Chatib Evaluation Replace February 2023 Is It Excellent Or Scam?

Whenever I stumbled on it to start with, I had been very joyful to view so many obtainable selection and a pleasant-looking interface. I enjoy this type of a method and, in addition to, i am secure and secure there. We do not posses far too many connections as a result of I’m hectic inside on a regular basis life. I like in order to create my own mall interior group, which web site produces all potential for comfortable interplay. I may boast of the glowing expertise on this web…

Read More

ഞാനൊന്നു നോക്കി, അവനെന്നെയും നോക്കി..! പിന്നെ മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്നവർ തമ്മിൽ കൂട്ടയടി; കാരണം കേട്ട ഹോട്ടലുടമ ഞെട്ടി…

തിരുവനന്തപുരം:എന്തൊരപ്പി കേൾക്കണതൊക്കെ സത്യമോ. തലസ്ഥാനത്ത് ഇന്നലെ നടന്ന തമ്മിത്തല്ലിന്‍റെ കാരണം കേട്ടൽ ഒരു പക്ഷേ നിങ്ങൾക്ക് ചിരിയടക്കാനാവില്ല. സംസ്ഥാനത്തൊട്ടാകെ  കല്യാണത്തിന് ഭക്ഷണത്തിന്‍റെ പേരിൽ തല്ലുണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം സംഭവമായിരി ക്കേവാണ് ഇത്തരത്തിലൊരു വ്യത്യസ്ത തല്ല് ഉണ്ടാവുന്നത്. തലസ്ഥാനത്തെ തല്ലുമാല ഇപ്പോൾ  ചിരിപടർത്തുകയാണ്. പാറശാല ഉദിയൻകുളങ്ങരയിലെ ഹോട്ടലിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയുടെ കാരണം ഇങ്ങനെ… ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ചാണ് ഹോട്ടലിൽ രണ്ടു പേര്‍ തമ്മിൽ അടിയുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് ഹോട്ടലിൽ ഒരേ മേശയ്ക്ക് എതിർവശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവർ തമ്മിലടിച്ചത്. ഹോട്ടലുടമയുടെ പരാതിയിൽ ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യാസക്തിയിലായിരുന്നെന്ന് പാറശാല പൊലീസ് പറഞ്ഞു. സംഭവത്തിൽ ടിപ്പർ ഡ്രൈവറായ പാറശാല സ്വദേശിയേയും തെങ്ങുകയറ്റ തൊഴിലാളിയായ കൊച്ചോട്ടുകോണം സ്വദേശിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Read More

News On Uncomplicated Plans Of Adapted Mind Reviews

Spending a few years as a classroom Teacher I’ve seen the advantages of finding the perfect math web sites for teenagers. General, reminiscence video games is usually a valuable instrument for serving to children to study adapted mind math and grow in a fun and engaging approach. For example, reminiscence games could involve matching objects or playing cards, which requires children to use their remark skills and downside-remedy to figure out which objects or cards go collectively. Zombie video games might be an entertaining and fascinating technique to train math…

Read More

സ്വയം സ്ഥാനാർഥിത്വ പ്രഖ്യാപനം;നേതാക്കൾ ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണം; മുന്നറിയിപ്പ് നൽകാൻ കെപിസിസി

തിരുവനന്തപുരം: ഇന്നലെ ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിൽ ശശി തരൂർ പ്രശ്നം നേതൃത്വം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന വിമർശനത്തിനു പിന്നാലെ ഇന്നു ചേരുന്ന നിർവാഹക സമിതിയോഗത്തിലും വിഷയം ഉയർന്നു വരും. എംപിമാരായ ശശി തരൂരും ടി.എൻ.പ്രതാപനം നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കെ.മുരളീധരനും വി.ഡി.സതീശനും വിമർശനവുമായി രംഗത്തു വന്നിരുന്നു. നേതാക്കൾ ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഇന്നു ചേരുന്ന നിർവ്വഹക സമിതി നിർദേശം നൽകുമെന്നറിയുന്നു. അതേസമയം അനാവശ്യ വിവാദങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുമെന്നും ശശി തരൂരിനെ ഭിന്നമായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത് ഗുണം ചെയ്യില്ലെന്നുമുള്ള അഭിപ്രായവും കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന രീതിയിൽ ശശി തരൂർ നടത്തിയ പ്രസ്താവനയ്ക്കെതിരെയും ഇന്നത്തെ നിർവാഹക സമിതിയോഗത്തിലും വിമർശനമുയരും. കെപിസിസി പുനസംഘടനാ വൈകുന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

