ജർമൻ ബുണ്ടസ് ലിഗ ഫുട്ബോൾ; ബയേണിനു മുകളിൽ ബയേർ

ലെവർകൂസൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ തലപ്പത്തുള്ളവരുടെ പോരാട്ടത്തിൽ ബയേർ ലെവർകൂസനു ജയം.

വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലെവർകൂസൻ തകർത്തു. ജോസിപ് സ്റ്റാനിസിക് (18’), അലജാൻഡ്രോ ഗ്രിമാൽഡോ (50’), ജെറമി ഫ്രിംപോംഗ് (90+5’) എന്നിവർ ബയേറിനായി ഗോൾ നേടി.

ജയത്തോടെ ബയേണുമായുള്ള പോയിന്‍റ് വ്യത്യാസം ബയേർ ലെവർകൂസൻ അഞ്ചാക്കി ഉയർത്തി. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ബയേർ. ഈ സീസണിൽ ഇതുവരെ തോൽവി അറിയാതെ 31 മത്സരങ്ങൾ ബയേർ പൂർത്തിയാക്കി.

തുടർച്ചയായ 12-ാം ബുണ്ടസ് ലിഗ കിരീടമാണ് ബയേണ്‍ ലക്ഷ്യംവയ്ക്കുന്നതെങ്കിലും ബയേറിൽനിന്നേറ്റ പ്രഹരം ചാന്പ്യന്മാരുടെ മോഹങ്ങൾക്ക് തിരിച്ചടിയായി.

21 മത്സരങ്ങളിൽനിന്ന് 55 പോയിന്‍റാണ് ബയേർ ലെവർകൂസനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബയേണിന് 50 പോയിന്‍റും. സ്പാനിഷ് മുൻ മിഡ്ഫീൽഡർ സാബി അലോണ്‍സോയാണ് ലെവർകൂസന്‍റെ പരിശീലകൻ.

Related posts

Leave a Comment