ആസിഡ് ഒഴിച്ചു കൊല്ലും, പെട്രോൾ ഒഴിച്ച് കത്തിക്കും; പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം പതാക്ക് വീട്ടിൽ ജോമോൻ കുര്യനാണ് (24) പെരുനാട് പോലീസിന്‍റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാളുകളായി ഇയാൾ പതിനേഴുകാരിയെ പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പെരുനാട് പോലീസ് മൊഴി രേഖപ്പെടുത്തി ബുധനാഴ്ച്ച കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ മൈലപ്ര പള്ളിപ്പടിയിലെ വെയ്റ്റിംഗ് ഷെഡിൽ ബസ് കാത്തുനിന്നപ്പോൾ ബൈക്കിലെത്തിയ ജോമോൻ പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിച്ചു. മറ്റൊരു ദിവസം വീട്ടിലെത്തി ശല്യം ചെയ്യുകയും ചെയ്തു. പിന്നീട് നിരന്തരം ഇയാൾ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും ആസിഡ് ഒഴിച്ച് കൊല്ലുമെന്നും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ് തു. തുടർന്ന് ചൊവ്വാഴ്ച പെൺകുട്ടി റാന്നിയിൽ പോയിതിരിച്ചുവരവേ അറയ്ക്കമണ്ണിൽ വച്ച് പിന്തുടർന്ന് ശല്യം ചെയ്തതായും…

Read More

പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന ജയരാജന്മാരുടെ വ്യാജ സന്തതികൾ; സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ല; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികളെന്ന് ചെറിയാൻ ഫിലിപ്പ്. പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്ന് അദ്ദേഹം പറഞ്ഞു. 2015 മേയ് 15 ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്‍റെ മുഖവാക്യം പിണറായി വിജയൻ എന്‍റെ ഹീറോ എന്നതാണ്. എട്ടേകാൽ ലക്ഷത്തിലധികം ഫോളേവേഴ്സ് ഉള്ള ഈ പേജിൽ നിന്നാണ് സിപിഎം നേതൃത്വത്തിനെതിരെ ഇപ്പോൾ കടുത്ത വിമശനം ഉയർന്നിട്ടുള്ളതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ: ചെറിയാൻ ഫിലിപ്പ്. പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ്. 2015 മേയ് 15 ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്‍റ…

Read More

തൃശൂരും പാലക്കാടും ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് മുഴക്കം; ആളുകൾ പരിഭ്രാന്തരായി വീടിനു പുറത്തേക്കോടി; നാശനഷ്ടങ്ങളില്ല

തൃശൂർ/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മിക്കയിടത്തും ഏതാനും സെക്കൻഡിലധികം ഭൂചലനം നീണ്ടുനിന്നു.തൃശൂർ ജില്ലയിൽ കുന്നംകുളം മേഖലയിലാണ് വ്യാപകമായ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, കക്കാട്, കേച്ചേരി, ചൊവ്വന്നൂർ, ഗുരുവായൂർ, എരുമപ്പെട്ടി, വെള്ളറക്കാട്, കൈപ്പറന്പ്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംകോട്, കടങ്ങോട് എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം മേഖലയിൽ മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ഭൂമികുലുക്കം ഉണ്ടായത്. പലരും പരിഭ്രാന്തനായി വീടിന് പുറത്തേക്ക് ഓടിയ സംഭവം പോലും ഉണ്ടായി. തുടർച്ചലനം ഉണ്ടാകുമോ എന്ന് സംശയത്തിലായിരുന്നു ജനങ്ങൾ. മേഖലയിലെ ചില വീടുകളിൽ പാത്രങ്ങൾ താഴെ വീഴുകയും വളർത്തു മൃഗങ്ങൾ ഉറക്കെ കരയുകയും ചെയ്തിട്ടുണ്ട്. വീടുകൾക്ക് കേടുപാടുകളോ മറ്റോ രാവിലെ റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്ടെന്ന് ഭൂമിക്കടിയിൽ നിന്ന് ഉയർന്ന മുഴക്കം ദൂരേക്ക് കുറഞ്ഞ കുറഞ്ഞു പോകുന്ന രീതിയിലായിരുന്നു. രണ്ടുവർഷം…

