15 ലക്ഷം വായ്പയെടുത്ത് പഠിപ്പിച്ചു; സർക്കാർ ജോലി കിട്ടിയപ്പോൾ ഭാര്യ ഉപേക്ഷിച്ചെന്നു യുവാവ്! പരാതിയിൽ യുവാവ് ചൂണ്ടിക്കാട്ടുന്നതിങ്ങനെ

കോട്ട (രാജസ്ഥാൻ): വീടു പണയപ്പെടുത്തി പതിനഞ്ചുലക്ഷം വായ്പയെടുത്തു പഠിച്ച ഭാര്യ കേന്ദ്രസർക്കാർ ജോലി ലഭിച്ചതോടെ തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവാവ്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. റെയില്‍വേയില്‍ ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ യുവതി തന്നെ ഉപേക്ഷിക്കുക ആയിരുന്നുവെന്ന് ഭര്‍ത്താവ് മനീഷ് മീണ നല്‍കിയ പരാതിയില്‍ പറയുന്നു. റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയാണ് സ്വപ്ന ജയിച്ചതെന്ന് ചൂണ്ടിക്കാട്ടി കോട്ട ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ ഓഫിസർക്കു നല്‍കിയ പരാതിയിലാണ് മനീഷ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്‌നയ്ക്കുവേണ്ടി പരീക്ഷയെഴുതിയത് മറ്റൊരാളെന്നും പരാതിയിലുണ്ട്. പരാതിയെത്തുടർന്ന് സ്വപ്‌നയെ സസ്‌പെൻഡ് ചെയ്‌തതായും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. സവായ് മധോപുർ സ്വദേശിയായ സ്വപ്‌ന കോട്ടയിലെ ഡിആർഎം ഓഫിസിന്‍റെ കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്. റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് 2019 ലെ ഗ്രൂപ്പ് ഡി തസ്‌തികയിലേക്ക് നടത്തിയ പരീക്ഷയിലാണ് സ്വപ്‌ന ജയിച്ചത്. നിയമനം ലഭിച്ചതിന്…

Read More

ബംഗളൂരുവിൽ മോഷണപരന്പര: 15 ദിവസത്തിനിടെ 20 വീടുകളിൽ കവർച്ച; അന്വേഷണം ആരംഭിച്ച് പോലീസ്

ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ ഇരുപതു വീടുകളിലാണു മോഷണം നടന്നത്. ലക്ഷക്കണക്കിനു രൂപയും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയവയിൽ ഉൾപ്പെടുന്നു. നാലംഗസംഘമാണു മിക്ക വീടുകളിലും എത്തിയത്. പകൽസമയം ബൈക്കിലെത്തി കൊള്ളയടിക്കേണ്ട വീടുകൾ കണ്ടെത്തും. പൂട്ടിക്കിടക്കുന്ന വീടുകളാണ് സംഘം ശ്രദ്ധിക്കുന്നത്. വീടിന്‍റെ പരിസരവും ആളുകളുടെ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കും. തുടർന്ന് മടങ്ങിപ്പോയി പുലർച്ചെ ഒന്നിനുശേഷം സംഘം മുഖംമൂടിയണിഞ്ഞ് കാറിലെത്തിയാണ് മോഷണം നടത്തുന്നത്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആവലഹള്ളി പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Read More

കൂറുമാറിയവർ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി; പ്രസ്താവന പത്തനംതിട്ടയിലെ സിപിഎം നിലപാടിനു വിരുദ്ധം

