ആളുകളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഭാര്യയോട് നഗ്നയായി വീഡിയോ കോള്‍ ചെയ്യാനാവശ്യപ്പെട്ട് മര്‍ദ്ദനം ! ഭര്‍ത്താവിനെതിരേ കേസ്

നഗ്നയായി വീഡിയോ കോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരേ കേസെടുത്തു. പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20കാരിയായ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. നഗ്‌നയായി വീഡിയോകോള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നുമാണ് പരാതി. ആളുകളില്‍നിന്ന് പണം വാങ്ങിയ ശേഷം തന്നെ ഭീഷണിപ്പെടുത്തി വിവസ്ത്രയായി നിന്ന് വീഡിയോകോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചതായും ഭാര്യ പോലീസിനോട് പറഞ്ഞു. ഗാര്‍ഹിക പീഡനത്തിന് യുവാവിനെതിരെ കേസെടുത്ത് നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ബസില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്കു നേരെ അതിക്രമം ! 25കാരനെ ഓടിച്ചിട്ടു പിടിച്ച് ആളുകള്‍

കെഎസ്ആര്‍ടിസി ബസില്‍ വച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിയ്ക്കു നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച അനന്തു പെണ്‍കുട്ടിയുടെ തലയില്‍ തുപ്പുകയും ചെയ്തു. യുവാവിന്റെ ഉപദ്രവം സഹിക്കവയ്യാതെ പെണ്‍കുട്ടി ബഹളം വച്ചു. ഇതോടെ അനന്തു ബസില്‍ നിന്നു ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും പോലീസും പിന്നാലെ ഓടി ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗപുരത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം. ബസില്‍ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടില്‍ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയല്‍ ഏലായിലേക്ക് അനന്തു ചാടിയതോടെ മുട്ടോളം ചേറില്‍ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാല്‍ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവര്‍ മുന്നറിയിപ്പു നല്‍കിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു. ഇയാള്‍ പതിവായി…

Read More

പൊതുനിരത്തില്‍ വിദേശവനിതയെ കടന്നു പിടിച്ചു ! വീഡിയോ വൈറലായതിനു പിന്നാലെ പ്രതി പിടിയില്‍…

വിദേശവനിതയെ പൊതുനിരത്തില്‍ വെച്ച് കടന്നു പിടിച്ച കേസിലെ പ്രതി പിടിയില്‍. രാജസ്ഥാനിലെ ബാരന്‍ സ്വദേശിയായ കുല്‍ദീപ് സിങ് സിസോദിയ(40)യെയാണ് ബിക്കാനേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ബിക്കാനേറിലെ നോഖാ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ ജയ്പൂര്‍ പോലീസിന് കൈമാറുമെന്നും ബിക്കാനേര്‍ എസ്.പി. തേജസ്വിനി ഗൗതം അറിയിച്ചു. കഴിഞ്ഞദിവസം ജയ്പുരില്‍വെച്ചാണ് വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. നടന്നുപോവുകയായിരുന്ന യുവതിയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ഒപ്പം നടന്ന് ശല്യപ്പെടുത്തുകയുമായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവരും അതിക്രമത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നുമായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം. സിന്ധി ക്യാമ്പിന് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍വെച്ചാണ് യുവതിക്ക് നേരേ അതിക്രമം നേരിട്ടതെന്നാണ് പോലീസ്…

Read More

‘ആ ഞരമ്പുരോഗി’ അസിസ്റ്റന്റ് പ്രൊഫസര്‍ ! റെയില്‍വേ ശുചിമുറിയില്‍ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും എഴുതിയ സംഭവത്തിലെ പ്രതി ഉടന്‍ കുടുങ്ങും…

റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ വീട്ടമ്മയുടെ പേരും ഫോണ്‍നമ്പരും അശ്ലീല സന്ദേശം സഹിതം രേഖപ്പെടുത്തിയ ആള്‍ ഉടന്‍ കുടുങ്ങും. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിനിയുടെ ഫോണ്‍നമ്പര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ എഴുതിവച്ചത് ഡിജിറ്റല്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ അജിത് കുമാര്‍ ആണെന്ന വിവരമാണ് പുറത്തുവരുന്നത്. കയ്യക്ഷരത്തില്‍ സംശയം തോന്നിയതു വച്ച് വീട്ടമ്മ സ്വന്തം നിലയ്ക്കാണ് അന്വേഷണം നടത്തിയത്. സ്വകാര്യലാബിലും തുടര്‍ന്ന് സംസ്ഥാന ഫൊറന്‍സിക് ലാബിലും നടത്തിയ പരിശോധനയില്‍ സംശയിച്ച ആള്‍ തന്നെയാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് വീട്ടമ്മ പറയുന്നതിങ്ങനെ…2018 മേയില്‍ ഒരു ദിവസം രാവിലെ മുതല്‍ തമിഴില്‍ അശ്ലീല ചുവയോടെയുള്ള ഫോണ്‍ കോളുകള്‍ മൊബൈലിലേക്കു വരാന്‍തുടങ്ങി. ഒരേ നമ്പറില്‍നിന്നുതന്നെയുള്ള പല കോളുകളായിരുന്നു അത്. ഉച്ചയോടെ വേറൊരു നമ്പറില്‍നിന്നുള്ള കോളും എത്തി. ഞാനാ ഫോണ്‍ എടുത്തു. കൊല്ലത്തുനിന്ന് ഇഖ്ബാല്‍ എന്ന വ്യക്തിയാണ് ഫോണ്‍ ചെയ്തത്. നിങ്ങളുടെ നമ്പര്‍ എറണാകുളം…

