മാവോയിസ്റ്റ് ബന്ധം: ഡൽഹിയിൽ  അറസ്റ്റിലായ റോണ ജേക്കബ് നിരപരാധിയെന്ന് കുടുംബം; നീണ്ടകരയിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി

വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ : പ്രധാനമന്ത്രിയെ വധിക്കാൻ നക്സലൈറ്റുകൾ ഗൂഢാലോചന നടത്തി എന്ന പൂനെ പോലീസിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ ഡൽഹിയിൽ അറസ്റ്റിലായ റോണ ജേക്കബ് വിൽസന്‍റെ നീണ്ടകരയിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ചവറ എ എസ് പി ഇളങ്കോയുടെ മേൽനോട്ടത്തിലാണ് പോലീസ് നിരീക്ഷണവും സുരക്ഷാ കാരണങ്ങളാൽ വീടിനു പോലീസ് കാവലും ഏർപ്പെടുത്തിയത്. അതേസമയം റോണ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ലായെന്നാണ് വയോധികരായ മാതാപിതാക്കളായ വിൽസനും മെർളിനും സഹോദരങ്ങളും പറയുന്നത് . അറസ്റ്റിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം പറഞ്ഞു. നിരപരാധികളെ ക്രൂശിക്കുന്നത് വളരെയേറെ ദു:ഖകരമാണെന്നാണ് റോണ ജേക്കബ് വിൽസന്‍റെ കുംബാംഗങ്ങൾ പറയുന്നത്. നീണ്ടകര ആലുംമൂട്ടിലെ വീട്ടിൽ നിന്ന് ഈ മാസം 5 ന് നാട്ടിൽ നിന്നും തിരികെ ഡൽഹിയിൽ എത്തിയപ്പോൾ ആയിരുന്നു അറസ്റ്റ് എന്ന് ബന്ധുക്കൾ പറയുന്നു. പൂനയിൽ നിന്ന് ഒരു പോലീസ് ഓഫീസർ വിളിച്ച്…

Read More

ഇടതുപക്ഷത്തിന് ദിശാബോധം നല്‍കാന്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കഴിഞ്ഞെന്ന് കാനം

കൊല്ലം: ഇടതുപക്ഷത്തിന് ദിശാബോധം നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രമേയത്തിന് കഴിഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏറ്റവും കൂടുതല്‍ പൊതുജന അംഗീകാരം ലഭിച്ചതും ജനങ്ങള്‍ ചര്‍ച്ച ചെയ്തതും സിപിഐയുടെ രാഷ്ട്രീയ പ്രമേയമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, സംഘപരിവാര്‍ ശക്തികളെ ചെറുക്കാന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വിശാല ജനകീയ പൊതുവേദി ഉയര്‍ത്തിപ്പിടിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചവര്‍ ധാരാളം. അവരില്‍ സുഹൃത്തുക്കളും ശത്രുക്കളുമുണ്ടായിരുന്നു. ചിലര്‍ സിപിഐ പഴയ നിലപാടിലേയ്ക്ക് തിരിച്ചുപോകുന്നുവെന്ന് പ്രചരിപ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന്‍റെ പൊതുസ്ഥാനാര്‍ഥിയുണ്ടായി. ഇത് സിപിഐയുടെ ആശയത്തിന് ലഭിച്ച സ്വീകാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ 23ാം കോണ്‍ഗ്രസിന്‍റെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ചേര്‍ന്ന ദക്ഷിണ മേഖലാ ജനറല്‍ബോഡിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് നടന്ന ദേശീയ കൗണ്‍സില്‍ നിലവിലുള്ള രാഷ്ട്രീയ…

Read More

കശുവണ്ടി മേഖലിലെ പ്രശ്നം അധികാരത്തിൽ വന്നാൽ 30 ദിവസത്തിനകം പരിഹരിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം പ്രഹസനമെന്ന് കൊടിക്കുന്നിൽ

കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിൽ സ്തംഭനത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് വിളിച്ചു ചേർത്ത യോഗം പ്രഹസന്നമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. കശുവണ്ടി മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി അധികാരത്തിൽ വന്നാൽ 30 ദിവസത്തിനകം പരിഹരിക്കുമെന്ന് പറഞ്ഞ് കശുവണ്ടി തൊഴിലാളികളുടേയും കശുവണ്ടി വ്യവസായികളുടേയും വോട്ട് വാങ്ങി അധികാരത്തിൽ വന്ന് രണ്ട് വർഷം പൂർത്തിയായിട്ടും കശുവണ്ടി മേഖല നിശ്ചലമാണ്. ഈ സർക്കാരിന് കശുവണ്ടി മേഖലയിൽ ഇതുവരെ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടില്ല. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് അടഞ്ഞു കിടന്ന കശുവണ്ട‌ി ഫാക്ടറികൾ അതേപടി ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. കശുവണ്ടി വ്യവസായം നടത്തിയിരുന്ന വ്യവസായികളും ഇപ്പോൾ പിന്നോക്കം പോയിരിക്കുകയാണ്. ചെറുകിട ഇടത്തരം കശുവണ്ടി വ്യവസായികൾക്ക് ബാങ്കുകളിൽ നിന്നും ലഭിച്ചുക്കൊണ്ട രുന്ന വ്യവസായം ലോണ്‍ നൽകാത്ത അവസ്ഥയിലാണ്. അതീവ ഗൗരവ സാഹചര്യം കശുവണ്ടി മേഖലയിൽ നിലനിൽക്കുന്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി…

Read More

ഇ പോസ് യന്ത്രം വഴി ആധാർ ചേർക്കാൻ റേഷൻ കടകളിൽ സംവിധാനം ഏർപ്പെടുത്തിയതായി താലൂക്ക് സപ്ലൈ ഓഫീസർ

കൊട്ടാരക്കര: താലൂക്കിലെ റേഷൻ കടകളിൽ കാർഡുടമകൾക്കും അതിൽ ഉൾപ്പെട്ട അംഗങ്ങൾക്കും ഇ പോസ് യന്ത്രം വഴി ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ. സെയ്ഫ് അറിയിച്ചു. റേഷൻ കാർഡും ആധാർ കാർഡുമായി ബന്ധപ്പെട്ട വ്യക്തി റേഷൻ കടയിൽ എത്തി ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനകം ആധാർ ബന്ധിപ്പിച്ചവർ ഇത് ചെയ്യേണ്ടതില്ല. ഇപോസ് വഴി ബന്ധിപ്പിക്കുന്ന ആധാർ നമ്പരുകൾ സപ്ലൈ ഓഫീസിലെ ഇ- കെവൈസി സംവിധാനം വഴി ഉടൻ തന്നെ ക്രമീകരിക്കുന്നതിനാൽ പിറ്റേ ദിവസം മുതൽ വിരൽ പതിച്ച് റേഷൻ വാങ്ങാനാവും. ഇത് സംബന്ധിച്ച് റേഷൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജൂണിലെ റേഷൻ സാധനങ്ങളുടെ വിതരണം തുടങ്ങിയിട്ടുണ്ട്. ബിൽ ചോദിച്ചു വാങ്ങാൻ റേഷൻ കാർഡുടമകൾ തയാറാകണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Read More

സർക്കാരും അരോഗ്യ വകുപ്പും ഉണ‌ർന്ന് പ്രവർത്തിച്ചു; കരിമ്പനി നിയന്ത്രണവിധേയമായെന്ന് മന്ത്രി

