ഒരു നടനു വേണ്ടതെല്ലാം നസീറിലുണ്ടായിരുന്നു

സിനിമയെ സംബന്ധിച്ചിടത്തോളം താരം എന്ന വിശേഷണത്തിന് എല്ലാ അര്‍ഥത്തിലും യോജിക്കുന്ന കലാകാരനായിരുന്നു നസീര്‍. താരങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സിനിമാലോകത്ത് തലമുറകളുടെ താരമായിരുന്നു പ്രേംനസീര്‍. മരണം വരെ താരമായി നിലകൊള്ളാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഒരുപക്ഷേ നടനു വേണ്ടതെല്ലാം നസീറിലുണ്ടായിരുന്നു. ആരാധകര്‍ തന്നില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചിരുന്നത് അതു നൂറ് ശതമാനവും നല്‍കാനാണ് നസീര്‍ ശ്രമിച്ചത്. സിനിമാ ഇന്‍ഡസ്ട്രിയെ ഇത്രമേല്‍ സ്‌നേഹിച്ച മറ്റൊരു ആര്‍ട്ടിസ്റ്റിനെ കണ്ടെത്തുക പ്രയാസകരമാണ്. ഭാവസാന്ദ്രമായ ഒരു ഗാനം പോലെയാണ് പലപ്പോഴും പ്രേംനസീര്‍ എന്നിലേക്ക് ഒഴുകിവരാറുള്ളത്. നസീറിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്‍റെ ജീവിതത്തില്‍ കടന്നു പോകാറില്ല. അദ്ദേഹം പാടി അഭിനയിച്ച ദൃശ്യങ്ങള്‍ കാണാതെ ടിവി ചാനലുകളിലൂടെ കടന്നുപോകാന്‍ മലയാളികള്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. -മധു

Read More

മലയാളത്തിൽ അഭിനയിക്കാൻ പണ്ടുതൊട്ടേ ആഗ്രഹം

മലയാളത്തില്‍ അഭിനയിക്കണമെന്നു പണ്ടുതൊട്ടേ ആഗ്രഹമുണ്ടായിരുന്നു. സമുദ്രക്കനിയും ശശികുമാറും മലയാളത്തില്‍ എത്തിയപ്പോഴും എന്നെ ആരും വിളിച്ചില്ല. പക്ഷേ ഓട്ടോഗ്രാഫ് എന്ന സിനിമയുടെ വലിയൊരു പോര്‍ഷന്‍ കേരളത്തില്‍ ഷൂട്ട് ചെയ്തതായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മലയാളത്തിലെ ഒരു സംവിധായകന്‍ അയാളുടെ സിനിമയിലേക്ക് എന്നെ വിളിച്ചത്. ആരാണെന്ന് അന്വേഷിച്ചപ്പോള്‍ അനുരാജ് മനോഹര്‍ ആയിരുന്നു. അയാളുടെ ആദ്യത്തെ സിനിമയായ ഇഷ്‌ക് ഞാന്‍ കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണത്. അതുവരെ കണ്ട സിനിമകളില്‍ നിന്നു വ്യത്യസ്തമായ ട്രീറ്റ്‌മെന്‍റായിരുന്നു ആ പടത്തിന്. ആ കഥാപാത്രങ്ങളെ ചിത്രീകരിച്ച രീതിയും കഥ പോകുന്ന രീതിയും നമ്മളെ പിടിച്ചിരുത്തുന്നുണ്ട്. അതില്‍ തന്നെ വില്ലനെ ആ തയ്യല്‍ മെഷീന്‍ എടുത്ത് അടിക്കുന്ന സീനില്‍ നമുക്കും ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടും. ഇപ്പഴത്തെ സിനിമയില്‍ നായകനെ കാണിക്കുമ്പോള്‍ തന്നെ നമുക്ക് അയാള്‍ ആക്ഷന്‍ സീന്‍ ചെയ്യുമെന്നു മനസിലാകും. എന്നാല്‍ ഇഷ്‌കിലെ ആ സീന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിന്‍റെ എഡിറ്റിംഗും…

