മക്കളൊന്നും ഇപ്പോള്‍ കൂടെയില്ല…ഇനി സിനിമ മാത്രം ! മടങ്ങിവരവിനെക്കുറിച്ച് വാണി വിശ്വനാഥ് പറയുന്നതിങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ ആക്ഷന്‍ റാണിയായി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലന്‍ നടന്‍ ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. നേരത്തെ ബാബുരാജ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അതില്‍ രണ്ട് മക്കളുണ്ട്. വാണിക്കും ബാബുരാജിനും രണ്ടുമക്കളാണുള്ളത്. മൂത്തമകള്‍ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ മകന്‍ ഹൈ സ്‌കൂളിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്…

Read More

‘റോ’ ഉദ്യോഗസ്ഥയായി അരങ്ങു തകര്‍ക്കാന്‍ സീമ ഹൈദര്‍ ! ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി യുവതി ഇനി സിനിമ നടി

കാമുകനൊത്ത് ജീവിക്കാനായി നാലുകുട്ടികളുമായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി യുവതി സീമ ഹൈദര്‍ നടിയാകുന്നു. ‘ജാനി ഫയര്‍ഫോക്സ്’ നിര്‍മിക്കുന്ന ‘എ ടെയ്ലര്‍ മര്‍ഡര്‍ സ്റ്റോറി’ എന്ന സിനിമയിലാണ് സീമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈ സിനിമയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ’റോ’യുടെ ഉദ്യോഗസ്ഥയായാണ് സീമ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജാനി ഫയര്‍ഫോക്സ് സംഘം സീമ ഹൈദറിനെയും ഭര്‍ത്താവ് സച്ചിനെയും നേരിട്ടു കണ്ടു സംസാരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉദയ്പുരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘എ ടെയ്ലര്‍ മര്‍ഡര്‍ സ്റ്റോറി’ എന്ന സിനിമ നിര്‍മിക്കുന്നത്. ജയന്ത് സിന്‍ഹ, ഭരത് സിങ് എന്നിവരാണ് സംവിധായകര്‍. ഇരുവരും കഴിഞ്ഞദിവസം സീമ ഹൈദറിനെയും സച്ചിന്‍ മീണയെയും കണ്ടിരുന്നു. അതിനിടെ, നോയിഡയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ ജീവിതച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായി സീമയും സച്ചിനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭക്ഷണത്തിനും മറ്റുകാര്യങ്ങളും ബുദ്ധിമുട്ടുണ്ടെന്നും…

Read More

വിരമിക്കുന്നതിനു പിന്നാലെ സിനിമാ രംഗത്ത് താരമാകാന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി ! റിയാന്‍ സ്റ്റുഡിയോ വീണ്ടും സജീവമാക്കും

സര്‍വീസില്‍ നിന്ന് വിരമിയ്ക്കുന്ന മുറയ്ക്ക് സിനിമ രംഗത്ത് ചുവടുറപ്പിക്കാന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി. ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ സജീവമാകാനാണ് തച്ചങ്കരിയുടെ തീരുമാനം. ഭാര്യ അനിതയുടെ പേരില്‍ ഉണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ആലോചിക്കുന്നു. സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തേക്ക് എത്താന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു തച്ചങ്കരി.എന്നാല്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്ന കേസുകള്‍ ആ സാധ്യത ഇല്ലാതാക്കുകയായിരുന്നു. ഉയര്‍ന്നുവന്ന കേസുകള്‍ക്ക് പിറകില്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചനകളും പുറത്തുവന്നു. ആദ്യ സിനിമയുടെ തിരക്കഥാ രചന ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടന്‍ തീരുമാനിക്കും. തന്റെ സര്‍വീസ് കാല അനുഭവങ്ങള്‍ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനമുണ്ട്. വ്യാജ സി ഡി വേട്ടയുടെ…

Read More

ദുല്‍ഖറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് മാത്രമാണ് ആഗ്രഹം ! ഇതിനായി ഒരു വഴിയുണ്ടെന്ന് ചിന്താ ജെറോം

പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷണമുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ സീതാരാമം അടക്കമുള്ള ചിത്രങ്ങള്‍ ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ടിരുന്നു. അതിനാല്‍ തന്നെ താരത്തോടൊപ്പം ബിഗ് സക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ മുന്‍നിര താരങ്ങളടക്കം പല സന്ദര്‍ഭങ്ങളില്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ താരത്തോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് യുവജനകമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദുല്‍ഖറിനോടൊപ്പം ഒരേ സിനിമയില്‍ അഭിനയിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും നായിക ആകണമെന്ന ഉദ്ദേശ്യമില്ലെന്നും ചിന്ത പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിന്ത മനസ് തുറന്നത്. സണ്ണിവെയ്‌നുമായി തനിക്ക് നല്ല സൗഹൃദബന്ധമാണുള്ളത്. സണ്ണിയുടെ അടുത്ത ഫ്രണ്ടാണല്ലോ ദുല്‍ഖര്‍. ആ വഴിയ്ക്കും എളുപ്പമാണ് ചിന്ത പറഞ്ഞു. മമ്മൂട്ടിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ദുല്‍ഖറിനെ ഇതുവരെ കണ്ടുമുട്ടാന്‍ സാധിച്ചിട്ടില്ലെന്നും ചിന്ത അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം കിംഗ് ഓഫ് കൊത്തയുടെ മെഗാ…

Read More

അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം പരാജയം ! രണ്ടു സിനിമകളില്‍ നിന്ന് ഒഴിവാക്കി; നയന്‍താര യുഗം അസ്തമിക്കുന്നുവോ ?

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താരയുടെ കാലം കഴിയുന്നുവോ ?. നയന്‍താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ നടിയ്ക്ക് കഷ്ടകാലമാണെന്നാണ് ചിലര്‍ പറയുന്നത്. വളരെ പ്രതീക്ഷയോടെ പുറത്തിറക്കിയ പടങ്ങളൊന്നും പച്ചതൊട്ടില്ല. മാത്രമല്ല അജിതുമായി ചേര്‍ന്ന് നിര്‍മ്മിക്കും എന്ന കരുതിയ പടത്തില്‍ നിന്ന് ഭര്‍ത്താവും സംവിധായകനുമായ വിഗ്നേശ് ശിവനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി നയന്‍താരയുടെ സിനിമകള്‍ക്ക് വലിയ മാര്‍ക്കറ്റാണുണ്ടായിരുന്നത്. നയന്‍സിന്റെ സാന്നിദ്ധ്യം സിനിമയെ വിജയിപ്പിക്കുന്ന അവസ്ഥ. ഇതേത്തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി നടിയുടെ സിനിമകള്‍ ഹിറ്റാവുന്ന കാഴ്ചയ്ക്കാണ് തെന്നിന്ത്യന്‍ സിനിമാലോകം സാക്ഷ്യം വഹിച്ചത്. അതോടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും കൈവന്നു. കാമുകനായ വിഗ്നേഷ് ശിവനെ 2022 ജൂണിലാണ് നയന്‍താര വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം മുമ്പേ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരങ്ങള്‍. ആഘോഷപൂര്‍വം നടത്തിയ വിവാഹം കഴിഞ്ഞ് നാലു…

Read More

സിനിമയാണ് എന്റെ ജീവിതം തകര്‍ത്തത് ! സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒന്നും ഇങ്ങനെയാവില്ലായിരുന്നു; തുറന്നു പറഞ്ഞ് ഐശ്വര്യ…

തൊണ്ണൂറുകള്‍ മുതല്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു ഐശ്വര്യ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ നടന്മാരുടെയെല്ലാം നായികയായിട്ടുണ്ട് താരം. തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ഹിന്ദിയിലുമെല്ലാം താരം കഴിവു തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ ഒരു തുറന്നു പറച്ചിലാണ് ആരാധകരെ ഞെട്ടിക്കുന്നത്. തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത് സിനിമയാണെന്ന് പറയുകയാണ് ഐശ്വര്യ. താന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നതാണ് എല്ലാറ്റിനും കാരണമെന്നും അതുകൊണ്ടായിരുന്നു സിനിമയിലെത്തിയതെന്നും ഐശ്വര്യ പറയുന്നു. സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. തന്റെ ജീവിതം മാറ്റിയത് സിനിമയാണെന്നും തന്നെ സിനിമയില്‍ കൊണ്ടുവരുന്നതിന് അമ്മ എതിരായിരുന്നുവെന്നും സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ എതിര്‍ത്തതിന് പിന്നാലെ താന്‍ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. 1990ല്‍ ആയിരുന്നു ആ സംഭവം. ആദ്യം താന്‍പ്ലാന്‍ ചെയ്തിരുന്നത് യുഎസില്‍ പോകാനായിരുന്നു. അവിടെ ഫാമിലിയായി സെറ്റില്‍ഡ് ആവാനായിരുന്നു പ്ലാനെന്നും എന്നാല്‍ സിനിമയില്‍ അവസരം കിട്ടിയതോടെ താന്‍ വീടുവിട്ടിറങ്ങിയെന്നും…

