വെറുപ്പുളവാക്കുന്ന പ്രവൃത്തി! അപർണയോടുള്ള വിദ്യാർഥി പെരുമാറ്റത്തിൽ പ്രതികരിച്ച് മഞ്ജിമ

നടി അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് നടി മഞ്ജിമ മോഹൻ. വിദ്യാർഥിയുടെ പ്രവൃത്തി അറപ്പുളവാക്കുന്നതും അവശ്വസനീയമാണെന്നുമാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനും അപർണയുടക്കമുള്ള അണിയറ പ്രവർത്തകർ ലോ കോളജിലെത്തിയത്. ന‌ടിക്ക് പൂ നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അപ്പോൾ തന്നെ അസ്വസ്ഥയാകുകയും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു.

Read More

Top Eleven Free Online Video Chat Rooms: 100% Free To Speak With Strangers Randomly

Take a better take a look at the following list and discover your favorite. Chatouts is among the many most popular video chat app all over the world. Users can use #tags to find and chat with new people having similar interests. Most importantly, it permits altering the display name and other privacy-related data at any time to maintain your anonymity. Even though the official telegram could also be useless, the Telegram app will let you go beyond messages. It comes with user-defined rooms where you’ll find like-minded people. Does…

Read More

Live Video Software Program & Virtual Webcam

The Logitech C930e appears lots just like the C920s Pro — it sports almost the very same build, except its faceplate is silver as a substitute of black. It’s unlucky that you simply can’t swivel or rotate this camera for better shooting angles. While the C920 shares that limitation, there are decrease price range options with this flexibility. But if you want a digital camera within the C920’s area that doesn’t wash out colours as a lot and has extra choices, the Microsoft Modern Webcam is a straightforward alternative —…

Read More

തമന്ന പ്രണയത്തിൽ! വിജയിയും തമന്നയും ലഞ്ചിന് പോയതിന്‍റെ വീഡിയോ വൈറലാകുന്നു

ബോളിവുഡിലെ പുതിയ പ്രണയ ജോഡിയാണ് തമന്നയും വിജയ് വര്‍മയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും നായികയും ബോളിവുഡിലെ പ്രതിഭാശാലിയായ നടനും തമ്മിലുള്ള പ്രണയവാർത്ത പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. തങ്ങളുടെ പ്രണയം തമന്നയും വിജയിയും പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഇത്തവണത്തെ പുതുവർഷ രാവ് ഒരുമിച്ച് ആഘോഷിക്കുന്ന വിജയിയുടെയും തമന്നയുടെയും വീഡിയോകള്‍ പുറത്ത് വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നത്. ന്യു ഇയര്‍ രാവില്‍ ഇരുവരും ചുംബിക്കുന്ന വീഡിയോയാണ് അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയിലെത്തിയത്. ഇതു വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിജയ് വര്‍മയും തമന്നയും ഒരുമിച്ച് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം വിജയിയും തമന്നയും ലഞ്ചിന് പോയതിന്‍റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മുംബൈ ബാന്ദ്രയില്‍ നിന്നുമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരു വണ്ടിയിലാണ് റസ്റ്ററന്‍റിലെത്തുന്നത്.…

Read More

കടം വീട്ടാൻ 200 നൽകാമെന്ന സർക്കാർ വാഗ്ദാനം പാഴായി; കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിന്‍റെ കടബാധ്യത പരിഹരിക്കാൻ 200 കോടി നൽകുമെന്ന സർക്കാർ പ്രഖ്യാപനം കടലാസിൽ മാത്രമെന്ന് ആശുപത്രി അധികൃതർ. കോടിക്കണക്കിന് രൂപയാണ് ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങൾ വാങ്ങിയ ഇനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കോളജ് നൽകാനുള്ളത്. ഈ ഇനത്തിൽ 10 കോടി രൂപയാണ് മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനുമാത്രം നൽകാനുള്ളത്. മൂന്നു മാസം കൂടുന്പോൾ നൽകിയിരുന്ന ഫണ്ടുകളാണ് ഒന്നര വർഷം പിന്നിട്ടിട്ടും കൊടുക്കാത്തത്. സാധാരണയായി കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിക്കായി ലഭിക്കുന്ന തുകയാണ് വകമാറ്റി എച്ച്ഡിഎസ് ജീവനക്കാർക്ക് ശന്പളം കൊടുക്കുന്നതും സ്വകാര്യസ്ഥാപനങ്ങൾക്ക് നൽകുന്നതും. എന്നാൽ കാസ്പിന്‍റെ ഫണ്ട് ലഭ്യമാക്കാൻ ആശുപത്രി അധികൃതർ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും സർക്കാർ കനിഞ്ഞിട്ടില്ല. ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങളുടെ അപര്യാപ്തത കാരണം ഹൃദയ ശസ്ത്രക്രിയാവിഭാത്തിലെ ശസ്ത്രക്രിയകൾവരെ മാറ്റിവയ്ക്കുകയാണ്. ശസ്ത്രക്രിയ മാറ്റിവച്ചതു മൂലം ഒരു രോഗി മരിക്കാനിടയായ സംഭവത്തിൽ…