കുളത്തൂപ്പുഴ: സർക്കാരും അരോഗ്യ വകുപ്പും ഉണ‌ർന്ന് പ്രവർത്തിച്ചതിൻെറ ഫലമായി കരിന്പനി നിയന്ത്രണ വിധേയമാണെന്നും പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചാൽ ഭയക്കേണ്ടതില്ലെന്നും മന്ത്രി കെ.രാജു പറഞ്ഞു. കരിമ്പനി പിടിപെട്ട് ഒരാൾ ചികിത്സ തേടിയ വില്ലുമല ആദി വാസികോളനി സന്ദർശിക്കാനെത്തിയ വേളയിൽ ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച ബോധവൽക്കണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പകർച്ചവ്യാധികളെ ചെറുക്കാനും പ്രതിരോധിക്കാനും എല്ലാവിഭാഗം ജനങ്ങളും ഒറ്റകെട്ടായി കൈകോർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കൊതുകിൻെറയും മറ്റ് പ്രാണികളുടേയും ശല്യത്തെ പ്രതിരോധിക്കാൻ കോളനിവാസികൾക്ക് സംസ്ഥാന സ്ക്രാപ് മർച്ചൻറ് അസോസിയേഷൻ വാങ്ങി എത്തിച്ച കൊതുക് വലയുടെ വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബുഎബ്രഹാം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലാപഞ്ചായത്ത് അംഗം ഷീജ.കെ.ആർ നിർവഹിച്ചു. ശുചിത്വമിഷൻ ജില്ലാകോഡിനേറ്റർ ജി.സുധാകരൻ, അസിസ്റ്റൻറ് കോർഡിനേറ്റർ യു.ആർ ഗോപകുമാർ, കെഎസ്എംഎ സംസ്ഥാന വൈസ്…

Read More

മകളുടെ ഓർമ്മയ്ക്കായി  കോടികൾ വിലവരുന്ന ഇരുനില വീടും പുരയിടവും സര്‍ക്കാരിന്; കാരുണ്യത്തിന്‍റെ മാതൃകയായി കമലാസനനും ഭാര്യ സരോജിനിയും

കൊല്ലം: ജില്ലയിലെ വെളിയത്തിനടുത്ത് കായില ഗ്രാമം എന്‍. കമലാസനന്‍ എന്ന മനുഷ്യ സ്‌നേഹിയുടെ വലിയ മനസിന് മുന്നില്‍ നമിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 83 സെന്‍റ് ഭൂമിയും ഇരുനില വീടുമാണ് ഈ റിട്ടയേര്‍ഡ് അധ്യാപകന്‍ സൗജന്യമായി സര്‍ക്കാരിന് വിട്ടു നല്‍കിയത്. മകളുടെ ഓര്‍മയ്ക്കായാണ് കമലാസനനും അദ്ദേഹത്തിന്‍റെ ഭാര്യ സി.കെ. സരോജിനിയും ഈ തീരുമാനമെടുത്തത്. കമ്യൂണിസ്റ്റ് നേതാവ് സി.എച്ച്. കണാരന്‍റെ മൂത്തമകളാണ് സരോജിനി. ഭിന്നശേഷിക്കാരായവര്‍ക്ക് താമസവും പരിചരണവും ഒരുക്കുന്നതിനായി സാമൂഹ്യനീതി വകുപ്പുതന്നെ ഇവിടം ഏറ്റെടുക്കണമെന്ന ആവശ്യം മാത്രമാണ് അവര്‍ മുന്നോട്ടു വച്ചത്. ഇതനുസരിച്ച് പി. അയിഷാ പോറ്റി എംഎല്‍എ വീടിന്റെ താക്കോലും പ്രമാണവും ഏറ്റുവാങ്ങി. അത്യപൂര്‍വമായ നിമിഷത്തിനാണ് സാക്ഷ്യം വഹിക്കാനായതെന്നും ഈ കുടുംബത്തിന്‍റെ കാരുണ്യമാതൃക സമൂഹത്തിന് പ്രചോദനമാകട്ടെയെന്നും വീട്ടുവളപ്പില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ പറഞ്ഞു. വിട്ടുകിട്ടിയ ഭൂമിയില്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന ഉറപ്പും എംഎല്‍എ നല്‍കി. വെളിയം…

