ന്യൂ മാഹിയിലെ സലീം വധം : ” സലീമിനെ പ്രതി കോഴി ലത്തീഫ് കുത്തി വീഴ്ത്തിയെന്ന് മൊഴി’; പ്രതികളേയും ആയുധങ്ങളും സാക്ഷി തിരിച്ചറിഞ്ഞു

തലശേരി: ന്യൂ മാഹി കുറിച്ചിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ യു.കെ.സലീം കൊലക്കേസിൽ വിചാരണ തലശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ (മൂന്ന്) ആരംഭിച്ചു. കേസിലെ ഒന്നാം സാക്ഷി നഫ്നാസിനെ വിസ്തരിച്ചു. പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ തന്നെ ഇരുമ്പ് വടി കൊണ്ട് അക്രമികൾ തലക്കടിക്കുന്നത് കണ്ട് തടയാനെത്തിയ സലീമിനെ പ്രതി കോഴി ലത്തീഫ് പിന്നിൽ നിന്ന് കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് നഫ്നാസ് കോടതിയിൽ മൊഴി നൽകി. കുത്തേറ്റ് നിലത്ത് മുട്ടുകുത്തി നിന്ന സലീം മലർന്നു വീണു. അക്രമത്തിനു ശേഷം പ്രതികൾ തലശേരി ഭാഗത്തേക്ക് ഓടിപ്പോയി. രാഷ്ട്രീയ വിരോധമാണ് അക്രമത്തിനു കാരണം. തന്നെ അക്രമിച്ചതും കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു. അക്രമി സംഘത്തിൽ പത്ത് പേരാണുണ്ടായിരുന്നതെന്നും നഫ്നാസ് വിചാരണയിൽ പറഞ്ഞു. കേസിലെ പ്രതികളെയും കൊലക്കുപയോഗിച്ച ആയുധങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. ഓന്നാം സാക്ഷിയുടെ ക്രോസ് വിസ്താരം ഇന്ന് നടക്കും. വാക്കുതർക്കത്തിനൊടുവിൽഡിവൈഎഫ്ഐ വില്ലേജ് സമ്മേളനത്തിന്‍റെ പോസ്റ്റർ ന്യൂ…

Read More

കോവിഡ് വാക്‌സിന്‍ ആദ്യഡോസ് എടുത്തശേഷം കടുത്ത തലവേദനയും പനിയും! അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു

ബേഡഡുക്ക (കാസര്‍ഗോഡ്): കോവിഡ് വാക്‌സിന്‍ ആദ്യഡോസ് എടുത്തശേഷം കടുത്ത തലവേദനയും പനിയും ബാധിച്ച് അവശനിലയിലായ ഐടിഐ വിദ്യാര്‍ഥിനി മരിച്ചു. ബേഡഡുക്ക പഞ്ചായത്തിലെ വാവടുക്കം വലിയകണ്ടത്തെ കെ. രവീന്ദ്രന്‍റെയും സുനിതയുടെയും മകള്‍ സി. രഞ്ജിത (22) യാണു മരിച്ചത്.കഴിഞ്ഞ മൂന്നിന് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്നാണ് കോവിഷീല്‍ഡിന്‍റെ ഒന്നാം ഡോസ് രഞ്ജിതയ്ക്കു കുത്തിവച്ചത്. പിന്നീട് കടുത്ത തലവേദനയും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.അസ്വസ്ഥത കൂടുതലായതിനെത്തുടര്‍ന്ന് 17ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് കണ്ണൂരിലെ സ്വകാര‍്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു. ഇതിനുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ രഞ്ജിതയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. കഴിഞ്ഞദിവസം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജ് ആശുപത്രി അധികൃതരുമായി സംസാരിച്ച് വിദ്യാര്‍ഥിനിയുടെ…

Read More

കനാലിൽ യുവാവിന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ! ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹമാണോ ?

കണ്ണൂർ: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മണിക്കീൽ റോഡിലെ കനാലിൽ യുവാവിന്‍റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൂന്നു ദിവസം മുന്പ് ചക്കരക്കല്ലിൽ നിന്ന് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹമാണോ എന്ന സംശയം ഉയരുന്നുണ്ട്. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുവാവിന്‍റെ ചെരിപ്പ് കഴിഞ്ഞ ദിവസം കുട്ടിക്കുന്നുമ്മൽ മൊട്ടയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറന്പിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഡോഗ് സ്ക്വാഡും പോലീസും പരിശോധന നടത്തിയിരുന്നു.

