കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാനവാക്ക് കെ.സുധാകരനെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ

കണ്ണൂർ: കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാനവാക്ക് കെ.സുധാകരനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് സതീശൻ പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു.

Read More

രണ്ടു ചേരിയില് തന്നെ;  ഐഎൻഎല്ലിൽ അനുരഞ്ജനമായില്ല, എൽഡിഎഫ് നിലപാട് കടുപ്പിക്കുന്നു

നിശാന്ത് ഘോഷ് കണ്ണൂർ: പാർട്ടിക്കകത്തെ അഭിപ്രായ ഭിന്നതയെ തുടർന്ന് രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞു നിൽക്കുന്ന ഐഎൻഎൽ നേതാക്കളെ അനുരജ്ഞനത്തിലാക്കാനുള്ള നീക്കങ്ങൾ ഫലം കണ്ടില്ല. അതിനിടെ ഐഎൻഎൽ നേതാക്കൾ രണ്ടു ഗ്രൂപ്പുകളായി നിൽക്കുന്ന സാഹചര്യത്തിൽ എൽഡിഎഫും സിപിഎമ്മും കടുത്ത നിലപാടിലേക്ക് നീങ്ങാൻ സാധ്യത. മന്ത്രിയുൾപ്പെടുന്ന പാർട്ടിയിലെ ഭിന്നത ഭരണത്തിന്‍റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടത് മുന്നണി ഘടകകക്ഷിയായ ഐഎൻഎല്ലിനോട് പാർട്ടി പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് രമ്യമായി പരിഹരിക്കാൻ നിർദേശം നൽകിയിരുന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. അതേ സമയം പാർട്ടിയിലെ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കിയ ശേഷം മാത്രം ഐഎൻഎല്ലിനെ ഇടത് മുന്നണിയോഗത്തിൽ പങ്കെടുപ്പിച്ചാൽ മതിയെന്ന് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം മുന്നണിയോട് നിർദേശിച്ചിട്ടുണ്ട്. ദേശീയനേതൃത്വം ഇടപെട്ടെങ്കിലുംഇടത് മുന്നണിയിൽ ഘടകകക്ഷിയായ ഐഎൻഎല്ലിലെ അഭിപ്രായ ഭിന്നത മൂലം സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മന്ത്രി അഹമ്മദ് ദേവർ കോവിൽ…

Read More

രാഷ്ട്രീയക്കാരനാണ് പക്ഷേ എതിരാളികളില്ല! ബാങ്ക് തലപ്പത്ത് 40 വർഷം; പുതിയ ചരിത്രവുമായി കെ. സുരേശൻ

നവാസ് മേത്തർ തലശേരി: രാഷ്ട്രീയക്കാരനാണ് പക്ഷേ എതിരാളികളില്ല. മണ്ണിനും മരത്തിനും രാഷ്ട്രീയമുള്ള തലശേരിയുടെ മണ്ണിൽ നാൽപത് വർഷം ഒരു സഹകരണ സ്ഥാപനത്തെ നയിക്കുക എന്നത് വലിയ സംഭവം തന്നെയാണ്. കെ. സുരേശന്‍റെ ചെയർമാൻ പദവി ചരിത്രമാവുന്നത് അങ്ങനെയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് രൂപീകൃതമായതും എൺപത്തിനാല് വർഷം പിന്നിടുകയും ചെയ്ത സഹകരണ പ്രസ്ഥാനത്തിന്‍റെ തലപ്പത്ത് നാൽപ്പത് വർഷം ചെയർമാൻ പദവിയിരുന്ന് റെക്കോർഡ് സ്ഥാപിക്കുകയാണ് കെ. സുരേശൻ. ജസ്റ്റിസ് വി. ആർ കൃഷണയ്യർ നയിക്കുകയും കോടിയേരി ബാലകൃഷണൻ ഡയറക്ടറായിരിക്കുകയും ചെയ്തിട്ടുള്ള തലശേരി കോ – ഓപ്പറേറ്റീവ് അർബൺ ബാങ്കിനെയാണ് എൻസിപി നേതാവായ കെ. സുരേശൻ നാല് പതിറ്റാണ്ടുകാലം എതിരാളികളില്ലാതെ നേതൃത്വം നൽകി വരുന്നത്. എ.കെ. ആന്‍റണിയും വലയാർ രവിയും നേതൃത്വം നൽകിയ കോൺഗ്രസ്-യു വിലൂടെയാണ് സുരേശൻ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായത്. കോൺഗ്രസ്-എസ് ലൂടെ എൻസിപി യിലെത്തി നിൽക്കുന്നതിനിടയിൽ താൻ നേതൃത്വം…

