തലസ്ഥാനത്തെ പോലീസിന്‍റെ ഗുണ്ടാ, മാഫിയ ബന്ധം; മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി

തിരുവനന്തപുരം: ഗുണ്ട-മാഫിയ ബന്ധത്തിന്‍റെ പേരിൽ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റിയതിനു പിന്നാലെ കൂടുതൽ നടപടികളുണ്ടാകുമെന്ന് റൂറൽ എസ്പി ഡി.ശിൽപ. റൂറലിലെ മാഫിയ ബന്ധമുള്ള പോലീസുകാരെ പറ്റി അന്വേഷണം തുടരുകയാണെന്നും ഇനിയും കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നും എസ്പി പറഞ്ഞു. ഇന്നലെ രാത്രിയാണ് മംഗലപുരം സ്റ്റേഷനിലെ പോലീസുകാരെ മുഴുവൻ കൂട്ടത്തോടെ മാറ്റിയത്. സ്വീപ്പർമാർ ഒഴികെയുള്ള എല്ലാവരേയും മാറ്റി. അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും 24 പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു. ഗോപകുമാര്‍, അനൂപ് കുമാര്‍, ജയന്‍, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിച്ചു. ഇന്നലെ എസ് എച്ച് ഒ സജേഷിനെ സസ്പെൻഡ് ചെയ്തിരുന്നു.

Read More

മാത്യുഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല, ആലോചിച്ചിട്ട് ടെന്‍ഷനാകുന്നു..! മാളവികയുടെ മറുപടിക്കു കൈയടി

തണ്ണിമത്തൻ ഡേയ്സ് എന്ന ഒരൊറ്റ സിനിമ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് മാത്യു. നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി ഒരുക്കുന്ന ക്രിസ്റ്റിയാണ് മാത്യുവിന്‍റെ പുതിയ സിനിമ. സിനിമ ഉടൻ തിയറ്ററുകളിലെത്തും. ചിത്രത്തിലെ നായികയായി എത്തുന്നത് മാളവിക മോഹനന്‍ ആണ്. മലയാളത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് മാളവിക മോഹന്‍. ഏറെനാളുകള്‍ക്ക് ശേഷം മാളവിക അഭിനയിക്കുന്ന മലയാള സിനിമയാണ് ക്രിസ്റ്റി. മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജിആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ക്രിസ്റ്റിയുടെ തിരക്കഥയൊരുക്കുന്നത്. മാളവികയും മാത്യുവും പ്രണയിതാക്കളായി എത്തുന്നതിന്‍റെ കൗതുകം ആരാധകരിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. മാത്യുവും മാളവികയും പ്രണയാര്‍ദ്രരായി പരസ്പരം കണ്ണില്‍ നോക്കി നില്‍ക്കുന്ന രംഗമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെചിത്രത്തിന്‍റെ പോസ്റ്ററിനെക്കുറിച്ചുള്ള ഒരാളുടെ കമന്‍റും അതിന് മാളവിക…

Read More

ദുരന്തകാരണം വിമാനച്ചിറകിലെ പുറംപാളികൾ വിന്യസിക്കുന്നതിലെ തകരാർ! വിദഗ്ധരുടെ അനുമാനം ഇങ്ങനെ….

കാഠ്മണ്ഡു: നേപ്പാൾ വിമാനദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ഇറങ്ങുന്നതിനു തൊട്ടുമുന്പ് വിമാനത്തിന്‍റെ ചിറകിലെ പുറംപാളികൾ പൂർണമായും വിന്യസിക്കുന്നതിൽ പൈലറ്റ് പരാജയപ്പെട്ടതാകാം ദുരന്തകാരണമെന്ന് വിദഗ്ധർ അനുമാനിക്കുന്നു. വിമാനം ലാൻഡ് ചെയ്യുന്ന ഘട്ടത്തിൽ ചിറകുകൾക്കു പിന്നിൽ പുറംപാളികൾ (ഫ്ളാപ്) പൂർണമായും താഴ്ത്തും. വേഗത കുറയുന്ന ഘട്ടത്തിലെ നിയന്ത്രണത്തിനും വിമാനം തെന്നിമറിയുന്നത് തടയുന്നതിനുമാണിത്. ഈ പ്രക്രിയ നടന്നിട്ടില്ല എന്നാണ് അനുമാനം. എന്നാൽ, ഫ്ളൈറ്റ് ഡാറ്റ റിക്കാർഡറും ബ്ലാക് ബോക്സും പരിശോധിച്ചശേഷമേ അന്തിമനിഗമനത്തിൽ എത്താനാകൂ എന്നും വിശദീകരണമുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനു സമീപം യതി എയർലൈൻസിന്‍റെ വിമാനം തകർന്നുവീണത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തില്‍നിന്നു രാവിലെ 10:33 ന് പറന്നുയര്‍ന്ന 9 എന്‍-എഎന്‍സി എടിആര്‍-72 വിമാനം പതിനൊന്നരയോടെയാണ് മലയിടുക്കിൽ തകർന്നുവീണത്. അപകടകാരണം പരിശോധിക്കാൻ ഫ്രാൻസിൽനിന്നുള്ള ഒന്പതംഗ സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്. 72 സീറ്റുള്ള വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരുമാണുണ്ടായിരുന്നത്. 71 പേരുടെ…