Read More

തെളിവു നശിപ്പിക്കാൻ യൂ ട്യൂബ് പഠനം! രമ്യവധം; തെളിവെടുപ്പിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി

വൈപ്പിൻ: എടവനക്കാട്ടെ രമ്യവധക്കേസിൽ പ്രതിയായ ഭർത്താവ് അറക്കപ്പറന്പിൽ സജീവന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട രമ്യയുടെ ഫോണിന്‍റെ ഒരു ഭാഗം ചെമ്മീൻ കെട്ടിൽ കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിൽ എടവനക്കാട് ചാത്തങ്ങാട് പടിഞ്ഞാറ് ഭാഗത്തുള്ള ചെമ്മീൻ കെട്ടിൽനിന്നാണ് ഫോണിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇതിന്‍റെ കുറച്ചു ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്. ഇതു ശാസ്ത്രീയ പരിശോധനയിലൂടെ ആദ്യം മൊബൈൽ ഫോണിന്‍റെ അവശിഷ്ടമാണോയെന്നും ഇത് രമ്യ ഉപയോഗിച്ചിരുന്നതാണോയെന്നും അറിയണം. കൊലക്ക്ശേഷം മൊബൈൽ വീട്ടുവളപ്പിലെ ചവറിലിട്ട് കത്തിച്ചുകളുഞ്ഞുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരുന്നത്. വീട്ടുവളപ്പിലെ ചവർ കത്തിച്ച ചാരങ്ങൾ പരിശോധിച്ചിട്ടും യാതൊന്നും ലഭിക്കാതെ വന്നപ്പോൾ പ്രതിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഈ സമയത്താണ് ചാരവും അവശിഷ്ടങ്ങളും കൂടി കൃത്യം നടന്ന ഇടത്തിൽനിന്നും രണ്ട് കിലോമീറ്റളോളം അകലെയുള്ള ചെമ്മീൻ കെട്ടിൽ നിക്ഷേപിച്ചുവെന്ന് പ്രതി വ്യക്തമാക്കിയത്. സിംകാർഡ് കണ്ടെത്താൻ ശ്രമം പ്രതി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ…

Read More

ചീപ്പുങ്കലിൽ അതിഥിയായി എത്തിയ വാനരൻ പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു! കാട്ടിക്കൂട്ടുന്നത് ഇങ്ങനെയൊക്കെ…

കുമരകം: ചീപ്പുങ്കൽ ഭാഗത്ത് എത്തിയ അതിഥി നാട്ടുകാർക്ക് ഭീഷണിയായി മാറി. ഇവിടെയെത്തിയ വാനരനാണ് വീടുകളിലും റിസോർട്ടുകളിലും അതിക്രമിച്ചുകയറി നഷ്ടങ്ങൾ വരുത്തുന്നത്. വീടുകളിലെയും റിസോർട്ടുകളിലെയും അടുക്കളകളിലും സ്റ്റോറുകളിലും കയറി ആഹാരാപദാർഥങ്ങൾ എടുത്തുതിന്നുകയാണു വാനരന്‍റെ ജോലി. വാഴക്കുല, കരിക്ക് തുടങ്ങിയവയും ഇവൻ കൈവശപ്പെടുത്തുന്നതായി നാട്ടുകാർ പറയുന്നു. പാടത്തും മറ്റു പലയിടങ്ങങ്കിലും ജോലിക്കുപോയി തിരികെ വീട്ടിലെത്തിയവർക്ക് കാലിയായ ആഹാര പാത്രങ്ങളാണ് കാണാൻ കഴിയുന്നത്. ഇതോടെ പണിക്കുപോലും ധൈര്യമായി പോകാൻ കഴിയാത്ത അവസ്ഥയിലാണു പ്രദേശവാസികൾ. വാനരന്‍റെ വിക്രിയകൾ അസഹ്യമായതോടെ വനംവകുപ്പ് അധികൃതരെ ഓരാഴ്ച മുന്പ് വിവരം അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നു നാട്ടുകാർ പറയുന്നു.

