കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും

തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…

Read More

കെഎസ്ആർടിസി: ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് പോലീസ് സ്റ്റൈൽ പരിശീലനം

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ ആഭ്യന്തര വിജിലൻസ് വിഭാഗംശക്തിപ്പെടുത്തുന്നതിന് പോലീസ് സ്റ്റൈൽ പരിശീലനം നല്കും. ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ 45 ഇൻസ്പെകർമാർക്കും മിനിസ്റ്റീരിയൽ വിഭാഗത്തിൽപ്പെട്ട രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും മൂന്ന് സൂപ്രണ്ടുമാരും ഒരു അസിസ്റ്റന്‍റും പരിശീലനത്തിൽ പങ്കെടുക്കാനാണ് ഉത്തരവ്. പ്രതിരോധ ജാഗ്രത ഉൾപ്പെടെയുള്ള പരിശീലനമാണ് നല്കുന്നത്. പോലീസ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ (വി ആന്റ് എ സി ബി ) യാണ് പരിശീലകർ. 14 – ന് തിരുവനന്തപുരത്തെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഡയറക്ടറേറ്റിൽ വച്ചാണ് ഏകദിന പരിശീലനം. ബസുകളിലെ ടിക്കറ്റ് തട്ടിപ്പ് ഉൾപ്പെടെ യാത്രക്കാരും ചില ജീവനക്കാരും നടത്തുന്ന തട്ടിപ്പും ടിക്കറ്റ് പരിശോധനയുമാണ് ഇപ്പോൾ പ്രധാനമായും ആഭ്യന്തര വിജിലൻസ് നടത്തി കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ പരാതികളെക്കുറിച്ചും ഈ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പോലീസിൽ നിന്നും പരിശീലനം ലഭ്യമാകുന്നതോടെ ഈ വിഭാഗത്തെ കൂടുതൽ ചുമതലകളിലേയ്ക്ക്…

Read More

മഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു നിർദേശം; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

ദീർഘദൂര സർവീസുകൾ നിർത്താൻ കെഎസ്ആർടിസി: എല്ലാം കെ സ്വിഫ്റ്റിന്

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ്ആർടിസിയുടെ അഭിമാനമായിരുന്ന ദീർഘദൂര സർവീസുകൾ അവസാനിപ്പിക്കുന്നു. വൻ വരുമാനം നേടികൊണ്ടിരുന്ന ഈ സർവീസുകൾ ഘട്ടംഘട്ടമായി കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കെ എസ് ആർടിസിയുടെ ദീർഘ ദൂര ബുക്കിംഗ് സംവിധാനം നിർത്തലാക്കുകയാണ്. നാളെ മുതൽ ബുക്കിംഗ് കെ സ്വിഫ്റ്റിന്‍റെ വെബ്സൈറ്റായ https //online Ksrtcswift.com എന്നതിലൂടെയായിരിക്കും. ദീർഘകാലമായി കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുകയോ 2016ന് ശേഷം ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച ശേഷം, കെ എസ് ആർടിസിയുടെ ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ളവയുടെ പെർമിറ്റുകൾ കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്. പെർമിറ്റും സർവീസുകളും മാത്രമല്ല വർക്ക് ഷോപ്പ് സേവനങ്ങളും ഡീസലും കെ എസ് ആർടിസിയുടെതാണ്. കെ സ്വിഫ്റ്റിന്‍റെ ബസുകൾ സർവീസ് നടത്തുന്ന ദൂരത്തിന് കിലോമീറ്റർ വാടകയും കെ എസ് ആർ ടി സി…

Read More

കൊല്ലം വാടിയിൽ വള്ളം മറിഞ്ഞു ! ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം: വാടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം കനത്ത കാറ്റിലും തിരയിലും പെട്ട് മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികളെയും മറ്റ് വള്ളത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. റോബിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗിഫ്റ്റ് ഒഫ് ഗോഡ് എന്ന വള്ളമാണ് ഇന്ന് പുലർച്ചെ നാലോടെ തിരുമുല്ലവാരം തോപ്പ് ഭാഗത്ത് വച്ച് കനത്ത തിരയിലും കാറ്റിലും പെട്ട് മറിഞ്ഞത്. വിവരം അറിഞ്ഞ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ് മെന്‍റും സ്ഥലത്ത് എത്തി. മറിഞ്ഞ വള്ളം രാവിലെ ഒമ്പതോടെ കരയ്ക്ക് എത്തിച്ചു.

