“സ്പീക്കര്‍ പദവി പുതിയ റോൾ’; രാഷ്ട്രീയ ഗുരുവിന്‍റെ ചരമോപചാരം വായിക്കേണ്ടി വരുന്നതിൽ ദുഃഖകരമെന്ന് എ.എന്‍.ഷംസീര്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പദവി വഹിക്കാന്‍ സാധിക്കുന്നത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്ന് എ.എന്‍.ഷംസീര്‍. സ്പീക്കര്‍ പദവി പുതിയ റോളാണ്. ഇത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. സഭാനടപടികള്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ എല്ലാവരുടെയും സഹായത്തോടെ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്‍റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്‍റെ ചരമോപചാരം വായിക്കേണ്ടി വരുന്നു എന്നതിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ഷംസീര്‍ പറഞ്ഞു. പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. എ.എന്‍.ഷംസീര്‍ സ്പീക്കറായതിന് ശേഷമുളള ആദ്യ നിയമസഭാ സമ്മേളനമാണിത്. നിയമസഭാ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾതിരുവനന്തപുരം: നിയമസഭാ സ്പീക്കർ പാനലിൽ ചരിത്രത്തിൽ ആദ്യമായി മുഴുവൻ വനിതകൾ. ഭരണപക്ഷത്ത് നിന്നും യു.പ്രതിഭ, സി.കെ. ആശ എന്നിവരും പ്രതിപക്ഷത്ത് നിന്നും കെ.കെ.രമയുമാണ് പാനലിലുള്ളത്. നിയമസഭ സമ്മേളിക്കുന്പോൾ സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നതിനാണ് പാനൽ. സ്പീക്കർ എ.എൻ.ഷംസീറാണ് സ്പീക്കർ…

Read More

അയാള്‍ പിന്നില്‍ നിന്ന് എന്റെ മാറിടത്തില്‍ കയറിപ്പിടിച്ചു ! അന്നെനിക്ക് 13 വയസ് മാത്രമായിരുന്നു;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സോനം കപൂര്‍…

ബോളിവുഡിലെ പ്രിയ നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. സൂപ്പര്‍താരം അനില്‍ കപൂറിന്റെ മകള്‍ എന്ന നിലയില്‍ ആണ് നടി ആദ്യം ശ്രദ്ധിക്കപ്പെടുന്നതെങ്കിലും പിന്നീട് തന്റെ അഭിനയപാടവം കൊണ്ട് ബോളിവുഡില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ താരത്തിനായി. 2007 ല്‍ പുറത്തിറങ്ങിയ സാവരിയ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. അതേ സമയം സിനിമ-സീരിയല്‍ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റികള്‍ പലരും ജീവിതത്തില്‍ എന്നും കറുത്ത അധ്യായമായി ഓര്‍ത്തു വെക്കുന്ന സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കാറുണ്ട്. ഇത്തരത്തില്‍ തന്റെ ജീവിതത്തില്‍ ചെറുപ്പകാലത്ത് നേരിട്ട ഒരു ദുരനുഭവം സോനം കപൂര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഒരു സിനിമാ തീയേറ്ററില്‍ വെച്ച് തന്റെ ചെറുപ്പ കാലത്ത് നേരിട്ട ദുരനുഭവം ആണ് താരം തുറന്നു പറഞ്ഞത്.…

Read More

Chat Hour Evaluate February 2023 Is It Reliable And Safe?

You can even go to the ChatHour Help Center for a listing of Frequently Asked Questions. Since ChatHour is a well-liked relationship web site, there are tens of millions of members from all around the world. However, many of the customers are from the United States. Whether you’re in search of a casual encounter or a long-term relationship, ChatHour could also be value checking out. Other than that, the site is fast, simple as nicely as protected. There is no want to affix the third get together utility when you…

Read More

സജി ചെറിയാൻ വീണ്ടും മന്ത്രിയാകുമോ? ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിക്കുന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് പോലീസ്; മന്ത്രിസഭയിലേക്ക് ചേക്കേറാനുള്ള നീക്കം നടത്തി സിപിഎം

