സുഗന്ധഗിരി വനംകൊള്ള  മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുകൂടി സസ്‌പെന്‍ഷന്‍

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം കൊള്ളയുമായി ബന്ധപ്പെട്ടു മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുകൂടി സസ്‌പെന്‍ഷന്‍. സൗത്ത് വയനാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജന കരീം, കല്‍പ്പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം. സജീവന്‍, ഗ്രേഡ് ഡെപ്യൂട്ടി ബീരാന്‍കുട്ടി എന്നിവരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ.നീതുവിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഇതോടെ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം ഒമ്പതായി.നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്‍റെ താല്‍കാലിക ചുമതല നല്‍കിയിട്ടുള്ളത്. ഫ്‌ളയിംഗ് സ്‌ക്വാഡിന്‍റെ താല്‍കാലിക ചുമതല താമരശേരി ആര്‍ഒ വിമലിനും. അനധികൃത മരം മുറിക്കു വഴിവച്ച നടപടികളും കേസെടുത്തതിനുശേഷം മരം മുറി തുടരാന്‍ ഇടയാക്കിയതുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപടിക്ക് കാരണമായത്.സുഗന്ധഗിരി വനഭൂമിയില്‍നിന്ന് 126 മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വിജലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ ഉണ്ടായിട്ടുള്ളത്. 18 വനം വകുപ്പു…

Read More

എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ നാളെ മുതൽ

കൊല്ലം: എറണാകുളം-പാറ്റ്ന റൂട്ടിൽ നാളെ മുതൽ അൺ റിസർവ്ഡ് സമ്മർ സ്പെഷൽ ട്രെയിൻ ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ഇരു ദിശകളിലുമായി 22 സർവീസുകൾ ഉണ്ടാകും. 06085 എറണാകുളം-പാറ്റ്ന സർവീസ് നാളെ, 26, മേയ് മൂന്ന്, പത്ത്, 17, 24, 31, ജൂൺ ഏഴ്, 14, 21, 28 എന്നീ തീയതികളിൽ രാത്രി 11 – ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 3.30 ന് പട്നനയിൽ എത്തും. 06086 പാറ്റ്ന-എറണാകുളം സർവീസ് 22, 29, മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന്, പത്ത്, 17, 24, ജൂലൈ ഒന്ന് തീയതികളിൽ രാത്രി 11.45 ന് പാറ്റ്നയിൽ നിന്ന് പുറപ്പെട്ട് നാലാം ദിവസം ദിവസം രാത്രി 8.30 ന് എറണാകുളത്ത് എത്തും. 22 ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകളും അംഗപരിമിതർക്കായി…

Read More

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളിൽ വ്യാപക വീഴ്ച; അനാവശ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് സിഎജി കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ വ്യാപകമായ വീഴ്ചകളും അനാവശ്യ ഇടപെടലുകളും നടക്കുന്നുവെന്ന് സിഎജിയുടെ കണ്ടെത്തൽ. വർധിച്ച് വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തി കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോർട്ടും ശിപാർശയുമാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ടെസ്റ്റ് നടക്കുന്ന ചില കേന്ദ്രങ്ങളിൽ സീറ്റ് ബെൽറ്റൊ ഹെൽമറ്റോ ധരിക്കാതെയാണ് അപേക്ഷകർ ടെസ്റ്റിൽ പങ്കെടുത്തത്. നവീകരിച്ച ട്രാക്കുകൾ ഇല്ലാത്തതും പുതിയ പരിഷ്കാരങ്ങൾ കൊണ്ടു വരാത്തതും വീഴ്ചകളാണെന്നാണ് സിഎജി വ്യക്തമാക്കുന്നത്. ടെസ്റ്റ് നടക്കുന്ന പല ഗ്രൗണ്ടുകളിലും ടെസ്റ്റുകളിൽ ഡ്രൈവിംഗ് സ്കൂളുകാർ ഇടപെടൽ നടത്തുന്നു. ഫോർ വീലർ ടെസ്റ്റിനുള്ള എച്ച് ട്രാക്കിനൊപ്പം പാർക്കിംഗ് ട്രാക്ക് വേണമെന്ന വ്യവസ്ഥ പല ഗ്രൗണ്ടുകളിലും ഇല്ലെന്നും സിഎജി കണ്ടെത്തി. 37 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ സിഎജി 34 കേന്ദ്രങ്ങളിലും വീഴ്ച കണ്ടെത്തി. ഒൻപത് അപര്യാപ്തതകൾ കണ്ടെത്തികൊണ്ടും പുതിയ നിർദേശങ്ങൾ വ്യക്തമാക്കിയുമാണ് സിഎജി…

