തിരക്കുള്ള കെഎസ്ആർടിസി ബസിന്‍റെ ബോണറ്റിലിരുന്ന് യാത്ര; അർധരാത്രിയിൽ ഡ്രൈവർ വിദ്യാർഥിനിയെ കൈയെത്തിപ്പിടിച്ചു; യാത്രക്കാർ ഇടപെട്ടപ്പോൾ  ഡ്രൈവർ പറഞ്ഞതിങ്ങനെ…

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ. കാരന്തൂർ സ്വദേശി ഇബ്രാഹിം (55) ആണ് അറസ്റ്റിലായത്. ഇന്നു പുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.ഇന്നലെ രാത്രി 12മണിയോടെ കോഴിക്കോടുനിന്ന് മാനന്തവാടിക്കു സഞ്ചരിക്കുകയായിരുന്ന കെഎസ്ആർടിസി ബസിലാണു വിദ്യാർഥിനിക്കു നേരെ അതിക്രമമുണ്ടായത്. ഡ്രൈവർ വിദ്യാർഥിനിയെ കയറിപിടിച്ചെന്നാണു പരാതി. തിരക്കുള്ള ബസിൽ ബോണറ്റിൽ ഇരുന്നാണു വിദ്യാർഥിനി യാത്ര ചെയ്തിരുന്നത്. വാഹനം ഓടിക്കുന്നതിനിടെ പെൺകുട്ടിയെ ഡ്രൈവർ കടന്നുപിടിച്ചെന്നാണ് കേസ്. ബസ് പുറപ്പെട്ട് കോഴിക്കോട് നഗരപരിധി കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. സംഭവത്തിനു പിന്നാലെ യാത്രക്കാർ ബഹളംവച്ചതിനെത്തുടർന്ന് ബസ് നിർത്തുകയും കുന്ദമംഗലം പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആദ്യം ഡ്രൈവർ കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു തെറ്റു സമ്മതിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുന്പ് വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെയുണ്ടായ പീഡന ശ്രമത്തില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റിലായിരുന്നു. സമീപകാലത്തായി ഇത്തരം…

Read More

എനിക്ക് അവളുടെ അടിവസ്ത്രം കാണണം ! ബോളിവുഡ് സംവിധായകന്‍ അന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര

ലോകമെമ്പാടും ആരാധകരുള്ള സിനിമാതാരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയിരിക്കുകയാണ് നടി. ബോളിവുഡ് സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് നേരത്തേ പലവട്ടം പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ചും താന്‍ നേരിട്ട അപമാനത്തെ കുറിച്ചും താരം വെളിപ്പെടുത്തി. പ്രിയങ്ക സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ… ‘ഇത് നടക്കുന്നത് 2002ലോ 2003ലോ ആണ്. നായകനെ വശീകരിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് എന്റേത്. ദേഹത്തു നിന്ന് ഓരോ വസ്ത്രമായി അഴിച്ചു മാറ്റണം. ഈ സമയത്താണ് സംവിധായകന്‍ വിളിച്ചു പറയുന്നത്, എനിക്ക് അവളുടെ അടിവസ്ത്രം കാണണം, അല്ലാതെ ആരാണ് ഈ സിനിമ കാണാന്‍ തിയേറ്ററിലേക്ക് വരിക ?. അയാള്‍ അത് എന്നോട് നേരിട്ടല്ല പറയുന്നത്, എന്റെ മുന്നിലുള്ള സ്‌റ്റൈലിസ്റ്റിനോടായിരുന്നു അയാളിങ്ങനെ വിളിച്ചു പറഞ്ഞത്. മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അത്.…

Read More

ക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാം; ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം

മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്‍റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫം ശ്വാസകോശേതര ക്ഷയരോഗലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം * രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി എങ്ങനെ പകരുന്നു‍ ?ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ…

Read More

വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ നിറംമാറ്റാം ! പുതിയ സൗകര്യം ലഭിക്കാന്‍ ചെയ്യേണ്ടതിനിങ്ങനെ…

മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ വീണ്ടും മാറ്റങ്ങള്‍. ഇത്തവണ ടൈപ്പ് ചെയ്യുന്ന ഫോണ്ടിലാണ് പുതിയ പരിഷ്‌കാരം വരുത്തിയിരിക്കുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴി ഫോണ്ട് മാറ്റുന്നതിനുള്ള സംവിധാനമാണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ബ്ല്യൂ നിറത്തിലും മറ്റു ഫാന്‍സി ഫോണ്ടുകളിലും സന്ദേശം അയക്കാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് ‘Stylish Text – Fonts Keyboard’ എന്ന ആപ്പാണ് ഇതിനായി ഡൗണ്‍ ലോഡ് ചെയ്യേണ്ടത്. എന്നാല്‍ ആക്സസബിലിറ്റി പെര്‍മിഷന്‍ ഒരിക്കലും നല്‍കരുത്. അങ്ങനെ വന്നാല്‍ ഡിവൈസിന്റെ പൂര്‍ണ നിയന്ത്രണം ഈ ആപ്പിന്റെ കൈയില്‍ ആകും. എഗ്രി ബട്ടണില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരിക്കലും പെര്‍മിഷന്‍ നല്‍കാതെ ശ്രദ്ധിക്കണം. ആപ്പിന്റെ മെയിന്‍ വിന്‍ഡോയില്‍ പോകുന്ന രീതിയില്‍ സ്‌കിപ്പ് ചെയ്ത് മുന്നോട്ടുപോകുക. എനെബിള്‍ കീബോര്‍ഡ് ടാപ്പ് ചെയ്ത് ‘Stylish Text – Fonts Keyboard’ ഓപ്ഷന്‍ എനെബിള്‍ ചെയ്യുക. തുടര്‍ന്ന് ആക്ടിവേറ്റ് ബട്ടണില്‍ അമര്‍ത്തി…

Read More

ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന  എന്തും കൈക്കൂലി വാങ്ങും… സ്വന്തമായി വാഹനമില്ലാത്ത, വിവാഹം കഴിക്കാത്ത, വീടില്ലാത്ത വ്യത്യസ്തനായ കൈക്കൂലിക്കാരൻ വി. സുരേഷ്കുമാറിനെ അറിയാം

പാലക്കാട്: സ്വന്തമായി വാഹനമില്ലാത്ത, വിവാഹം കഴിക്കാത്ത, വീടില്ലാത്ത സർക്കാർ ഉദ്യോഗസ്ഥന്‍റെ കൈക്കൂലി സന്പാദ്യം കണ്ട് അന്പരന്നു നിൽക്കുകയാണ് പോലീസും നാട്ടുകാരും. ഇന്നലെ താലൂക്കുതല പരാതിപരിഹാര അദാലത്തിനിടെ കൈക്കൂലിപ്പണവുമായി വിജിലൻസ് അറസ്റ്റുചെയ്ത പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് തിരുവനന്തപുരം സ്വദേശി വി. സുരേഷ്കുമാറിന്‍റെ കൈക്കൂലി സന്പാദ്യം സ്വന്തമായി വീട് വയ്ക്കാനെന്ന “ന്യായമായ’ ആവശ്യത്തിനായിരുന്നെന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സുരേഷ് കുമാറിന്‍റെ വീട് പരിശോധിച്ചപ്പോഴാണ് പണം മാത്രമല്ല ഒരു സൂപ്പർമാർക്കറ്റ് തുടങ്ങാനുള്ള സാധനങ്ങളുണ്ടെന്ന് വിജിലൻസ് കണ്ടെത്തുന്നത്. സുരേഷ് കുമാറിന്‍റെ വീട്ടിൽനിന്ന് പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു.മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ വാടകമുറിയിൽ ഇന്നലെ നടത്തിയ മിന്നൽപരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്‍റെ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രേഖകളും…

Read More

അന്ന് ഗോസിപ്പുകൾക്ക് കുറവൊന്നുമില്ലായിരുന്നു; ഇന്നൊന്നുമില്ല… റഹ്മാന്‍റെ പരിഭവത്തിന് ഭാര്യയുടെ മറുപടിയിങ്ങനെ…