തിരുവല്ല: മുന്‍മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയതായി പറയുന്ന പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് ഇന്നുതന്നെ കോടതിയെ സമീപിക്കും. മുന്‍മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിക്കുന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന പേരിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സാധുതയില്ലെന്ന് സർക്കാര്‍ അഭിഭാഷകരുടെ നിയമോപദേശവും പോലീസിനു ലഭിച്ചിരുന്നു. കേസ് അവസാനിപ്പിച്ച് സജി ചെറിയാനെ തിരികെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കം സിപിഎം തലത്തില്‍ ആരംഭിച്ചതിനു പിന്നാലെയാണ് പോലീസും നടപടിക്രമങ്ങള്‍ സജീവമാക്കിയതെന്ന് അറിയുന്നു. കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നൽകുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ തിരുവല്ല ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കീഴ് വായ്പുര് പോലീസ് സജി ചെറിയാനെതിരേ കേസെടുത്തത്. സെടുക്കാന്‍ കോടതി നിര്‍ദേശിച്ചതോടെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചു.മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി കഴിഞ്ഞ…

Read More

അടച്ചിട്ട വീട്ടിലെ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ ! കൊലപാതകം നടന്നത് ഒരു വര്‍ഷത്തിനു മുമ്പെന്ന് പോലീസ് നിഗമനം…

ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തിനു പിന്നാലെ സമാനമായ കൂടുതല്‍ സംഭവങ്ങള്‍ രാജ്യത്ത് പുറത്തു വരികയാണ്. ഒപ്പം താമസിച്ചിരുന്ന കാമുകന്‍ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി വെട്ടിമുറിക്കുകയായിരുന്നു. ഇപ്പോഴിതാ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തെ അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. കൊലപാതകം നടന്നിട്ട് ഒരുവര്‍ഷത്തോളമായെന്നാണ് പൊലീസ് നിഗമനം. വിശാഖപട്ടണത്തെ മധുരകവാടയിലെ വാടകവീട്ടിലാണ് സംഭവം. വീട് വാടകയ്ക്ക് എടുത്തയാള്‍ വാടക നല്‍കാത്തതിനാല്‍ ഉടമസ്ഥനെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതേക്കുറിച്ച് വിശാഖപട്ടണം പൊലീസ് കമ്മിഷണര്‍ ശ്രീകാന്ത് പറയുന്നതിങ്ങനെ…വീട് കാലിയാക്കുന്നതിന്റെ ഭാഗമായാണ് ഉടമസ്ഥനെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയത്. ഭാര്യയുടെ പ്രസവം ആണെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തയാള്‍ 2021 ജൂണില്‍ ഇവിടെ നിന്നു പോയി. അയാള്‍ വാടക കൊടുക്കുകയോ സാധനങ്ങള്‍ മാറ്റുകയോ ചെയ്തിട്ടില്ല. ഇയാള്‍ പിന്നീട് ഒരു തവണ…

Read More

കത്ത് വിവാദം: പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണം; താൽക്കാലിക നിയമനങ്ങളിൽ സർക്കാർ ഉടപെടാറില്ലെന്ന് എം.ബി. രാജേഷ്

തിരുവനന്തപുരം: പിൻവാതിൽ നിയമനം സംബന്ധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കോർപറേഷനിലെ കത്ത് വിവാദം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് പി.സി. വിഷ്ണുനാഥാണ് നോട്ടീസ് നൽകിയത്. ഭരിക്കുന്ന പാർട്ടി റിക്രൂട്ടിംഗ് ഏജൻസി നടത്തുകയാണെന്നും പാർട്ടിക്കാരെ അനധികൃതമായി പിൻവാതിൽ നിയമനം നടത്തുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു. എന്നാൽ, വിഷ്ണുനാഥിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. എഴുതിയില്ലെന്നും കിട്ടിയില്ലെന്നും പറയുന്ന കത്തിനെചൊല്ലിയാണ് കത്ത് വിവാദം എന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണമാണ്. ഇക്കഴിഞ്ഞ ആറര വർഷക്കാലത്തിനിടെ 1.99 ലക്ഷം നിയമനങ്ങൾ നടത്തിയിട്ടുണ്ട്. താൽക്കാലിക നിയമനങ്ങൾ മാനദണ്ഡമനുസരിച്ചാണെന്നും സർക്കാർ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.

Read More

ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; സബർമതി നിയോജകമണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഗാന്ധിനഗർ, അഹമ്മദാബാദ് ഉൾപ്പെടെ മധ്യഗുജറാത്തും വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 833 സ്ഥാനാര്‍ത്ഥികൾ മത്സരരംഗത്തുണ്ട്. രണ്ടരക്കോടിയിലധികം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി തുടങ്ങിയവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി റാണിപ് നിഷാൻ പബ്ലിക് സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സബർമതി നിയോജകമണ്ഡലത്തിലാണ് അദ്ദേഹത്തിന്‍റെ വോട്ട്. ഡിസംബര്‍ ഒന്നിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെ 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ നടക്കും.