Read More

ചിത്തിനി; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന സിനിമയുടെ സെക്കന്‍റ് ലുക്ക്‌ പോസ്റ്റർ റിലീസായി. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ്‌ വര്‍മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് രഞ്ജിൻ രാജ് സംഗീതം നിർവഹിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ജോണി ആന്‍റണി, ജോയ് മാത്യു,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ, ഉണ്ണിരാജ, അനൂപ്‌…

Read More

ഗ്ലാമറസ് സൃന്ദ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതീവ ഗ്ലാമറസ് ലുക്കിലെത്തിയ സൃന്ദയാണിപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം. ഒരു വാച്ച് ബ്രാൻഡിന് വേണ്ടി ചെയ്തൊരു ഫോട്ടോഷൂട്ടിലാണ് സൃന്ദ ഗ്ലാമറസായെത്തിയത്. പ്രായം കൂടും തോറും ഗ്ലാമറസായി വരികയാണല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് കമന്‍റിട്ടിരിക്കുന്നത്. പതിനാല് വയസുള്ള ഒരു മകനുണ്ടെന്നും കണ്ടാൽ പറയുകയില്ലെന്നുമാണ് മറ്റൊരു കമന്‍റ്. സിനിമയിൽ വരുന്നതിന് മുമ്പ് സൃന്ദ മോഡലിംഗിൽ സജീവമായിരുന്നു. പാപ്പച്ചൻ ഒളിവിലാണ് എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചത്. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണോ എന്ന് വ്യക്തമല്ല. എങ്കിലും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. സഹസംവിധായകയായി സിനിമയിലെത്തി പിന്നീട് അഭിനേത്രിയായി മാറിയ താരമാണ് സൃന്ദ. ചിത്രങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Read More

വയനാട് കാണാനെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനി സ്‌കൂട്ടറപകടത്തിൽ മരിച്ചു;ഒരാൾ സാരമായ പരിക്ക്

കല്‍പ്പറ്റ: പിണങ്ങോട് പന്നിയോറയില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചുമറിഞ്ഞ് യാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. സഹയാത്രികയ്ക്കു പരിക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. മലപ്പുറം മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ അബ്ദുസലാമിന്‍റെ മകള്‍ ഫാത്തിമ തസ്‌കിയയാണ് (24) മരിച്ചത്. പരിക്കേറ്റ സുഹൃത്ത് അജ്മിയയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനികളാണ്. ഇന്നു പുലർച്ചെയാണ് അപകടം. വയനാട് സന്ദര്‍ശനത്തിനെത്തിയ ഇരുവരും‍ കല്‍പ്പറ്റയില്‍നിന്നാണ് സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്തത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു.  

Read More

‘എന്നെ വെറുതെ വിട്ടേക്കൂ…ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്’

ഒത്തിരി ആളുകള്‍ പുതിയ സീസൺ ബിഗ്ബോസിനെക്കുറിച്ച് എന്നോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഞാന്‍ മറുപടി പറയില്ല എന്ന നിലപാടിലാണ്. എന്തെങ്കിലും ഞാന്‍ പറയുകയാണെങ്കില്‍ അത് വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കാത്തിരിക്കുന്ന ഒരുപാടു പേരുണ്ട്. അങ്ങനെയുള്ള ഒരു അവസരം ഞാനായി ഉണ്ടാക്കില്ല. നിങ്ങളെല്ലാവരും ബിഗ് ബോസ് കാണുന്നവരാണ് ഇതിനുള്ള മറുപടി നിങ്ങള്‍ക്ക് കണ്ടുപിടിക്കാവുന്നതാണ്. എന്നെ വെറുതെ വിട്ടേക്കൂ. ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്. പല മത്സരാർഥികള്‍ക്ക് വേണ്ടിയും പിആര്‍ വര്‍ക്ക് പുറത്തു നടക്കുന്നുണ്ട്. ഇനി എന്‍റെ വായില്‍ നിന്ന് എന്തെങ്കിലും വീണാല്‍ അത് എനിക്ക് തന്നെ തിരിച്ചടിക്കുന്ന അവസ്ഥയാണ്. ചെയ്യാത്ത കാര്യത്തിനു തലയിലേക്കു പലതും വിളിച്ചു വരുത്തുന്ന അവസ്ഥയായി പോകും. അതുകൊണ്ട് നോ കമന്‍സ്.-ആര്യ

