വെള്ളൂരിലേയും കരിവെള്ളൂരിലേയും കവര്‍ച്ചകൾ: പോലീസ് ഇരുട്ടിൽ തപ്പുന്നു

പയ്യന്നൂര്‍: വെള്ളൂരില്‍ വ്യാപാര സ്ഥാപനത്തിന്‍റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തിലേയും കരിവെള്ളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. ചില നിരീക്ഷണ കാമറകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ കവര്‍ച്ചക്കാര്‍ സഞ്ചരിച്ച വാഹനങ്ങളെപറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. വെള്ളൂര്‍ സ്‌കൂള്‍ ജംഗ്ഷനിലെ ശ്രീ കുണ്ടത്തില്‍ കൊയ്യന്‍ തറവാട് ഷോപ്പിംഗ് കോപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന കുണ്ടത്തില്‍ രാമകൃഷ്ണന്‍റെ ദി ബ്രൗണി ക്ലബ്ബ് ബേക്കറി ആൻഡ് കൂള്‍ബാറിലൽ കവര്‍ച്ച നടന്നതായി കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു കണ്ടെത്തിയത്. മുന്‍ഭാഗത്തെ ഷട്ടര്‍ പൂട്ടുകള്‍ തുറക്കാതെതന്നെ ഉയര്‍ത്തിയ നിലയിലായിരുന്നു. ജാക്കി വച്ചാണ് ഇങ്ങനെ ഉയര്‍ത്തി കവര്‍ച്ച നടത്തിയതെന്നായിരുന്നു സൂചന. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയതെങ്കിലും കടയുടെ മുകളിലും താഴെയുമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍ തകര്‍ത്തശേഷം ദൃശ്യങ്ങള്‍ ശേഖരിച്ച് വെക്കുന്ന ഡിവിആറും മോഷ്ടാക്കള്‍ കടത്തികൊണ്ടുപോയിരുന്നു. സമീപത്തെ രണ്ട്…

Read More

വികസനം തടയാൻ പ്രതിപക്ഷ നേതാവും ബിജെപിയും ഒന്നിച്ചാണെന്ന് മുഖ്യമന്ത്രി

താനൂർ: സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടയാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും ഒന്നിച്ചാണെന്നും ആരൊക്കെ എന്തൊക്കെ വിവാദമുണ്ടാക്കിയാലും നാടിന്‍റെ വികസനം തടയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വിവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. കനേഡിയൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന കന്പനിയാണ് സിഡിപിക്യു. 21 ലക്ഷം കോടി രൂപ ആസ്തിയുള്ള വലിയ കന്പനിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മസാല ബോണ്ടിലെ ഫണ്ട് ഉപയോഗിക്കുന്നത് സംസ്ഥാനത്തിന്‍റെ വികസനത്തിനായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഇതിനകം വിറ്റഴിച്ച 2150 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ സിഡിപിക്യു എന്ന കനേഡിയൻ കന്പനിക്ക് എസ്എൻസി ലാവ്‌ലിൻ കന്പനിയുമായി ബന്ധമുണ്ടെന്നാണ് ചെന്നിത്തല നേരത്തേ ആരോപിച്ചിരുന്നത്.

Read More

കോയമ്പത്തൂരിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ച് വോട്ട് തേടുന്നു ; സിപിഎം നയം വ്യക്തമാക്കണം: കെ.മുരളീധരൻ

തലശേരി: ദേശീയ പാര്‍ട്ടിയെന്നു പറയുന്ന സിപിഎമ്മിന് അഖിലേന്ത്യാതലത്തില്‍ മത്സരിക്കുമ്പോള്‍ നയമില്ലെന്ന് വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. കോയമ്പത്തൂരില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വച്ച് വോട്ട് ചോദിക്കുന്ന സിപിഎം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കാന്‍ അപരനെ തേടുകയായിരുന്നു. സിപിഎമ്മിന് കോയന്പത്തൂരിലും കേരളത്തിലും രണ്ട് നയമാണെന്നും മുരളീധരൻ പറഞ്ഞു. തലശേരി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എംപിയായി എന്നെ തെരഞ്ഞെടുത്താല്‍ ആരാണ് പ്രധാനമന്ത്രിയാകേണ്ടതെന്ന് രാഷ്‌ട്രപതി ചോദിച്ചാല്‍ രാഹുല്‍ ഗാന്ധിയെന്ന് ഞാന്‍ പറയും. എന്നാല്‍ ഇടതുപക്ഷം ആരുടെ പക്ഷത്ത് നില്‍ക്കുമെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസും ബിജെപിയും ഇരുവരുടെയും ഘടകകക്ഷികളും രാജ്യത്തെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമ്പോള്‍ സിപിഎം മത്സരിക്കുന്നത് വെറും 40 സീറ്റുകളിലാണ്. ഇവരാണ് ബിജെപിയെ നേരിടാന്‍ ഇടതുപക്ഷത്തിനുമാത്രമേ സാധിക്കുകയുള്ളൂവെന്ന് ചുമരെഴുത്ത് നടത്തുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ എംപിമാര്‍ ഉണ്ടാകണം. അങ്ങനെ മാത്രമെ…

