ചേച്ചിയമ്മ..! ഗിന്നസ് പക്രുവിന്‍റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി; കുഞ്ഞനുജത്തിക്കൊപ്പം ദീപ്തി നിൽക്കുന്ന ചിത്രം വൈറലാകുന്നു…

കൊച്ചി: ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്‍റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി. തനിക്ക് വീണ്ടുമൊരു പെൺകുഞ്ഞ് പിറന്നതായി താരം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പക്രു എന്നറിയപ്പെടുന്ന അജയകുമാറും പത്നി ഗായത്രി മോഹനും കുട്ടിയെ വരവേറ്റത്. മൂത്ത മകൾ ദീപ്തിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. കുഞ്ഞനുജത്തിക്കൊപ്പം ദീപ്തി നിൽക്കുന്ന ചിത്രത്തിന് ചേച്ചിയമ്മ എന്ന അടിക്കുറിപ്പ് നൽകിയാണ് പക്രു സന്തോഷവാർത്ത പങ്കുവെച്ചത്. കോട്ടയം സ്വദേശിയായ അജയ കുമാർ സ്കൂൾ കലോത്സവ, മിമിക്രി വേദികളിൽ നിന്നാണ് സിനിമാ മേഖലയിലേക്ക് എത്തിയത്. 2006-ലാണ് അദ്ദേഹം ഗായത്രി മോഹനെ വിവാഹം ചെയ്തത്.

Read More

പാക്കിസ്ഥാനില്‍നിന്നുള്ള “നുഴഞ്ഞുകയറ്റക്കാരനെ’ വെറുതെവിട്ട് സൈന്യം..! അതിർത്തി കടന്നെത്തിയത്….

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ അതിര്‍ത്തികളിലൂടെ പാക്കിസ്ഥാനില്‍നിന്നുള്ള തീവ്രവാദികളുടെയും അവരുമായി ബന്ധമുള്ളവരുടെയും നുഴഞ്ഞുകയറ്റം ഇടയ്ക്കിടെ പുറത്തുവരുന്ന വാര്‍ത്തയാണ്. സൈന്യം ഇവരുമായി ഏറ്റുമുട്ടുന്നതും പിടികൂടുന്നതും ചിലപ്പോള്‍ അവരെ വധിക്കുന്നതും വാർത്തകളായി വരുന്നു. കഴിഞ്ഞദിവസം പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍മണ്ണിലേക്കൊരു നുഴഞ്ഞുകയറ്റം നടന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നുഴഞ്ഞുകയറ്റമായിരുന്നു അത്. നുഴഞ്ഞുകയറ്റക്കാരനെ പോലീസും പട്ടാളവുമൊന്നും പിടികൂടിയില്ല. അവനുമായി ഏറ്റുമുട്ടാനും പോയില്ല. നുഴഞ്ഞുകയറ്റക്കാരന്‍ കൂളായി അതിര്‍ത്തിമേഖലകളില്‍ സ്വതന്ത്രവിഹാരം നടത്തുകയും ചെയ്തു. മാര്‍ച്ച് 18 വൈകിട്ട് ഏഴു മണിക്കാണ് ഈ നുഴഞ്ഞുകയറ്റം നടന്നത്. അതിര്‍ത്തി രക്ഷാസേനയുടെ കാമറയില്‍ നുഴഞ്ഞുകയറ്റം കൃത്യമായി പതിയുകയും ചെയ്തു. അവര്‍ കൗതുകപൂര്‍വം നുഴഞ്ഞുകയറ്റുകാരന്‍റെ നീക്കങ്ങൾ വീക്ഷിച്ചതല്ലാതെ നടപടിയെന്നുമുണ്ടായില്ല. നടപടിയെടുക്കാത്തതിൽ ആരും പ്രതിഷേധിച്ചുമില്ല. ഇന്ത്യൻ സൈനികർക്കു മുന്നിൽ അലസഗമനം നടത്തിയ ആ നുഴഞ്ഞുകയറ്റക്കാരന്‍ മറ്റാരുമല്ല, ഒരു പുള്ളിപ്പുലി..! അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കു പുള്ളിപ്പുലി പ്രവേശിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. നാല്‍പ്പത്…

