മുല്ലപ്പൂവും പട്ട് സാരിയും ചുറ്റി സുമംഗലിയാകാൻ കതിർ മണ്ഡപത്തിലേക്ക് വധു: സ്വീകരിക്കാൻ താലപ്പൊലിക്ക് പകരം പോലീസുകാർ; 10 പേരെ വിവാഹം ചെയ്ത് മുങ്ങി, പതിനൊന്നാം വിവാഹത്തിനു മുൻപ് യുവതി പിടിയിൽ

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. വിവിധ ജില്ലകളിലായി നിരവധി ആളുകളാണ് യുവതിയുടെ തട്ടിപ്പിനിരയായത്. ഓൺലൈനിൽ വിവാഹ വാഗ്ദാനം നൽകിയാണ് യുവതി തട്ടിപ്പ് നടത്തിയത്.

പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനു തൊട്ടു മുൻപാണ് പിടിവീണത്. യുവതിയിൽ സംശയം തോന്നിയ പഞ്ചായത്ത് അംഗമായ വരനും കുടുംബവും ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുൻ വിവാഹങ്ങളുടെ രേഖകളും കല്യാണക്കത്തും അടക്കമുള്ളവ കണ്ടെത്തിയത്. ഉടൻതന്നെ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്ത് വന്നത്.

Related posts

Leave a Comment