Read More

തളിപ്പറമ്പിൽ  വീണ്ടും കാറിന്‍റെ ചില്ല് തകർത്തു മോഷണ ശ്രമം; നഗരത്തിൽ നടക്കുന്ന പത്താമത്തെ മോഷണക്കേസ്

തളിപ്പറമ്പ്: വാഹനങ്ങളുടെ ചില്ല് തകർത്ത് കവർച്ച നടത്തുന്നവരുടെ നഗരമായി മാറിക്കഴിഞ്ഞ തളിപ്പറന്പിൽ വീണ്ടും കാറിന്‍റെ ചില്ല് തകർത്തു കവർച്ചാ ശ്രമം. എന്നാൽ കാറിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി മന്ന-ആലക്കോട് റോഡില്‍ സയ്യിദ് നഗറില്‍ പാലസ് വുഡ് ഇന്‍ഡസ്ട്രീസിന് സമീപം നിര്‍ത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറിന്‍റെ ചില്ലാണ് തകർത്തത്. ഡ്രൈവറുടെ സീറ്റിന് സമീപത്തെ ചില്ലാണ് തകർത്തത്. കുറുമാത്തൂര്‍ ഒ.കെ റോഡിലെ ദയാ മന്‍സിലില്‍ അര്‍ഷാദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. രണ്ടുദിവസമായി ഇവിടെ നിര്‍ത്തിയിട്ട കാറിന്‍റെ ചില്ല് ഇന്ന് രാവിലെയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ. നാട്ടുകാര്‍ വിവരമറിയിച്ചത്പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തളിപ്പറമ്പില്‍ മൂന്ന് മാസത്തിനിടയില്‍ അജ്ഞാതസംഘം ചില്ല് അടിച്ചുതകര്‍ക്കുന്ന പത്താമത്തെ കാറാണിത്. നേരത്തെ നടന്ന സംഭവങ്ങളില്‍ രണ്ട് കാറുകളില്‍ നിന്നായി 5.25 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി എം.കൃഷ്ണന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്ന് അന്വേഷണ…

Read More

കണ്ണൂരില്‍ റോഡിൽ കിടന്ന ഒന്നേകാല്‍ ലക്ഷത്തോളം രൂപയ്ക്ക് അവകാശിയില്ല; പണം പോലീസ് കോടതിക്ക് കൈമാറി

കണ്ണൂർ: ഉടമസ്ഥൻ എത്താത്തതിനെ തുടർന്ന് കളഞ്ഞുകിട്ടിയ പണപ്പൊതി പോലീസ് കോടതിയിൽ ഹാജരാക്കി. മാർച്ച് 13ന് രാവിലെ കണ്ണൂർ കളക്‌ടറേറ്റിനു മുന്നിൽ വച്ച് പാതിരിയാട് സ്വദേശി കീഴത്തൂർ മോഹനനാണ് 1,25,750 രൂപയുടെ പണമടങ്ങിയ പൊതി കളഞ്ഞുകിട്ടിയത്. അദ്ദേഹം ഈ പണം ഉടൻ ടൗൺ പോലീസിൽ എൽപിക്കുകയായിരുന്നു. കളഞ്ഞുകിട്ടിയ പണത്തെക്കുറിച്ച് പത്രത്തിലൂടെ പോലീസ് പൊതുജനങ്ങളെ അറിയിച്ചു. എന്നാൽ യഥാർഥ ഉടമ ഇതുവരെ എത്താത്തതിനെ തുടർന്നാണ് പണം കോടതിയിൽ ഹാജരാക്കാൻ തീരുമാനിച്ചത്. ഇന്നു രാവിലെയോടെ തളിപ്പറന്പ് കോടതിക്ക് പോലീസ് പണം കൈമാറിയത്.

