ഏഴു വയസുകാരിയെ കൊലപ്പെടുത്തിയ രാജേഷ് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; ഭാര്യ ഗര്‍ഭിണിയായിരിക്കെ മറ്റൊരു സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്നു; ശ്രീലക്ഷ്മി മരിച്ചതിനു ശേഷവും വൈകൃതങ്ങള്‍ തുടര്‍ന്നു…

കൊല്ലം: പുത്തൂരില്‍ ഏഴു വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതിനു ശേഷം കൊലപ്പെടുത്തിയ രാജേഷ് കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്നു വിവരം.ഏരൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയെയാണ് ഇയാള്‍ കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ വച്ച് പീഡിപ്പിച്ചു കൊന്നത്. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ഇരുവരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇയാളെ പോലീസ് ക്‌സ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇയാള്‍ കൊലപാതകത്തെപ്പറ്റി പറയുന്നത്. ഇതേത്തുടര്‍ന്നാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പോലീസ് ഇവിടെ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നല്‍കി. കൊലയ്ക്ക് ശേഷവും മൃതദേഹത്തില്‍ ചിറ്റപ്പനെന്ന നരാധമന്‍…

Read More

യുവതി കണ്ണിറുക്കി കാട്ടിയപ്പോള്‍ പ്രവാസി യുവാവ് വീണുപോയി; ഒടുവില്‍ അവളും കൂട്ടുകാരിയും കൂടി എല്ലാം കവര്‍ന്നെടുത്തപ്പോള്‍ യുവാവിന് ലഭിച്ചതാവട്ടെ ജയില്‍ശിക്ഷയും; ഒരു തേപ്പ് കഥ ഇങ്ങനെ…

വഴിയില്‍ പരിചയപ്പെട്ട യുവതിയില്‍ നിന്നും എട്ടിന്റെ പണി കിട്ടിയ ഒരു യുവാവിന്റെ കഥയാണിത്. ലൈംഗിക ബന്ധത്തിനിടെ 47,100 ദിര്‍ഹം കൊള്ളയടിക്കപെട്ട യുവാവിന് ദുബായില്‍ ലഭിച്ചത് ആറുമാസത്തെ ജയില്‍ശിക്ഷയാണ്. അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് പാകിസ്ഥാനിയായ 29 കാരനെ കോടതി ശിക്ഷിച്ചത്. യുവാവ് 27കാരിയായ പാകിസ്ഥാനി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരിയായ ഉഗാണ്ടന്‍ അഭിസാരിക യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പണം അപഹരിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് യുവതികളെയും നാടുകടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. നൈഫ് ഏരിയയിലെ ഇയാല്‍ നാസ്സറില്‍ 2016 മേയ് 8 നാണു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. പാകിസ്ഥാനിലേക്ക് മണി എക്‌സ്‌ചേഞ്ച് വഴി അയക്കാന്‍ തൊഴിലുടമ നല്‍കിയ പണമായിരുന്നു ഇതെന്ന് യുവാവ് പറഞ്ഞു. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഓഫീസിലേക്ക്…

Read More

സ്‌കൂളിലേക്ക് പോകുന്നതിനിടെ രാജേഷ് ഏഴുവയസുകാരിയെ പീഡിപ്പിച്ചു, തിരികെവരുന്നതിനിടെ വീട്ടില്‍ പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞു, കുളത്തുപ്പുഴയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ രാജേഷിനെ പ്രേരിപ്പിച്ചത് ഇതൊക്കെ

