എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ കേസ്; ലഹരി എത്തിച്ചുകൊടുത്ത പത്തനംതിട്ട സ്വദേശിക്കായി അന്വേഷണം

കൊച്ചി: പന്ത്രണ്ട് ഗ്രാം എംഡിഎംഎയുമായി ഓയോ ഹോട്ടൽ മുറിയിൽ നിന്ന് മൂന്ന് യുവാക്കൾ അറസ്റ്റിലായ കേസിൽ ലഹരിമരുന്ന് എത്തിച്ചു നൽകിയ പത്തനംതിട്ട സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കാക്കനാട് സ്വദേശി സുനീർ (33), പത്തനംതിട്ട വടശേരിക്കര കക്കുഴിയത്ത് വീട്ടിൽ നിരഞ്ജൻ (20), മലപ്പുറം വാഴേങ്കട കൂട്ടുപുലയ്ക്കൽ വീട്ടിൽ അജ്മൽ റാഷിദ് (24) എന്നിവരെയാണ് നോർത്ത് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവർ എംഡിഎംഎ കൊച്ചിയിൽ വിൽപനക്കായി എത്തിച്ചതായിരുന്നു. രാസലഹരിയുടെ മൊത്ത വ്യാപാരക്കാരനും കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ പത്തനംതിട്ട സ്വദേശിയാണ് ലഹരിമരുന്ന് വിൽപനയ്ക്കായി നൽകിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read More

Optimistic & Negative Reviews: Chathub Stranger Chat No Login By Strangers Chat Courting Category 4 Comparable Apps & 5,520 Critiques Appgrooves: Lower Your Expenses On Android & Iphone Apps

The ‘with Mic On’ option only connects you to those with microphones turned on. And from this display screen you presumably can set a time for the filters to be expanded. Recently, Whisper has been downloaded and put in over 10+ million situations on the Play Store. Of course, this anonymous chat app could give a constructive influence to the shoppers. Does Omegle sell your information? Omegle's phrases do not state whether they sell personal info to third events, but do state that collected information could also be used for…

Read More

പ്രവാചകനെതിരായ പരാമര്‍ശം ! നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ പോലീസിന്റെ അനുമതി…

ടിവി ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയ്‌ക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കി ഡല്‍ഹി പോലീസ്. നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസന്‍സ് നല്‍കിയതായി ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു. മേയ് 26ന് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു. നൂപുര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യവ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയിരുന്നു. നൂപുര്‍ ശര്‍മയെ പിന്തുണച്ച മരുന്നുകട ഉടമ ഉമേഷ് കോല്‍ഹെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മയ്ക്ക് പിന്തുണ അറിയിച്ച രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ തീവ്രവാദികളുടെ വെട്ടേറ്റു മരിച്ചിരുന്നു. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു

Read More

മാസ്റ്റേഴ്സ് ഗ്രൂപ്പ് തട്ടിപ്പ്:  ഒരു കേസിൽ കൂടി അറസ്റ്റ്; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 141 പരാതികൾ

കാക്കനാട്: മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് (40), ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ പുത്തൻകുരിശ് പോലീസും അറസ്റ്റുചെയ്തു. കോലഞ്ചേരിയിലെ ഡോക്ടറുടെ ഒരു കോടിരൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. 5.1 കോടി രൂപ തങ്ങളെ കബളിപ്പിച്ചതായി തൃപ്പൂണിത്തുറ സ്വദേശി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ അറസ്റ്റിലായ ദമ്പതികൾ ഇപ്പോൾ റിമാൻഡിലാണ്. കോടതിയുടെ അനുമതിയോടെ ജയിലിലെത്തിയാണ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ എബിൻ വർഗീസിനെ മാസ്റ്റേഴ്സ് ഗ്രൂപ്പിന്‍റെ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി.19 വരെ റിമാൻഡ് ചെയ്തു. തൃക്കാക്കരയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് സ്റ്റേഷനുകളിലായി 141 പരാതികളിൽ പതിനൊന്ന് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ 135 കോടി കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് വിവിധ സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ പറയുന്നത്.

