കുറഞ്ഞ നിരക്കുമായി ലുഫ്താൻസ

ന്യൂഡൽഹി: ജർമൻ എയർലൈൻ കമ്പനിയായ ലുഫ്താൻസ ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ രാജ്യാന്തര സർവീസുകൾ തുടങ്ങും. ഇന്ത്യയിലെ സാധ്യതകൾ കണക്കിലെടുത്ത് പുതിയ സർവീസുകൾ തുടങ്ങാൻ കന്പനി ആലോചിക്കുന്നതായി കന്പനി സിഇഒ കാർസ്റ്റൻ സ്പോർ ഇന്നലെ സൂചന നൽകി. എന്നാൽ ഇന്ത്യൻ വ്യോമയാന മേഖലയിലേക്കുള്ള കമ്പനിയുടെ രംഗപ്രവേശനത്തെക്കുറിച്ചു വ്യക്തത നൽകാൻ അദ്ദേഹം തയാറായില്ല. എയർബസ് എ-350 വിഭാഗത്തിലുള്ള വിമാനങ്ങളാകും കന്പനി ഇന്ത്യയിൽ ഉപയോഗിക്കുക.

Read More

മൊത്തവിലക്കയറ്റം വീണ്ടും കുതിക്കുന്നു

ന്യൂഡൽഹി: ക്രൂഡ് ഓയിൽ വിലക്കയറ്റം രാജ്യത്തു നാണ്യപ്പെരുപ്പം കൂട്ടുന്നു. മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ജനുവരിയിൽ 5.25 ശതമാനത്തിലേക്കു കയറി. 2014 ജൂലൈക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. കഴിഞ്ഞവർഷം ജനുവരിയിൽ സൂചിക 1.07 ശതമാനം താണ സ്ഥാനത്താണ് ഈ കയറ്റം. ജനുവരിയിലെ ചില്ലറവില ആധാരമാക്കിയുള്ള വിലക്കയറ്റം അഞ്ചുവർഷത്തെ താണനിലയായ 3.17 ശതമാനത്തിൽ എത്തിയപ്പോഴാണ് മൊത്തവിലയിലെ ഈ കയറ്റം. ചില്ലറവില സൂചികയിലും ഭക്ഷ്യവസ്തുക്കൾ മാറ്റിനിർത്തിയാൽ അഞ്ചുശതമാനത്തിനടുത്തു വിലക്കയറ്റം ഉണ്ടായിരുന്നു. നവംബറിൽ 3.38 ശതമാനവും ഡിസംബറിൽ 3.39 ശതമാനവും ആണു മൊത്തവില സൂചികയിലെ കയറ്റം.ഇന്ധനം, വൈദ്യുതി എന്നിവയുടെ വിഭാഗത്തിലാണു വലിയ കയറ്റം. (18.14 ശതമാനം) തലേമാസം ഇത് 8.65 ശതമാനമായിരുന്നു. ഡീസലിൽ 31.1 ശതമാനവും പെട്രോളിൽ 15.66 ശതമാനവുമാണ് തലേ ജനുവരിയെ അപേക്ഷിച്ചുള്ള വർധന. ഭക്ഷ്യവിലകൾ തുടർച്ചയായ രണ്ടാംമാസവും കുറഞ്ഞു. ഡിസംബറിൽ 0.7 ശതമാനം കുറഞ്ഞതു ജനുവരിയിൽ 0.56 ശതമാനം…

Read More

ചില്ലറ വിലക്കയറ്റം വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: പച്ചക്കറികളുടെയും മറ്റും വില ഇടിഞ്ഞതിനെ തുടർന്നു ജനുവരിയിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റം (സി

Read More

പാൻ നിർബന്ധമാക്കിയിട്ടുള്ള ഇടപാടുകൾ

anനികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് കള്ളപ്പണം നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് കേന്ദ്രസർക്കാർ 1000ത്തിന്‍റെയും 500ന്‍റെയും കറൻസി നോട്ടുകൾ അസാധുവാക്കിയത്. ഇതുമൂലം എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിക്ഷേപങ്ങൾ വർധിച്ചു. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിക്ഷേപിക്കപ്പെട്ട തുകകളിൽ കള്ളപ്പണം ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിന് ചില നിക്ഷേപങ്ങളുടെ സമയത്ത് പാൻ നിർബന്ധമാക്കിയിരുന്നു. ഒറ്റത്തവണ 50,000/- രൂപയിൽ കൂടുതൽ കാഷായി ഡെപ്പോസിറ്റ് ചെയ്യുകയോ 2016 നവംബർ ഒന്പതിനും 2016 ഡിസംബർ 30നും ഇടയ്ക്ക് ആകെ രണ്ടര ലക്ഷം രൂപയോ അതിൽ കൂടുതലോ തുക ഡെപ്പോസിറ്റ് ചെയ്യുകയോ ഉള്ള സാഹചര്യങ്ങളിൽ പാൻ നിർബന്ധമാക്കിയിരുന്നു. വിജ്ഞാപനം 104/2016 അനുസരിച്ച് ആദായനികുതി റൂൾസിലെ 114 ബിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2015 ഡിസംബർ 30ൽ ആദായനികുതി വകുപ്പ് ഇറക്കിയ വിജ്ഞാപനം 95/2015 പ്രകാരം പല ഇടപാടുകൾക്കും പാൻ (പെർമനന്‍റ് അക്കൗണ്ട് നന്പർ) നിർബന്ധമാക്കിയിരുന്നു. ഇത് 2016 ജനുവരി ഒന്നു…