Read More

സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിനടിയിൽ തേച്ച് പിടിച്ചു;  ഷൂ വിട്ട് സ്റ്റൈലായി പുറത്തേക്ക് കടക്കാനെത്തിയ യുവാവിനെ തടഞ്ഞു; പരിശോധനയിൽ കിട്ടിയത് 60 ലക്ഷത്തിന്‍റെ സ്വർണ്ണം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലധികം സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ. മുഹമ്മദ് കമറുദ്ദീൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1255 ഗ്രാം സ്വർണം പിടികൂടി. ഇന്നു പുലർച്ചെ രണ്ടിന് ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ് കമറുദ്ദീൻ. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സ്കോസിനുള്ളിലായി ഇരു കാൽ പാദത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് 1434 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1255 ഗ്രാമാണ് ലഭിച്ചത്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്,സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, എൻ.ഹബീബ്, നിഖിൽ, ജുബർ ഖാൻ, മനീഷ് കുമാർ, സന്ദീപ് കുമാർ, സൂരജ് ഗുപ്ത എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം15 ലക്ഷത്തോളം രൂപയുടെ സ്വർണവും…

Read More

അന്തർ സംസ്ഥാന യാത്രയ്ക്ക് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ്; ഇരിക്കൂർ സ്വദേശിക്കെതിരേ കേസ്; പിന്നിൽ  വൻ മാഫിയ സംഘം

ശ്രീകണ്ഠപുരം: വ്യാജ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമിച്ച് വിൽപന നടത്തിയതിന് ഇരിക്കൂർ പെരുവളത്ത്പറമ്പ് സ്വദേശിയായ ട്രാവൽസ് ഉടമക്കെതിരേ കേസ്. പെരുവളത്ത്പറമ്പ് കുളിഞ്ഞ റോഡിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ അസീറിനെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം ഇയാൾ മുങ്ങിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഇയാൾ പ്രധാനമായും സർട്ടിഫിക്കറ്റ് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ലാബായ ഡിഡിആർസി യുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയത്. ലാബിന്‍റെ പിഡിഎഫ് ഫയൽ എഡിറ്റ് ചെയ്താണ് സർട്ടിഫിക്കറ്റുകൾ നിർമിച്ചത്. സാംപിൾ ശേഖരണമോ പരിശോധനയോ ഇല്ലാതെ യാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. പിന്നിൽ വൻ മാഫിയബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള ബസുകളിൽ യാത്ര ചെയ്യാനെത്തുന്നവർക്കാണ് കൂടുതൽ സർട്ടിഫിക്കറ്റുകൾ നൽകിയത്. അത്യാവശ്യ യാത്രകൾക്ക് ടിക്കറ്റെടുക്കാനെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ മണിക്കൂറുകൾക്കുളളിൽ ഇയാൾ സർട്ടിഫിക്കറ്റ് നിർമിച്ച്…

Read More

കാട്ടാനയെ ഒതുക്കാനുള്ള മലയോര കർഷകന്‍റെ ഒരു ചിന്ന വിദ്യ! ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു…

വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ മലയോര കർഷകർ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. അത്തരത്തില‌ൊരു വിദ്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുള്ള് കന്പി കൊണ്ട് ചുറ്റിവരിഞ്ഞിരിക്കുന്ന ഒരു തെങ്ങിന്‍റെ ചിത്രമാണിത്. കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി എന്ന സ്ഥലത്തുള്ള സാൻതോം എസ്റ്റേറ്റിലെ തെങ്ങാണ് ഇത്തരത്തിൽ മുള്ള് കന്പികൊണ്ട് ചുറ്റിക്കെട്ടിയിരിക്കുന്നത്. കാട്ടാനയെ ഒതുക്കാനുള്ള ഒരു ചിന്ന വിദ്യയാണിതെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റ്. ഫാ. ജോബിൻ വലിയപറമ്പിൽ ആണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ പൂർണരൂപം തെങ്ങിനോട് ചേർത്ത് വരിഞ്ഞു ചുറ്റിയിരിക്കുന്ന മുള്ള് കമ്പി…കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി എന്ന സ്ഥലത്തുള്ള സാൻതോം എസ്റ്റേറ്റിലെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന തെങ്ങിൽ കണ്ട കാഴ്ചയാണിത്. ഇതെന്തായിരിക്കും ഇതിന്റെ പിന്നിലെ ഗുട്ടൻസ് എന്ന് ചിന്തിച്ചപ്പോഴാണ് എസ്റ്റേറ്റിന്റെ നടത്തിപ്പുകാരനായ അഗസ്റ്റിൻ വടക്കനച്ചൻ പറഞ്ഞത്, ഇത് കാട്ടാനയെ ഒതുക്കാനുള്ള ഒരു ചിന്ന വിദ്യയാണെന്ന്. രാത്രി കാലങ്ങളിൽ…

Read More

കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പ് കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കൊവ്വല്‍പള്ളിയില്‍ കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കുമ്പള കോയിപ്പാടി പെര്‍വാഡ് കടപ്പുറത്തെ ചായിന്‍റടി അബ്ദുള്‍ ഹമീദ് മുസ്‌ല്യാര്‍(41), ഇരിട്ടി മുഴക്കുന്ന് വിളക്കോട്ടെ പി.സി. അഷ്റഫ്(50) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്ഐ കെ.പി. സതീഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സി.എ. സത്താറിനെ(58) ഹണിട്രാപ്പില്‍ കുടുക്കി മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്‍റെ സ്വര്‍ണമാലയും 15,700 രൂപയുടെ മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാസര്‍ഗോഡ് നായന്മാര്‍മൂലയിലെ സാജിദ(30), ഉദുമ അരമങ്ങാനത്തെ ഉമ്മര്‍(41), ചെറുതാഴത്തെ ഇക്ബാല്‍(35) എന്നിവരെ കഴിഞ്ഞ 19 ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇപ്പോള്‍ അറസ്റ്റിലായ അഷ്റഫാണ് സാജിദയെ സത്താറുമായി പരിചയപ്പെടുത്തിയത്. അബ്ദുള്‍ഹമീദ് മുസ്‌ല്യാരുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് വിവാഹത്തിന് കൂട്ടുനിന്നതിനാണ് മുസ്‌ല്യാരെ അറസ്റ്റ്…

Read More

പ്രകടനക്കാരെ പൂട്ടും..! കണ്ണൂർ നഗരപരിധിയിൽ കോവിഡ് ബാധിതർ കൂടുന്നു; ജാഥകൾക്ക് പൂട്ടിടാനൊരുങ്ങി പോലീസ്

സ്വന്തം ലേഖകൻകണ്ണൂർ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിൽ നടക്കുന്ന പ്രകടനവും പൊതുയോഗങ്ങളും നിരോധിക്കാൻ കളക്‌ടറും പോലീസും. കണ്ണൂർ ജില്ലയിലെ ടിപിആർ റേറ്റ് കൂടിവരുന്നതിന്‍റെ പശ്ചാത്തലത്തിലും കണ്ണൂർ കോർപറേഷൻ പരിധിയിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കാൻ തയാറെടുക്കുന്നത്. ദിവസേന നാലും അഞ്ചും പ്രകടനങ്ങളും പൊതുയോഗങ്ങളുമാണ് കണ്ണൂർ നഗരം കേന്ദ്രീകരിച്ച് നടക്കുന്നത്. ജില്ലയുടെ പലയിടങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ചില സംഘടനകൾ നടത്തിയ പ്രകടനത്തിൽ കുട്ടികളടക്കം പങ്കെടുത്തിരുന്നു. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രകടനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കുന്നില്ല. പ്രകടനത്തിൽ പങ്കെടുക്കുന്ന കുറച്ചു വ്യക്തികളുടെ പേരിൽ മാത്രമാണ് കേസുകൾ എടുക്കുന്നത്. കോവിഡ് ഒന്നാംതരംഗ സമയത്ത് കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രകടനങ്ങൾ നിരോധിച്ചു കൊണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചും കളക്ടർ ഉത്തരവിറക്കിയിരുന്നു. സംസ്കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും ആളുകളുടെ എണ്ണത്തിന്…