Read More

നദി നിറയെ ചത്തമീനുകൾ!! സംഭവിച്ചത് എന്ത് ? ശരിക്കും ഭയാനകമായ കാഴ്ച…

ന്യൂ സൗത്ത് വെയിൽസ്: ശരിക്കും ഭയാനകമായ കാഴ്ചയായിരുന്നു അത്. ഓസ്ട്രേലിയയിലെ ഒരു നദിയിൽ കണ്ണെത്താ ദൂരത്തോളം മത്സ്യങ്ങൾ ചത്തുപൊങ്ങിക്കിടക്കുന്നു. വെള്ളംപോലും കാണാത്തത്ര രീതിയിലായിരുന്നു ചത്ത മീനുകൾ അടിഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ചത്തടിഞ്ഞ മത്സ്യങ്ങളുടെ മുകളിൽ കൂടി ബോട്ട് നീങ്ങുന്നതും കാണാമായിരുന്നു. ഓസ്ട്രേലിയയിലെ മെനിൻഡീ എന്ന ചെറുപട്ടണത്തിനടുത്തുള്ള ഡാർലിംഗ് നദിയിലാണ് മീനുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. ഈ പ്രദേശത്തു കൂടി ചൂടുതരംഗം കടന്നുപോയതിനാലാണ് ഇത് സംഭവിച്ചതെന്നാണ് നിഗമനം. ന്യൂ സൗത്ത് വെയിൽസ് സർക്കാർ മീനുകളുടെ കൂട്ടമരണം ഒദ്യോഗികമായിത്തന്നെ വെളിപ്പെടുത്തി. ഡാർലിംഗ് നദിയിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധ മത്സ്യങ്ങളുടെ എണ്ണം കുതിച്ചുയർന്നിരുന്നു. വെള്ളം കുറയുകയും ചൂട് കൂടുകയും ചെയ്തതോടെ ഓക്സിജന്‍റെ അളവ് കുറഞ്ഞു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതാകാമെന്നു സർക്കാരിന്‍റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പാരിസ്ഥിതികമായി സംഭവിച്ച ആഘാതം അളക്കാനാവാത്തതാണെന്നും പറയുന്നു. 2018 -ലും 2019 -ലും സമാനമായ…

Read More

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും ഒടുക്കത്തെ ശബ്ദവും! വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ‘കൊമ്പനെ’ തളച്ച് നാട്ടുകാര്‍

ബംഗളൂരു: കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ ഫ്ലൂറസന്‍റ് നിറങ്ങൾ ഘടിപ്പിച്ച്, സ്പീക്കറുകളിൽ നിന്ന് വൻ ശബ്ദത്തിൽ പാട്ടുകൾ വച്ച് സഞ്ചരിക്കുകയായിരുന്ന “കൊമ്പൻ’ ബസിനെ കർണാകടയിൽ നാട്ടുകാർ തടഞ്ഞു. ബംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് നഗരപ്രാന്തത്തിൽ വച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ബസിലെ ഫിറ്റിംഗുകൾ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ച നാട്ടുകാർ, മുൻവശത്ത് പതിപ്പിച്ചിരുന്ന ഫ്ലൂറസന്‍റ് ഗ്രാഫിക്സ് സ്റ്റിക്കറുകൾ ടേപ്പ് കൊണ്ട് മറച്ചതിന് ശേഷമാണ് വിട്ടയച്ചത്. കേരളത്തിൽ നടന്ന അപകടങ്ങളെത്തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ നിറത്തിലും രൂപത്തിലും മോട്ടർ വാഹന വകുപ്പ് കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഈ നിയന്ത്രണങ്ങൾ മറികടക്കാന്‍ കൊമ്പൻ ബ്രാൻഡ് ബസുകളുടെ റജിസ്ട്രേഷന്‍ ഈയിടെയാണ് കര്‍ണാടകയിലേക്ക് മാറ്റിയത്. എന്നാൽ, ബസിലെ ഫിറ്റിംഗ്സുകൾ മാത്രമല്ല പ്രശ്നം ഉണ്ടാക്കിയതെന്നും വിദ്യാർഥികളും നാട്ടുകാരും തമ്മിലുണ്ടായ തർക്കം മൂലമാണ് ബസ് തടഞ്ഞതെന്നും ബസുടമ വിശദീകരിച്ചു.