Read More

തരൂർ ഇല്ലെങ്കിൽ തിരുവനന്തപുരം പിടിക്കാൻ സുരേഷ് ഗോപി; 2024ലും തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യത

തിരുവനന്തപുരം: നിയമസഭയിൽ മത്സരിക്കാൻ ശശി തരൂർ താൽപ്പര്യം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഏതുവിധത്തിലും കൈക്കലാക്കാൻ ഒരുങ്ങി ബിജെപി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തൂർ തിരുവനന്തപുരത്തു മത്സരിക്കുന്നില്ലെങ്കിൽ സുരേഷ് ഗോപിയെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. തിരുവനന്തപുരവും തൃശൂരുമാണ് ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായും ശ്രദ്ധ വയ്ക്കുന്നത്. മുന്പ് നടന്ന തെരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് ബിജെപി ശക്തമായ മത്സരം കാഴ്ച വച്ചിരുന്നു. പത്തനംതിട്ടയും മാവേലിക്കരയും പാലക്കാടും ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. തിരുവനന്തപുരത്ത് ബിജെപിക്ക് നല്ല വോട്ട് വിഹിതമുണ്ട്. അതേസമയം ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. നിലവിലെ യുഡിഎഫ് എംപി അടൂർ പ്രകാശ് മണ്ഡലം മാറിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് വി.മുരളീധരനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കാൻ നീക്കമെന്നറിയുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുവരെ പാർലമെന്‍ററി രംഗത്തു നിന്ന് മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ശശി തരൂർ തിരുവനന്തപുരത്തു…

Read More

നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് നരകത്തില്‍ ! കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരേ തുറന്നടിച്ച് ശ്രീനിവാസന്‍…

കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരേ പൊട്ടിത്തെറിച്ച് നടന്‍ ശ്രീനിവാസന്‍. കഴിവുള്ള ആളുകളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവിനെയാണ് ജനാധിപത്യം എന്നു വിളിക്കേണ്ടതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് കുറച്ചു കള്ളന്മാരാണെന്നും ഇതിനെ തെമ്മാടിപത്യം എന്നു വിളിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ലവ്ഫുള്ളി യുവേഴ്‌സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കെയായിരുന്നു ശ്രീനിവാസന്റെ തുറന്നു പറച്ചില്‍. ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ…ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല എങ്കിലും മനസ്സില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങള്‍ ഒരു മൈക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നി. പ്രധാനമായിട്ട് നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ്. ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡല്‍ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാന്‍ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്…

Read More

കടൽ കടന്ന് ഫാനിലും റൈസ് കുക്കറിലും കയറിയെത്തിയത്  കോടികളുടെ സ്വർണം; കരിപ്പൂർ വിമാനത്തിൽ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം എയർ കാർഗോ അൺ അക്കമ്പനീഡ് ബാഗേജ് വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപയുടെ 4.65 കിലോ സ്വർണം പിടികൂടി. എയർ കാർഗോ വിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് രണ്ടു യാത്രക്കാരിൽ നിന്നുമായി സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാപ്പാട് സ്വദേശി ഇസ്മയിൽ കണ്ണഞ്ചേരിക്കണ്ടി, അരിന്പ്ര സ്വദേശി അബ്ദു റൗഫ് നാനത്ത് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇസ്മയിലിന്‍റെ ബാഗേജിൽ നിന്ന് 2324 ഗ്രാം സ്വർണം റൈസ് കുക്കറിലും എയർ ഫ്രൈയറിലും ഒളിപ്പിച്ച നിലയിലും അബ്ദു റൗഫിന്‍റെ ബാഗേജിൽ നിന്ന് 2326 ഗ്രാം സ്വർണം റൈസ് കുക്കറിലും ഫാനിലും ഒളിപ്പിച്ച നിലയിലായിരുന്നു. രണ്ടു കേസിലും സ്വർണം കേരളത്തിന് പുറത്തുള്ളവർക്കാണ് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കസ്റ്റംസ് വിശദമായ തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പോലീസുകാർ ഞെട്ടി, ദാ, മുറ്റത്തൊരു കുതിര! അപ്രതീക്ഷിത അതിഥിക്ക് മാങ്ങയും ഓറഞ്ചും നൽകി   ശ്രീകണ്ഠപുരത്തെ പോലീസുകാർ

