കാത്തിരിപ്പിന് വിരാമം; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ 23ന്

മാതാ ഫിലിംസിന്‍റെബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്ന ചിത്രം 23ന് തിയറ്ററുകളിലെത്തുന്നു. പത്മരാജ് രതീഷ്, രേണു സൗന്ദര്‍, പൗളി വത്സന്‍, ഷിജു പനവൂര്‍, അരിസ്റ്റോ സുരേഷ്, കണ്ണന്‍ സാഗര്‍, ഷിബുലബാന്‍, സജി വെഞ്ഞാറമൂട്, അമ്പൂരി ജയന്‍, ജീന്‍ വി ആന്‍റോ, ശിവമുരളി, നാന്‍സി തുടങ്ങിയവർ ചിത്രത്തില്‍ അഭിനയിക്കുന്നു. നിര്‍മാണം-എ വിജയന്‍, ട്രിനിറ്റി ബാബു, ബല്‍രാജ് റെഡ്ഢി ആര്‍, ക്രിസ്റ്റിബായി സി, ഛായാഗ്രഹണം-ജഗദീഷ് വി വിശ്വം, എഡിറ്റിംഗ്-അരുണ്‍ ആര്‍എസ്, സംഗീതം-രാജ്‌മോഹന്‍ വെള്ളനാട്, ആലാപനം-നജിം അര്‍ഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹന്‍, റിലീസ്-മാതാ ഫിലിംസ്, പിആര്‍ഒ-അജയ് തുണ്ടത്തില്‍.

Read More

ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ അദ്ദേഹമാണ്; തുറന്നു പറച്ചിലുമായി ധ്യാൻ ശ്രീനിവാസൻ

സിനിമകളിലൂടെ നേടിയ സ്വീകാര്യതയെക്കാളും തന്‍റെ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ തന്‍റെ അച്ഛനെ കുറിച്ചുള്ള താരത്തിന്‍റെ വാക്കുകളാണ് വൈറലാകുന്നത്. ശ്രീനിവാസനെന്ന വ്യക്തിയെ ഏറ്റവും അടുത്ത് മനസിലാക്കിയാൾ ഞാനാണെന്ന് ധ്യാൻ പറഞ്ഞു. ഞാൻ മനസിലാക്കിയിടത്തോളം എന്‍റെ അച്ഛനെ നിങ്ങള്‍ മനസിലാക്കിക്കാണില്ല. എന്തൊക്കെ പറഞ്ഞാലും ലോകത്തില്‍ എനിക്ക് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എന്‍റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടേയുള്ളൂ ലോകത്തില്‍ എനിക്ക് ആരും. പക്ഷെ, അച്ഛനായാലും മോനായാലും അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും. അച്ഛൻ പറഞ്ഞ പല കാര്യങ്ങളിലും എനിക്ക് എതിരഭിപ്രായമുണ്ട്. അത് ഞാൻ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അച്ഛനും ഇത്തരത്തില്‍ തുറന്ന പറയുന്ന ആളാണെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Read More

മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോട്ടയം: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ച് പോലീസ്. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാറി (40)നെയാണ് കോട്ടയം വെസ്റ്റ് പോലീസ അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്‍റ് ആയി ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ തിരുവാര്‍പ്പ് സ്വദേശിനിയായ വീട്ടമ്മയുടെ കൈയില്‍നിന്നു പണം തട്ടിയെടുത്തത്. ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി വീട്ടമ്മയുടെ കൈയിൽനിന്ന് 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്‍റെ മൊബൈല്‍ ഫോണിലൂടെ വ്യാജ ഉത്തരവ് വീട്ടമ്മയ്ക്കു നല്‍കി. പിന്നീട് നാളുകള്‍ ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ സമാനരീതിയില്‍ മറ്റാരുടെയെങ്കിലും പക്കല്‍നിന്നു പണം തട്ടിയെടുത്തിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ എം. ശ്രീകുമാര്‍, എസ്ഐ മാരായ റിന്‍സ്.…