Read More

മഞ്ഞിൽപ്പുതച്ച്   മൂന്നാർ; പുലർച്ചെ മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രി ; മഞ്ഞ് മൂടിയ താഴ്വരകാണാൻ സഞ്ചാരികളുടെ തിരക്ക്

മൂന്നാര്‍: മൂന്നാർ ശൈത്യകാല സീസണിലെ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തി. സാധാരണ ശൈത്യകാലത്തിന്‍റെ തുടക്കത്തില്‍ ഡിസംബര്‍ ആദ്യവാരംതന്നെ മൈനസ് ഡിഗ്രിയിലെത്തുന്ന തണുപ്പ് ഇത്തവണ എത്താന്‍ വൈകിയെങ്കിലും മുടങ്ങിയില്ല. ഇന്നലെ പുലർച്ചെ മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കന്നിമല, സൈലന്‍റ് വാലി , ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, ലോക്കാട് എന്നിവിടങ്ങളിലാണ് തണുപ്പ് മൈനസിലെത്തിയത്. സെവന്‍മല, ദേവികുളം എന്നിവിടങ്ങളില്‍ താപനില പൂജ്യത്തിലേക്ക് താഴ്ന്നു. അതിരാവിലെ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെടുന്ന പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും കനത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ വട്ടവടയിലെ തണുപ്പ് ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യത്തിലെത്തി. ഇത്തവണത്തെ ശൈത്യകാല സീസണില്‍ മൂന്നാറില്‍ ആദ്യമായാണ് ഇത്രയും കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.

Read More

പണി പാളി…മാലിന്യത്തിനൊപ്പം തിരിച്ചറിയൽ കാർഡ്; പാലാക്കാരൻ അച്ചായനെ കണ്ടെത്തി പിഴ ഈടാക്കി

കോട്ടയം: വീട്ടുമാലിന്യത്തിനൊപ്പം വീട്ടുടമയുടെ തിരിച്ചറിയിൽ കാർഡും. മാലിന്യം തള്ളിയാളെ കൈയോടെ പിടികൂടി പഞ്ചായത്ത്. പാലായ്ക്കു സമീപം നഗരാതിർത്തിയിൽ ഭരണങ്ങാനം പഞ്ചായത്ത് റോഡ് പുറന്പോക്കിൽ വീട്ടു മാലിന്യം നിക്ഷേപിച്ചയാളെയാളെയാണ് തിരിച്ചറിയൽ കാർഡിന്‍റെ അടിസ്ഥാനത്തിൽ പിടികൂടിയത്. ഭരണങ്ങാനം പഞ്ചായത്തിലെ 11-ാം വാർഡിൽപ്പെട്ട പാന്പൂരാൻപാറ ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തോട് ചേർന്നുള്ള റോഡ് പുറന്പോക്കിലാണ് വീട്ടുമാലിന്യങ്ങൾ തള്ളിയത്. വീട്ടു മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ച തിരിച്ചറിയൽ രേഖയിൽനിന്നാണു പഞ്ചായത്ത് അധികൃതർ ആളെ കണ്ടെത്തിയത്. പിഴ ഈടാക്കി ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു. ഹരിത കർമ്മ സേനാംഗങ്ങളാണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാലിന്യത്തിൽനിന്ന് നിക്ഷേപകന്‍റെ ഫോണ്‍ നന്പർ സഹിതം വിലാസം കണ്ടെത്തി പഞ്ചായത്ത് അധികാരികളെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് അസി. സെക്രട്ടറി ഉടൻ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഒരു മണിക്കൂറിനകം ആളെ വിളിച്ചു വരുത്തിയാണ് പിഴയിട്ടത്. ഈ ഭാഗത്ത് സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണെന്ന്…