Read More

അരുൺബാബു യാത്രയായത് സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി

നെടുമങ്ങാട്: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി അരുൺബാബു യാത്രയായി. കുവൈറ്റിൽ ലേബർ ക്യാമ്പ് കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണമടഞ്ഞ ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺബാബു ഒരിക്കൽ കൂടി കുവൈറ്റിലേക്ക് പോയത് സ്വന്തമായി ഒരു വീട് നിർമ്മിക്കാനാണ്. കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലാണ് അരുൺബാബു ജോലി ചെയ്തിരുന്നത്. ഈ കമ്പനിയിയുടെ ലേബർ ക്യാമ്പ് കെട്ടിടത്തിൽ ഉണ്ടായ തീ പിടിത്തത്തിലാണ് അരുൺബാബു ഉൾപ്പെടെ യുള്ള നിരവധിപേർ വെന്തു മരിച്ചത്. കോവിഡ് കാലത്തിനു മുൻപ് ഇതേ കമ്പനിയിൽ ജോലി നോക്കിയിരുന്ന അരുൺബാബു വീണ്ടും ആറ് മാസം മുൻപാണ് കുവൈറ്റിലേക്ക് പോയത്. ഏറെ കട ബാധ്യത കൾ ഉണ്ടായിരുന്ന അരുൺ ബാബുവിനെ വീണ്ടും കുവൈറ്റിൽ എത്തിച്ചത് അവിടെ തന്നെ ജോലി ചെയ്യുകയായിരുന്ന അമ്മയുടെ അനുജത്തി ആണ്. ഉഴമലയ്ക്കൽ കുര്യാത്തിയിലെ സഹോദരന്‍റെ വീടിനു സമീപം താമസിച്ചു വരികയായിരുന്ന അരുൺബാബു ഇതിനു…

Read More

“സുരേഷ് ഗോപിയെ പരാജയപ്പെടുത്താൻ ബിജെപി സംസ്ഥാന ഘടകം ശ്രമിക്കുന്നു” എന്ന് ആക്രി നിരീക്ഷകൻ പറഞ്ഞ വിഡിയോ ഭജനസംഘത്തിലെ ആരെങ്കിലും ഒന്ന് ഷെയർ ചെയ്യൂ… ബ്ലീസ്; ശ്രീജിത്ത് പണിക്കർ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപി ജയിച്ചതിന്‍റെ ക്രെഡിറ്റിനെ ചൊല്ലി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള ശീതയുദ്ധം ശമനം വരാതെ തുടരുന്നു. ബിജെപി നേതാക്കളെ ഭജന സംഘം എന്ന് വിളിച്ചാണ് ഇത്തവണ പണിക്കർ പരിഹസിച്ചത്. ഇത്രയും ദിവസം ആയല്ലോ. ഇനിയെങ്കിലും ‘സുരേഷ് ഗോപിയെ പരാജയപ്പെടുത്താൻ ബിജെപി സംസ്ഥാന ഘടകം ശ്രമിക്കുന്നു’ എന്ന് ആക്രി നിരീക്ഷകൻ പറഞ്ഞ വിഡിയോ ഭജനസംഘത്തിലെ ആരെങ്കിലും ഒന്ന് ഷെയർ ചെയ്യൂ. ബ്ലീസ്. എന്നാണ് ശ്രീജിത്ത് പണിക്കർ പറഞ്ഞത്.

Read More

ചേതനയറ്റ് അവരെത്തി; കണ്ണീര്‍പൂക്കളുമായി സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും; തീരാനോവിൽ നാട്

കൊച്ചി/ നെടുമ്പാശേരി: പല തവണ തങ്ങളെ സ്വീകരിക്കാനും യാത്രയയ്ക്കാനും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്ന പ്രിയപ്പെട്ടവരുടെ മുന്നിലേക്ക് അവര്‍ ഒരിക്കല്‍ കൂടി വന്നിറങ്ങി. ഉറ്റവര്‍ക്ക് നല്‍കാന്‍ സമ്മാനപ്പൊതികളോ മധുരമോ ഒന്നും കൈയില്‍ കരുതാതെയുള്ള ആ മടങ്ങിവരവില്‍ ഇനി ഒരിക്കലും തങ്ങളെ യാത്രയാക്കാന്‍ ആരും വരേണ്ടതില്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയുണ്ടായിരുന്നു. ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി പ്രവാസ ലോകത്തേക്ക് ചേക്കേറിയ ആ 31 പേര്‍. ഉറ്റവരെ തീരാവേദനയിലാഴ്ത്തി കടന്നു പോയ അവരെ കണ്ണീര്‍പൂക്കളുമായി സ്വീകരിക്കാന്‍ പുലര്‍ച്ചെ മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും നെടുമ്പാശേരി വിമാനത്താവളത്തിലുണ്ടായിരുന്നു. രാവിലെ 10.29 ന് വ്യോമസേനയുടെ സി 130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിമാനത്തില്‍ മൃതദേഹങ്ങളെ അനുഗമിച്ചിരുന്നു. കാര്‍ഗോ ക്ലിയറന്‍സിനു ശേഷം മൃതദേഹങ്ങള്‍ 11.45ഓടെ പുറത്തേക്ക് എത്തിച്ചു. സംസ്ഥാന…