Read More

പുതുച്ചേരി ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾ പ്രചാരണത്തിന് മാഹിയിലേക്ക്

മാഹി: പുതുച്ചേരിയിലെ ഏക ലോക്സഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് 18 ന് നടക്കാനിരിക്കെ പുതുച്ചേരിയിൽ നിന്ന് അടുത്തയാഴ്ച്ച ആദ്യത്തോടെ മുന്നണി സ്ഥാനാർഥികൾ മാഹിയിലെ വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിക്കുവാൻ മാഹിയിൽ എത്തും.കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമങ്ങൾ കർശനമായി പാലിക്കുന്നതിനാൽ ചുമരെഴുത്തുകളോ, ബാനറുകളൊ ഒന്നും തന്നെ വീഥികളിൽ കാണാനില്ല. അതു കൊണ്ട് തന്നെ മാഹിയിൽ കഴിഞ്ഞ ദിവസം വരെ പ്രചാരണം തണുത്ത മട്ടിലായിരുന്നു. അടുത്തയാഴ്ച്ച സ്ഥാനാർഥികൾ മാഹിയിൽ എത്തുമെന്ന സൂചനയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ഉണർവ് നൽകിയിരിക്കുകയാണ്. യുപിഎ സ്ഥാനാർഥി വി.വൈദ്യലിംഗം തിങ്കളാഴ്ച്ച രാവിലെ 9.30ന് ചെന്നൈ മെയിലിന് മാഹിയിൽ എത്തുന്നുണ്ട്. രാവിലെ മൂലക്കടവിൽ നിന്ന് വാഹനത്തിൽ പര്യടനം തുടങ്ങി മാഹിയിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട ർ മാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കും ഇതിന്‍റെ മുന്നോടിയായി മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വാർഡ് തല യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു.…

Read More

പെരുമണ്ണ് ദുരന്തം; പ്രതിക്ക് ലഭിച്ചത് പരമാവധി ശിക്ഷ; യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്ന് കോടതി

തലശേരി: പെരുമണ്ണിൽ പത്തു കുട്ടികളുടെ ദാരുണമായ മരണത്തിന് കാരണക്കാരനായ പ്രതിക്ക് ലഭിച്ചത് പരമാവധി ശിക്ഷ. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കേസിലെ ഏകപ്രതിയായ മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം. അബ്ദുൾ കബീറിനെതിരേ ചുമത്തിയിരിക്കുന്നത്. ഓരോ കുട്ടിയുടെ മരണത്തിനും പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിധിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയ കേസുകളിൽ അപൂർവമായാണ് ഇത്തരമൊരു ശിക്ഷാവിധിയുണ്ടാകുന്നത്. പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. വരിവരിയായി നടന്നുപോകുകയായിരുന്ന പിഞ്ചുകുട്ടികളെ രക്ഷിക്കാനുള്ള ഒരു ശ്രമവും പ്രതിയുടെ ഭാഗത്തുനിന്നുണ്ടായില്ല. 21 കുട്ടികൾ 35 മീറ്റർ നീളത്തിലാണ് നടന്നുപൊയ്ക്കൊണ്ടിരുന്നത്. മുഴുവൻപേരിലേക്കും വാഹനം ഇടിച്ചുകയറുകയായിരുന്നു. പത്തുപേർ മരിക്കുകയും ബാക്കി 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനാലാണ് പരമാവധി ശിക്ഷ നൽകുന്നതെന്നും വിധിന്യായത്തിൽ പരാമർശമുണ്ട്. പ്രതിക്ക് അർഹമായ ശിക്ഷ കിട്ടിയെന്ന് രക്ഷിതാക്കൾ ശ്രീകണ്ഠപുരം: തങ്ങളുടെ എല്ലാമെല്ലാമായ…

Read More

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസ്; മകളുൾപ്പെടെ പത്ത് സാക്ഷികളുടെ വിസ്താരം പൂർത്തിയായി