Read More

ബുദ്ധപ്രതിമയ്ക്കുള്ളില്‍ സന്യാസിയുടെ ശരീരാവശിഷ്ടം! അന്പരപ്പ് മാറാതെ ഗവേഷകർ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ബുഡാപെസ്റ്റ്: ആയിരം വര്‍ഷം പഴക്കമുള്ള ഒരു ബുദ്ധപ്രതിമ പരിശോധിച്ച ശാസ്ത്രലോകത്തിന്‍റെ അമ്പരപ്പ് മാറുന്നില്ല. പ്രതിമയുടെ സിടി സ്‌കാന്‍ എടുത്തപ്പോൾ പ്രതിമയ്ക്കുള്ളില്‍ കണ്ട മനുഷ്യശരീരാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുന്പോൾ അതിപുരാതനകാലത്തേക്കുള്ള കവാടങ്ങൾ ഓരോന്നായി തുറന്നുവരികയാണ്. പ്രതിമയ്ക്കുള്ളില്‍ മമ്മിഫൈ ചെയ്തനിലയിൽ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ ഒരു ബുദ്ധസന്യാസിയുടേതാണെന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പക്ഷേ, ഗവേഷകരുടെ മുന്നിൽ ചോദ്യങ്ങളുടെ വന്‍തിരകള്‍തന്നെ ഉയര്‍ന്നുവന്നു. എന്തിനായിരിക്കാം ബുദ്ധപ്രതിമയ്ക്കുള്ളില്‍ സന്യാസിയുടെ ശരീരം മമ്മിഫൈ ചെയ്തത്? എന്തുതരം അനുഷ്ടാനമായിരിക്കാം അത്? ആരായിരിക്കാം ഈ ബുദ്ധസന്യാസി? ചൈനയുടെ കൈവശമുണ്ടായിരുന്ന ഈ ബുദ്ധപ്രതിമ കേടുപാടുകള്‍ പരിഹരിക്കാനാണ് നെതര്‍ലന്‍ഡ്‌സിലെ മ്യൂസിയത്തിലേക്ക് എത്തിക്കുന്നത്. കേടുപാടുകള്‍ കണ്ടെത്താനായി പ്രതിമയുടെ സിടി സ്‌കാന്‍ എടുത്തപ്പോഴാണ് സന്യാസിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയിൽ സന്യാസിയുടെ ശരീരത്തില്‍നിന്ന് ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്തതായി മനസിലായി. പകരം കടലാസുകള്‍ നിറച്ചിരിക്കുന്നതാണ് കണ്ടത്. കടലാസില്‍ ചൈനീസ് ലിഖിതങ്ങള്‍ ഉണ്ടായിരുന്നു. ചൈനീസ് മെഡിറ്റേഷന്‍ സ്‌കൂളിലെ ലിയുക്വാന്‍…

Read More

സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി…

സ്‌ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്. സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. * ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക * ഉച്ചത്തില്‍ വായിക്കുക * പേരുകള്‍ ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക * കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. ഭക്ഷണം കഴിക്കുന്പോൾസ്‌ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാകുന്നു. സംസാരം ഒഴിവാക്കാം…* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്. * കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാന്‍പാടുള്ളതല്ല. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്,ഓര്‍മക്കുറവ് സ്‌ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള…

Read More

കൈക്കൂലി വാങ്ങിയ എംവിഐമാർക്ക് “പണി’ കിട്ടും! ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നു