പത്തനംതിട്ട: കൂത്താട്ടുകുളം നഗരസഭയിൽ കൂറുമാറിയ സിപിഎം അംഗത്തെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പത്തനംതിട്ടയിലെ സിപിഎം നിലപാടിനു വിരുദ്ധം. പത്തനംതിട്ട ജില്ലയിലെ ഒട്ടനവധി തദ്ദേശസ്ഥാപനങ്ങളിൽ ഭരണം പിടിക്കാൻ കൂറുമാറ്റത്തെ പ്രോത്സാഹിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. കൂറുമാറിയവരിൽ പലരും കൂറുമാറ്റ നിരോധന നിയമത്തിൽ പെട്ട് അയോഗ്യരാകുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം കോയിപ്രം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫിനുണ്ടായിരുന്ന ഭരണം അട്ടിമറിച്ചത് മറുചേരിയിൽ നിന്നുള്ളവരെ സ്വീകരിച്ച് എൽഡിഎഫ് പിന്തുണ നൽകിയതിലൂടെയാണ്. കോയിപ്രത്ത് കോൺഗ്രസ് നേതാവായിരുന്ന ഉണ്ണി പ്ലാച്ചേരിയെ മറുകണ്ടം ചാടിച്ച് എൽഡിഎഫ് പിന്തുണയിൽ വൈസ് പ്രസിഡന്‍റാക്കി. ഇതേ ബ്ലോക്ക് പഞ്ചായത്തിൽ ഒരു കേരള കോൺഗ്രസ് അംഗത്തെയും മറുചേരിയിൽ എത്തിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണം അട്ടിമറിക്കാൻ കോൺഗ്രസ് വനിതാ അംഗത്തെ മറുകണ്ടം ചാടിച്ചു. അവിശ്വാസത്തിലൂടെ യുഡിഎഫിനെ അട്ടിമറിച്ച് കൂറുമാറിയെത്തിയ അംഗത്തെ പ്രസിഡന്‍റാക്കിയെങ്കിലും…

Read More

അപകടകരമായ റീൽസ് ചിത്രീകരണം: വരനും സംഘത്തിനുമെതിരേ കേസ് ; കാറുകൾ കസ്റ്റഡിയിൽ എടുത്തു

നാദാപുരം: വിവാഹ യാത്രയ്ക്കിടയിൽ കാറിൽ സഞ്ചരിച്ച് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വരന്‍റെയും കാറിൽ സഞ്ചരിച്ച യുവാക്കൾക്കെതിരേയും വളയം പോലീസ് കേസെടുത്തു.കല്ലാച്ചി സ്വദേശി അർഷാദിനെതിരേയാണ് കേസെടുത്തത്. വിവാഹഘോഷ യാത്രയിൽ പങ്കെടുത്ത രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. KL 38 K 5666 ഫോർച്ചൂണർ കാറുംKL 18 AC0026 ഇന്നോവയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വളയം പുളിയാവ് റോഡിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അശ്രദ്ധയോടെയും മനുഷ്യജീവനു ഭീഷണി ഉയർത്തുന്ന വിധത്തിൽ കാർ ഓടിച്ചതായും റോഡിൽ പടക്കം പൊട്ടിച്ച് വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതായുമാണ് കേസ്. കല്ലാച്ചി ഇയ്യങ്കോടുനിന്ന് വളയം പുളിയാവിലേക്ക് പുറപ്പെട്ട വിവാഹ സംഘം വഴി നീളെ കാറുകളിലെ ഇരുവശത്തുമുള്ള വാതിലുകൾ തുറന്ന് അതിൽ ഇരുന്ന് യാത്ര ചെയ്തും ഇടക്ക് കാറിൽ നിന്നിറങ്ങി നടുറോഡിൽ പടക്കങ്ങൾ കൂട്ടമായിട്ട് പൊട്ടിച്ചും പൂത്തിരി കത്തിച്ച്…

Read More

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്യും

കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്ത ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. ആത്മഹത്യാപ്രേരണക്കുറ്റമാണ് ഐ.സി. ബാലകൃഷ്ണനെതിരേ ചുമത്തിയിരിക്കുന്നത്. ഇന്നു രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഐസി ബാലകൃഷ്ണന്‍ വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനു ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണു നീക്കം. ഡിവൈഎസ്പി ഓഫീസില്‍ വച്ചാകും ചോദ്യം ചെയ്യല്‍. അതിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കടക്കും. എംഎല്‍എക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കേസിലെ മറ്റ് പ്രതികളായ ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍റെയും കെ.കെ. ഗോപിനാഥിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയയശേഷം വിട്ടയച്ചിരുന്നു. ഇവര്‍ രണ്ടുപേരും ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൂന്നു ദിവസമാണ് ഇവരെ ചോദ്യം ചെയ്തത്. ഗോപിനാഥന്‍റെ വീട്ടില്‍ പരിശോധന ഉള്‍പ്പടെ നടത്തി.

