ബന്ധുവിനെ സ്വന്തം ഇഷ്ടം നോക്കി കല്യാണം കഴിച്ചു: വിവാഹശേഷം വഴക്കും അടിയും, ബന്ധം വേർപെടുത്താൻ തീരുമാനിച്ച് വീട്ടിലെത്തി, യുവതിയെ ക്രൂരമായി മർദിച്ച് മാതാപിതാക്കൾ

പാറ്റ്ന: ബിഹാറിൽ സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ച യുവതിയെ ക്രൂരമായി മർദിച്ച് മാതാപിതാക്കൾ. മധേപുര ജില്ലയിലാണ് സംഭവം. 22-കാരിയായ പൂജ കുമാരി എന്ന യുവതിയാണ് മർദനത്തിന് ഇരയായത്. ഒന്നര വർഷം മുൻപ് ബിട്ടു കുമാർ എന്നയാളെ യുവതി വിവാഹം കഴിച്ചിരുന്നു. ഇരുവരും ബന്ധുക്കളായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുകുടുംബങ്ങളും തമ്മിൽ വഴക്കായി. പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് വിളിച്ചുചേർത്തു. യോഗത്തിൽ ദമ്പതികളെ വേർപിരിക്കാൻ തീരുമാനിച്ചു. ആൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താൻ മാതാപിതാക്കൾ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ എത്തിയതിന് പിന്നാലെ തന്നെ സാഹചര്യം വീണ്ടും രൂക്ഷമായി. യുവതിയെ മാതാവ് മുടിയിൽ വലിച്ച് നിലത്തിടുകയും പിതാവ് അടിക്കുകയും കാൽ മകളുടെ കഴുത്തിൽ ചവിട്ടുകയും ചെയ്തു. ഗ്രാമവാസികളുടെ സാനിധ്യത്തിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ…

Read More

പുതിയ ജോലിയിൽ വെൽകം കിറ്റായി ഗാർബേജ് ബാഗ്; ഓഫീസിലെ സ്വീകരണം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ.

ബംഗളൂരു: പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരിക്ക് ലഭിച്ച സ്വാഗത സമ്മാനത്തെക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാധാരണയായി ലഭിക്കാറുള്ള കോഫി മഗ്ഗുകളോ വൗച്ചറുകളോ പ്രതീക്ഷിച്ചെത്തിയ മനീഷ ദുബെ എന്ന ബ്രാൻഡ് സ്ട്രാറ്റജിസ്റ്റിന് കമ്പനി നൽകിയത് ഒരു ‘ഗാർബേജ് ബാഗ് ആയിരുന്നു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ഈ സമ്മാനം എത്രത്തോളം ഉപകാരപ്രദമാണെന്ന് മനീഷ തന്‍റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ തമാശരൂപേണ പങ്കുവെക്കുകയായിരുന്നു. പുതിയ നഗരത്തിലേക്ക് താമസം മാറി, ജീവിതം ക്രമീകരിച്ചു വരുന്ന തനിക്ക് പരമ്പരാഗത കോർപ്പറേറ്റ് സമ്മാനങ്ങളേക്കാൾ എത്രയോ പ്രായോഗികമായ ഒന്നാണ് ഈ ബാഗെന്ന് മനീഷ പറയുന്നു. ബാംബ്രൂ എന്ന തന്‍റെ പുതിയ കമ്പനിയുടെ ഈ വേറിട്ട ചിന്തയെ അവർ അഭിനന്ദിച്ചു. പല കമ്പനികളും സുസ്ഥിരതയെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ച് സംസാരിക്കുമെങ്കിലും, സമ്മാനങ്ങൾ നൽകുന്നത് അനാവശ്യമായ പ്ലാസ്റ്റിക് പാക്കിംഗുകളിലാണ്. എന്നാൽ ബാംബ്രൂ നൽകിയത് തികച്ചും പ്രായോഗികവും…

