കാത്തിരിപ്പിന് വിരാമം;രക്കാണ്ടി ആദിവാസി കോളനിയിൽ പൈപ്പിൽ വെള്ളമെത്തി

വടക്കഞ്ചേരി: കോളനിക്കാരുടെ നിരന്തരമായ മുറവിളികൾക്കൊടുവിൽ പന്തലാംപാടത്തിനടുത്തെ രക്കാണ്ടി ആദിവാസി കോളനിയിൽ പൈപ്പിൽ വെള്ളമെത്തി. ബ്ലോക്ക് പഞ്ചായത്തിന്‍റെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചുള്ള കുടിവെള്ള പദ്ധതിയാണ് ഇപ്പോൾ പ്രാവർത്തികമാക്കിയിട്ടുള്ളത്. കോളനിയിൽ നിന്നും ഒന്നേകാൽ കിലോമീറ്ററോളം ദൂരമുള്ള ബോർവെല്ലിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. 240 മീറ്റർ ദൂരത്തിൽ പുതിയതായി പൈപ്പ് സ്ഥാപിച്ചും ശേഷിച്ച ദൂരം നേരത്തെയുള്ള പഴയ പൈപ്പ് പ്രയോജനപ്പെടുത്തിയുമാണ് അടിയന്തിരമായി കോളനിയിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചത്. ഒരു കിലോമീറ്ററോളം ദൂരം പഴയ പൈപ്പിലൂടെ വെള്ളം എത്തുന്നതുമൂലം ചോർച്ചയും വെള്ളത്തിന് കലങ്ങലുമുണ്ട്.എങ്കിലും അത്യാവശ്യങ്ങൾക്ക് വെള്ളം കിട്ടിയതിന്‍റെ സന്തോഷത്തിലാണ് കോളനിയിലെ സ്ത്രീകൾ.വലിയ വില കൊടുത്ത് ദൂരസ്ഥലങ്ങളിൽ നിന്നാണ് ഇവർ വാഹനങ്ങളിൽ വെള്ളം എത്തിച്ചിരുന്നത്. നിത്യ ചെലവുകൾ തന്നെ വരുമാനവുമായി കൂട്ടിമുട്ടിക്കാൻ വഴിയില്ലാതെ ദുരിതമനുഭവിക്കുന്നതിനിടെ വെള്ളത്തിനും പണം കണ്ടെത്തേണ്ടി വരുന്ന സ്ഥിതി കോളനിക്കാർക്ക് ഏറെ കഷ്ടപ്പാടുണ്ടാക്കിയിരുന്നു. വാർഡ് മെന്പർ ജോസിന്‍റെ നിരന്തരമായ…

Read More

വാളയാർ കേസിൽ വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

പാലക്കാട്: വാളയാർ കേസിൽ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നു ഹൈക്കോടതി നിർദേശം. പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളും സർക്കാരും നൽകിയ അപ്പീൽ പരിഗണിക്കവെയാണു ഹൈക്കോടതി ഇത്തരത്തിൽ നിർദേശം നൽകിയത്. നിലവിലുള്ള സാഹചര്യത്തിൽ തുടരന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയാൽ ശിക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. പ്രതികൾ രാജ്യം വിടാൻപോലും സാധ്യതയുണ്ട് എന്നതു പരിഗണിച്ചാണു ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിടാമെന്നും കോടതി വ്യക്തമാക്കി. കേസ് മേയിൽ വീണ്ടും പരിഗണിക്കും. 2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയേയും പിന്നീട് രണ്ടു മാസത്തിനുശേഷം മാർച്ച്-4-ന് സഹോദരിയായ ഒൻപതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. എന്നാൽ കേസിൽ പ്രതികളായ വി. മധു, ഷിബു, എം.മധു എന്നിവരെ പാലക്കാട് പോക്സോ കോടതി…

Read More

മരുതമ്പാറ- വേമ്പ്ര റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ; ബസ് സർവീസുകൾ നിർത്തി

