‘സന്തോഷത്തോടെ, സമാധാനത്തോടെ ശ്വാസമെടുക്കാന്‍ പറ്റുന്നു, ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണ്’: സമാന്ത

ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ സന്തോഷവതിയെന്ന് സമാന്ത. കാട്ടിക്കൂട്ടലുകളോ, അഭിനയമോ ആവശ്യമില്ല ഇപ്പോള്‍. സന്തോഷത്തോടെ, സമാധാനത്തോടെ ശ്വാസമെടുക്കാന്‍ പറ്റുന്നുണ്ട്. ജീവിതത്തിലും അഭിനയിക്കേണ്ട അവസ്ഥയില്‍ അല്ല ഞാന്‍ ഇപ്പോള്‍.

രാജ് വന്നതോടെ ജീവിതം നന്നായി മാറി. ഡിവോഴ്‌സിന് ശേഷം ജീവിതം തീര്‍ന്നു എന്ന് കരുതിയതായിരുന്നു. ഇനിയൊരു ജീവിതം സാധ്യമാവുമെന്ന് അറിയില്ലായിരുന്നു. എന്നാല്‍, സഹാനുഭൂതിയോടെയുള്ള സൗഹൃദവും, പ്രണയവും എനിക്ക് ലഭിച്ചു. ഈ ബന്ധത്തിലായപ്പോള്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നു. എല്ലാത്തിനും കാരണം രാജാണ്.

അടുത്തിടെ എന്‍റെയൊരു സുഹൃത്തിനെ കണ്ടിരുന്നു. കാലങ്ങള്‍ക്ക് ശേഷമായിരുന്നു ഞങ്ങള്‍ കണ്ടത്. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ, നീ ശ്വാസമെടുക്കുന്നത് കാണുന്നത് ഇതാദ്യമാണെന്നായിരുന്നു എന്നാണ് അന്നെനിക്ക് വന്ന മെസേജ്.

അതെ, അത് ശരിയാണ് ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നില്ല. ജീവിതത്തില്‍ ഇപ്പോള്‍ അഭിനയിക്കേണ്ടുന്ന സാഹചര്യങ്ങളൊന്നുമില്ല. വിഷമങ്ങളൊക്കെ മനസില്‍ വച്ച് കഷ്ടപ്പെട്ട് അഭിനയിച്ച് ജീവിച്ച ആ നാളുകളെല്ലാം അവസാനിച്ചു എന്ന് സമാന്ത

Related posts

Leave a Comment