Read More

കെഎസ്ആർടിസി സ്വകാര്യസുരക്ഷാ ജീവനക്കാരെ നിയമിക്കും; പ്രതിഫലത്തിനൊപ്പം ജിഎസ്ടിയും

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസി രജിസ്ട്രേഡ്‌ സെക്യൂരിറ്റി ഏജൻസികളിൽ നിന്ന് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. യൂണിറ്റ് അടിസ്ഥാനത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ച് നിയമനം നടത്താൻ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്കി. നൂറു കണക്കിന് ബസുകൾ പാർക്ക് ചെയ്യുന്ന ജില്ലാ കോമൺ പൂളു (ഡി സി പി) കളിൽ പോലും സുരക്ഷാ ജീവനക്കാരില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. യാത്രക്കാരുടെ സുരക്ഷയ്ക്കും കെഎസ്ആർടിസിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ സംരക്ഷണത്തിനും സുരക്ഷാ ജീവനക്കാരില്ലാത്തത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എന്നാൽ സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ അനുപാതം കൂടുതലാണ്. അതിനാൽ പുതിയ നിയമനം പറ്റില്ലെന്നും സി എം ഡിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. യൂണിറ്റ് തലത്തിൽ പ്രാദേശികമായി രജിസ്ട്രേഡ് സെക്യൂരിറ്റി സേവന ദാതാക്കളിൽ നിന്നും സുരക്ഷാ ജീവനക്കാരെ നിയമിക്കാം. 12 മണിക്കൂർ ഡ്യൂട്ടിയ്ക്ക് 495 രൂപയും ജി എസ് ടി യുമാണ്…

Read More

കൊല്ലം റെയില്‍വേ സ്റ്റേഷനിലെ കൊലപാതകം: പ്രതി പിടിയിൽ; പിടിയിലായത് മാഹി എന്ന രാധാകൃഷ്ണൻ

കൊല്ലം: റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു കുത്തേറ്റ് ആനപാപ്പാന്‍ മരിച്ച സംഭവത്തിലെ പ്രതി റെയില്‍വേ പൊലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം, കല്ലറ,കുറ്റിമൂട്, അനുമന്ദിരത്തില്‍ രാധാകൃഷ്ണന്‍(66)ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകുന്നേരം കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പൊലീസിന്‍റെ പിടിയിലായ പ്രതിയെ കൊല്ലം റെയില്‍വേ പൊലീസിന് കൈമാറി. അഞ്ചാലുംമൂട് തൃക്കരുവ സ്‌റ്റേഡിയത്തിന് സമീപം കളീലില്‍ ചിറയില്‍ അബ്ദുള്‍ അസീസിന്‍റെ മകന്‍ അനീസ് (45) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കൊല്ലം റെയില്‍വേ സ്‌റ്റേഷനന്‍റെ ഒന്ന് -എ പ്ലാറ്റ്‌ഫോമിന്‍റെ തുടക്ക ഭാഗത്ത് വച്ചാണ് അനീസിന് കുത്തേറ്റത്. കുത്ത് കൊണ്ട ശേഷം പ്ലാറ്റ്‌ഫോമിലൂടെ നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയുമായിരുന്നു. റെയില്‍വേയിലെ ശുചീകരണ തൊഴിലാളിയാണ് വിവരം റെയില്‍വേ പൊലീസില്‍ അറിയിച്ചത്. ഉ ടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ആരോഗ്യനില വഷളായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക്…

Read More

കൊല്ലം റെയിൽവേ സ്റ്റേഷനിലെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു; വലവിരിച്ച് പോലീസ്

കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി മാഹീൻ ആണെന്ന് സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് തന്നെയാണ് അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി അനീസിന് (38) കുത്തേറ്റതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിക്കായി പോലീസ് വ്യാപകതെരച്ചിൽ ആരംഭിച്ചു.റെയിൽവേ സ്റ്റേഷൻ പരിസരത്ത് വർഷങ്ങളായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന വ്യക്തിയാണ് മാഹീൻ. ഇയാളെ പിടികൂടുന്നതിന് പോലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അതുവഴിയുള്ള അന്വേഷണം വഴിമുട്ടി. സംഭവ ദിവസം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർന്നാണ് അനീസിന് കുത്തേൽക്കുന്നത്. വാക്കേറ്റത്തിന്‍റെ കാരണം വ്യക്തമല്ല. കുത്തേറ്റ അനീസ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് നടന്നു വരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ മാത്രമേ പോലീസിന് ലഭിച്ചിട്ടുള്ളൂ. ഇന്നലെ പോലീസ് റെയിൽവേ സ്റ്റേഷൻ പരിസരത്തെയും നഗരത്തിലെ…