കഴിഞ്ഞ ദിവസം കൊല്ലം ഏരൂരില്‍ നിന്ന് കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം കുളത്തൂപ്പുഴയില്‍ റബര്‍ തോട്ടത്തില്‍കാണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധു രാജേഷിനെ പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ലൈംഗിക പീഡനത്തിനുശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. അഞ്ചല്‍ ഏരൂര്‍ പുഞ്ചിരിമുക്കില്‍ തെങ്ങുവിളവീട്ടില്‍ മനോജിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മൃതദേഹമാണ് ഇന്ന് രാവിലെകുളത്തൂപ്പുഴ ചന്ദനക്കാവ് ആര്‍പിഎല്‍ എസ്റ്റേറ്റിലെ റബര്‍ തോട്ടത്തില്‍ കണ്ടത്. ഇന്നലെ രാവിലെകുട്ടി അമ്മൂമ്മയോടൊപ്പമാണ് സ്‌കൂളില്‍പോകാനിറങ്ങിയത്. യാത്രക്കിടയില്‍ രാജേഷെത്തി കുട്ടിയെ താന്‍ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ഒപ്പംകൂട്ടുകയായിരുന്നു. ഇതിനിടയില്‍ സ്‌കൂളിലെത്തിയ ബന്ധുവായ സ്ത്രീ ശ്രീലക്ഷ്മിയെ തിരക്കിയെങ്കിലും വന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഈവിവരം സ്ത്രീ കുട്ടിയുടെ വീട്ടിലറിയിച്ചതിനെതുടര്‍ന്ന് ഇവര്‍ രാജേഷിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇവര്‍ പിന്നീട് ഏരൂര്‍ പോലീസില്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കി. പോലീസ്…

Read More

വൈറ്റിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒപ്പമുള്ളത് ആറുസ്ത്രീകള്‍, ആഡംബരജീവിതം നയിക്കുന്ന ഇവര്‍ നിരവധി കേസുകളില്‍ പ്രതികള്‍, ഫ്‌ളാറ്റില്‍ വന്നുപോകുന്നത് അപരിചിതര്‍, യൂബര്‍ ഡ്രൈവറെ ആക്രമിച്ച യുവതികള്‍ കുരുക്കിലേക്ക്

പ്രത്യേക ലേഖകന്‍ കൊച്ചി വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസ് കൂടുതല്‍ ട്വിസ്റ്റിലേക്ക്. ആദ്യ ദിവസം മുതല്‍ വന്‍ജനശ്രദ്ധ നേടിയ സംഭവത്തിലെ പ്രതിസ്ഥാനത്തുള്ള മൂന്നു പെണ്‍കുട്ടികളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി, ക്ലാര ഷിബിന്‍കുമാര്‍, പത്തനംതിട്ട ആയപുരയില്‍ ഷീജ.എം എന്നിവരാണ് യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ഷെഫീഖിനെതിരേ കഴിഞ്ഞദിവസം കേസെടുത്തതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംഭവത്തില്‍ ഇടപെടുകയും മരട് പോലീസിന്റെ നടപടികള്‍ അന്വേഷിക്കാനും സമാന്തര അന്വേഷണം നടത്താനും ഉത്തരവിടുകയും ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഈ യുവതികളുടെ പശ്ചാത്തലത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. ഈ യുവതികളെ കുറിച്ച രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വൈറ്റിലെ അത്യാവശ്യം മികച്ച ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് മൂന്നുപേരും താമസം. ഒപ്പം മറ്റ് ആറു സ്ത്രീകളുമുണ്ട്. താമസക്കാരല്ല ഈ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ്…

Read More

സിനിമയിലെ പുരുഷ മേധാവിത്വം അവസാനിപ്പിക്കാന്‍ തുടങ്ങിയ വനിതാ സംഘടനയില്‍ കടുത്ത ഭിന്നത, മഞ്ജുവാര്യര്‍ സംഘടന വിടുന്നു, ലേഡി സൂപ്പര്‍സ്റ്റാറിനെതിരേ വിമര്‍ശനവുമായി റിമയും കൂട്ടരും