Read More

അശ്ലീല കമന്റ് സഹിതം പേരും നമ്പരും റെയില്‍വേ ശുചിമുറിയില്‍ ! അഞ്ചു വര്‍ഷത്തിനു ശേഷം പ്രതി ആരെന്നറിഞ്ഞപ്പോള്‍ വീട്ടമ്മ ഞെട്ടി…

തന്റെ പേരും ഫോണ്‍നമ്പറും അശ്ലീല കമന്റ് സഹിതം റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ എഴുതിവച്ച ആളെ അഞ്ചു വര്‍ഷത്തിനു ശേഷം കണ്ടെത്തി വീട്ടമ്മ. കേസില്‍ പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തു നേരത്തേ താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിക്കാരി. 2018 മേയ് നാലു മുതല്‍ അശ്ലീല സംഭാഷണവുമായി ഫോണ്‍ വിളികള്‍ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ചൊരാളാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ശുചിമുറിയില്‍ ഈ നമ്പര്‍ എഴുതി വച്ചിരിക്കുകയാണെന്നു പറഞ്ഞത്. നമ്പര്‍ എഴുതി വച്ചിട്ടുള്ളതിന്റെ ദൃശ്യം ഫോട്ടോയെടുത്ത് അയച്ചുകൊടുക്കുകയും ചെയ്തു. കയ്യക്ഷരത്തില്‍ പരിചയം തോന്നിയ പരാതിക്കാരിക്കു തന്റെ വീട് ഉള്‍പ്പെട്ട റസിഡന്റ്‌സ് അസോസിയേഷന്റെ മിനിറ്റ്‌സ് ബുക്കില്‍ ഈ കയ്യക്ഷരം കണ്ടതായി സംശയം തോന്നി. പിന്നീട് അസോസിയേഷനിലെ പല കത്തുകള്‍ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. രണ്ടു കയ്യക്ഷരവും സാമ്യമുണ്ടോയെന്നു പരിശോധിക്കാന്‍ ബെംഗളൂരുവിലെ…

Read More

പാതിരാത്രിയില്‍ വിളിച്ചിട്ട് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടാമെന്നു പറഞ്ഞു ! ലൂസിഫറില്‍ ഗോമതിയെ തേടിപ്പോയ പോലീസുകാരന്‍ യഥാര്‍ഥ ജീവിതത്തിലും അങ്ങനെതന്നെ…

ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമാണ് ശ്രീരഞ്ജനി സുന്ദരം. സ്വന്തം യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളാണ് താരം പങ്കിട്ടിട്ടുള്ളത്. ഭര്‍ത്താവ് അമിത് ഒരു സിനിമാനടനാണ്. നിരവധി നടന്മാരെ അഭിമുഖം നടത്തിയിട്ടുള്ള ശ്രീരഞ്ജനി നടന്‍ ജോണ്‍ വിജയ് ഒരു മോശം സ്വഭാവക്കാരന്‍ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫെര്‍ ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് ജോണ്‍ വിജയ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന ചില പെണ്‍കുട്ടികള്‍ക്ക് താന്‍ വ്യക്തിപരമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് താന്‍ നേരിട്ട അനുഭവം വിവരിച്ച് കൊണ്ട് ശ്രീരഞ്ജനി പറഞ്ഞു. ഒരിക്കല്‍ ജോണ്‍ വിജയ് യുമായി ശ്രീരഞ്ജിനി അഭിമുഖം നടത്തിയിരുന്നു. അത് കഴിഞ്ഞു ഒരു മാസത്തിന് ശേഷം അര്‍ദ്ധരാത്രിയില്‍ നടന്‍ ശ്രീരഞ്ജനിയെ ഫോണില്‍ വിളിച്ചു. അഭിമുഖം സംപ്രേഷണം ചെയ്തതിനെ കുറിച്ച് അദ്ദേഹത്തെ അറിയിക്കാത്തതില്‍ അസ്വസ്ഥനാണെന്ന് പറഞ്ഞു. ഈ സമയം…