Read More

ബല്ലാത്ത ധൈര്യം തന്നെ അനക്ക് ! ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്; വീഡിയോ വൈറല്‍…

സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ പല അടവുകളും പയറ്റുന്നവരുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ പണിപാളാറുമുണ്ട്. ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത്. ഉഗ്ര വിഷമുള്ള കൂറ്റന്‍ രജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവാണ് വീഡിയോയിലെ താരം. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഇയാള്‍ രാജവെമ്പാലയെ തേച്ച് കുളിപ്പിക്കുന്നത്. പാമ്പ് അനുസരണയോടെ നിന്നു കൊടുക്കുന്നതും യുവാവ് ബക്കറ്റില്‍ നിന്ന് കപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നതും അതിന്റെ തലയിലടക്കം പിടിച്ച് വെള്ളം ഒഴിക്കുന്നതും എല്ലാം ദൃശ്യങ്ങളില്‍ കാണാം. 22 സെക്കന്‍ഡാണ് വീഡിയോ. ഈ തണുപ്പില്‍ പാവം പാമ്പിനെ വെള്ളത്തില്‍ കുളിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ ഗുല്‍സാര്‍ സാഹബ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ജീവിതത്തെക്കുറിച്ച് അയാള്‍ ശ്രദ്ധിക്കുന്നതേയില്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. പാമ്പിന് ഒട്ടും തണുപ്പ് അനുഭവപ്പെടുന്നില്ല എന്നായിരുന്നു മറ്റൊരു കമന്റ്. ഇവന്…

Read More

മെട്ടമ്മലിൽ  യുവാവിന്‍റെ മൃതദേഹം ചെളിപുരണ്ട നിലയിൽ; കൈകൾ നെഞ്ചിൽ മടക്കി വെച്ച നിലയിൽ; മകൻ പുറത്തേക്ക് പോയത് ഫോൺവി ളി വന്നതിന് പിന്നാലെയെന്ന് ബന്ധുക്കൾ

തൃക്കരിപ്പൂർ: മെട്ടമ്മലിനടുത്ത് വയലോടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടിയിലെ കൊടക്കൽ കൃഷ്ണന്‍റെയും മർണാടിയൻ അമ്മിണിയുടെയും മകൻ മർണാടിയൻ പ്രിജേഷി (32) നെയാണ് മരിച്ച നിലയിൽ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്. പ്രജേഷിന്‍റെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മാരകമായി പരിക്കേറ്റിട്ടുണ്ട്. ബൈക്കിനടുത്ത് ചെളിപുരണ്ട നിലയിലാണ് മൃതദേഹം. കൈകൾ നെഞ്ചിൽ മടക്കി വെച്ച നിലയിലാണുള്ളത്. പയ്യന്നൂരിലെ ലഘുപാനീയ കമ്പനിയുടെ വിതരണക്കാരനും ഡ്രൈവറുമായി ജോലി ചെയ്തു വരികയിരുന്നു. ഇന്നലെ രാത്രി ഒൻപതോടെ വീട്ടിൽ നിന്നുപയ്യന്നൂരിലേക്ക് ഇറങ്ങിയതായി വീട്ടുകാർ പറഞ്ഞു. ഫോൺ വിളി വന്ന ശേഷമാണ് വീട്ടിൽ നിന്നു പോയതായി ബന്ധുക്കൾ പറയുന്നത്. ഇന്ന് പുലർച്ചെ അതുവഴി വന്ന ബന്ധുവാണ് പ്രിജേഷ് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത്. സാധാരണ ബൈക്കെടുത്ത് വരുന്ന വഴിയിലല്ല ബൈക്കും മൃതദേഹവും കിടക്കുന്ന നിലയിൽ കണ്ടത്. ഇത് മരണത്തിൽ ദുരൂഹത കൂട്ടുകയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി…

Read More

Prime Eight Free Chat Rooms For Chatting Discreetly With Strangers

The is amongst the greatest digital actuality worlds and chat online. Create your own avatar and meet new people and join with whomever you need to. These apps do not generally permit you to speak to strangers, but they’ve lots of nice performance to talk to individuals you’ve got added to your network. With Facebook and Twitter, people might abruptly interact worldwide in a extra public means. These platforms allowed users to reconnect with long-lost pals and make new friends in various fields. Which is best hangouts or Google Chat?…

Read More