Read More

യഥാർഥ മത-ആത്മീയ വിശ്വാസിക്ക് തീവ്രവാദിയാകാൻ സാധിക്കില്ല: എംപി

കൊല്ലം: മത – ആത്മീയ വിശ്വസത്തിന്‍റെ മൂല്യങ്ങൾ ശരിയായ അർഥത്തിൽ ഗ്രഹിക്കുകയും ഹൃദയത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്ന ഏതൊരു വിശ്വാസിക്കും തീവ്ര ചിന്ത മനസിൽ ജനിക്കില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. നാഷണൽ മുസ്ലിം കൗണ്‍സിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതസൗഹാർദ സമ്മേളനവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ലോകത്ത് ഏറ്റവും കൂടുതൽ സംഘർഷത്തിന് നിദാനമായിട്ടുള്ളത് മതതീവ്രവാദമാണ്. ഇതിന് വിരാമം കുറിക്കാൻ പരിശുദ്ധ ഖുർ-ആൻ ഉൾപ്പെടെയുള്ള ആത്മീയ ആശയങ്ങൾ ശരിയായി ജീവിതത്തിൽ പരിപാലിക്കാൻ നാം സന്നദ്ധമാവുക എന്നതാണ് ഏക പോംവഴി.ജീവിതകാലം മുഴുവൻ അത്തരം ഒരു അവസ്ഥ പ്രധാനം ചെയ്യാൻ നോന്പ്് കാലം പ്രചോദനം നൽകട്ടെയെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് എ.റഹിംകുട്ടി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എ.ഷാനവാസ്ഖാൻ മുഖ്യപ്രഭാഷണം നടത്തി. കെഡിഎഫ് സംസ്ഥാന പ്രസിഡന്‍റ് പി.രാമഭദ്രൻ, കെപിസിസി നിർവാഹസമിതി അംഗം കോയിവിള രാമചന്ദ്രൻ,…

Read More

സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളിലും ഫയലുകൾ വേഗതയിലാക്കുന്നതിനും ഉദ്യോഗസ്ഥർ കാര്യക്ഷമതയോടെ പ്രവർത്തിക്കണം; എൻ.വിജയൻ പിള്ള  എംഎൽഎ

ചവറ: സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളിലും ഫയലുകൾ വേഗതയിൽ ആക്കുന്നതിനും ഉദ്യോഗസ്ഥർ കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്ന് എൻ.വിജയൻ പിള്ള എംഎൽഎ അഭിപ്രായപ്പെട്ടു.നീണ്ടകര താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ കാൻസർ സെന്‍ററിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. എട്ട് മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കും. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ സാധാരണക്കാരന്‍റെ സ്വപ്നങ്ങൾ യാഥാർഥ്യമാവുകയാണ്. രാഷ്ട്രീയം ജനങ്ങൾക്കു വേണ്ടിയുള്ള താകണം, മറിച്ച് വികസനത്തിനു തടസമാകരുത്. അടിത്തട്ടിൽ നിന്നുള്ള വികസനമാണ് ഇടതുപക്ഷ സർക്കാർ നടത്തിവരുന്നത്. രണ്ട് വർഷം കൊണ്ട് 200 കോടി രൂപയുടെ വികസനമാണ് ചവറയിൽ നടപ്പിലാക്കുന്നത്. നീണ്ടകര താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 46 കോടി രൂപയുടെ വികസന അനുമതി ആയെന്നും എൻ.വിജയൻ പിള്ള പറഞ്ഞു. ചടങ്ങിൽ ചവറ ബ്ലോക്ക് പ്രസിഡന്‍റ് കെ.തങ്കമണിപ്പിള്ള അധ്യക്ഷ വഹിച്ചു. കെ.എ.നിയാസ് , എസ്.മായ , ബിന്ദു കൃഷ്ണണ കുമാർ , വിജയകുമാരി , ബിന്ദു സണ്ണി,…

Read More

കെവിൻ വധക്കേസ്; കോൺഗ്രസ് നേതാക്കളുടെ ബന്ധം അന്വേഷിക്കണം; നീനുവിന്‍റെ മാതാപിതാക്കളും ചില പ്രതികളും കോൺഗ്രസുകാരെന്ന് സിപിഎം നേതാവ്