വണ്ടിത്താവളം:മരുതന്പാറ റോഡ് തകർന്ന് വാഹനയാത്ര അതിദുഷ്ക്കരം. ഇതു വഴി ഓട്ടോറിക്ഷ സഞ്ചാരം പോലും തൂക്കുപാലത്തിലൂടെയുള്ള സഞ്ചാരം പോലെയാണ്. രണ്ടു സ്വകാര്യ ബസുകൾ ഇതുവഴി സർവ്വീസ് നടത്തിയിരുന്നത് നിരന്തരം യന്ത്രതകരാറുകാരണം നിർത്തിയത് വർഷങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വണ്ടിത്താവളം ടൗണിൽ നിന്നും വിളയോടി സ്വകാര്യ ആശുപത്രിയിലേക്ക് ദൂരക്കുറവെന്നതിൽ നിരവധി യാത്രക്കാർ ആശ്രയിക്കുന്നത് ഇതുവഴിയാണ്. അത്യാവശ്യ കാര്യങ്ങൾക്കും ,അടിയന്തര ചികിത്സക്കും ഈ പ്രദേശത്തുള്ളവർക്ക് ആശ്രയം ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങളാണ്.എന്നാൽ റോഡിലുട നീളം ഗർത്തം കാരണം ഇഴഞ്ഞു സഞ്ചരിക്കുന്നതുമൂലം ഇന്ധന ചില കൂടുന്നതിനാൽ നിരക്കു ഇരട്ടി നൽകേണ്ടതായും വരുന്നുണ്ട്. വണ്ടിത്താവളം ടൗണിൽ ഗതാഗത തടസ്‌സമുണ്ടായാൽ മീനാക്ഷി പുരം ഭാഗത്തേക്ക് പോവാൻ ബൈപാസ് റോഡായിരുന്നു ഉപയോഗിച്ചിരുന്നത്.മരുതന്പാറ,വണ്ടിത്താവളം കെ.കെ.എം. ഹൈസ്ക്കൂളിലേക്ക് സ്ഥലങ്ങളിൽ നിന്നും നൂറിലധികം വിദ്യാർത്ഥികൾ പോവുന്നുണ്ട്. ബസ്‌സോട്ടം നിലച്ചതോടെ രണ്ടര കിലോമീറ്റർ ദൂരം വിദ്യാർത്ഥികൾ നടന്നു പോവുന്നതും തിരിച്ചു വരുന്നതും ഏറെ വിഷമകരമാണ്.…

Read More

കൊറോണ ഭീതിയിൽ ജനങ്ങൾ യാത്ര കുറച്ചു; കെഎസ്ആർടിസി ബസ് കളക്ഷനിൽ വൻകുറവ്

വടക്കഞ്ചേരി: കൊറോണ ഭീതിയിൽ ജനങ്ങൾ യാത്ര കുറച്ചത് കഐസ് ആർടിസി ഉൾപ്പെടെയുള്ള ബസുകളുടെ കളക്ഷനിൽ വൻ ഇടിവ് ഉണ്ടാക്കുന്നു. ദിവസം നാലരലക്ഷം രൂപ കളക്ഷൻ വന്നിരുന്ന കെഎസ്ആർടിസിയുടെ വടക്കഞ്ചേരി ഡിപ്പോയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കളക്്ഷൻ കുറഞ്ഞ് ദിവസം മൂന്നുലക്ഷംപോലും തികയാത്ത സ്ഥിതിയാണെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ഡീസൽ അടിക്കാനുള്ള കളക്ഷൻപോലും ഭൂരിഭാഗം സർവീസുകൾക്കും ഇല്ലാതായി. ഇതുമൂലം സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഡിപ്പോയുടെ യാർഡിൽ നിറയെ ബസുകളാണ് പകൽ സമയം നിർത്തിയിടുന്നത്. വലിയ സ്റ്റാൻഡുകളിൽപോലും ബസ് നിർത്തിയിട്ടാൽ നാലു യാത്രക്കാർ കയറാനില്ലാത്ത സ്ഥിതിയാണെന്ന് ബസ് ജീവനക്കാർ പറയുന്നു. ദിനംപ്രതി 20,000 രൂപ കളക്ഷൻ ലഭിച്ചിരുന്ന കോഴിക്കോട് സർവീസുകൾക്ക് ഇപ്പോൾ 10,000 രൂപ തന്നെ തികയുന്നില്ല. കൊറോണ ഭീതിയിൽ സ്വകാര്യ ബസുകളിൽ 70 ശതമാനം യാത്രക്കാർ കുറഞ്ഞെന്ന് തൃശൂർ-പാലക്കാട് റൂട്ടിലെ ബസ് ഉടമയും യൂണിയൻ ഭാരവാഹിയുമായ വിപിൻ ആലപ്പാട്ട്…

Read More

ഗ്രാമീണ മേഖലയിൽ വീണ്ടും നിരോധിത പ്ലാസ്റ്റിക് മാലിന്യം പെരുകുന്നു ; മൗനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ

ചിറ്റൂർ:പുതുവർഷ ആരംഭത്തിൽ കൊട്ടിഘോഷിച്ച് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇപ്പോൾ മൗനം പാലിക്കുകയാണ്.വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷണശാലകളിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗം കൂടിയിരിക്കുകയാണ്. നിരത്തുകൾ,അഴുക്ക് ചാലുകൾ,ബ്രാഞ്ചുകനാലുകൾ,അകംപാടം ചാലുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കൂടി വരികയാണ്.പഞ്ചായത്തുകൾ തോറും മാലിന്യ സംഭരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും പൊതുജനം മതിയായ സഹകരണം നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ചിറ്റൂർ ടൗണിൽ ബ്രാഞ്ച് കനാലിൽ കൃഷി ആവശ്യത്തിനു വെള്ളമിറക്കിയാൽ റോഡിലേക്ക് കവിഞ്ഞൊഴുകുന്നത് പതിവു കാഴ്ച്ചയാണ്. ആശുപത്രി ജംഗ്ഷൻ ,സൗദാംബിക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാവുന്നത്.കനാലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യം കാരണം ജലഗതാഗതം തടസ്‌സപ്പെടുന്നതിനു കാരണമാവുന്നത്. ഇത്തരം പ്ലാസ്റ്റിക് കവറുകളെല്ലാം എത്തിച്ചേരുന്നത് വയലുകളിലുമാണ്. പ്ലാസ്റ്റിക് കവറുകൾക്ക് ബദലായി മറ്റു രീതികൾ പ്രാബല്യത്തിലെത്താതതും വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.ദൂര ദിക്കിൽ നിന്നും വാഹന യാത്രക്കാർ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും ഒഴിഞ്ഞ കുടിവെള്ള ബോട്ടിലുകളും റോഡുവക്കത്ത് തള്ളുന്ന പ്രവണയാണ്…

Read More

മൊബൈലിൽ നോക്കി സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം; ഡ്രൈവർക്കെതിരെ നടപടി

പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിലൂടെ സ്വകാര്യബസിൽ ഡ്രൈവറുടെ ഒറ്റക്കൈ അഭ്യാസം. കഴിഞ്ഞ ദിവസം പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍റിൽ നിന്ന് തൃശൂരിലേക്ക് പോയ സെന്‍റ് ജോസ് എന്ന ബസിന്‍റെ ഡ്രൈവറാണ് അപകടകരമായ അഭ്യാസ പ്രകടനം നടത്തിയത്. വലത് കയ്യിൽ പിടിച്ച മൊബൈലിൽ നോക്കി ഇടതു കൈകൊണ്ട് ഡ്രൈവർ ദീർഘദൂരം ബസ് ഓടിച്ചത്. മണപ്പുള്ളിക്കാവ് മുതൽ കുഴൽമന്ദം ചിതലി വരെ ഇതേ രീതിയിലായിരുന്നു യാത്ര. മാത്രമല്ല, മുന്നിലേക്ക് നോക്കി ബസ് ഓടിക്കുന്നതിനു പകരം, തലകുനിച്ച് മൊബൈലിൽ നോക്കിയാണ് ബസ് ഓടിച്ചിരുന്നത്. ഇതേ തുടർന്ന് ബസിന്‍റെ മുൻസീറ്റിലിരുന്ന യാത്രക്കാരനാണ് വിഡിയോ പകർത്തിയത്. നാൽപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് വീഡിയോ അയച്ചുകൊടുത്തു. വിഷയത്തിൽ ഡ്രൈവറുടെ വാദം കൂടി കേട്ട് നടപടിയെടുക്കുമെന്ന് പാലക്കാട് ആർ.ടി.ഒ പറഞ്ഞു.

Read More

അപകട ഭീഷണിയുയർത്തി മീനാക്ഷിപുരത്ത് ഉണക്കമരങ്ങൾ; വെട്ടി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