Read More

ഇത് ‘ പാര്‍ട്ട് ഓഫ് ദി ഗെയിം’ ആണെന്ന് അറിയാം ! അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കുന്നത് തനിക്ക് പ്രശ്നമല്ലെന്ന് അഹാന…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളും സിനിമയിലെത്തിയിരിക്കുകയാണ്. 2014ല്‍ പുറത്ത് ഇറങ്ങിയ ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മൂത്ത മകള്‍ അഹാനയായിരുന്നു ആദ്യം സിനിമയില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഹാന പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വാരി വലിച്ച് സിനിമ ചെയ്യാത്ത അഹാന, അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന. സിനിമ വിശേഷങ്ങള്‍ മാത്രമല്ല കുടുംബത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ആദ്യ സിനിമ കഴിഞ്ഞ് അവസരങ്ങള്‍ ഒന്നും വരാതിരുന്നപ്പോള്‍ താന്‍ ഡിപ്രഷനിലേക്ക് പോവാതിരുന്നതിന്റെ കാരണം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അഹാന. അച്ഛന്‍ നടനായതും കൊണ്ട് അച്ഛനെ കണ്ട് വളര്‍ന്നതിനാല്‍ അവസരങ്ങള്‍ നഷ്ടമാകും എന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് അഹാന പറയുന്നത്. തനിക്ക് ഓര്‍മ്മ വച്ച കാലം…

Read More

ഇവിടെ ആരും ആരെയും പിടിച്ചുകൊണ്ടുപോയി റേപ്പ് ചെയ്യുന്നില്ല ! കാര്യങ്ങള്‍ നടന്നു കഴിഞ്ഞ് നാലു വര്‍ഷം കഴിഞ്ഞ് മീ ടു എന്ന് പറഞ്ഞ് വരുന്നതിനോട് യോജിക്കുന്നില്ലെന്ന് സ്വാസിക…

മലയാള സിനിമ സുരക്ഷിതത്വമുള്ള മേഖലയാണെന്ന് നടി സ്വാസിക വിജയ്. നോ പറയേണ്ടയിടത്ത് നമ്മള്‍ നോ പറഞ്ഞാല്‍ പിന്നെ ആരും നമ്മുടെ അടുത്ത് വന്ന് ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും സ്വാസിക വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ തുറന്നു പറച്ചില്‍. ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടുപോയി റേപ്പ് ചെയ്യുന്നില്ല. ഒരു മോശം അനുഭവം ഉണ്ടായാല്‍ ഡബ്ല്യുസിസി പോലുള്ളവരെ സമീപിക്കാതെ പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടു കൂടെയെന്നും സ്വാസിക ചോദിക്കുന്നു. ഏതെങ്കിലും ഒരു സിനിമ സെറ്റില്‍നിന്ന് എനിക്ക് മോശമായി ഒരു അനുഭവമുണ്ടായിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക. നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത്. അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടതെന്നും സ്വാസിക പറഞ്ഞു. നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയുകതന്നെ…

Read More

സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് യുവതികളെ വലയിലാക്കും ! പിന്നീട് വേശ്യാവൃത്തിയിലേക്ക് തള്ളിവിടും; മലയാളി പിടിയില്‍…

ജോലി തേടി ചെന്നൈയില്‍ എത്തിയിരുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും സ്വകാര്യ കമ്പനികളില്‍ നല്ല ശമ്പളത്തില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് മോഹിപ്പിച്ച് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിട്ടിരുന്ന മലയാളി പിടിയില്‍. തൃശൂര്‍ മുരിയാട് സ്വദേശി കിരണ്‍ കുമാര്‍ (29) ആണ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്. അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒരു വീട്ടില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും എത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

ഹോട്ടല്‍മുറിയില്‍ വെച്ച് സിനിമാപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തു ! വ്യവസായി ഒളിവില്‍…

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തകേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസില്‍ പീഡനപരാതി നല്‍കിയത്. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തമിഴ്നാട് സ്വദേശിയായ വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ഓഗസ്റ്റ് ആറിന് ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കെന്ന പേരില്‍ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് പത്തിനാണ് യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതി ഇപ്പോള്‍ സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്വെയര്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം. സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും…

Read More