സൂപ്പറായി ചെന്നൈ; ഗുജറാത്തിനെ തകർത്ത് അഞ്ചാം ഐപിഎൽ കിരീടം

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പെരിയ വിസിൽ മുഴക്കി ധോണിയും സംഘവും. ഗുജറാത്ത് ടൈറ്റന്‍സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. തുടര്‍ച്ചയായ രണ്ടാം കിരീടം മോഹിച്ച് കലാശപ്പോരിനിറങ്ങിയ ഗുജറാത്തിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഗുജറാത്തിനെതിരായ 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ടു പന്തിൽ 10 റൺസ് വേണമായിരുന്നു. ഒരു സിക്സും ഒരു ഫോറും നേടി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചു. ചെന്നൈ‌യുടെ അഞ്ചാം ഐപിഎൽ കിരീടമാണിത്. രസംകൊല്ലി മഴ ഗുജറാത്ത് ഉ‍യർത്തിയ 215 റൺസ് വിജയലക്ഷ്യവുമായി ചെന്നൈ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ രസംകൊല്ലിയായി മഴയെത്തി. ആദ്യ ഓവറിലെ മൂന്നു പന്തിനുശേഷം കളി നിർത്തിവച്ചു. പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയുടെ വിജയലക്ഷ്യം 171 റണ്‍സായി മാറി.…

Read More

ബസിൽ യുവതിക്ക് നേരെ  മധ്യവയസ്കന്‍റെ നഗ്നതാ പ്രദർശനം; മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നത് കണ്ടിട്ടും പിൻമാറിയില്ല; യുവാവിനെ തേടി സോഷ്യൽ മീഡിയ

കണ്ണൂർ: ബസിൽവച്ച് മധ്യവയസ്കൻ നഗ്നത പ്രദർശിപ്പിച്ചതായി യുവതിയുടെ പരാതി. നഗ്നത പ്രദർശിപ്പിച്ചയാളുടെ ഫോട്ടോ സഹിതം സാമൂഹ്യ മാധ്യമങ്ങളിലാണ് യുവതി ദുരനുഭവം പങ്കുവച്ചത്. ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്‍റിൽ നിർത്തിയിട്ട സ്വകാര്യ ബസിലാണ് യുവതിയ്ക്ക് നേരെ മധ്യവയസ്കന്‍റെ നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസിൽ കയറുമ്പോൾ ഇയാൾ മാത്രമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. തുടർന്ന് യുവതിയുടെ അടുത്ത സീറ്റിൽ വന്നിരുന്ന് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നുണ്ടെന്ന് മനസിലാക്കിയിട്ടും ഇയാൾ പിൻമാറിയില്ല.  ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ ഇറങ്ങിപോയി. യുവതി ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തി. പ്രതിയെ അവിടെയെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് വിഷയം സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കി. ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും യുവതിയിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടുമെന്നും പോലീസ്…

Read More