Read More

സഞ്ചരിക്കുന്ന മണ്ണുപരിശോധനാകേന്ദ്രം കട്ടപ്പുറത്ത്! അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ…

കണ്ണൂർ: കോവിഡിൽ കട്ടപ്പുറത്തായി ജില്ലയിലെ സഞ്ചരിക്കുന്ന മണ്ണു പരിശോധനാകേന്ദ്രവും. കഴിഞ്ഞ മൂന്നു മാസമായി ഇതിന്‍റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നില്ല. പരിശോധനാകേന്ദ്രത്തിന്‍റെ എസിയുടെ പ്രവർത്തനം നിലച്ചതാണ് പരിശോധന തടസപ്പെടാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ടൗൺ സ്ക്വയറിന്‍റെ ഒരു ഭാഗത്തായി നിർത്തിയിട്ട ഈ മണ്ണു പരിശോധനാകേന്ദ്രത്തിൽ നിറയെ കാടുമൂടിയ അവസ്ഥയിലാണ്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നേരിട്ടെത്തി മണ്ണ് പരിശോധിച്ചു നൽകുകയാണ് ഈ കേന്ദ്രത്തിന്‍റെ പ്രവർത്തനം. സൗജന്യമായാണ് മണ്ണ് പരിശോധിച്ചു നൽകിയിരുന്നത്. എന്നാൽ കോവിഡിനുശേഷം ഈ കേന്ദ്രത്തിന്‍റെ പ്രവർത്തനം ശരിയായി നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. വാഹനത്തിന്‍റെ ചെറിയ കേടുപാടുകൾ കാരണമാണ് പ്രവർത്തിക്കാത്തതെന്ന് അധികൃതർ പറഞ്ഞു. കര്‍ഷകരുടെ മിത്രമായി അരികിലെത്തി കൃഷിയിടങ്ങളില്‍ത്തന്നെ മണ്ണുസാമ്പിളുകള്‍ പരിശോധന നടത്തി വളം ശിപാര്‍ശ ചെയ്യുകയെന്നതാണ് സഞ്ചരിക്കുന്ന കേന്ദ്രംകൊണ്ട് ലക്ഷ്യം വച്ചിരുന്നത്. കൂടാതെ കര്‍ഷകര്‍ക്ക് അവബോധന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കാര്‍ഷികമേളകള്‍, സെമിനാറുകള്‍ തുടങ്ങിയ കാര്‍ഷിക പരിപാടികള്‍ക്ക്…

Read More

ഈ പശുക്കളെ  പിടിച്ചു കെട്ടാൻ ആരുണ്ട്..! തളിപ്പറമ്പ് ടൗൺ‌ പിടിച്ചടക്കി കന്നുകാലികൾ

തളിപ്പറമ്പ്: പശുവിനെ പിടിച്ചു കെട്ടാന്‍ ടെൻഡര്‍ വരെ ക്ഷണിച്ചിട്ടും തളിപ്പറമ്പ് നഗരത്തില്‍ പശുക്കള്‍ അലഞ്ഞു നടക്കുന്നു. കഴിഞ്ഞ മാസമാണ് പശുവിനെ പിടിച്ചു കെട്ടാന്‍ നഗര സഭ ക്വട്ടേഷന്‍ ക്ഷണിച്ചു കൊണ്ട് പരസ്യം നല്‍കിയത്. ഒരു പശുവിന് 1000 രൂപ വീതം കമ്മീഷന്‍ നല്‍കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നു. ഉടമസ്ഥനുള്ള പശുവിനെ പിഴ ഒടുക്കിയ ശേഷം ഉടമസ്ഥന് തന്നെ വിട്ടു കൊടുക്കുമെന്നും അറിയിച്ചിരുന്നു. നേരത്തെ നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടിയിടാനുള്ള തളിപ്പറമ്പ് നഗരസഭയുടെ പശുത്തൊഴുത്ത് നശിക്കുന്നത് സംബന്ധിച്ച് നിരവധി വാര്‍ത്ത വന്നിരുന്നു. കന്നുകാലികളെ കെട്ടിയിടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കെട്ടിടത്തിന് മുന്‍ വശത്ത് തെരവുകച്ചവടക്കാര്‍ കൈയടക്കി വയ്ക്കുകയും ചെയ്തതോടെ നഗരസഭ അധികൃതരും ഇവിടം തിരിഞ്ഞ് നോക്കാതെയായി. തളിപ്പറമ്പ് നഗരസഭാ രൂപീകരണത്തിന് മുമ്പ് പഞ്ചായത്തായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഇവിടുത്തെ തൊഴുത്ത്. കന്നുകാലികളുടെ ശല്യം രൂക്ഷമായതോടെ ഏതാനും വര്‍ഷത്തിന് മുമ്പ് ഈ…