Read More

സ്വിഫ്റ്റിലെ ജീവനക്കാർക്കു വേണ്ടി കെഎസ്ആർടിസി ജീവനക്കാരെ കുടിയിറക്കി; പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടന

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർ ഉറങ്ങാനും വിശ്രമിക്കാനുമായി ഉപയോഗിച്ചു കൊണ്ടിരുന്ന മുറിയിൽ നിന്ന് അവരെ കുടിയിറക്കി. സ്വതന്ത്രസ്ഥാപനമായ, പ്രത്യേകം മാനേജ്മെന്‍റിന് കീഴിൽ പ്രവർത്തിക്കുന്ന കെ – സ്വിഫ്റ്റിലെ ദിവസ വേതനക്കാരായ ഡ്രൈവർമാർക്ക് വേണ്ടിയാണ് കെഎസ്ആർടിസി ജീവനക്കാരെ ദുരിതത്തിലാക്കിയത്. തിരുവനന്തപുരം തമ്പാനൂർ ബസ്‌സ്റ്റേഷനിലെ മൂന്നാം നിലയിലെ ഒരു മുറിയാണ് വനിതാ ജീവനക്കാർ ഇത്രയും കാലം ഉപയോഗിച്ചു കൊണ്ടിരുന്നത്. രാത്രി വൈകി ഡ്യൂട്ടി കഴിയുന്നവരും പുലർച്ചെ ഡ്യൂട്ടിക്ക് പോകേണ്ടവരുമായ വനിതാ ജീവനക്കാർ ഈ മുറിയിലാണ് രാത്രി കഴിയുന്നത്. ഉത്തര കേരളത്തിലെ ഡിപ്പോകളിൽ നിന്നും എത്തുന്ന ദീർഘദൂര സർവീസുകളിലെ വനിതാ കണ്ടക്ടർമാരും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും ഈ മുറിയാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരെ ഈ മുറിയിൽ നിന്നു കുടിയിറക്കിയത്. പകരം കെ സ്വിഫ്റ്റിലെ ഏതാനും വനിതാ ഡ്രൈവർമാരെ ഈ മുറിയിൽ കുടിയിരുത്തി.…

Read More

റെയിൽവേ പ്ലാറ്റ്ഫോമിൽ കുത്തേറ്റു യുവാവ് മരിച്ചു: പ്രതിയെക്കുറിച്ച് വ്യക്തതയില്ലാതെ പോലീസ്

കൊല്ലം: കുത്തേറ്റ് റെയിൽവേ പ്ലാറ്റ്ഫോമിൽ എത്തിയ യുവാവ് മരിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് വ്യക്തതയില്ലാതെ പോലീസ്. അഞ്ചാലുംമൂട് കാഞ്ഞാവെളി തെക്കേച്ചേരി കളിയിൽ ചിറയിൽ അബ്ദുൾ അസീസിന്‍റെ മകൻ അനീസ് (38) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.45 നാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം തുടങ്ങുന്ന സ്ഥലത്ത് കുത്തേറ്റ നിലയിൽ കുഴഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ പോലീസ് എത്തി കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വയറ്റിലാണ് ഇയാൾക്ക് മാരകമായ കുത്തേറ്റത്. മാഹിൻ എന്നയാളാണ് കുത്തിയതെന്ന് അനീസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ ആരാണെന്ന് വ്യക്തമല്ല. ആന പാപ്പാനും അവിവാഹിതനുമായ അനീസിന് എവിടെ വച്ചാണ് കുത്തേറ്റതെന്ന് വ്യക്തമല്ല. അനീസിന് മാഹീൻ എന്ന് പേരുള്ള സുഹൃത്ത് ഇല്ല എന്നാണ് ഇയാളുമായി അടുപ്പമുള്ളവർ പോലീസിനോട് പറഞ്ഞിട്ടുള്ളത്. റെയിൽവേ പോലീസും ആർപിഎഫും വിശദമായ…

Read More