Read More

ഇര്‍ഫാനെ രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കിയ സുഹൃത്തുക്കള്‍ ആര് ? 17-കാരന്‍റെ മരണം സുഹൃത്തുക്കൾ നൽകിയ ലഹരിവസ്തു ശ്വസിച്ചത് മൂലമെന്ന് ആരോപണം

തിരുവനന്തപുരം: പെരുമാതുറയിൽ ശാരീരിക അസ്വസ്ഥതകൾ മൂലം മരണപ്പെട്ട 17 വയസുകാരന് സുഹൃത്തുക്കൾ ലഹരിവസ്തു ശ്വസിക്കാൻ നൽകി അപായപ്പെടുത്തിയതായി കുടുംബം. തെരുവിൽ വീട്ടിൽ സുൾഫിക്കറിന്‍റെ മകൻ ഇർഫാന്‍റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഇർഫാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം സുഹൃത്തുക്കൾ മാരകമായ ലഹരിവസ്തു ശ്വസിക്കാൻ നൽകിയെന്നും ഇത് മൂലമാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതെന്നും ആരോപണമുണ്ട്. കൂട്ടിക്കൊണ്ട് പോയി ഒരു മണിക്കൂറിന് ശേഷം സുഹൃത്തുക്കൾ ഇർഫാനെ വീടിന് സമീപത്ത് ഉപേക്ഷിച്ചിരുന്നു. വീട്ടിലെത്തിയ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ഛര്‍ദിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താൻ ലഹരി ഉപയോഗിച്ചതായി ഇർഫാൻ ഡോക്ടറോടും വെളിപ്പെടുത്തിയിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആരോഗ്യനില ഗുരുതരമായി. ഉടൻ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സാമന്തയുടെ ‘സിക്സ് പാക്ക്’! കൈയ്യടിച്ച് ആരാധകർ

തമിഴ് താരം സാമന്തയുടെ വർക്കൗട്ട് വീഡിയോസ് എപ്പോഴും ആരാധകരുടെ സംസാരവിഷയമാണ്. ഇപ്പോൾ താരത്തിന്‍റെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രം സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുന്നു. താരത്തിന്‍റെ ” സിക്സ് പാക്ക്” ആണ് ചർച്ചാവിഷയം. സാമന്ത ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വർക്കൗട്ട് ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. ഈ ഫോട്ടോയിൽ താരത്തിന്‍റെ ” സിക്സ് പാക്ക്” വ്യക്തമാണ്. സാധരണ രീതിയിൽ നടന്മാരുടെ ” സിക്സ് പാക്ക്” ചിത്രങ്ങൾ‌ ആഘോഷിക്കപ്പെടുന്ന സമയത്താണ് അവരെയും വെല്ലുന്ന ഫിറ്റ്നസിൽ താരത്തിന്‍റെ മാസ് ചിത്രം. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയത്. “നിങ്ങളുടെ വർക്കൗട്ട് സമർപ്പണത്തിന് ഹാറ്റ്‌സ്‌ഓഫ് “; “ഈ ശീലം തുടർന്നാൽ ‘സിക്സ് പാക്ക് ആബ്എസ്’ ഉടൻ ഉണ്ടാകും” എന്നെല്ലാമാണ് കമന്‍റുകൾ. ചിത്രത്തിന് താഴെ സാമന്തയെ അഭിനന്ദിച്ചുകൊണ്ട് നടിമാരായ രാകുൽ പ്രീത് സിങും ശ്രേയ ശരണും എത്തി. സാമന്തയുടെതായി ‘ശാകുന്തളം’മാണ് ഇനി…

Read More

നിധി ലഭിക്കുന്നതിനായി ബലി! പാതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം…

ബംഗളൂരു: കർണാടകയിൽ പകുതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയെ ബലി നൽകിയാതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊപ്പൽ ജില്ലയിൽ ഗബ്ബൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്കുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച് സാധനങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പൗർണമി നാളിൽ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നൽകിയതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. യുവതിയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴിയെടുത്ത കൊപ്പൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Read More

കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല! രണ്ടു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചതായി ബാലനടി മീനാക്ഷി

കോട്ടയം: തന്‍റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി ബാലനടി മീനാക്ഷി അനൂപ് രംഗത്ത്. മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ ഈ തട്ടിപ്പ് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിച്ചു. തന്‍റെ പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചത്. എന്തുകൊണ്ടാണ് തന്‍റെ പുതിയ യൂട്യൂബ് ചാനലെന്നും പഴയ യൂട്യൂബ് ചാനലിന് എന്ത് സംഭവിച്ചു എന്നുള്ള കാര്യങ്ങളാണ് മീനാക്ഷിയും പിതാവും അമ്മയും വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്. പഴയ ചാനലിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേര്‍സ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍…