Read More

ഉടുമ്പു സിദ്ധിഖ് പയ്യന്നൂരിലെത്തിയത് വയനാട്ടിലെ കവര്‍ച്ചക്ക് ശേഷം; വരവറിഞ്ഞ് വലവിരിച്ച പോലീസിനു മുന്നിൽ കുടുങ്ങി ഉടുമ്പ്

പയ്യന്നൂര്‍: മോഷണ ശ്രമത്തിനിടയില്‍ പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പു സിദ്ധിഖ് എന്ന പേരിലറിയപ്പെടുന്ന തലശേരി തിരുവങ്ങാട് അനിയംകൊല്ലത്ത് ഹൗസില്‍ കെ.കെ. സിദ്ധിഖ്(56)നെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാളെ ഇന്നലെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു. മോഷണശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്. തിരുവോണ നാളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കവര്‍ച്ച നടത്തി മുങ്ങിയ ഇയാള്‍ അടുത്ത കവര്‍ച്ചക്കായാണ് പയ്യന്നൂരിലെത്തിയതെന്ന് ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ബോധ്യമായി. ഇതേ തുടര്‍ന്ന് ബത്തേരി പോലിസിന് വിവരം കൈമാറിയിട്ടുണ്ട്. തിരുവോണ നാളില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍നിന്നും ടിവി പ്രൊജക്ടറും ലാപ്‌ടോപ്പും കവര്‍ന്ന സംഭവത്തില്‍ പോലീസ് ഇയാളെ തെരഞ്ഞുകൊണ്ടിരിക്കേയാണ് പയ്യന്നൂര്‍ വെള്ളൂരിലെ മോഷണ ശ്രമത്തിനിടയില്‍ പിടിയിലായത്. പയ്യന്നൂരില്‍ സമീപനാളുകളില്‍ നടന്ന പല കവര്‍ച്ചകള്‍ക്കും പിന്നില്‍ ഇയാളാണെന്ന സൂചനയുണ്ട്. പല മോഷണങ്ങള്‍ക്കും പരാതിക്കാരില്ലാത്തതും പോലീസിനെ…

Read More

തലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം; പ്രതിക്ക് ഉന്നത സ്വാധീനം, ജാമ്യം നൽകിയാൽ രക്ഷപ്പെടേക്കുമെന്ന് ഗവൺമെന്‍റ് പ്ലീഡർ; മുൻകൂർ ജാമ്യഹർജിയിൽ വാദം തുടങ്ങി

തലശേരി: ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്‌ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യക്കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്‍റെ മകൻ റൂബിന്‍റെ (19) മുൻകൂർ ജാമ്യ ഹർജിയിൽ വാദം തുടങ്ങി. ഒരു മാസമായി ഒളിവിൽ കഴിയുന്ന പ്രതിക്ക് ഉന്നത സ്വാധീനമാണുള്ളത്.പോലീസ് ശ്രമിച്ചിട്ടും റൂബിനെ പിടിക്കാൻ സാധിക്കുന്നില്ല. കോടതിക്ക് മുന്നിലോ പോലീസിന് മുന്നിലോ ഹാജരാകാത്ത പ്രതി നിയമത്തിന് വിധേയനാകുന്ന ആളല്ല, ഇയാൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ നിയമത്തിന്‍റെ കൈകളിൽ നിന്നും ഇയാൾ രക്ഷപെടുമെന്ന് ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ബി.പി. ശശീന്ദ്രൻ കോടതിയിൽ പറഞ്ഞു. പെരുന്നാൾ തലേന്ന് തിരക്കുള്ള റോഡിൽ രണ്ട് ടയറിൽ വാഹനമോടിക്കുകയാണ് പ്രതി ചെയ്തത്. ഇതിലൂടെ മനുഷ്യ ജീവന് അപകടം വരുമെന്ന് മനസിലാക്കാൻ കഴിയും. പ്രതിക്കെതിരെ 304, 201 വകുപ്പുകൾ പ്രകാരം നരഹത്യയും തെളിവ് നശിപ്പിക്കലും ചുമത്തിയിട്ടുണ്ട്. ഏഴ് വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന…

Read More