കാമുകിയുടെ വിവാഹവേദിയിലെത്തി സംഘര്‍ഷം സൃഷ്ടിച്ച് കാമുകന്‍ ! മുഹൂര്‍ത്ത സമയത്ത് താലിയെടുത്ത് ഓടി; ഒടുവില്‍ സംഭവിച്ചത്…

കാമുകിയുടെ വിവാഹത്തിനെത്തിയ കാമുകന്‍ കാട്ടിക്കൂട്ടിയത് വിചിത്രമായ പ്രവൃത്തികള്‍. മുഹൂര്‍ത്ത സമയമായപ്പോള്‍ താലിയുമെടുത്ത് ഓടിയ കാമുകനെ ഓടിച്ചിച്ചു പിടിച്ച കാമുകിയുടെ ബന്ധുക്കള്‍ ശരിക്കു പെരുമാറുകയും ചെയ്തു.

പിന്നാലെ വിവാഹ മണ്ഡപത്തില്‍ കൂട്ടത്തല്ല് നടന്നതോടെ വരനും ബന്ധുക്കളും വിവാഹം വേണ്ടെന്ന് വച്ച് മടങ്ങുകയായിരുന്നു.

തമിഴ്നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജി നഗര്‍ കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. ഒടുവില്‍ പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

24 വയസ്സുള്ള യുവാവും 20കാരിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അംഗീകരിക്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയാറായില്ല.

21 വയസ്സുള്ള എന്‍ജിനിയറായ മറ്റൊരു യുവാവുമായി യുവതിയുടെ കല്യാണം ബന്ധുക്കള്‍ ഉറപ്പിച്ചു. വിവാഹവേദിയില്‍ നിന്നു തന്നെ വിളിച്ചിറക്കി കൊണ്ടുപോകണമെന്ന കാമുകിയുടെ സന്ദേശം ലഭിച്ചതോടെയാണ് കാമുകന്‍ കല്യാണ മണ്ഡപത്തിലെത്തിയത്.

താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു.

മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു.

പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി.

ഇതോടെ വരന്റെ ബന്ധുക്കളും പ്രശ്നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പോലീസ് എത്തിയതോടെ പ്രശ്നം തണുത്തു.

ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പോലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.

Related posts

Leave a Comment