സ്വന്തം ലേഖകന്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ താരസംഘടനയായ അമ്മ ഒന്നും മിണ്ടിയില്ലെന്ന് ആരോപിച്ച് നടിമാരുടെ നേതൃത്വത്തില്‍ തുടങ്ങിയ കൂട്ടായ്മയാണ് വിമന്‍ കളക്ടീവ് ഇന്‍ സിനിമ. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന 18ഓളം വരുന്ന വനിതകളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കിയിരുന്നതാകട്ടെ മഞ്ജുവാര്യരും. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരായിരുന്നു കൂട്ടായ്മയിലെ പ്രമുഖര്‍. എന്നാല്‍ തുടങ്ങി രണ്ടുമാസം പിന്നിടുംമുമ്പേ ഡബ്യുസിസിയില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത്രയുംനാള്‍ മുന്നില്‍നിന്ന് നയിച്ച മഞ്ജുവാര്യരുടെ അപ്രതീക്ഷിത പിന്മാറ്റമാണ് സംഘടനയെ ദുര്‍ബലപ്പെടുത്തിയത്. ദിലീപ് വിഷയത്തില്‍ കടുത്ത നിലപാടുകളെടുത്ത മഞ്ജു പക്ഷേ രാമലീലയെ പിന്തുണച്ചു രംഗത്തുവന്നിരുന്നു. ഇതു മറ്റു അംഗങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. രാമലീലയെ പിന്തുണയ്ക്കുന്നതുവഴി തെറ്റായ സന്ദേശമാകും കൂട്ടായ്മ നല്കുകയെന്ന വാദമാണ് മറ്റു അംഗങ്ങള്‍ മുന്നോട്ടുവച്ചത്. രാമലീല റിലീസ് ചെയ്യുന്നദിവസം കൊച്ചിയില്‍ വലിയതോതിലുള്ള പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാന്‍ വുമണ്‍ ഇന്‍ കളക്ടീവ് തീരുമാനമെടുത്തിരുന്നു. മഞ്ജു മലക്കം മറിഞ്ഞതോടെ ഈ…

Read More

നടിയെ ആക്രമിക്കാന്‍ ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷന്‍; പോലീസ് പിടിച്ചാല്‍ മൂന്നു കോടി നല്‍കാമെന്ന് സുനിയോട് ദിലീപ്: ‘ജനപ്രിയ’ന്റെ കുരുക്കുമുറുകുന്നു, പോലീസ് പറയുന്നതിങ്ങനെ

നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നു പോലീസ്. കോടതിയില്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്‍ വാദം നടക്കവേ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുമെന്നാണു വിവരം. അതേസമയം, ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. പോലീസ് പിടികൂടിയാല്‍ മൂന്നു കോടി നല്‍കാമെന്നും സുനിക്ക് ദിലീപ് ഉറപ്പുനല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ മൂന്നാമതും നല്‍കിയ ജാമ്യഹര്‍ജിയില്‍ ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. ദിലീപിനെതിരേ…

Read More

കടപ്ലാമറ്റം കൊലപാതകത്തിന്റെ കാരണം അയല്‍ക്കാര്‍ തമ്മിലെ വഴിവിട്ട ബന്ധം, സിബിയും കുഞ്ഞുമോളും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍, കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മഞ്ജു, ചോരക്കളമായി വീട്ടുമുറ്റം

അതിദാരുണമായ കൊലപാതക വാര്‍ത്തയറിഞ്ഞുണ്ടായ നടുക്കത്തില്‍നിന്ന് കടപ്ലാമറ്റം ഗ്രാമം ഇനിയും മോചിതമായിട്ടില്ല. കൂവള്ളൂര്‍ക്കുന്ന് കോളനിയില്‍നിന്നു കുഞ്ഞുമോളുടെ നിലവിളി കേട്ടാണ് ഇന്നലെ അയല്‍വാസികള്‍ ഓടിയെത്തിയത്. അഞ്ചില്‍ കൂടുതല്‍ വെട്ട് കഴുത്തിനേറ്റ നിലയില്‍ കുഞ്ഞുമോള്‍ പിടയുന്ന കാഴ്ചകണ്ട് അയല്‍ക്കാര്‍ ഭയന്നോടി. ഇരുപതോളം വീടുകള്‍ ഉള്‍പ്പെട്ടതാണു കോളനി. കിടങ്ങൂര്‍ പോലീസ് എത്തി കുഞ്ഞുമോളെ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകും വഴിയാണു മരണം. കൃത്യം നടത്തിയതായി പറയുന്ന സിബി കത്തിയുമായി ഓടുന്നത് കണ്ടതായി അയല്‍വാസി പോലീസിനെ അറിയിച്ചിരുന്നു. അന്വേഷണത്തില്‍ സിബിയെ അടുത്ത റബര്‍ തോട്ടത്തില്‍ കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തി. മദ്യക്കുപ്പിയും ഗ്ലാസും ആസിഡ് ജാറും അടുത്തു കാണപ്പെട്ടു. കൃത്യം നടന്ന സ്ഥലം ചോരക്കളമായിരുന്നു. കുഞ്ഞുമോളെ പലതവണ വാക്കത്തി ഉപയോഗിച്ച് വെട്ടിയതിനുശേഷം ഇതേ ആയുധംകൊണ്ടു സ്വയം മുറിവേല്‍പ്പിച്ച് സിബി പറമ്പിലേക്ക് മരണവെപ്രാളത്തില്‍ ഓടുകയായിരുന്നു. സജി തോമസ് എന്നാണ് സിബിയുടെ യഥാര്‍ഥ പേര്.…