Read More

ബേസ്‌മെന്‍റിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ശരീരം: മുംബൈയിൽ അടച്ചിട്ട മാളിൽ യുവതിയുടെ മൃതദേഹം

മുംബൈ: അടച്ചിട്ട മാളിന്‍റെ ബേസ്മെന്‍റിൽ മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തി. മുംബൈയിലെ ഭാണ്ഡൂപ്പിലുള്ള ഡ്രീം മാളിൽ മനീഷ ഗെയ്‌ക്‌വാദ് എന്ന യുവതിയെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ബേസ്‌മെന്‍റിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നു പോലീസ് പറഞ്ഞു. 2021ൽ കോവിഡ് കാലത്ത് 11 പേർ മരിച്ച തീപിടിത്തത്തെ തുടർന്ന് മാൾ അടച്ചിട്ടിരിക്കുകയായിരുന്നു.

Read More

ഡിജിറ്റൽ അറസ്റ്റിലെന്നു പറഞ്ഞ് ഐടി ജീവനക്കാരനിൽ നിന്ന് 11 കോടി തട്ടി; 3 പേർ പിടിയിൽ: 3.75 കോടി രൂപ തിരിച്ചുപിടിച്ചു

ബംഗളൂരു: ഐടി ജീവനക്കാരനെ ഒരു മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 11 കോടി രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. രണ്ടു ഗുജറാത്ത് സ്വദേശികളും ഒരു ഡൽഹി സ്വദേശിയുമാണു പിടിയിലായത്. ബംഗളൂരു സ്വദേശി കെ.എസ്. വിജയ്കുമാർ നൽകിയ പരാതിയിലാണു നടപടി. തട്ടിയെടുത്ത തുകയിൽ 3.75 കോടി രൂപ തിരിച്ചുപിടിച്ചു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ‌ു പ്രതികൾ പിടിയിലായത്. മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണു പ്രതികൾ വിജയ്കുമാറിനെ ബന്ധപ്പെട്ടത്. വിജയ്കുമാറിന്‍റെ രേഖകൾ ഉപയോഗിച്ച് ആറു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് നടന്നതിനു കേസ് രജിസ്റ്റർ ചെയ്തതായും മുംബൈയിലേക്കു വരാനും ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോൾ ഡിജിറ്റലായി അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച് വെർച്വലായി ചോദ്യം ചെയ്ത് സുപ്രീംകോടതിയെന്ന പേരിൽ വ്യാജ കോടതി സജ്ജീകരിച്ച് വിചാരണ ചെയ്തു. ഇതിനിടെ പലതവണ പണം നൽകി. ഒരു മാസത്തിനുശേഷം കേസിനെക്കുറിച്ച് സംസാരിക്കാൻ വിജയ്കുമാർ ബംഗളൂരു…