Read More

ഹൈക്കോടതി അനുമതി നേടിയിട്ടും..! കടയിൽ കയറ്റിയിറക്കലുമായി ബന്ധപ്പെട്ട തര്‍ക്കം; നാല് പേര്‍ക്ക് പരിക്ക്, 12 പേര്‍ക്കെതിരെ കേസ്

പെരിങ്ങോം(കണ്ണൂർ): മാതമംഗലത്ത് കയറ്റിയിറക്കലുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും കൈയ്യാങ്കളിയിലും നാലുപേര്‍ക്ക് പരിക്ക്. കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാതമംഗലത്ത് പേരൂല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ഇന്നലെ ഉച്ചയോടെയാണ് ചുമട്ടു തൊഴിലാളികളും ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ സ്ഥാപനത്തിലെ ജീവനക്കാരായ മാണിയൂര്‍ റബിമുഹമ്മദ് (34), സഹോദരന്‍ റാഫി (24)എന്നിവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലും സിഐടിയു ചുമട്ട് തൊഴിലാളികളായ പേരൂലിലെ എം.വി. രാജേഷ് (44), മാതമംഗലത്തെ എന്‍. പ്രജീഷ് (29) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ ചുമട്ടു തൊഴിലാളികളുള്‍പ്പെടെ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസെടുത്തതായി പെരിങ്ങോം പോലീസ് പറഞ്ഞു. ഒരാഴ്ചമുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തിലേക്കുള്ള സാധനങ്ങള്‍ സ്വന്തമായി ഇറക്കുന്നതിനുള്ള ഹൈക്കോടതി അനുമതി കടയുടമ നേടിയിരുന്നു. എന്നിട്ടും സാധനങ്ങള്‍…

Read More

ഇ-ബുൾ ജെറ്റ്: ജാമ്യം റദ്ദാക്കാൻ ദൃശ്യങ്ങളുമായി കണ്ണൂർ ടൗൺ  പോലീസ് കോടതിയിലേക്ക്

  കണ്ണൂ‍ർ: കണ്ണൂർ ആർടി ഓഫീസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ജാമ്യം അനുവദിച്ച ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാൻ കണ്ണൂർ ടൗൺ പോലീസ് അഡ്വ.ബി.പി.ശശീന്ദ്രൻ മുഖേന ജില്ലാ കോടതിയെ സമീപിക്കുന്നു. ഇരിട്ടി സ്വദേശികളായ എബിനും ലിബിനും ഉപാധികളോടെ കണ്ണൂർ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, 7500 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ നവമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത ഇവർ കുറ്റകൃത്യത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതായും കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളായതായുമുള്ള റിപ്പോർട്ടാണ് പോലീസ് അഭിഭാഷകൻ മുഖേന നല്കുന്നത്. ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ നടത്തിയ നിയമലംഘനങ്ങളുടെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിക്കും.25000 രൂപയുടെ ആൾജാമ്യവും എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നത്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ്…

Read More

തലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം: ഫറാസിനെ ഇടിച്ചു വീഴ്ത്തി 23 മീറ്റർ വലിച്ചിഴച്ചു ; പ്രതിയെ തേടി പോലീസ്  അലഞ്ഞുകൊണ്ടേയിരിക്കുന്നു

സ്വന്തം ലേഖകൻതലശേരി: ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്‌ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യ ഹർജിയിൽ വാദം തുടങ്ങി. പെരുന്നാൾ തിരക്കിനിടയിൽ പ്രതി ഭീകരമായ രീതിയിൽ നഗരത്തിൽ വാഹനമോടിക്കുകയും അഫ്‌ലാഹ് ഫറാസിനെ ഇടിച്ചു വീഴ്ത്തിയ ശേഷം 23 മീറ്റർ വലിച്ചിഴച്ച് കൊണ്ടു പോയതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി ഡിസ്ട്രിക്ട് ഗവൺമെന്‍റ് പ്ലീഡർ ബി.പി. ശശീന്ദ്രനും ഫറാസിന്‍റെ മാതാവ് ഫാസിലക്കു വേണ്ടി അഡ്വ. കെ. വിശ്വനുമാണ് ഹാജരായത്. പ്രതി തന്‍റെ വാഹനം ടൗണിൽ നിർത്തി പെജേറോ കാറിൽ കയറി മനുഷ്യ ജീവന് പരിഗണന നൽകാതെയുള്ള ഡ്രൈവിംഗ് നടത്തി. തെറ്റായ ദിശയിലാണ് അപകടം നടന്നത്. രക്ഷപെടാൻ വേണ്ടി നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി. നമ്പർ പ്ലേറ്റ് കണ്ടെത്തണം. തെളിവുകൾ ശേഖരിക്കണം. സംഭവത്തിൽ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണം. സംഭവസമയത്ത് പ്രതി…