Read More

കോഴിക്കോട്ടേ ലോഡ്ജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഷാഹിലിന്റെ കൈകളില്‍ മയക്കുമരുന്ന് കുത്തിവച്ച പാടുകള്‍, ഒപ്പമുണ്ടായിരുന്ന യുവതി മയക്കുമരുന്ന് സെക്‌സ് റാക്കറ്റിന്റെ കണ്ണി?

ദുരൂഹസാഹചര്യത്തില്‍ നഗരത്തിലെ ലോഡ്ജില്‍ വിദ്യാര്‍ഥി മരിച്ചത് മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലമെന്ന് പോലീസ്. സ്വകാര്യ കോളജിലെ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് കഴിഞ്ഞദിവസം മരിച്ചത്. യുവാവിന്റെ ശരീരത്തില്‍ സൂചികൊണ്ടുള്ള നിരവധി മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്ന മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ സാധാരണയായി കാണാറുള്ള മുറിവുകളാണ് മരിച്ച വിദ്യാര്‍ഥിയുടെ കയ്യില്‍ കണ്ടത്. കൈമുട്ടുകളുടെ താഴെയായി സൂചികൊണ്ടുണ്ടാവുന്ന മുറിവുകള്‍ അനവധിയുണ്ട്. ഇതിന് ഒന്നോ രണ്ടോ ദിവസത്തെ പഴക്കം മാത്രമാണുള്ളത്. ഈ മുറിവുകള്‍ ലഹരി ഉപയോഗിക്കുമ്പോഴുള്ളതാവാം. ഈ നിഗമന പ്രകാരം ലോഡ്ജില്‍ യുവാവ് എത്തുമ്പോള്‍ ക്ഷീണിതനായിരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഷാഹിലിന് ഒപ്പമുണ്ടായിരുന്ന യുവതിയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഷാഹിലിനൊപ്പം യുവതിയും രണ്ട് യുവാക്കന്മാരൂം ലോഡ്ജിലുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചെന്നറിഞ്ഞതോടെ പെണ്‍കുട്ടി സ്ഥലംവിട്ടിരുന്നു. മയക്കുമരുന്ന് സെക്‌സ്‌റാക്കറ്റിലെ കണ്ണിയാണ് ഈ പെണ്‍കുട്ടിയെന്ന സംശയത്തിലാണ്…

Read More

ഫ്രിഡ്ജിനുള്ളില്‍ മനുഷ്യ ശരീരം കഴിക്കാന്‍ പാകത്തില്‍, മുറിക്കകത്ത് കുപ്പികളില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉപ്പിലിട്ട നിലയില്‍, റഷ്യയില്‍ കണ്ടെത്തിയ നരഭോജി ദമ്പതികളുടെ കഥ ഞെട്ടിക്കുന്നത്