Read More

The Most Effective Locations To Search Out An Adult Chat Room

Overall, the entire app is streamlined and simple to use, making for a pleasant user expertise. To get round this downside, you probably can search for Kik sexting groups on varied social media platforms. Use hashtags on Instagram and Twitter or discover open groups on platforms like Facebook. Between is a fun sexting platform that allows saucy sexting between partners regardless of the distance separating them. The site is a Korean-built and impressed platform that helps people with widespread interests join. In a number of the adult chat rooms, there…

Read More

കുരങ്ങുശല്യത്തിൽ പൊറുതി മുട്ടി മട്ടന്നൂരെ നാട്ടുകാർ; പകൽ സമയങ്ങളിൽ കൂട്ടത്തോടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമണം

മട്ടന്നൂർ: കാട്ടുപന്നികൾക്കൊപ്പം നാട്ടുകാരെ പൊറുതിമുട്ടിച്ച് കുരങ്ങു ശല്യവും വ്യാപകമാകുന്നു. കൂട്ടത്തോടെയെത്തുന്ന വാനരൻമാർ കൃഷികൾ നശിപ്പിക്കുക മാത്രമല്ല വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുക കൂടിയാണ്. തില്ലങ്കേരി വട്ടപ്പറമ്പിൽ വീട്ടിൽകയറിയ കുരങ്ങ് ടിവി സെറ്റ് നശിപ്പിച്ചു. കെ.ഡി.തങ്കച്ചന്‍റെ വീട്ടിലെ കഴിഞ്ഞ ഓണത്തിന് വാങ്ങിയ ടിവിയാണ് തകർത്തത്. വിമാനത്താവളത്തോടു ചേർന്ന പ്രദേശങ്ങൾ, പൊറോറ, ശിവപുരം ഭാഗങ്ങളിലെല്ലാം വാനരശല്യം രൂക്ഷമാണ്.പകൽസമയങ്ങളിൽ വീടുകളിലേക്ക് ഇരച്ചുകയറുന്ന കുരങ്ങുകൾ വീട്ടുകാരുടെ പേടിസ്വപ്‌നമായി മാറുകയാണ്. വീടുകളുടെ ഓടും ഗ്ലാസും മറ്റും തകർക്കുകയും പ്ലാസ്റ്റിക് ഉപകരണങ്ങളും എടുത്തുകൊണ്ടു പോകുന്നതും പതിവാണ്. കല്ലും മറ്റുമായി ആളുകളെ ആക്രമിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നികളുടെ ശല്യം വ്യാപകമാണെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായാണ് കുരങ്ങുകളുടെ ശല്യം കൂടിവന്നത്. വാഴ, മരച്ചീനി ഉൾപ്പടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്. നടീൽ വസ്തുകൾ മുഴുവൻ വാനരൻമാർ പിഴുതു നശിപ്പിക്കുകയാണെന്നും കർഷകർ പറയുന്നു. കുരങ്ങുകളുടെ ശല്യമില്ലാതിരുന്ന പ്രദേശങ്ങളിലും ഈയിടെയായി ഇവ…

Read More

പെണ്ണുകാണൽ കഴിഞ്ഞ് ഇപ്പോൾ ഒരു ചെക്കൻ കാണൽ കൂടി ഞാൻ നടത്തിയിരിക്കുന്നു..! മാളവിക കൃഷ്ണദാസ് പറയുന്നു…

പെണ്ണുകാണൽ കഴിഞ്ഞ് ഇപ്പോൾ ഒരു ചെക്കൻ കാണൽ കൂടി ഞാൻ നടത്തിയിരിക്കുന്നു. പെണ്ണുകാണൽ കഴിഞ്ഞ് എന്‍റെ വീട്ടിൽനിന്ന് എല്ലാവരും ചെക്കന്‍റെ വീട്ടിലേക്ക് പോയപ്പോൾ ഒരു വെറൈറ്റിക്ക് ഞാനും പോയിരുന്നു. സാധാരണ പയ്യന്‍റെ വീട്ടിലേക്ക് പെണ്ണിന്‍റെ വീട്ടുകാർ മാത്രമേ പോകാറുള്ളൂ പക്ഷെ ഇപ്പോൾ പലരും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ചില സ്ഥലത്തൊക്കെ പയ്യന്‍റെ വീട്ടിലേക്ക് പെൺകുട്ടി പോകാറുണ്ട്. അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം അവിടെ താമസിക്കേണ്ടത് ആ പെൺകുട്ടി ആണ്. തേജസേട്ടന്‍റെ കുടുംബം ക്ഷണിച്ചിട്ടാണ് ഞാൻ പോയത്. പോയ പോക്കിൽ അവിടെ ഒരു ചെറിയ ചടങ്ങ് നടത്തി. വിവാഹ നിശ്ചയം നടത്താത്തതുകൊണ്ടു വിവാഹ തീയതിയും മുഹൂർത്തവും അവിടെ വച്ച് വായിച്ചു. – മാളവിക കൃഷ്ണദാസ്

Read More