Read More

ഡിജിറ്റൽ ഇടപാടുകളുടെ പ്രചാരം കുറഞ്ഞു

 ന്യൂഡൽഹി: കറൻസി റദ്ദാക്കലിനു ശേഷം ഡിജിറ്റൽ ഇടപാടുകൾ കുത്തനെ ഉ‍യർന്നു, ഡിജിറ്റൽ പേമെന്‍റ് കമ്പനികൾ കൂണുപോലെ മുളച്ചുപൊന്തി. കറൻസി റദ്ദാക്കൽ കഴിഞ്ഞ് രണ്ടു മാസം പിന്നിടുന്പോൾ ഡിജിറ്റൽ ഇടപാടുകളിൽ 10 ശമതാനം കുറവു വന്നതായി റിപ്പോർട്ട്. ആവശ്യത്തിന് കറൻസി ജനങ്ങളിലെത്തിയത് ഡിജിറ്റൽ ഇടപാടുകളെ ജനപ്രീതി കുറച്ചിട്ടുണ്ട്. കാർഡ് ഇടപാടുകൾക്ക് സേവനദാതാക്കൾ സർവീസ് ചാർജ് ഈടക്കാൻ തുടങ്ങിയതും തിരിച്ചടിയായി. വ്യാപാരികൾക്കും ഇടപാടുകാർക്കും നിരവധി ഇൻസെന്‍റീവ് പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വീകാര്യതയുടെ ഗ്രാഫ് താഴേക്കുതന്നെ. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 10.2 ശതമാനം താഴ്ന്നു. ഡിസംബറിൽ 102.77 കോടി ഇടപാടുകൾ നടന്നപ്പോൾ ജനുവരിയിൽ എണ്ണം 92.29 കോടിയായി താഴ്ന്നു. മൂല്യത്തിൽ ഏഴു ശതമാനം താഴ്ചയുണ്ടായി. 105.40 കോടി രൂപയിൽനിന്ന് 98 ലക്ഷം കോടി രൂപയായി. ഡിജിറ്റൽ വാലറ്റ്, മൊബൈൽ ബാങ്കിംഗ്, ഇലക്‌ട്രോണിക്…

Read More

വ്യവസായവളർച്ച പിന്നോട്ടു പോയി

ന്യൂഡൽഹി: കറൻസി പിൻവലിക്കലിന്‍റെ ഫലമായി ഡിസംബറിലെ വ്യവസായ ഉത്പാദനം പിന്നോട്ടടിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ). ഇന്നലെ പുറത്തിറക്കിയ വ്യവസായ ഉത്പാദന സൂചിക (ഐഐപി) ഡിസംബറിൽ 0.4 ശതമാനം കുറഞ്ഞതായി കാണിക്കുന്നു. ഖനനവും വൈദ്യുതി ഉത്പാദനവും ഗണ്യമായി വർധിച്ചതു മൂലമാണു തളർച്ചയുടെ തോത് കുറവായി കാണുന്നത്. ഫാക് ടറി ഉത്പാദനം മാത്രമെടുത്താൽ രണ്ടു ശതമാനമാണ് ഇടിവ്. ടൂവീലറുകൾ, ത്രീവീലറുകൾ, വൈദ്യുത ഗൃഹോപകരണങ്ങൾ, സാധാരണ കൺസ്യൂമർ വസ്തുക്കൾ, ആയുർവേദ മരുന്നുകൾ, തുകൽ സാധനങ്ങൾ, കന്പിളി വസ്ത്രങ്ങൾ തുടങ്ങിയവയൊക്കെ ഗണ്യമായി ഉത്പാദനം കുറഞ്ഞ മേഖലകളാണ്. വിവിധ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലുണ്ടായ കുറവ് ഇപ്രകാരം (ശതമാനത്തിൽ): കന്പിളി പരവതാനി 51.3 ത്രീവീലറുകൾ 43.3 ആയുർവേദ മരുന്നുകൾ 39.6 മൊളാസസ് 37.9 അരി 32.8 പ്രൊപ്പിലിൻ 28.5 സ്കൂട്ടർ, മോപെഡ് 26.3 എയർ കണ്ടീഷണർ 25.7 മോട്ടോർ സൈക്കിൾ 24.6 തുകൽ വസ്ത്രങ്ങൾ 23.2…