Read More

ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, ലാഭം കൊയ്യുന്നത് മറ്റുള്ളവരും: കേന്ദ്രത്തിന്‍റെ സാന്പത്തികനയങ്ങൾക്കെതിരേ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്പോൾ അതിന്‍റെ ലാഭം കൊയ്യുന്നത് മറ്റുചിലരാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്‍റെ സാന്പത്തിക പരിഷ്കരണത്തിന്‍റെ ഫലമായി സന്പദ്‌വ്യവസ്ഥയിൽ ഉത്പാദനമേഖലയുടെ പങ്ക് 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും രാഹുൽ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ വർധിച്ചു. കാർഷികമേഖലയിലെ തെറ്റായ നയങ്ങൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. അവർക്ക് ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. ജിഎസ്ടി, ആദായ നികുതി തുടങ്ങിയവ ദരിദ്രരുടെയും ഇടത്തരം ജീവനക്കാരുടെയും ജീവിതം ദുഷ്കരമാക്കി. എന്നാൽ കോർപറേറ്റുകളുടെ വായ്പ സർക്കാർ എഴുതി ത്തള്ളുന്നതായും സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി. കുതിച്ചുയരുന്ന പണപ്പെരുപ്പം വായ്പയെടുക്കാൻ സാധാരണക്കാരെ നിർബന്ധിതരാക്കുന്നു. സാന്പത്തിക അസമത്വമല്ല എല്ലാവർക്കും ഒരേതരത്തിൽ സാന്പത്തിക പുരോഗതി ഉണ്ടാകുന്പോഴാണ് യഥാർഥ വികസനം ഉണ്ടാകുന്നത്. വ്യവസായങ്ങൾക്ക് രാജ്യത്ത് ന്യായമായ അന്തരീക്ഷമുണ്ടാകണം. ന്യായമായ നികുതിസന്പ്രദായം ഉണ്ടാക്കിയെടുക്കണം. തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കണം. എങ്കിൽ മാത്രമേ…

Read More

സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല: പൊതുമേഖലാ, കോര്‍പറേഷന്‍ ജീവനക്കാരും സത്യവാങ്മൂലം നല്‍കണം

കോഴിക്കോട്: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം ഇനി പൊതുമേഖലാ, കോര്‍പറേഷന്‍, സ്വയംഭരണാവകാശ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും നല്‍കണം. സംസ്ഥാനത്തു സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണു നടപടി. ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ 2021ലെ ശിപാര്‍ശ പരിഗണിച്ച്, വിവാഹിതരാകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം മേലധിക്കാരികള്‍ക്കു നല്‍കണമെന്നു സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഡൗറി പ്രൊഹിബിഷന്‍ ഓഫീസറുടെ ശിപാര്‍ശ സംസ്ഥാനമൊട്ടാകെ ബാധകമാണെന്നു ചൂണ്ടിക്കാട്ടിയാണു മറ്റു വിഭാഗം ജീവനക്കാര്‍ക്കും സ്ത്രീധന നിരോധന നിയമം ബാധകമാക്കിയത്. വിവാഹിതരാകുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അച്ഛന്‍/ അമ്മ, ജീവിതപങ്കാളി, ജീവിത പങ്കാളിയുടെ അച്ഛന്‍/അമ്മ എന്നിവര്‍ ഒപ്പിട്ട സത്യവാങ്മൂലമാണു മേലധികാരികള്‍ക്കു നല്‍കേണ്ടത്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും വാങ്ങുന്നതിനും കൊടുക്കുന്നതിനും പ്രേരിപ്പിക്കുന്നതും ജാമ്യം ലഭിക്കാത്തതും തടവ്, പിഴ ശിക്ഷകള്‍ ലഭിക്കാവുന്നതുമായ…

Read More

അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ല, പാർട്ടി പറഞ്ഞാൽ മത്സരിക്കും; കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ലെന്ന് കെ. സുധാകരൻ. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാം. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആഗ്രഹമില്ലെന്നും കെ. സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചു. തന്‍റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ചു മാറണമെന്നില്ല. പാർട്ടിയിൽ നേതൃ മാറ്റ ചർച്ചയില്ലെന്നും യുക്തിസഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ. സുധാകരൻ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കും. ചോദ്യംചെയ്യലിന് വിളിപ്പിച്ചാല്‍ അതിന് പിന്നില്‍ രാഷ്ട്രീയമെന്ന് പറയേണ്ടിവരും. ബുധനാഴ്ച എന്‍.എം. വിജയന്‍റെ വീട് സന്ദര്‍ശിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തന്‍റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് എൻ.എം. വിജയൻ നേരത്തെ രണ്ടുതവണ സുധാകരന് കത്തയച്ചിരുന്നു. ഇതുമായി…

Read More