തലശേരി: ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയും പതിനൊന്ന് വയസുകാരിയായ മകളെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ദമ്പതികളുടെ മകൾ ഉൾപ്പെടെയുള്ള പത്ത് സാക്ഷികളുടെ വിസ്താരം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് മുമ്പാകെ പൂർത്തിയായി. വളപട്ടണം മിൽ റോഡിൽ ടി.ടി. താഹിറയെ (32) കൊലപ്പെടുത്തുകയും മകളെ പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിലാണ് പത്ത് സാക്ഷികളുടെ വിസ്താരം പൂർത്തിയായത്. കേസ് മേയ് രണ്ടിന് വീണ്ടും പരിഗണിക്കും. കിടക്കയിൽ കിടക്കുന്ന സമയത്ത് പ്രതി താഹിറയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് കൊണ്ടാണ് മുഖം മുതൽ കാൽപ്പാദം വരെ പൊള്ളി പൊടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായതെന്ന് കേസിൽ വിസ്തരിച്ച പരിയാരം മെഡിക്കൽ കോളജലെ ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി. താഹിറയുടെ ഭർത്താവും മൽസ്യതൊഴിലാളിയുമായ മംഗലാപുരം ഉള്ളാളം സ്വദ്ദേശി അൽത്താഫാണ് (38) കേസിലെ പ്രതി. കൊല്ലപ്പെട്ട താഹിറയുടെ സഹോദരി ടി.ടി. ആമിനയുടെ പരാതി പ്രകാരമാണ് സംഭവത്തിൽ…

Read More

കൂട്ടുപുഴയിൽ ഒമ്പത് കിലോ കഞ്ചാവുമായി മൂന്നംഗസംഘം അറസ്റ്റിൽ; വാഹന പരിശോധനയിൽ കുടുങ്ങിയത് നഗരത്തിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരൻ

കണ്ണൂർ: കൂട്ടുപുഴയിൽ നടത്തിയ വാഹനപരിശോധനയിൽ ഒമ്പത് കിലോ കഞ്ചാവുമായി മൂന്നംഗസംഘം അറസ്റ്റിൽ. എക്സൈസ് കമ്മീഷണർ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്. കണ്ണൂരിലെ പ്രധാന കഞ്ചാവ് മൊത്ത വില്പനക്കാരൻ മാച്ചേരി സ്വദേശി ശ്രീപുരം വീട്ടിൽ കെ. രഞ്ചിത്ത് (34), കണ്ണോത്തുംചാൽ സ്വദേശിയായ വിപു എന്നു വിളിക്കുന്ന വിപിൻ (41), കൊറ്റാളി സ്വദേശി ഇല്ലത്ത് വളപ്പിൽ കെ.വി സനീഷ് (32) എന്നിവരെയാണ് ഇന്നു പുലർച്ചെ മൂന്നോടെ അറസ്റ്റ് ചെയ്തത്. കഞ്ചാവു കടത്താൻ ഉപയോഗിച്ച കെഎൽ 13 എകെ 4973 നന്പർ മാരുതി കാറും കസ്റ്റഡിയിൽ എടുത്തു. കണ്ണൂരിലെ ചെറുകിട കഞ്ചാവു കച്ചവടക്കാരിൽ നിന്നും മുൻകൂട്ടി ഓർഡർ എടുക്കുന്ന പ്രകാരം കിലോക്കണക്കിന് കഞ്ചാവാണ് രഞ്ചിത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും കടത്തിക്കൊണ്ടു വരുന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ രാഷ്‌ട്രദീപികയോട് പറഞ്ഞു. ഇയാൾക്കെതി നിരവധി…

Read More

എരിപുരത്ത് രാജ്‌മോഹൻ ഉണ്ണിത്താന്‍റെ ബോർഡ്‌ കത്തിച്ചു; പോലീസ് അന്വേഷണം തുടങ്ങി

പഴയങ്ങാടി: കാസർഗോഡ് പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി എരിപുരം കവലയിൽ സ്ഥാപിച്ച ബോർഡ്‌ കത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് സംഭവം. വാടിക്കൽ, ബീവി റോഡ് എന്നിവിടങ്ങളിൽ ബോർഡ്‌ പോസ്റ്റർ എന്നിവ നശിപ്പിച്ചു. പോലീസിൽ പരാതി നൽകി. കോൺഗ്രസ്‌ നേതാക്കളായ എം.പി. ഉണ്ണികൃഷ്ണൻ, പി.പി.കരുണാകരൻ, സുധീർ വെങ്ങര, എ.വി. സനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More