Read More

തൃപ്പൂണിത്തുറ സ്ഫോടനം; ഒളിവിലായിരുന്ന 9 കരയോഗം ഭാരവാഹികൾ പിടിയിൽ

തൃപ്പൂണിത്തുറ: ചൂരക്കാട് പടക്ക സ്ഫോടനത്തെ തുടർന്ന് ഒളിവിൽ പോയ കരയോഗം ഭാരവാഹികളെ പോലീസ് പിടികൂടി. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയോടനുബന്ധിച്ച് ഞായറാഴ്ച്ച വെടിക്കെട്ട് നടത്തിയ തെക്കുപുറം കരയോഗം പ്രസിഡന്‍റ് ഉൾപ്പെടെ 9 ഭാരവാഹികളാണ് കസ്റ്റഡിയിലായത്. മൂന്നാറിൽ ഒളിവിലായിരുന്ന ഇവരെ ബുധനാഴ്ച്ച രാത്രിയാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച്ച പുലർച്ചെ 4.30 ഓടെ ഇവരെ സ്റ്റേഷനിലെത്തിച്ചു. ഭാരവാഹികളുടെ ഫോണുകൾ പിന്തുടർന്നിരുന്ന പോലീസിന് സംഘത്തിലുണ്ടായിരുന്ന ഒരാൾ വാട്ട്സ് ആപ്പ് നോക്കിയതിനെ തുടർന്നാണ് ഇവരുടെ ലൊക്കേഷൻ തിരിച്ചറിയാനായതെന്ന് പറയപ്പെടുന്നു. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് തെക്കുപുറം ഭാരവാഹികൾക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. അതേ സമയം തെക്കുപുറത്തിന്‍റെ താലപ്പൊലി ദിനമായിരുന്ന കഴിഞ്ഞ ഞായറാഴ്ച്ച രാവിലെയും വൈകുന്നേരവും കൂട്ട വെടിയും രാത്രി വെടിക്കെട്ടും നടത്തിയിട്ടും കേസെടുക്കാതിരുന്ന പോലീസാണ് തിങ്കളാഴ്ച്ച വടക്കുംപുറത്തിന്‍റെ സംഭരണ കേന്ദ്രത്തിൽ സ്ഫോടനമുണ്ടായപ്പോൾ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന പേരിൽ കേസെടുത്തത്. ക്ഷേത്രത്തിന്‍റെ പരിധിയിലുള്ള ഹിൽപ്പാലസ് പോലീസ്…

Read More

മുൻഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച സംഭവം; അഞ്ചര വർഷത്തിനുശേഷം കുറ്റപത്രം

തിരുവനന്തപുരം: മുൻ ഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച കേസിൽ അഞ്ചരവർഷത്തിന് ശേഷം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ഡിജിപി സുധേഷ് കുമാറിന്‍റെ മകൾക്കെതിരെയാണ് ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോലീസ് ഡ്രൈവർ ഗവാസ്കറിനെ കനകക്കു ന്നിൽ വച്ച് പ്രഭാതസവാരി നടത്തവെ സുധേഷ്കുമാറിന്‍റെ മകൾ മർദിച്ചെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അഞ്ചരവർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചത്. സുധേഷ് കുമാർ ഒരു വർഷം മുൻപ് സർവീസിൽ നിന്നും വിരമിച്ചിരുന്നു. ഗവാസ്കറിനെതിരെ സുധേഷ് കുമാറിന്‍റെ മകളും പരാതി നൽകിയിരുന്നു. തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ഈ പരാതി പോലീസ് എഴുതി തള്ളി. ഗവാസ്കറിന്‍റെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും കുറ്റപത്രം നൽകിയില്ല. ഇതേ തുടർന്ന് ഹൈക്കോടതിയെ ഗവാസ്കർ സമീപിക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. പരാതി പിൻവലിക്കാൻ ഗവാസ്കറിന്…

Read More

സന്തോഷ് ട്രോഫി: കേരളത്തെ നിജോ നയിക്കും

കൊച്ചി: അരുണാചല്‍പ്രദേശില്‍ 21ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ തിരുവനന്തപുരത്തിന്‍റെ മധ്യനിര താരം നിജോ ഗില്‍ബെര്‍ട്ട് നയിക്കും. തുടര്‍ച്ചയായി മൂന്നാം തവണ ടീമിലെത്തുന്ന നിജോ, 2022ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലും അംഗമായിരുന്നു. എറണാകുളത്തുനിന്നുള്ള പ്രതിരോധ താരം ജി.സഞ്ജുവാണ് ഉപനായകന്‍. ഗോവയില്‍ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിച്ച മൂന്നു താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീം. സതീവന്‍ ബാലനാണ് മുഖ്യ പരിശീലകന്‍. ഗോള്‍കീപ്പര്‍മാര്‍: കെ. മുഹമ്മദ് അസ്ഹര്‍, പി.പി. മുഹമ്മദ് നിഷാദ് (മലപ്പുറം), സിദ്ധാര്‍ഥ് രാജീവന്‍ നായര്‍ (കോഴിക്കോട്). പ്രതിരോധനിര: ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, ആർ. ഷിനു (തിരുവനന്തപുരം), ജി. സഞ്ജു, നിഥിന്‍ മധു, അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം), മുഹമ്മദ് സലീം (കോട്ടയം), വി.ആര്‍. സുജിത്, കെ.പി. ശരത് (തൃശൂര്‍). മധ്യനിര:…