Read More

തെരഞ്ഞെടുപ്പിന്  ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത്; വമ്പിച്ച സ്വീകരണം നൽകാൻ ടൗണിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്ക്

കോട്ടയം: തെരഞ്ഞെടുപ്പു പ്രചാരണത്തിൽ യുഡിഎഫിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി ഇന്നു കോട്ടയത്ത്. വൈകുന്നേരം നാലിനു തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ പ്രസംഗിക്കും. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്, മാവേലിക്കര സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി എന്നിവരെക്കൂടാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, എം.എം. ഹസൻ‌ തുടങ്ങിയ നേതാക്കളും വേദിയിലുണ്ടാകും. ഉച്ചകഴിഞ്ഞ് 3.50ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ശാസ്ത്രി റോഡ് വഴി സെന്‍ട്രല്‍ ജംഗ്ഷനിലേക്കും ഇവിടെനിന്നു ഗാന്ധിസ്ക്വയര്‍ വഴി സമ്മേളന വേദിയിലേക്കെത്തും. പ്രചാരണത്തിനു ആവേശം പകരാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനും സമ്മേളത്തില്‍ പങ്കെടുക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തേക്ക് എത്തിത്തുടങ്ങി. എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ യുഡിഎഫ് ഇലക്ഷന്‍ കമ്മറ്റി ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ…

Read More

അഭിനയം ഉപേക്ഷിച്ചു പോയതല്ല, കുടുംബത്തിന് പ്രധാന്യം കൊടുത്തു: മീനാക്ഷി

വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികള്‍ ഒരിക്കലും മറക്കാത്ത താരസുന്ദരിയാണ് മീനാക്ഷി. പൂച്ചക്കണ്ണുകളായിരുന്നു നടിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ വെള്ളിനക്ഷത്രം എന്ന സിനിമയില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയെ പെട്ടെന്നൊന്നും ആരും മറക്കില്ല. ഇപ്പോള്‍ കുറേ കാലമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി. മീനാക്ഷി സിനിമ ഉപേക്ഷിച്ച് എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒടുവില്‍ ആരാധകരുടെ ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടിയുമായി നടി തന്നെ എത്തിയിരിക്കുകയാണ്. ഒരഭിമുഖത്തിലൂടെയാണ് സിനിമ ഉപേക്ഷിച്ചതിനും തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനൊക്കെയുള്ള ചോദ്യങ്ങൾക്ക് നടി പറഞ്ഞത്. ഞാന്‍ സിനിമയില്‍ നിന്നു പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാര്‍ കാരണമാണെന്നും അതല്ല പഠിക്കാന്‍ പോയതാണെന്നുമൊക്കെ പലരും പറഞ്ഞു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണ്. ഒരേ…

Read More

അത്ര ചില്ലറക്കാരനല്ല! ഒരു ദിവസം 120 പബ്ബുകളിൽ നിന്ന് മദ്യപാനം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച് 69- കാരൻ

മദ്യപാനം നിങ്ങൾക്ക് ഒരു റെക്കോർഡ് നേടി തരുമെന്ന് കരുതുന്നുണ്ടോ? എന്നാൽ ഒരു ദിവസം കൊണ്ട് ഒന്നോ രണ്ടോ അല്ല, നൂറിലധികം പബ്ബുകളിൽ നിന്ന് വീണ്ടും വീണ്ടും മദ്യപിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച 69 കാരനായ ഒരു മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഡേവിഡ് ക്ലാർക്സൺ ആണ് 99 പബ്ബുകളുടെ മുൻ റെക്കോർഡ് തകർത്ത് 120  പബ്ബുകൾ സന്ദർശിച്ച് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അങ്ങനെ “24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ സന്ദർശിച്ച വ്യക്തി” എന്ന റെക്കോർഡിൽ അദ്ദേഹം തന്‍റെ പേര് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ പരിശീലനത്തിലായിരുന്നു.17 വയസ് മുതൽ പബ്ബുകളിൽ ഡേവിഡ് ക്ലാർക്സൺ പോകാറുണ്ട്. അദ്ദേഹത്തിൻ്റെ ലിസ്റ്റിലെ ആദ്യത്തേത് സിഡ്‌നിയിലെ ക്യാപ്റ്റൻ കുക്ക് ഹോട്ടലും അവസാനത്തേത് സസെക്‌സ് ഗാർഡൻ ബാറിമാണ്.  

Read More