ചിറ്റൂർ: മീനാക്ഷിപുരം ആർടിഒ ചെക്ക്പോസ്റ്റിനു സമീപം രണ്ടു ഉണക്ക മരങ്ങൾ നിലന്പതിക്കാവുന്ന നിലയിലാണുള്ളത്.കഴിഞ്ഞവർഷം മഴക്കാലത്ത് ദുർബലമായ രണ്ടു വൃക്ഷങ്ങൾ റോഡിൽ വീണ് മണിക്കുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. മരങ്ങൾ വീണത് രാത്രി സമയ മാണെന്നതിനാൽ പാതയിൽ വാഹനങ്ങളൊ കാൽനടക്കാരോ ഉണ്ടാവാതിരുന്നത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കാരണമായി.ഇല കൊഴിഞ്ഞ വൃക്ഷങ്ങൾ എക്സ്റെ പരുവത്തിലായിട്ടുണ്ടു്. പൊള്ളാച്ചി തത്തമംഗലം അന്തർദേശീയ പാതയാണെന്നതിനാൽ യാത്ര വാഹനങ്ങൾക്കു പുറമെ വിനോദ-തീർത്ഥാടന സഞ്ചാര വാഹനങ്ങളും ഇതുവഴി കൂടുതലായി സഞ്ചരിക്കുന്നുണ്ട്.ഇതുകൂടാതെ പൊള്ളാച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് നിരവധി ചരക്കു ലോറികളും പതിവ് സഞ്ചാരം നടത്തുന്നുണ്ട് . മീനാക്ഷിപുരം ടൗണിലെത്തുന്ന ബസ്‌സുകൾ വിശ്രമ സമയത്ത് മരച്ചുവട്ടുകളിലാണ് നിർത്തിയിടുന്നത്. മീനാക്ഷിപുരം ഗവ:ഹൈസ്കൂലേക്ക് വിദ്യാർത്ഥികൾ കാലത്തും വൈകുനേരത്തും നടന്നു പോവുന്നത് അപകടാവസ്ഥയിലുള്ള മരത്തിനിടയിലൂടെയാണ് . മരച്ചില്ലകൾ ഇടക്കിടെ പൊട്ടി റോഡിലും വാഹനങ്ങൾക്ക്്മീതെയും വീഴാറുണ്ട്. ജൂണിൽ മഴ ആരംഭിക്കുന്നതിനു രണ്ടു മരങ്ങളും മുറിച്ചു മാറ്റണമെന്നതാണ് യാത്രക്കാരുടേയും…

Read More

മാർഗതടസം സൃഷ്ടിച്ച് വാഹനം ഓടിച്ച ആൾക്ക് ലൈസൻസ് സസ്പെൻഷനും, സാമൂഹ്യസേവനവും

കൂറ്റനാട്: വാഹന ഗതാഗതത്തിനു മാർഗ്ഗ തടസം സൃഷ്ടിച്ച് വാഹനം ഓടിച്ച ആൾക്ക് ലൈസൻസ് സസ്പെൻഷനും, സാമൂഹ്യസേവനവും ശിക്ഷ വിധിച്ച് പട്ടാന്പി ആർടിഒ. പട്ടാന്പിയിൽ നിന്നും എടപ്പാളിലേക്ക് പോകുന്ന സ്വകാര്യ ബസിന് മുന്നിൽ മാർഗ്ഗ തടസം സൃഷ്ടിച്ചു മോട്ടോർസൈക്കിളിൽ യാത്ര ചെയ്ത ആളെയാണ് പട്ടാന്പി ആർടിഒ പിടികൂടിയത്. ഇയാൾ വാഹന ഗതാഗതത്തിനു തടസ്‌സം സൃഷ്ടിക്കുന്ന വിധത്തിലും, അപകടകരമായ വിധത്തിലും ബസ്‌സിനു മുന്നിലൂടെ മോട്ടോർ ബൈക്ക് ഓടിക്കുന്ന വീഡിയോ ദൃശ്യം യാത്രക്കാർ പകർത്തി തിരുവനന്തപുരത്തെ മോട്ടോർ വാഹന വകുപ്പ് ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ എൻഫോഴ്സ്മെന്‍റിനു അയച്ചുകൊടുത്തു. വീഡിയോ ദൃശ്യത്തിൽ പട്ടാന്പി ജോയിന്‍റ് ആർടിഒയോട് നടപടിയെടുക്കാൻ നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ശിക്ഷ. ഞാങ്ങാട്ടിരി സ്വദേശിയായ രഞ്ജിത്ത് ജോയിന്‍റ്് ആർടിഒ മുന്പാകെ ഹാജരായി കുറ്റം സമ്മതിച്ച് ഖേദപ്രകടനം എഴുതി നൽകുകയും ഇതേതുടർന്ന് രഞ്ജിത്തിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ സാമൂഹ്യ സേവനത്തിന്…

Read More

ഇനി ആപ്പ് പറയും “എന്ത് കഴിക്കണം, എപ്പോൾ കഴിക്കണം..’; സാങ്കേതിക സഹായവുമായി വിദ്യ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ

തൃശൂർ: മനുഷ്യനു ആവശ്യം വേണ്ട ഭക്ഷണം മാത്രം കഴിക്കാൻ ആപ്പ് വികസപ്പിച്ചിരിക്കുകയാണ് തൃശൂർ തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ. കന്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ നാലാം സെമസ്റ്റർ വിദ്യാർഥികൾ. സംസ്ഥാന സർക്കാർ ആലപ്പുഴയിൽ ഭക്ഷണത്തിന്‍റെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം തേടി സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തോണിൽ വച്ചാണ് എൻജിനിയറിംഗ് വിദ്യാർഥികൾ മനുഷ്യനു ആവശ്യമായ നല്ല ഭക്ഷണം കഴിക്കാൻ വേണ്ടി ആപ്പ് വികസിപ്പിച്ചത്. ഒരോ മനുഷ്യനും ആവശ്യം വേണ്ട കലോറിയുടെ അടിസ്ഥാനത്തിൽ ആണ് ഭക്ഷണം തിരഞ്ഞെടുക്കുന്നത്. ഇതിനായി നമ്മുടെ ഭാരം, ഉയരം, വെജിറ്റേറിയൻ, അല്ലെങ്കിൽ നോണ്‍ വെജിറ്റേറിയൻ എന്നി വിഭാഗത്തിലുള്ള വിവരം നമ്മൾ നൽകണം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏതൊക്കെ ഭക്ഷണം കഴിക്കണം എന്ന വിവരം ആപ്പ് നമ്മെ അറിയിക്കും. ചേർത്തല നൈപുണ്യ കോളജ് ഓഫ് മാനേജ്മെന്‍റിൽ കേരളത്തിലെ എൻജിനീയറിംഗ് വിദ്യാർഥികൾക്കായി നടത്തിയ 36 മണിക്കൂർ ഹാക്കത്തണിൽ മികച്ച15 ടീമുകളിൽ…

Read More

വേനലിന് ആശ്വാസമായി പാലക്കുഴിയിൽ നാലുദിവസമായി മഴപെയ്യുന്നു; പുഴകളിൽ ജലനിരപ്പ് ഉയർന്നു; ആശ്വസിച്ച് കർഷകരും നാട്ടുകാരും

വടക്കഞ്ചേരി: മലയോരമേഖലയായ പാലക്കുഴിയിൽ ഇന്നലെ രാവിലെയും ഒന്നരമണിക്കൂർ നീണ്ടുനിന്ന നല്ല മഴ പെയ്തു. കഴിഞ്ഞ നാലുദിവസമായി ഭേദപ്പെട്ട മഴയാണ് പാലക്കുഴി മലയിൽ ലഭിക്കുന്നത്. ഇതുമൂലം ഉണക്കുഭീഷണിയിലായ കുരുമുളക് വള്ളികളെല്ലാം രക്ഷപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് മലയോര കർഷകർ.റബർ, വാഴ, തെങ്ങ് തുടങ്ങിയവയ്ക്ക് തുടർച്ചയായ വേനൽമഴ വലിയ അനുഗ്രഹമാകുന്നുണ്ട്. മഴമൂലം പുല്ലുനിറയുന്നത് ക്ഷീരകർഷകർക്കും ഏറെ ആശ്വാസമാകും.ഇന്നലെ രാവിലെ മലയിലെ മഴമൂലം പാലക്കുഴിയിലെ തിണ്ടില്ലം വെള്ളച്ചാട്ടം ഏതാനും സമയം സജീവമായി. ചുറ്റും ഉണങ്ങിനില്ക്കുന്നതിനിടയിലൂടെ ശക്തമായി വെള്ളം പാഞ്ഞെത്തിയത് കൗതുക കാഴ്ചയായിരുന്നെന്ന് വെള്ളച്ചാട്ടത്തിന് താഴെ തോട്ടമുള്ള പാറക്കൽ ബിജു പറഞ്ഞു.മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഈവർഷം അതിരാവിലെയാണ് വേനൽമഴ ലഭിക്കുന്നത്. വനത്തിലും ശക്തമായ മഴ ലഭിച്ചതിനാൽ കാട്ടിൽ കുടിവെള്ളം ഉണ്ടാകുന്നത് മൃഗങ്ങൾ നാട്ടിലിറങ്ങുന്നതു കുറയുമെന്ന പ്രതീയിലാണ് കർഷകർ.പാലക്കുഴി വെള്ളം ഒഴുകിയെത്തി പാളയംപുഴയിലും ഇന്നലെ ചെറിയതോതിൽ ജലനിരപ്പ് ഉയർന്നു. മംഗലംഡാം മലയോരത്തും രണ്ടു മൂന്നു വേനൽമഴ ലഭിച്ചു.

Read More