Read More

വനിതാ ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ജയം

സതാംപ്ടൺ: വനിതാ ട്വന്‍റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. 90 റൺസെടുത്ത വിക്കറ്റ് കീപ്പർ ഷെമെയ്ൻ കാന്പെല്ലെയുടെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസിന്‍റെയും മികവിലാണ് വിൻഡീസ് ലക്ഷ്യം മറികടന്നത്. ന്യൂസിലൻഡിന് വേണ്ടി ജെസ് കെർ രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. 40 റൺസെടുത്ത ബ്രൂക്ക് ഹാലിഡെയുടെയും 39 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഇസബെല്ല ഗെയ്സിന്‍റെയും 35 റൺസെടുത്ത മാഡി ഗ്രീനിന്‍റെയും 22 റൺസെടുത്ത സോഫി ഡിവൈനിന്‍റെയും മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. വെസ്റ്റ് ഇൻഡീസിന് വേണ്ടി ആലിയ…

Read More

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20: ശ്രീലങ്കയ്ക്ക് ജയം

കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 37 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 18.1 ഓവറിൽ 157 റൺസിൽ ഓൾഔട്ടായി. 43 റൺസെടുത്ത് റോവ്മാൻ പവലും 36 റൺസെടുത്ത് ഷിംറോൺ ഹെറ്റ്മയറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്കയും ദുഷ്മാന്ത ചമീരയും മൂന്ന് വിക്കറ്റ് വീതമെടുത്തു. ദുനിത് വെല്ലാലഗെ രണ്ട് വിക്കറ്റും മഹീഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. കമിൽ മിഷാരയുടെയും ദസുൺ ശനകയുടെയും അർധ സെഞ്ചുറികളുടെയും കുശാൽ മെൻഡിസിന്‍റെ മികച്ച ഇന്നിംഗ്സിന്‍റെ മികച്ച ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ശ്രീലങ്ക മികച്ച സ്കോർ പടുത്തുയർത്തിയത്.…

Read More

അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല: പോലീസിന് മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ

കൊച്ചി: നടി അന്‍സിബ ഹസന്‍ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പോലീസിന് മൊഴി നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൊടപ്പനക്കുന്ന് രാജീവിന്‍റെ മകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ മതം മാറാന്‍ അന്‍സിബ പ്രേരിപ്പിച്ചതായി ടിനി ടോം പറഞ്ഞു നടന്നെന്നായിരുന്നു അന്‍സിബയുടെ പരാതി. അന്‍സിബ, ടിനി ടോമിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പോലീസിന്‍റെ അന്വേഷണം. ഇതിന്‍റെ ഭാഗമായാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴിയുമെടുത്തത്. അമ്മയുടെ കുടുംബ സമ്മേളനത്തില്‍ വച്ച് ടിനി ടോം തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും മോശം പദങ്ങള്‍ ഉപയോഗിച്ചുവെന്നുമാണ് അന്‍സിബ തന്‍റെ പരാതിയില്‍ പറഞ്ഞിരുന്നത്. അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം നടി നീന കുറുപ്പിന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞിരുന്നത്.

Read More

രാജ്യതലസ്ഥാനത്ത് വീണ്ടും തീപിടിത്തം: അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും തീപിടിത്തം. കൽക്കാജിയിലെ ഗോവിന്ദപുരി ഫ്ലൈഓവറിന് സമീപമുള്ള ‘പഞ്ചാബി തഡ്ക’ എന്ന റെസ്റ്റോറന്‍റിലാണ് പുലർച്ചെ 4:45ഓടെ തീപിടിത്തമുണ്ടായത്. സ്ഥാപനത്തിന്‍റെ ബേസ്മെന്‍റിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മുകളിലെ നിലകളിലേക്ക് പടരുകയും എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. വൻ ശബ്ദത്തോടെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ കുടുങ്ങിക്കിടന്ന സീതാദേവി(75) എന്ന വയോധികയെ അഗ്നിശമനസേന രക്ഷപെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More