Read More

സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര, ചേതനയറ്റ് കണ്ണീര്‍ക്കടലായി മടങ്ങി; അവരുടെ കുടുംബങ്ങളെ നമ്മള്‍ ചേര്‍ത്തു പിടിക്കും; കണ്ണീരോടെ കേരളം നിങ്ങള്‍ക്ക് യാത്രാമൊഴിനല്‍കുന്നു; ഷാഫി പറമ്പിൽ

കോഴിക്കോട്: കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനമർപ്പിച്ച് ഷാഫി പറന്പിൽ. മരണമടഞ്ഞവർക്ക് വേണ്ടി ഹൃദയാഹാരിയായ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര. ചേതനയറ്റ്, കണ്ണീര്‍ക്കടലായി മടങ്ങി. ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകള്‍ എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം… സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര. ചേതനയറ്റ്, കണ്ണീര്‍ക്കടലായി മടങ്ങി. ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകള്‍. ഇനി അവര്‍ ഓര്‍മ്മകളാണ്. അവരുടെ കുടുംബങ്ങളെ നമ്മള്‍ ചേര്‍ത്തു പിടിക്കും. കണ്ണീരോടെ കേരളം നിങ്ങള്‍ക്ക് യാത്രാമൊഴിനല്‍കുന്നു.

Read More

ഭരണവിരുദ്ധ വികാരമുണ്ടായി; തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് ബിനോയ് വിശ്വം

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂർ നൽകിയത് വലിയ പാഠമാണ്. തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്നും ബിനോയ് വിശ്വം. ക്ഷേമപെൻഷൻ, സപ്ലൈകോ തുങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പുഫലത്തെ ബാധിച്ചെന്നാണു വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

യാത്രക്കാരില്ല; അയോധ്യയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി സ്പൈസ് ജെറ്റ്

ഹൈദരാബാദ്: യാത്രക്കാര്‍ ഇല്ലാത്തതു കാരണം അയോധ്യയിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കി സ്പൈസ് ജെറ്റ്. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള യാത്രക്കാരുടെ ആവേശം കണ്ടാണ് മുൻനിര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് വിവിധ നഗരങ്ങളിൽനിന്ന് സർവീസ് ആരംഭിച്ചത്. ഏപ്രിൽ രണ്ടിനാണ് ഹൈദരാബാദില്‍നിന്ന് അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പ്രതിവാരം മൂന്ന് സർവീസ് തുടങ്ങിയത്. വേണ്ടത്ര യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ജൂൺ ഒന്നു മുതൽ സർവീസുകൾ പൂർണമായും നിർത്തലാക്കി. രാജ്യത്തെ എട്ട് വിമാനത്താവളങ്ങളിൽനിന്ന് അയോധ്യയിലേക്ക് സർവീസുകൾ ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ ആറ് നഗരങ്ങളിൽ നിന്നു നേരിട്ടുള്ള സർവീസുകൾ നിർത്തലാക്കി. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ജയ്പുർ, പാട്ന, ദർഭംഗ എന്നീ സർവീസുകളാണ് റദ്ദ് ചെയ്തത്. അഹമ്മദാബാദ്, ഡൽഹി നഗരങ്ങളിൽനിന്ന് മാത്രമാണ് സ്പൈസ് ജെറ്റ് അയോധ്യയിലേക്ക് സർവീസ് നടത്തുന്നത്. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടത്തിയതിനു പിന്നാലെയാണ് വിവിധ നഗരങ്ങളിൽനിന്ന് അയോധ്യയിലേക്ക്…

Read More

മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും; നാടിന്‍റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തന്‍റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും. പറ്റാവുന്ന വീടുകളിൽ പോകുമെന്നും മന്ത്രി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് നാടിന്‍റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടതു കേന്ദ്രസർക്കാരാണ്. മലയാളികൾ മാത്രമല്ലല്ലോ മരിച്ചത്. അതെല്ലാം കണക്കിലെടുത്തു ധനസഹായം പ്രഖ്യാപിക്കും. അപകടം സംഭവിച്ചതിന്‍റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടതു കുവൈറ്റ് സർക്കാരാണ്. അവർ അതെല്ലാം കണ്ടെത്തി നമ്മെ അറിയിക്കും. അവരുടെ നടപടികളിൽ നമുക്ക് ഇടപെടാനാകില്ല.

Read More