Read More

അന്താരാഷ്‌ട്ര സ്പൈസസ് സമ്മേളനം 12 മുതൽ കോവളത്ത്

കൊച്ചി: അന്താരാഷ്‌ട്ര സ്പൈസസ് സമ്മേളനം 12, 13, 14 തിയതികളിൽ കോവളത്തെ ഹോട്ടൽ ലീലയിൽ സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) ചെയർമാൻ പ്രകാശ് നന്പൂതിരി പത്രസമ്മേളനത്തിൽ അറിയിച്ചു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്‍റെ പങ്കാളിത്തത്തോടെ നടക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടനം 12ന് വൈകുന്നേരം അഞ്ചിന് നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ നിർവഹിക്കും. സുഗന്ധവ്യഞ്ജന കർഷകരുടെ ജീവിത നിലവാരം ഉയർത്തുക, സുഗന്ധവ്യഞ്ജന വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യുക, ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾക്കു പരിഹാരം തേടുക, സുസ്ഥിര വികസനം സാധ്യമാക്കുക തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച ചർച്ചകളും സെമിനാറുകളും മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിലുണ്ടാകും. ഈ മേഖലയിൽ സമഗ്ര സംഭാവനങ്ങൾ നല്കിയ വ്യക്തികളെ സമ്മേളനത്തിൽ ആദരിക്കും. തുടർന്ന് സുഗന്ധവ്യഞ്ജനങ്ങളെ നേരിട്ടറിയാൻ സ്പൈസ് ടൂറും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ എഐഎസ്ഇഎഫ് വൈസ് ചെയർമാൻ രാജീവ്…

Read More

പർച്ചേസ് ടാക്സ് പിൻവലിക്കണമെന്നു സ്വർണവ്യാപാരികൾ

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വ്യാപാരികൾക്കുമേൽ അടിച്ചേൽപ്പിച്ചിട്ടുള്ള പർച്ചേസ് ടാക്സ് പിൻവലിക്കണമെന്നു ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്തുടനീളം ഒട്ടേറെ വ്യാപാരികൾക്കു വാങ്ങൽ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഉപയോക്താക്കളിൽനിന്നു പിരിച്ചെടുക്കാത്ത വാങ്ങൽ നികുതി വ്യാപാരിയുടെ മൂലധനത്തേക്കാൾ കൂടുതലാണ്. ജിഎസ്ടി നടപ്പിലാക്കുമ്പോൾ സ്വർണത്തിന് 1.25 ശതമാനം നികുതിയായി നിർണയിക്കണമെന്നു കേരളം ജിഎസ്ടി കൗണ്‍സിലിൽ ആവശ്യപ്പെടണമെന്നു ധനമന്ത്രിയോട് അഭ്യർഥിച്ചതായും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പുനൽകിയതായും കോ-ഓർഡിനേറ്റർ അബ്ദുൾ നാസർ പത്രസമ്മേളനത്തിൽ അറിയിച്ചു. കമ്മിറ്റി ഭാരവാഹികളായ ബി. ഗിരിരാജൻ, ഡോ. ബി. ഗോവിന്ദൻ, സുരേന്ദ്രൻ കൊടുവള്ളി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Read More

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. അടിസ്ഥാന പലിശനിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപമായിരുന്നു ഇത്. അതേസമയം, സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.9 ആയി കുറക്കുകയും ചെയ്തു. 7.1 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 7.1 ശതമാനം കണക്കാക്കിയാണ് ബജറ്റും തയറാക്കിയത്.

Read More

നിക്ഷേപ വർധന ലക്ഷ്യം: കെഎസ്എഫ്ഇ

തൃശൂർ: പുതിയ സാമ്പത്തികവർഷത്തിൽ ചിട്ടികളിൽ പത്തുശതമാനം വർധന പ്രതീക്ഷിക്കുന്നുണ്ടെന്നും ഏപ്രിൽ മുതൽ പ്രവാസി ചിട്ടികൾ ആരംഭിക്കുമെന്നും കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. വായ്പകളിൽ 21 ശതമാനവും നിക്ഷേപത്തിൽ 19 ശതമാനവും വർധനയാണു പ്രതീക്ഷിക്കുന്നത്. കെഎസ്എഫ്ഇയുടെ നിക്ഷിപ്തമൂലധനം 2016-17 കാലഘട്ടത്തിൽ 50ൽനിന്നു 100 കോടിയായി ഉയർന്നു. സമ്പൂർണ കോർ സംവിധാനമായ കാസ്ബ(കോർബ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഫോർ ബിസിനസ് അക്കൗണ്ടിംഗ്) വിജയകരമായ പൂർത്തീകരണ ഘട്ടത്തിലാണ്. ഈ സാമ്പത്തികവർഷം അവസാനിക്കുംമുമ്പേ മുഴുവൻ ഇടപാടുകാർക്കും കോർ സൗകര്യമൊരുക്കും. ജനുവരി ആദ്യമാരംഭിച്ച’’’’ഇളവ് 2017’’’’ ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതി വിജയകരമായി മുന്നേറുകയാണ്. ഇതിനകം തന്നെ 30 കോടി രൂപ പിരിഞ്ഞുകിട്ടി.പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്്ടർ എ. പുരുഷോത്തമനും പങ്കെടുത്തു.

Read More