Read More

Bitcoin Pro Australia Review *shocking* Scam Or Legit? Real Trader Perception

Our system has already built all the significant actions. The Absolute greatest Normal king ranch stallions stud vitamins and minerals Meant for Energy Nowadays Predators trust their particular pre… EKmate app is a Casual app developed by BALOMlUNSAR. You can play EKmate app on PC after downloading an Android emulator from this page. Like Steve’s theme it is about “Turning Pro”, however that’s NO JOKE in utility. It is a legit trading bot that gives a selection of trading options to its traders and can be used smartly by newbies…

Read More

Bm Pharmacy 1 Reviews, Complaints & Ripoffs At Defaulters Com

I was most impressed with the convenience of use, the seamless and easy integration ManyCam presents my Foundation. The very thorough walkthroughs and movies on the ManyCam site at all times level me in the best direction. It’s also really helpful for us to have a solid adult cams various to live fundraising occasions if ever we need to go digital sooner or later. I recognize the simple capability the software program supplied me to make sure seamless management during a live cooking class. In that episode of The Big…

Read More

കുട്ടനാട് താഴുന്നുവെന്ന പ്രചാരണം; അനാവശ്യ ഭീതിപരത്തി പലായനത്തിനു കളമൊരുക്കുന്നത് ചില ലോബികൾ; കുട്ടനാട്ടുകാർക്കും ചിലത് പറയാനുണ്ട്…

മങ്കൊമ്പ്: കുട്ടനാട് താഴുന്നുവെന്ന അനാവശ്യ ഭീതിപരത്തി പലായനത്തിനു കളമൊരുക്കി മുതലെടുപ്പു നടത്താന്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുള്ളതിനാൽ സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ജനവാസകേന്ദ്രങ്ങളില്‍ വെള്ളക്കെട്ടു ദുരിതങ്ങള്‍ ദുസഹമാകുന്നതാണ് കുട്ടനാടു താഴുന്നു എന്ന പ്രതീതി സൃഷ്ടിക്കാനിടയാക്കുന്നത്. അനാവശ്യ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും, മികച്ച പ്രാദേശിക ആസൂത്രണത്തിലൂടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വിവേകപൂര്‍വം പദ്ധതികള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയുണ്ടായാല്‍ ദുരിതങ്ങളെയെല്ലാം മറികടക്കാനാകുമെന്നും കുട്ടനാട്ടുകാർ കരുതുന്നു. ബണ്ടുകള്‍ വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തുക എന്നതാണു ഭൂമിതാഴുന്നതിനുള്ള പരിഹാരമെന്നാണ് ഇതെക്കുറിച്ചു പഠനം നടത്തിയ അന്താരാഷ്‌ട്ര കായല്‍കൃഷി ഗവേഷണകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഓരോ പാടശേഖരപ്രദേശത്തെയും ഓരോ ക്ലസ്റ്ററായി പരിഗണിച്ചു ബണ്ടുകള്‍ ബലപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം അനേകനാളുകളായി കുട്ടനാട്ടുകാര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇത്തരം ശിപാര്‍ശകള്‍ ഉണ്ടായിരുന്നെങ്കിലും ജനവാസകേന്ദ്രങ്ങളിലെ പാടശേഖരങ്ങള്‍ പലതും അവഗണിക്കപ്പെട്ടതായാണ് നാട്ടുകാരുടെ പരാതി. ശൃംഖലയായി കിടക്കുന്ന പാടശേഖരങ്ങള്‍ക്കുള്ളിലൂടെയാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക…

Read More

നീലക്കുറിഞ്ഞി പറിക്കാന്‍ ഇങ്ങുവാ ! നീലക്കുറിഞ്ഞിയെ തൊട്ടാല്‍ ഇനി മൂന്നു വര്‍ഷം പിഴയും 25000 രൂപ പിഴയും…

നീലക്കുറിഞ്ഞി പറിക്കാന്‍ മൂന്നാറിലെത്തുന്നവര്‍ക്ക് ഇനി കിട്ടുക എട്ടിന്റെ പണി. മൂന്നാറിന്റെ മലയോര മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. അതുപോലെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെക്കുന്നതും വില്‍ക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ മൂന്നില്‍ 19 സസ്യങ്ങളെയാണ് സംരക്ഷിത സന്ധ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്ക്.

Read More