സ്വന്തം ലേഖകൻശ്രീകണ്ഠപുരം: ഇന്ന് രാവിലെ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ മുറ്റത്ത് അപ്രതീക്ഷിത അതിഥിയെ കണ്ട് പോലീസുകാർ ഞെട്ടി. ദാ സ്റ്റേഷൻ മുറ്റത്ത് ഒരു കുതിര! വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് നടക്കുന്ന മലയോര ഫെസ്റ്റിനായി എത്തിച്ച കുതിരയാണ് അപ്രതീക്ഷിതമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഇന്ന് രാവിലെ എട്ടോടെയായിരുന്നു സംഭവം. കുതിരയെകെട്ടിയിരുന്നെങ്കിലും കയർ പൊട്ടിച്ച് ടൗണിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് സംസ്ഥാന പാത വഴി 500 മീറ്ററോളം അകലെയുള്ള പോലീസ് സ്റ്റേഷനിൽ കുതിര എത്തി. മുറ്റത്ത് രാവിലെ കുതിരയെ കണ്ട പോലീസുകാർ ആദ്യം ഒന്ന് അമ്പരന്ന് അടുത്തേക്ക് പോകാൻ ഭയന്നെങ്കിലും ഇണങ്ങിയതോടെ ഭക്ഷണം നൽകി. മാങ്ങയും ഓറഞ്ചുമൊക്കെ കഴിച്ച് വയറ് നിറച്ച കുതിര നാശനഷ്ടമൊന്നും വരുത്താതെ നേരെ മലയോര ഫെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

Read More

10 Of The Most Attention-grabbing And Entertaining Live Cameras You Can Watch Right Now

It’s a 4K-capable digicam that borrows the same lens featured in Google’s 2016 Pixel cellphone. You’ll get the most effective image in case you have it connected in a well-lit surroundings. Here are 10 of essentially the most interesting live cameras you’ll have the ability to watch proper now. While professional-grade live streaming cameras are a trusted option to create high-quality video for live streams, you do not always have to break the bank to go live. Live streaming is a medium of getting your content material on the market…

Read More

അക്കൗണ്ടിൽ പത്തു പൈസപോലും ഇല്ല, ഒളിച്ചുതാമസിക്കാൻ വിവാഹമോതിരം വിറ്റു; പൊള്ളാച്ചിയിൽ കഴിഞ്ഞത് സന്യാസി വേഷധാരിയായി ഏറുമാടത്തിലെന്ന് കോടീശ്വരനായ റാണ

സ്വന്തം ലേഖകൻതൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയതിനെ തുടർന്ന് കോയന്പത്തൂരിൽനിന്ന് ഇന്നലെ അറസ്റ്റിലായ പ്രവീണ്‍ റാണയെ ചോദ്യം ചെയ്യൽ തുടരുന്നു. താൻ പാപ്പരായിക്കഴിഞ്ഞെന്ന മൊഴിയാണ് റാണ പോലീസിനോട് പറയുന്നതെന്നാണ് സൂചന. ഒളിച്ചുതാമസിക്കാനുള്ള പൈസ പോലും കൈയിലുണ്ടായിരുന്നില്ലെന്നും കടം വാങ്ങിയാണ് ഒളിച്ചുതാമസിച്ചതെന്നും റാണ പറഞ്ഞതായി അറിയുന്നു. എന്നാൽ പോലീസിത് വിശ്വസിച്ചിട്ടില്ല. തട്ടിപ്പുനടത്തിയ കോടികൾ ഏതെല്ലാം ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നതും എവിടെയെല്ലാം നിക്ഷേപിച്ചുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. തന്‍റെ അക്കൗണ്ടിൽ പത്തു പൈസയില്ലെന്നാണ് റാണ പോലീസിനോടു ആവർത്തിക്കുന്നത്. ഒളിച്ചുതാമസിക്കാൻ കോയന്പത്തൂരിലെത്തിയപ്പോൾ തന്‍റെ വിവാഹമോതിരം വരെ വിൽക്കേണ്ടി വന്നുവെന്ന് ഇയാൾ പറയുന്നു. താൻ പൈസക്കായി പലരോടും ചോദിച്ചെങ്കിലും തന്നില്ലെന്നും വിദേശത്തു പോകാനുള്ള പദ്ധതി വരെ പൊളിഞ്ഞത് അങ്ങിനെയാണെന്നുമൊക്കെ ഇയാൾ പോലീസിനോട് ചോദ്യം ചെയ്യുന്പോൾ പറഞ്ഞതായാണ് വിവരം. തന്നിൽനിന്നു പണം കടം വാങ്ങിയവർ ഇപ്പോൾ പണം തിരിച്ചുകൊടുക്കാൻ തയാറാകുന്നില്ലെന്ന പരാതിയും ഇയാൾ ഉന്നയിക്കുന്നുണ്ട്. അതിനിടെ…

Read More