നടിയെ ആക്രമിച്ച കേസ്: അന്തിമവാദം മേയ് 21ന്; വിധി പറയുന്ന തീയതി പിന്നീട്

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ അന്തിമവാദം മേയ് 21നു നടക്കും. തുടർന്ന് വിധി പറയുന്ന തീയതി നിശ്ചയിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഒന്നാംപ്രതി പള്‍സര്‍ സുനി ഹാജരായിരുന്നു. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദങ്ങള്‍ കേട്ട കോടതി തുടര്‍നടപടികള്‍ക്കായി മേയ് 21 ലേക്ക് മാറ്റുകയായിരുന്നു. 2018ല്‍ തുടങ്ങിയതാണു കേസിന്‍റെ വിചാരണ. പ്രതിഭാഗം വാദം പൂര്‍ത്തിയായെങ്കിലും പ്രോസിക്യൂഷന്‍ കൂടുതല്‍ വാദത്തിനായി ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം മേയ് 21ന് പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. വിചാരണ പൂര്‍ത്തിയാക്കുന്നതിന് സുപ്രീംകോടതി പലതവണ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ സമയക്രമം പാലിക്കാന്‍ വിചാരണക്കോടതിക്കു കഴിഞ്ഞില്ല.

Read More

മുന്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ.എം. ഏബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെ.എം. ഏബ്രഹാം 2015 ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറിയായിരുന്നപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ബാബു വിധി പറഞ്ഞത്. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളില്‍ തുടരുകയാണ് കെ.എം. എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെ.എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെ.എം. എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. ഐഎഎസുകാര്‍ സമരത്തിലേക്ക്…

Read More

കൊച്ചിയില്‍ കോടതിവളപ്പില്‍ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി: പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്ക്; എഎസ്‌ഐയുടെ തലയില്‍ അഞ്ച് സ്റ്റിച്ച്

കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകരും എസ്എഫഐ പ്രവർത്തകരും തമ്മില്‍ അര്‍ധരാത്രി ഏറ്റുമുട്ടി. 12 വിദ്യാര്‍ഥികള്‍ക്കും എട്ട് അഭിഭാഷകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. ഇതില്‍ പരിക്കേറ്റ എഎസ്‌ഐ നൗഷാദിന്‍റെ തലയില്‍ അഞ്ച് സ്റ്റിച്ചുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് മൊഴിയെടുക്കുകയാണ്. ബിയര്‍ ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് അഭിഭാഷകര്‍ ആക്രമിച്ചെന്നാണ് എസ്എഫഐയുടെ ആരോപണം. എന്നാല്‍ പ്രശ്‌നം ഉണ്ടാക്കിയത് വിദ്യാര്‍ഥികളാണെന്ന് അഭിഭാഷകര്‍ പറയുന്നു. ബാര്‍ കൗണ്‍സില്‍ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ എസ്എഫഐ പ്രവർത്തകരും തമ്മില്‍ ഇന്നു പുലര്‍ച്ചെ 12.30 ഓടെയാണ് സംഘര്‍ഷം ഉണ്ടായത്. അഭിഭാഷകരുടെ വൈദ്യ പരിശോധന നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. ബാര്‍ അസോസിയേഷന്‍ പരിപാടിക്കിടെ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രശ്‌നം ഉണ്ടാക്കിയെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. അഭിഭാഷകര്‍ മദ്യപിച്ചിരുന്നില്ലെന്നും അഭിഭാഷകര്‍ പറയുന്നു. അതേസമയം, കോളജ് ഫെസ്റ്റിന്‍റെ ഒരുക്കങ്ങള്‍…

Read More

സർക്കാർ ആനുകൂല്യം കിട്ടാൻ പുരുഷന്മാർ പെൺവേഷം കെട്ടി! അടിച്ച് മാറ്റി‍യത് ലക്ഷങ്ങൾ

ബംഗളൂരു: സ്ത്രീകളുടെ വേഷംകെട്ടിയ പുരുഷന്മാർ സർക്കാർ പദ്ധതിയിൽനിന്നു ലക്ഷങ്ങൾ അടിച്ചുമാറ്റി. മൂന്നു ലക്ഷത്തിലേറെ രൂപയാണ് സംഘം തട്ടിയെടുത്തത്. യാദ്ഗീർ ജില്ലയിലെ മൽഹർ ഗ്രാമത്തിൽ നടന്ന സംഭവം കർണാടകയിൽ വലിയ വിവാദമായി. പുരുഷന്മാർ സാരിയുടുത്ത്, തലമറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തെടുത്ത ചിത്രങ്ങൾ അറ്റൻഡൻസ് ലോഗിംഗ് സിസ്റ്റമായ നാഷണൽ മൊബൈൽ മോണിറ്ററിംഗ് സർവീസിൽ അപ്‌ലോഡു ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. തുടർന്ന് വിവിധ സർക്കാർ പദ്ധതികളിൽനിന്നു സ്ത്രീകളുടെ ആനുകൂല്യം ഇവർ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് പഞ്ചായത്ത് അധികാരികളുടെ വാദം. പണം തടസമില്ലാതെ അർഹതപ്പെട്ടവർക്കു ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ തട്ടിപ്പു നടന്നിട്ടുണ്ടോയെന്ന് പരിശോധന നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.