Read More

അത്തരം കമന്റുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു ! ഇവര്‍ക്കൊന്നും ഒരു അടി പോരാ എന്ന് അനുമോള്‍…

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുമോള്‍ മലയാളികളുടെ മനസ്സില്‍ കയറിപ്പറ്റിയത്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സറ്റാര്‍ എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നില്‍ എത്താറുള്ളത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിന് ഉപരി നര്‍ത്തകി കൂടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അനുമോള്‍. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സമൂഹത്തില്‍ ജീവിക്കുമ്പോഴുള്ള പേടികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അനുമോള്‍. കോഴിക്കോട് മാളില്‍ യുവനടിമാരെ കയറിപ്പിടിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അനു. മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്ന് അനുമോള്‍ പറയുന്നു. സ്ത്രീകള്‍ എന്നുപറഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണയുള്ള…

Read More

ചേച്ചിയുടെ ബംബര്‍ കൊള്ളാം എന്ന് കമന്റിട്ട് ഞരമ്പന്‍ ! അവന്റെ ഫ്യൂസ് ഊരുന്ന മറുപടിയുമായി നടി മിഷേല്‍…

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയാണ് മിഷേല്‍ ആന്‍ ഡാനിയേല്‍. ഈ സിനിമയില്‍ മീഷേല്‍ എന്ന പേരില്‍ തന്നെയായിരുന്നു താരത്തിന്റെ കഥാപാത്രം. പിന്നീട് ഒമര്‍ ലുലുവിന്റെ ധമാക്ക എന്ന ചിത്രത്തില്‍ ഗ്ലാമര്‍ ലുക്കില്‍ എത്തി മീഷേല്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകള്‍ ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മോഡേണ്‍ വേഷത്തിലും നാടന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും താരം ഫോട്ടോഷൂട്ടുകളില്‍ എത്താറുണ്ട്. അടുത്തിടെ താരത്തിന്റെ പട്ടുപാവാട ആണിഞ്ഞെത്തിയ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്. ഇന്‍സ്റ്റയില്‍ മിച്ചു എന്നാണ് ആരാധകര്‍ ഉള്‍പ്പെടെ മിഷേലിനെ വിളിക്കുന്നത്. താരം പങ്കുവെക്കുന്ന പുത്തന്‍ ചിത്രങ്ങളൊക്കെ നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഏറ്റവും പുത്തന്‍ ചിത്രങ്ങള്‍ പുറത്തു വന്നതോടെ താരം ഹോട്ട് സെന്‍സേഷന്‍ ആയിരിക്കുകയാണ്. വിദേശ മോഡലുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വസ്ത്രങ്ങള്‍ മീഷേല്‍…

Read More

ശ്രീജിത്ത് രവിക്ക് സൈക്കോ തെറാപ്പി നല്‍കുന്നുണ്ട് ! വക്കീല്‍ കോടതിയില്‍ പറഞ്ഞതിങ്ങനെ…

കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് സൈക്കോതെറാപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയെ അറിയിച്ചു. നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനിടെയാണ് വക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതി മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയില്‍ തൃശൂര്‍ സിജെഎം കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇന്നു രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയില്‍ പോലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍പാര്‍ക്കില്‍ വച്ച് ജൂലൈ നാലിന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസ്സുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നടന്റെ നഗ്‌നതാപ്രദര്‍ശനം. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ…

Read More

പുലര്‍ച്ചെ തന്നെ മൂവാറ്റുപുഴയില്‍ നിന്ന് കൊച്ചിയിലെത്തി സ്ത്രീകളെ ഉപദ്രവിക്കും ! 50 പേരടങ്ങുന്ന അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഞരമ്പുരോഗി പിടിയില്‍…

രാവിലെ നടക്കാനിറങ്ങിയ സ്ത്രീകളെ പനമ്പിള്ളി നഗറില്‍ വച്ച് ഉപദ്രവിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യന്‍ (31) കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് പോലീസ്. ഇയാള്‍ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീലപേരില്‍ 50ലേറെ പേരടങ്ങുന്ന അശ്ലീല ഗ്രൂപ്പ് തുടങ്ങിയതായും പോലീസ് പറയുന്നു. ദിവസവും പുലര്‍ച്ചെ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നതെന്നും പോലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. സ്‌കൂട്ടറിനു നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ ഇയാളെ പിടികൂടാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. പോലീസ് അന്വേഷണം നടക്കുമ്പോഴും ഇയാള്‍ പതിവു പരിപാടികള്‍ തുടര്‍ന്നു. കടവന്ത്ര, പനമ്പിള്ളി നഗര്‍ മേഖലകളില്‍ കറങ്ങിനടന്നു സ്ത്രീകളെ നിരന്തരം…

Read More