പ്രിയപുത്രൻ തിയറ്ററുകളിൽ

മാതൃ-പുത്ര വാത്സല്യം കണ്ടു കണ്ണുനീർ പൊഴിച്ചുകൊണ്ട്, തിയറ്ററിൽ നിന്നും കണ്ടിറങ്ങിയവർ. പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായം നേടിയ പ്രിയപുത്രൻ എന്ന ചിത്രം തിയറ്ററുകളിലേക്ക്.

ഗിന്നസ് പക്രുവിന്‍റെ സെന്‍റിമെന്‍റ്സ് രംഗങ്ങളുടെ മികവുകൊണ്ടു പ്രിയ പുത്രൻ എന്ന ചിത്രം പ്രേക്ഷകർ നെഞ്ചിലേറ്റി. ശക്തമായ കഥാപാത്രം ഈ നടന്‍റെ കൈയിൽ ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണിത്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് മലയാളത്തിൽ ഇറങ്ങുന്ന ചിത്രമാണിത്.

എച്ച്. മഞ്ജുനാഥ് രചന നടത്തി സംവിധാനം ചെയ്യുന്ന ഗിന്നസ് പക്രു നായകനാകുന്ന പ്രിയ പുത്രൻ ഇന്നലെ തിയറ്ററുകളിലെത്തി. പവർ സ്റ്റാർ ക്രിയേഷൻസിന്‍റെ ബാനറിൽ ഡോ. സുരേഷ്. ജി നിർമിച്ച ചിത്രത്തിന്‍റെ ഡിഒപി ഭ്യാതപ്പ ഗൗഡ നിർവഹിച്ചിരിക്കുന്നു.

എഡിറ്റിംഗ് എസ്. സുന്ദർരാജൻ. മ്യൂസിക് ആൻഡ് ബാഗ്രൗണ്ട് സ്കോർ ദീന, സൗണ്ട് ഡിസൈൻ ചന്ദ്രു പ്രസാദ് സ്റ്റുഡിയോ. അജയകുമാർ ( ഗിന്നസ് പക്രു), പത്മവാസന്തി, രമേഷ് ബട്ട്, ദത്തണ്ണ, ബിരാദർ. എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പിആർഒ- എം.കെ. ഷെജിൻ.

Related posts

Leave a Comment