കോട്ടയം: കോട്ടയത്ത് വിജിലൻസിന്‍റെ ഓപ്പറേഷൻ ഓവർ ലോഡ് പരിശോധനയിൽ പണം വാങ്ങിയതായി കണ്ടെത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കൂടുതൽ അന്വേഷണം തുടങ്ങി. കോട്ടയം എൻഫോഴ്സ്മെന്‍റ് ആർടി ഓഫിസിലെ എംവിഐമാരായ വി. ഷാജൻ, അജിത്ത് ശിവൻ, അനിൽ എന്നിവരാണ് പണം വാങ്ങിയതായി വിജിലൻസ് സംഘം കണ്ടെത്തിയത്. ടോറസ് -ടിപ്പർ ലോറികളിൽ പാസില്ലാതെ അനധികൃതമായി മണ്ണും മണലും കടത്തുന്നത് സംബന്ധിച്ചുളള പരാതികൾ കണ്ടെത്തുന്നതിനായാണ് വിജിലൻസ് ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ എംസി റോഡിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ ഏജന്‍റായായ കടപ്പൂർ സ്വദേശി രാജീവിന്‍റെ ടോറസ് ലോറി പിടികൂടി. ഇതോടെ വിജിലൻസ് സംഘം രാജീവിന്‍റെ ഫോണ്‍ പരിശോധിച്ചതോടെയാണ് കോട്ടയം എൻഫോഴ്സ്മെന്‍റ് ആർടി ഓഫിസിലെ എംവിഐമാരായ വി. ഷാജൻ, അജിത്ത് ശിവൻ, അനിൽ എന്നിവർ ഗൂഗിൽ പേയിലുടെ പണം വാങ്ങിയതിന്‍റെ രേഖകൾ ഫോണിൽനിന്നു കണ്ടെത്തിയത്. ഷാജൻ മറ്റൊരു അക്കൗണ്ടിലൂടെ…

Read More

കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോംനഴ്‌സ് സാവിത്രി ചില്ലറക്കാരിയല്ല! മാസങ്ങൾക്കുശേഷം പിടിയിൽ…

ഹരിപ്പാട്: കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോംനഴ്‌സ് സ്വർണാഭരണങ്ങളും മൊബൈലും പണവും കവർന്നു. സംഭവത്തിൽ എട്ടു മാസങ്ങൾക്കുശേഷം കൊടുത്ത പരാതിയിൽ മണിക്കുറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടി. മണ്ണാറശാല തുലാംപറന്പ് നോർത്ത് ആയിശേരിൽ വീട്ടിൽ സാവിത്രി രാധാകൃഷ്ണൻ നായരെ(48)യാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനു ഭവനത്തിൽ വിനുവിന്‍റെ വീട്ടിൽനിന്ന് മൂന്നു ജോഡി കമ്മൽ, ജിമിക്ക, രണ്ടു മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, രണ്ടു മാട്ടി, മൊബൈൽ ഫോൺ എന്നിവയും 3500 രൂപയുമാണു മോഷണം പോയത്. 2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്‍റെ വീട്ടിൽ പ്രതി ജോലിക്കു നിന്നിരുന്നു ജൂണിലാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. മോഷണശേഷവും മൂന്നു മാസം സാവിത്രി ഇവിടെ ജോലിചെയ്തു. രോഗിയായ അമ്മയെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും വന്നിരുന്നതിനാൽ ആരാണ് മോഷണം നടത്തിയതെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ അന്ന്…

Read More

Wireclub Overzicht 2023 alles Wat U Erover Moet Weten!

That’s the cause why I do not care about remunerated subscriptions to achieve improved grants and additional potentialities. Concerning this website online, it appears as if a smart website with an exact particular particular person normal. Some profiles seem synthetic, and presumably, they’ve been spiders. Wireclub clients ought to pay attention to folks that send them non-public messages requiring them to click some hyperlinks. These individuals might ask for money or acquire users’ personal particulars. Because of this, the positioning allows customers to set their non-public messages off or enable…

Read More

ജോഷിമഠില്‍ സഹായമെത്തിച്ച മലയാളി വൈദികന്‍ മരിച്ചു! അപകടത്തില്‍ മറ്റ് രണ്ട് വൈദികര്‍ക്ക് പരിക്ക്‌

ഡെഹ്‌റാഡൂണ്‍: ജോഷിമഠിലെ ദുരന്തബാധിത മേഖല സന്ദര്‍ശിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ഫാ. മെല്‍വിന്‍.പി.എബ്രഹാം ആണ് മരിച്ചത്. അപകടത്തില്‍ മറ്റ് രണ്ട് വൈദികര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ദുരിത മേഖലയില്‍ ഭക്ഷണം എത്തിച്ച് മടങ്ങുംവഴി ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയോടെ സൈനികരാണ് മൃതദേഹം പുറത്തേക്കെടുത്തത്. മൂടല്‍മഞ്ഞ് മൂലം കണ്ണിന്‍റെ കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്നാണ് വിവരം. ബിജിനോര്‍ രൂപതയുടെ പ്രതിനിധിയായാണ് ഫാ എബ്രഹാം ഇവിടെ ശുശ്രൂഷ ചെയ്ത് വന്നിരുന്നത്. സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച നടക്കും.

Read More

Pebble Seaside Golf Hyperlinks Live Golf Course Cams

It lets customers watch and stream live occasions via their smartphones. Interestingly, it also enables them to broadcast their own content material through Facebook, Twitter, and more. Our post on growing live viewership by 800% and getting more folks to watch your stream. Blackouts and clean screens are a few of the worst issues that may happen throughout a live broadcast. You don’t always need to use a VPN for streaming, however it could present some useful advantages. If you’re outside a permissible region, most VPNs work to entry Filmzie.…

Read More