Read More

ഇത്തിരി ഹോട്ടും ഒത്തിരി ക്യൂട്ടും; മാലാഖയെ പോലെ കിടിലൻ ലുക്കിൽ മാളവിക

സ്റ്റൈലൻ ലുക്കിലെത്തി ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന താരമാണ് മാളവിക മോഹനൻ. സാരിയിൽ വീണ്ടും സെൻസേഷണലാവുകയാണ് മാളവിക. ഇൻസ്റ്റാഗ്രാമിൽ പുത്തൻ ലുക്കിൽ ഏവരെയും ഞെട്ടിക്കുകയാണ് താരം. എന്നത്തേയുംപോലെ ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്‍റുമായി ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു. വെള്ള സാരിയിൽ ശരിക്കും മാലാഖയെപ്പോലെയാണ് നടി വന്നിരിക്കുന്നത്. സ്ലീവ് ലെസ് ബ്ലൗസും ഫ്ലവർ ഡിസൈനുകളുള്ള നെറ്റഡ് സാരിയുമാണ് മാളവിക ധരിച്ചിരിക്കുന്നത്.കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ബ്ലൈൻഡ് ഫുട്ബോൾ: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന സൈറ്റ്മ നോർമലൈസേഷൻ കപ്പ് ബ്ലൈൻഡ് ഫുട്ബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന സെലക്‌ഷൻ ക്യാമ്പിനുശേഷമാണ് പത്തംഗ ടീമിനെ പ്രഖ്യാപിച്ചത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി ഇ. അപർണയാണ് ഗോൾ കീപ്പർ. അക്ഷര റാണ, ശീതൾ കുമാരി, ഷെഫാലി റാവത് (ഉത്തരാഖണ്ഡ്), സംഗീത മേത്യ (വെസ്റ്റ് ബംഗാൾ ) കോമൾ ഗെയ്ക്‌വാദ് (മഹാരാഷ്‌ട്ര) എന്നിവരും ടീമിലുണ്ട്. സുനിൽ ജെ. മാത്യു (ഹെഡ് കോച്ച്), സി.വി. സീന (അസി. കോച്ച്) നിമ്മി ജോസ് (ഫിസിയോതെറാപിസ്റ്റ്) എന്നിവരാണ് ഒഫീഷലുകൾ. ടീം ഇന്നു ടോക്കിയോയിലേക്കു തിരിക്കും. 17 നും 18നുമാണ് ഇന്ത്യ -ജപ്പാൻ മത്സരം. ലോക റാങ്കിംഗിൽ ഒന്നാമതാണ് ജപ്പാൻ. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

Read More

ബാഡ്മിന്‍റണിൽ ഇന്ത്യൻ ജയം

ക്വലാലംപുർ: 2024 ബാഡ്മിന്‍റണ്‍ ഏഷ്യ ടീം ചാന്പ്യൻഷിപ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്ത്യ 4-1ന് ഹോങ്കോംഗിനെ തോൽപ്പിച്ചു. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ തോൽവിയായിരുന്നു ഇന്ത്യയെ 5-0ന്‍റെ ജയത്തിൽനിന്ന് അകറ്റിയത്. 21-18, 21-14ന് ലോംഗിനോട് പ്രണോയ് പരാജയപ്പെട്ടു. മറ്റ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ജയം സ്വന്തമാക്കി. ഡബിൾസിൽ സൂപ്പർ സഖ്യമായ സാത്വിക്സായ്‌രാജ്- ചിരാഗ് ഷെട്ടി, എം.ആർ. അർജുൻ-ധ്രുവ് കപില എന്നിവരും ജയിച്ചു. ജയത്തോടെ ഇന്ത്യ നോക്കൗട്ട് ഉറപ്പാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും

Read More

അമേരിക്കയിൽ മലയാളി കുടുംബത്തിന്‍റെ മരണം; ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹത തുടരുന്നു

കൊല്ലം: യുഎസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത മാറുന്നില്ല. കൊല്ലം പട്ടത്താനം സ്വദേശി ആനന്ദ് സുജിത് ഹെൻട്രി (42) ഭാര്യ ആലീസ് പ്രിയങ്കയെ (40) വെടിവച്ച് കൊലപ്പെടുത്തി എന്ന കാര്യം മാത്രമാണ് സാൻ മറ്റെയോ പോലീസ് സ്ഥിരീകരിക്കുന്നത്. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടുമില്ല. കുട്ടികളെ ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ കൊലപ്പെടുത്തിയതാകാമെന്നാണ് ഒരു നിഗമനം. എന്നാൽ കുട്ടികളുടെ ശരീരത്തിൽ അത്തരത്തിലുള്ള പരിക്കുകൾ ഒന്നും പുറമേ കാണാൻ കഴിഞ്ഞില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മക്കൾക്ക് അമിതമായ രീതിയിൽ മരുന്നുകളോ മറ്റ് രാസവസ്തുക്കളോ നൽകിയതാകാമെന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇതുവരെ പോലീസിന് ലഭിച്ചിട്ടുമില്ല. ആനന്ദ് സുജിത്തിന്‍റേത് ആത്മഹത്യയും മറ്റ് മൂന്നു പേരുടേത് കൊലപാതകവും എന്ന നിലയിൽ തന്നെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇങ്ങനെയൊരു…

Read More