Read More

കീറിയ നോട്ട് നല്‍കി ! 13കാരനെ വനിതാ കണ്ടക്ടര്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് നട്ടുച്ചയ്ക്ക് പെരുവഴിയില്‍ ഇറക്കിവിട്ടു…

കീറിയ നോട്ട് നല്‍കിയതിന്റെ പേരില്‍ 13കാരനെ ബസില്‍ നിന്നിറക്കി വിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. ചാക്ക ബൈപ്പാസില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് കുട്ടിയ്ക്ക് ദുരനുഭവം ഉണ്ടായത്. പരീക്ഷ കഴിഞ്ഞ് വരുവായിരുന്ന വിദ്യാര്‍ഥി ബസില്‍ കയറി 20 രൂപ നോട്ട് നല്‍കിയപ്പോള്‍ അത് കീറിയതാണെന്ന് കണ്ടക്ടര്‍ പറയുകയായിരുന്നു. വേറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നു ബസില്‍ ആരുമുണ്ടായിരുന്നില്ലെന്ന് കുട്ടി പറയുന്നു. പാറ്റൂര്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടിട്ടില്ലെന്ന് കുട്ടി പറഞ്ഞു. അച്ഛന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ വെയിലത്ത് കുട്ടിയെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. അര മണിക്കൂര്‍ നിന്നശേഷവും റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് അതുവഴി വന്ന ഒരാളുടെ വണ്ടിയില്‍ ചാക്ക വരെയെത്തുകയായിരുന്നെന്ന് കുട്ടി പറയുന്നു. അവിടെ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നെന്നും കുട്ടി വ്യക്തമാക്കി.

Read More

ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതിന് പിന്നിൽ ഒരു രസഹ്യവുമില്ല; സിനിമയിൽ പ്രമോഷൻ കിട്ടിയ സന്തോഷത്തിൽ ജഗദീഷ്

ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതിന് പിന്നിൽ ഒരു രസഹ്യവുമില്ല. അച്ഛൻ വേഷത്തിലേക്ക് എനിക്ക് പ്രമോഷൻ കിട്ടിയ സന്തോഷത്തിലാണ് ഞാൻ. മുകേഷിനും സായ്കുമാറിനുമൊക്കെ അത് നേരത്തെ കിട്ടി. അച്ഛൻ കഥാപാത്രങ്ങൾ ചെയ്യുന്നത് കൊണ്ട് കൂടിയാകാം കുറച്ച് ചെറുപ്പമായി ഇരിക്കാൻ സാധിക്കുന്നത്. പൃഥ്വിരാജിന്‍റെ തുടക്കം മുതൽ അദ്ദേഹത്തോടൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. മാത്രമല്ല നല്ലൊരു സൗഹൃദവുമുണ്ട്. പിന്നെ എനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്‍റെ സിനിമയിലുണ്ടെങ്കിൽ വിളിക്കാറുണ്ട്. ഞാൻ ഒരു സാഹിത്യകാരനൊന്നുമല്ല. പക്ഷെ റേഡിയോ നാടകങ്ങൾ എഴുതിയിട്ടുണ്ട്. എന്‍റെ കുറച്ച് റേഡിയോ നാടകങ്ങൾക്ക് ശ്രീനിവാസൻ തിരക്കഥ, സംഭാഷണം എഴുതിയപ്പോൾ ഞാൻ കഥാകൃത്തെന്ന പേരിൽ‌ അറിയപ്പെട്ടുവെന്ന് മാത്രം. പക്ഷെ ക്രെഡിറ്റ് കൊടുക്കേണ്ടത് ശ്രീനിവാസന് തന്നെയാണ്. എന്‍റെ കഥയ്ക്ക് സ്ക്രിപ്റ്റ് രൂപം നൽകിയത് ശ്രീനിവാസൻ തന്നെയാണ്. പക്ഷെ ‘അധിപൻ’ ഞാൻ തന്നെ തിരക്കഥയെഴുതിയ സിനിമയാണ്.-ജഗദീഷ്

Read More