ചിയാന്‍ വിക്രമുമായുള്ള കൂട്ട് തമിഴ് സിനിമയില്‍ അഭിനയം തുടങ്ങിയപ്പോള്‍ കിട്ടിയതാണ്. പ്രണയവുമായി ബന്ധപ്പെട്ടു വിക്രമും അച്ഛനും തമ്മില്‍ ചില സൗന്ദര്യപ്പിണക്കമുണ്ടായിരുന്നു. അന്നു വീടു വിട്ടിറങ്ങിയ വിക്രം എന്‍റെ വീട്ടിലായിരുന്നു താമസം. അത്രയും സൗഹൃദമുണ്ട്. സിനിമയിലെത്തിയ കാലം മുതല്‍ക്കുതന്നെ ഗോസിപ്പ് കോളങ്ങളിലുണ്ടായിരുന്നു. ശോഭനയുമായി ഡേറ്റിംഗിലാണ്. രോഹിണിക്കൊപ്പം ഡേറ്റിംഗിന് പോകുന്നു. എന്നെല്ലാം ഒരുപാടു കേട്ടിട്ടുണ്ട്. ആരോട് മിണ്ടിയാലും അത് ഡേറ്റിംഗാണ് എന്നാണു പറഞ്ഞിരുന്നത്.ആദ്യമൊക്കെ അച്ഛനും അമ്മയും കണ്ടാല്‍ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപ്പെടുമായിരുന്നു. പിന്നീടതു ശീലമായി. ജോലിയുടെ ഭാഗമാണെല്ലോ.ഇപ്പോള്‍ ഭാര്യയോടു പറയും ഗോസിപ്പുകള്‍ ഒന്നും ഇല്ലല്ലോഎന്ന്. അത്ര ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെന്ന് അവള്‍ മറുപടി പറയും. -റഹ്‌മാന്‍

Read More

ആടുകളെ കൊന്ന് ഫ്‌ളക്‌സില്‍ രക്താഭിഷേകം ! ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ അറസ്റ്റില്‍…

തെന്നിന്ത്യന്‍ സിനിമയില്‍ താരാരാധന പുതുമയുള്ള കാഴ്ചയല്ല. ഇഷ്ടതാരത്തിന്റെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നതു മുതല്‍താരത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നത് വരെയുള്ള കാഴ്ചകള്‍ തമിഴിലും തെലുങ്കിലും പതിവാണ്. ഇത്തരത്തില്‍ അതിരുവിട്ട താരാരാധനയുടെ ഫലമായി ആന്ധ്രയില്‍ ഒരു ആരാധകന്‍ അറസ്റ്റിലായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുന്ന യുവസൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറിന്റെ നാല്പതാം പിറന്നാളാണ് രണ്ടുദിവസം മുമ്പ് കഴിഞ്ഞത്. താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ രണ്ട് ആടുകളെ കൊന്ന് അതിന്റെ രക്തം കൊണ്ട് ജൂനിയര്‍ എന്‍.ടി.ആറിന്റെ ഫ്‌ളക്‌സില്‍ അഭിഷേകം നടത്തിയതാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്. ആന്ധ്രയിലെ മച്ചിലിപട്ടണത്താണ് സംഭവം നടന്നത്. ഈ മാസം 20-ാം തീയതിയായിരുന്നു എന്‍.ടി.ആറിന്റെ ജന്മദിനം. മച്ചിലിപട്ടണത്തെ സിരി കൃഷ്ണ, സിരി വെങ്കടാ തിയേറ്ററുകള്‍ക്ക് സമീപത്തേക്ക് ആഘോഷമായെത്തിയ ആളുകളില്‍ ചിലരാണ് ആടുകളെ കൊന്നത്. തുടര്‍ന്ന് ആടുകളുടെ മൃതശരീരവും ആയുധങ്ങളും ഇവര്‍ സ്ഥലത്തുനിന്ന് മാറ്റി. സംഭവത്തില്‍ പി. ശിവ…

Read More

അവളോട് അസൂയയാണ്, ഭയങ്കര ഇഷ്ടമാണ്; പൊന്നിയിൻ സെൽവനിൽ ഐശ്വര്യ ലക്ഷ്മിയോട്  വിക്രമിന് തോന്നിയത്

  ഐശ്വര്യ ലക്ഷ്മിയാണ് പൊന്നിയിൻ സെൽവനിൽ തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വര്‍ത്തമാനക്കാരി. അവളോട് അസൂയയാണ്. ഞങ്ങളുടെ കൂട്ടത്തിലെ ബേബിയില്‍നിന്നു തുടങ്ങാം. ഐശ്വര്യ. ഐശ്വര്യ കാണിക്കുന്ന ആ ജിജ്ഞാസ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോള്‍ എനിക്ക് എന്നെതന്നെയാണ് ഓര്‍മ വരുന്നത്. സിനിമയിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. 36 ാം വയസിലാണ് ഞാൻ സേതു ചെയ്യുന്നത്. വലിയ ഒരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു അനുഭവം ഐശ്വര്യക്ക് ലഭിച്ചു. എപ്പോഴും ഐശ്വര്യക്ക് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കണം. അന്യന്‍റെ കഥ പറ, അത് പറ, ഇത് പറ, അപ്പോള്‍ എന്ത് പറ്റി അങ്ങനൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഇവള്‍ ശല്യം ചെയ്യുവാണോയെന്ന് ഞാന്‍ വിചാരിച്ചു. ഞങ്ങളെന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്നാല്‍ എന്താണ് പറയുന്നതെന്ന് ചോദിക്കും. സാമിയുടെ കാര്യമാണെന്ന് പറഞ്ഞാല്‍ എന്നോട് പിന്നെ പറയണേയെന്ന് പറഞ്ഞ് പോവും. ആ ഒരു എക്‌സൈറ്റ്‌മെന്‍റുണ്ട്. -വിക്രം