നരഭോജികള്‍ ഇന്നും ലോകത്ത് ഉണ്ടോ? സംശയമുള്ളവര്‍ റഷ്യയില്‍ നിന്നുള്ള ഈ വാര്‍ത്ത കണ്ടാല്‍ ഞെട്ടും. അത്രയ്ക്കും ഭീകരരായ രണ്ടു നരഭോജികള്‍ അതും ദമ്പതികളാണ് ഇന്ന് ലോകത്തിന്റെ ചര്‍ച്ചാവിഷയം. 30ലേറെ പേരെ കൊന്നുതിന്ന് അവരുടെ ശരീരം ഉപ്പിലിട്ട് വച്ചവരെ കഴിഞ്ഞദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സൈന്യത്തില്‍ ജോലി ചെയ്യുന്ന ദിമിത്രി ബക്ഷയേവും(35) ഭാര്യ നതാലിയ(42)യുമാണു വലയിലായത്. ദക്ഷിണ റഷ്യയിലെ ക്രാസദാര്‍ മേഖലയിലാണു സംഭവം. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വ്യോമ അക്കാഡമിയിലാണു ദമ്പതികള്‍ താമസിച്ചിരുന്നത്. അക്കാഡമിയില്‍ ഉദ്യോഗസ്ഥനാണു ദിമിത്രി. നതാലിയ നഴ്‌സും. ക്രാസദാര്‍ നഗരത്തിലെ റെപിന സ്ട്രീറ്റില്‍നിന്നു ഒരു മൊബൈല്‍ ഫോണ്‍ വഴിയാത്രക്കാരനു കിട്ടിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ഫോണിലെ ഭീകര ചിത്രങ്ങള്‍ കണ്ട് അയാള്‍ പോലീസിനെ അറിയിച്ചു. തുടരന്വേഷണം എത്തിയത് ദിമിത്രിയിലേക്കാണ്. അന്വേഷണത്തിന്റെ ഭാഗമായി ദിമിത്രിയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച ഹോസ്റ്റലിലെത്തിയ പോലീസ് സംഘത്തിനാണ് മനം പുരട്ടുന്നതും അങ്ങേയറ്റം ബീഭത്സവുമായ സംഭവങ്ങള്‍ക്ക്…

Read More

മകനെ സ്ത്രീകള്‍ മര്‍ദിക്കുന്ന വാര്‍ത്ത കണ്ട അമ്മ ബോധരഹിതയായി, നാട്ടുകാരുടെ മുന്നില്‍ നാണംകെട്ട് മകന്‍ സ്‌കൂളില്‍ പോകാന്‍ മടിക്കുന്നു, ഇനി ഒരിക്കലും മുണ്ടുടുക്കില്ല, ആ നശിച്ച ദിവസത്തെപ്പറ്റി ഷെഫീഖ്

കൊച്ചി വൈറ്റിലയില്‍ യുവതികളുടെ ആക്രമണത്തിനിരയായ ടാക്‌സി ഡ്രൈവര്‍ ഷെഫീഖിന്റെ ജീവിതാവസ്ഥ പരിതാപകരം. കുടുംബം പോറ്റാന്‍വേണ്ടി വളയം പിടിക്കാനിറങ്ങിയ ഷെഫീഖ് ആക്രമണമേറ്റ് കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. അതേസമയം, ആ നശിച്ച നിമിഷങ്ങള്‍ക്കുശേഷം താനൊരു തീരുമാനമെടുത്തെന്നും ഷെഫീഖ് പറയുന്നു. മറ്റൊന്നുമല്ല, ഇനി ജോലിക്കു പോകുമ്പോള്‍ മുണ്ടുടുക്കില്ല. ആക്രമിച്ച സ്ത്രീകള്‍ തന്റെ മുണ്ട് വലിച്ചു പറിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ബുക്ക് ചെയ്ത കാറില്‍ പുരുഷ യാത്രക്കാരനുമായി വന്ന കുമ്പളം താനത്തില്‍ ഹൗസില്‍ ഷെഫീക്കിനെ (37) ഈ മാസം 20നായിരുന്നു സ്ത്രീകള്‍ റോഡിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഷെഫീക്ക് തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. സാധാരണ ജോലിക്ക് പോകുമ്പോള്‍ ഞാന്‍ ജീന്‍സാണ് ധരിക്കാറുള്ളത്. അന്ന് ആ നശിച്ച ദിവസം എന്റെ ഗ്രഹപ്പിഴയ്ക്ക് മുണ്ട് ധരിക്കാന്‍ തോന്നി. ഇന്നിപ്പോള്‍ ആ…

Read More