Read More

പോരാട്ടം പട്ടിണിക്കെതിരെ… ശമ്പളവും പരിഷ്‌കരണവും ഇല്ല; സമരവുമായി ക്ഷേത്രജീവനക്കാര്‍

കണ്ണൂര്‍: ശമ്പളം നല്‍കാതെയും പ്രഖ്യാപിച്ച ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാതേയും ജീവനക്കാരെ ദുരിതക്കയത്തിലാക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ സമരവുമായി ക്ഷേത്ര ജീവനക്കാര്‍. പോരാട്ടം പട്ടിണിക്കെതിരെ എന്ന മുദ്രാവാക്യവുമായാണ് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ഐ എന്‍ടിയുസി യും മലബാര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസും സംയുക്തമായി വിവിധ കളക്ടറേറ്റുകള്‍ക്കുമുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഓണത്തിന് മുമ്പ് ശമ്പള കുടിശിക മുഴുവനായും അനുവദിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കി അനുകൂല്യം ജീവനക്കാര്‍ക്ക് ലഭ്യമാക്കുക, സമഗ്ര മലബാര്‍ ദേവസ്വം പരിഷ്‌കരണ ബില്‍ നിയമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സമരത്തിനിറങ്ങിയത്. കുറെ ക്ഷേത്രങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ കുടിശിക ലഭിക്കുവാന്‍ ബാക്കിയുണ്ട്. കോവിഡിന്‍റെ സാഹചര്യത്തില്‍ ക്ഷേത്ര വരുമാനം കുറഞ്ഞതോടെ ജീവനക്കാര്‍ക്ക് ക്ഷേത്ര വിഹിതമായി ലഭിക്കുന്ന ശമ്പളവും മുടങ്ങിക്കിടക്കുകയാണ്. സ്വന്തം നിലയില്‍ ശമ്പളം നല്‍കിവരുന്ന വരുമാനം കൂടിയ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും മാസങ്ങളായി ശമ്പളം…

Read More

വീര്‍പ്പാട് കോളനി നിവാസികളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത് സിപിഎമ്മെന്ന് കോൺഗ്രസ്, പങ്കില്ലെന്ന് സിപിഎം

ഇരിട്ടി : ആറളം പഞ്ചായത്ത് വീര്‍പ്പാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളനിനിവാസികളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശരാക്കിയതായ സംഭവത്തിൽ അന്വേഷണം ഊർജിതം . റൂറൽ എസ്പി നവനീത് ശർമ, ഡിവൈഎസ്പി പ്രിൻസ് എബ്രഹാം എന്നിവർ ഇന്ന് രാവിലെ വീർപ്പാട് കോളനിയിൽ എത്തി അന്വേഷണം നടത്തി. പരിക്കേറ്റ വീര്‍പ്പാട് കോളനിയിലെ ശശി (45 ), ബാബു (48 ) എന്നിവരെ ഇരിട്ടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു . വീര്‍പ്പാട് കോളനിയിലെ ശശി, ബാബു എന്നിവരെയാണ് തെരഞ്ഞെടുപ്പിന് തലേദിവസം തട്ടിക്കൊണ്ടു പോയതായുള്ള പരാതിയുമായി കുടുംബാഗംങ്ങള്‍ രംഗത്ത് വന്നത്. ഇതില്‍ ബാബു ഇവര്‍ ഒളിവില്‍ പാര്‍പ്പിച്ച സ്ഥലത്തുനിന്നും രക്ഷപ്പെട്ട് തിരിച്ചെത്തി. കാറില്‍ തട്ടിക്കൊണ്ടുപോയവര്‍ തന്നെ മര്‍ദ്ദിച്ചവശനാക്കുകയും മദ്യം കുടിപ്പിക്കുവാന്‍ ശ്രമിച്ചതായും ബാബു പറഞ്ഞു. ഒടുവില്‍ ഒളിവില്‍ പാര്‍പ്പിച്ച കെട്ടിടത്തിന്‍റെ ഓടിളക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ബാബു പറഞ്ഞത്. എന്നാല്‍ ശശിയെ…

Read More