പുനലൂർ: നാടിനെയൊന്നടങ്കം ഞെട്ടിച്ച കെവിൻ വധക്കേസിൽ കോൺഗ്രസ് നേതാക്കളുടെ ബന്ധം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി എം പുനലൂർ ഏരിയാ സെക്രട്ടറി എസ് ബിജു ആവശ്യപ്പെട്ടു. കെവിൻ വധം ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തിൽ നീനുവിന്‍റെ സഹോദരനും അച്ഛനും പ്രതിയാണ്. അമ്മയുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരെല്ലാം കോൺഗ്രസ് ബന്ധമുള്ളവരാണ്. പ്രതികളിൽ മറ്റു ചിലർക്കുംകോൺഗ്രസ് യൂത്ത് കോൺഗ്രസ് ബന്ധമുണ്ടെന്നത് പരസ്യമാണ്. വിളക്കുടി പഞ്ചായത്ത് പ്രസിഡന്‍റും സി പി എം കുന്നിക്കോട് ഏരിയാ കമ്മിറ്റി അംഗവുമായ സി വിജയന്‍റെ വീട്ടിൽ അക്രമം നടത്തിയ കോൺഗ്രസ് ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു ഇപ്പോൾ കെവിൻ കേസിൽ അറസ്റ്റിലായ ഷെഫിൻ. രാഷ്ട്രീയ വൈരാഗ്യം തീർക്കാനായിരുന്നു സി വിജയന്‍റെ വീട് കോൺഗ്രസ് ഗുണ്ടകൾ ആക്രമിച്ചത്. കെവിൻ വധകേസിലെ ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന്‍റെ ബന്ധം ഗൗരവമായി അന്വേഷിക്കണം. പ്രതികളുമായി യൂത്ത് കോൺഗ്രസ്…

Read More

കരിമ്പനി: മണലീച്ചകള്‍ പരത്തുന്ന കരിമ്പനിക്കെതിരെ  പൊതുജനങ്ങള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊല്ലം: മണലീച്ചകള്‍ പരത്തുന്ന കരിമ്പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വീടുകളിലെ ഭിത്തിയില്‍ നനവുള്ള ഭാഗങ്ങളിലെ വിടവുകളിലാണ് മണലീച്ചകള്‍ കാണപ്പെടുന്നത്. കരിമ്പനി ആന്തരികാവയവങ്ങളെ ബാധിച്ചാല്‍ യഥാസമയം ചികിത്സ നേടിയില്ലെങ്കില്‍ മരണ കാരണമായേക്കാം. രോഗബാധയുള്ള മണലീച്ചകളുടെ കടിയേല്‍ക്കുന്നവര്‍ക്കാണ് രോഗം പിടിപെടുക. കൃഷിപ്പണിക്കാര്‍ക്കും വനമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പോഷകാഹാര കുറവുള്ളവര്‍ക്കുമാണ് രോഗസാധ്യത കൂടുതല്‍.മണലീച്ചയുടെ കടി ഏല്‍ക്കാതിരിക്കുവാന്‍ കൊതുകു നിവാരിണിയോ ചെറിയ സുഷിരങ്ങളുള്ള കൊതുകു വലയോ ഉപയോഗിക്കണം. വന മേഖലയില്‍ ജോലിക്ക് പോകുന്നവര്‍ ശരീരം മുഴുവന്‍ മറയ്ക്കുംവിധം വസ്ത്രം ധരിക്കുകയോ ലേപനങ്ങള്‍ പുരട്ടുകയോ വേണം. മണലീച്ചകള്‍ കടക്കാത്ത വിധത്തില്‍ വീടുകളുടെ ഭിത്തികളിലെ വിടവുകള്‍ അടക്കണം. വീട്ടു പരിസരങ്ങളിലുള്ള ചിതല്‍പുറ്റുകള്‍ നശിപ്പിക്കണം. കീടനാശിനി വീടിനുള്ളില്‍ തളിച്ചും മണലീച്ചയെ നശിപ്പിക്കാനാകും. ആര്‍.കെ-39 കിറ്റ് ഉപയോഗിച്ചും മജ്ജ, കരള്‍, പ്ലീഹ എന്നിവയില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചും രോഗം കണ്ടെത്താന്‍ കഴിയും.

Read More