Read More

എന്റെ കരള്‍ പോകാന്‍ കാരണം ആ രണ്ടു പേര്‍ ! പേരു പറഞ്ഞാല്‍ അവര്‍ ജയിലിലാവും; തുറന്നു പറച്ചിലുമായി ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ്‌നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയിലൂടെയാണ് അദ്ദേഹം താരമായത്. വില്ലനായും നായകനായും സഹനടനായും ല്ലൊം മലയാള സിനിമയില്‍ തിളങ്ങിയ അദ്ദേഹം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലൂടെ സംവിധായകന്‍ ആയും അരങ്ങേറിയിരുന്നു. ഗായിക അമൃത സരേഷുമായി വിവാഹ മോചനം നേടിയ ബാല രണ്ടാമത് തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. അടുത്തിടെ രോഗബാധിതനായ അദ്ദേഹത്തിന്റെ കരള്‍ മാറ്റ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞിരുന്നു. ബാലയ്ക്ക് രോഗം ബാധിച്ചത് മദ്യപിച്ചിട്ടാണെന്നായിരുന്നു പലരുടെയും ആക്ഷേപം. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് ഈ അവസ്ഥ വരാന്‍ കാരണം മദ്യപാനമല്ലെന്ന് ബാല പറയുന്നു. കുടിച്ചിട്ട് പോയതല്ല തന്റെ കരള്‍. രണ്ട് വ്യക്തികളുടെ പേര് പറയട്ടെ, അവരാണ് ഉത്തരവാദികള്‍ താന്‍ പേര് പറഞ്ഞാല്‍ അവര്‍ ജയിലിലാവുമെന്നും ബാല വെളിപ്പെടുത്തി. ബാലയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മലയാള സിനിമയില്‍ പുതിയ…

Read More

ആ നടൻ ഒരുപാട് ബുദ്ധിമുട്ടിച്ചു; എന്നും രാത്രി ഡേറ്റിംഗിന് പോകാൻ നിർബന്ധിക്കുമായിരുന്നു; പേര് വെളിപ്പെടുത്താതെ ഹൻസിക

 തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഹൻസിക മോട്‍വാണി. ബാലതാരമായി ബോളിവുഡ് സിനിമകളിലൂടെ ആയിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. എന്നാൽ ആദ്യമായി നായികയാവുന്നതും താരമായി മാറുന്നതും തെന്നിന്ത്യൻ സിനിമകളിലൂടെയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഹൻസിക കൂടുതലും അഭിനയിച്ചിട്ടുള്ളത്. അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ദേശമുദുരുവിലൂടെയാണ് ഹൻസിക ആദ്യമായി നായികയാവുന്നത്. ചിത്രത്തിൽ ഗംഭീര പ്രകടനം നടത്തിയ ഹൻസികയ്ക്ക് പിന്നീട് നിരവധി അവസരങ്ങളാണ് തെലുങ്കിൽ നിന്ന് ലഭിച്ചത്. എന്നാൽ തമിഴിൽ ആയിരുന്നു ഹൻസിക കൂടുതൽ സിനിമകൾ ചെയ്തത്. കരിയറിൽ തുടർച്ചയായ വിജയങ്ങൾകൊണ്ട് തിളങ്ങിനിന്നിരുന്ന ഹൻസികയ്ക്ക് ഒരു ഘട്ടത്തിൽ ഒരു തെലുങ്ക് നായകൻ കാരണം ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഹൻസിക ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇൻഡസ്ട്രിയിലെ പലരെയും പോലെ തനിക്കും അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു. തന്‍റെ കരിയറിന്‍റെ തുടക്കത്തിൽ തെലുങ്കിലെ ഒരു നടൻ…

Read More