Read More

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ വിശദമായി ചോദ്യം ചെയ്യാൻ എൻഐഎ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണ(64) യെ വിശദമായി ചോദ്യം ചെയ്യാൻ എൻഐഎ. അമേരിക്കയിൽനിന്ന് ഇന്നലെ ഇന്ത്യയിലെത്തിച്ച റാണയെ ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് ക സ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. കോടതി 18 ദിവസത്തേക്ക് അനുവദിക്കുകയുംചെയ്തു. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിംഗ് ആണ് വാദം കേട്ടത്. കേസിൽ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് കോടതിയിൽ എൻ‌ഐ‌എ വാദിച്ചിരുന്നു. ഹെഡ്‌ലിയുടെ മൊഴി അടക്കമുള്ള…

Read More

തീ പടർത്തി അമേരിക്കയുടെ പകരച്ചുങ്കം; പൊന്ന് പറക്കുന്നു, ഇന്നു പവന് കൂടിയത് 1,480 രൂപ; യുഎസ് ഓഹരി വിപണി വീണ്ടും താഴേക്ക്

കൊച്ചി: ലോകത്തെ പ്രധാന സാന്പത്തികശക്തികളായ അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം മുറുകുന്നതിനിടെ സ്വര്‍ണവില പിടിവിട്ടു കുതിക്കുന്നു. ഇന്നു ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയും വര്‍ധിച്ചു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയും കൂടിയതിനു പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ മുക്കാല്‍ ലക്ഷം രൂപയില്‍ അധികം കൊടുക്കണം. സീസണ്‍ കാലമായതിനാല്‍ സ്വര്‍ണം വാങ്ങുന്നവരും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്. വ്യാപാരയുദ്ധത്തോടൊപ്പം ചൈനയുടെ പക്കല്‍ ഉള്ള 760 ബില്യണ്‍ ഡോളര്‍ ട്രഷറി ബോണ്ടുകള്‍ വിറ്റഴിക്കുമെന്ന ഭീഷണി സ്വര്‍ണവില കുതിക്കുന്നതിന് പ്രധാന കാരണമായി. ജപ്പാന്‍ കഴിഞ്ഞാല്‍ യുഎസ് ട്രഷറി ബോണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത്…

Read More

ഡോക്ടർ വിവാഹത്തിൽനിന്ന് പിന്മാറി: നിയമവിദ്യാർഥിനി ജീവനൊടുക്കി

ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ നിയമ വിദ്യാർഥിനി ജീവനൊടുക്കി. ഡാനിഷ് ആര (23) ആണ് മരിച്ചത്. പ്രണയപരാജയമാണു മരണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഡോക്ടറുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇയാളുടെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചതിനെത്തുടർന്ന് യുവതി വിഷാദത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണ ഇനി തിഹാർ ജയിലിൽ

മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഉച്ചയ്ക്ക് അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. അമേരിക്ക ഇന്ത്യക്കു കൈമാറിയ റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഉച്ചയോടെ ഡൽഹി പാലം വ്യോമത്താവളത്തിൽ എത്തി. റാണയെ തിഹാർ ജയിലിൽ പാർപ്പിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഭീകരബന്ധക്കേസിൽ 2009 ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലോസാഞ്ചലസ് ജയിലിലായിരുന്നു. റാണയെ ഡൽഹിയിൽ എത്തിക്കുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ഡൽഹിയിലേക്ക് മാറ്റുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിന്‍റെ ഭാഗമായി റാണയെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഓൺലൈനായി ഹാജരാക്കും. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയാണ്.…

Read More

സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയുന്നതായി റിപ്പോർട്ട്: മൂന്നു മാസത്തിനിടെ 71,648 കേസ്

കൊച്ചി: സംസ്ഥാനത്ത് മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 71,648 കുറ്റകൃത്യങ്ങള്‍. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ 2025 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെയുളള കണക്കാണിത്. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്താൽ കുറ്റകൃത്യങ്ങൾ കുറയുകയാണെന്നാണു സൂചന. 2024 ല്‍ ആകെ 5,04,157 കേസുകളും 2023 ല്‍ 5,84,373 കേസുകളും 2022 ല്‍ 4,54,836 കേസുകളുമാണു റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ 18 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ സംബന്ധിച്ച് 2,478 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 2024 ല്‍ 14,356, 2023 ല്‍ 15,502, 2022 ല്‍ 14,891, 2021 ല്‍ 13,689 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍. പെണ്‍കുട്ടികള്‍ക്ക് നേരേ മൂന്നു മാസത്തിനിടയില്‍ 894 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ 4,562, 2023ല്‍ 4,525, 2022 ല്‍ 4,507, 2021 ല്‍…

Read More

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ; പവന് 2,160 രൂപയുടെ വര്‍ധന; ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന വര്‍ധന

കൊച്ചി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,560 രൂപയും, പവന് 68,480 രൂപയുമായി. ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്നത്തേത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3126 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. അന്താരാഷ്ട്ര സ്വര്‍ണ വില 100 ഡോളറിന് മുകളില്‍ കയറുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ആഭ്യന്തര വിലയിലും റിക്കാര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ നിലവില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ലോകമെമ്പാടും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. പകരച്ചുങ്കം വർധന ഇന്നലെ ട്രംപ് മൂന്ന് മാസത്തേക്ക് മരവിപ്പിച്ചതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ സ്വർണക്കുതിപ്പ്. അന്താരാഷ്ട്ര…

Read More