Read More

മദ്രാസ് മാറ്റിനി ആറിനു തിയറ്ററുകളിൽ

മദ്രാസ് മോഷൻ പിക്‌ചേഴ്സിന്‍റെ ബാനറിൽ കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ മദ്രാസ് മാറ്റിനി ആറിന് പ്രദർശനത്തിനെത്തുന്നു.കാളി വെങ്കട്ട്, റോഷ്‌നി ഹരിപ്രിയൻ, സത്യരാജ്, വിശ്വാ എന്നിവർക്കൊപ്പം മലയാളത്തിലെ ഷെല്ലിയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു പ്രായം ചെന്ന സയൻസ് ഫിക്ഷൻ എഴുത്തുകാരൻ തന്‍റെ കെയർടേക്കറുടെ നിർദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണൻ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് മദ്രാസ് മാറ്റിനിയുടെ കഥ ദൃശ്യവത്കരിക്കുന്നത്. ഡ്രീം വാർയർ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ ഈ കുടുംബ ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് ജി. കെ നിർവഹിക്കുന്നു. ഗാനരചന-സ്നേകൻ, സംഗീതം-കെ.സി. ബാലസാരംഗൻ, എഡിറ്റിംഗ്-സതീഷ് കുമാർ സാമുസ്കി, കലാസംവിധാനം- ജാക്കി, കോസ്റ്റ്യൂം ഡിസൈനർ-നന്ദിനി നെടുമാരൻ, പബ്ലിസിറ്റി ഡിസൈൻ- ഭരണിധരൻ, മേക്കപ്പ്-കാളിമുത്തു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹരികൃഷ്ണൻ, സൗണ്ട് മിക്സ്‌-പ്രമോദ് തോമസ്,…

Read More

വിപിനെ മര്‍ദിച്ചിട്ടില്ല, പരാതി വ്യാജം: ഉണ്ണി മുകുന്ദന്‍

കൊച്ചി: മുന്‍ മാനേജര്‍ വിപിന്‍കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും വിപിന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. വിപിന്‍റെ പരാതി വ്യാജമാണ്. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഉപകരണമായി വിപിന്‍ പ്രവര്‍ത്തിക്കുകയാണോയെന്നു സംശയമുണ്ടെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഉണ്ണി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്കു പോലീസ് കേസെടുത്തതിനു പിന്നാലെ നടന്‍ മുന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കിയതിനു പിന്നാലെയായിരുന്നു ഉണ്ണി മുകുന്ദന്‍റെ പ്രതികരണം. “അനേകം സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമായിരുന്നു വിപിന്‍. മാനേജര്‍ എന്നനിലയില്‍ വിപിനുമായി എനിക്ക് ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ല. വിപിന്‍ ചെയ്ത ചില കാര്യങ്ങള്‍ പൊറുക്കാന്‍ കഴിയാത്തതാണ്. വിപിനില്‍നിന്ന് ഉണ്ടായ ദുരനുഭവം എന്നോട് രണ്ടു സ്ത്രീകള്‍ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍…

Read More

ഇന്നത്തെക്കാലത്ത് എന്ത് ചെയ്താലും അതൊരു വിവാദമായി മാറും, അതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല: അഭിരാമി

ഇന്നത്തെക്കാലത്ത് എന്ത് ചെയ്താലും അതൊരു വിവാദമായി മാറും. അതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് കരുതുന്നതെന്ന് അഭിരാമി. മണി സാറിന്‍റെ (മണിരത്നം) ലോജിക്കിനെയും അതുപോലെ ‘തഗ് ലൈഫ്’എന്ന സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്തതിനെയും ജഡ്ജ് ചെയ്യാന്‍ എനിക്ക് കഴിയില്ല. അദ്ദേഹത്തിന്‍റെ ലോജിക് എന്തുതന്നെയായാലും ഞാന്‍ അതിനോട് യോജിക്കുന്നു. മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ചുംബനരംഗം അതിലുണ്ട്. ട്രെയ്‌ലറില്‍ അത് മാത്രം കാണിച്ചതിനാൽ ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. സിനിമ കാണുമ്പോള്‍ ആ രംഗവും ചുംബനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളുമൊക്കെ വരുമ്പോള്‍ നിങ്ങള്‍ക്ക് അതൊട്ടും മോശമായ ഒന്നായി തോന്നില്ല. ആ രംഗത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണത്. ഇത് ഇത്രയധികം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അത് അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയുടെ മാര്‍ക്കറ്റിംഗിന് ഗുണകരമായത് എന്തും ആളുകള്‍ ചെയ്യും. ആ വശം എനിക്ക് മനസിലായതാണ്. പക്ഷേ ഒരു നിഗമനത്തില്‍ എത്തുന്നതിന് മുന്‍പ് സിനിമ കാണണമെന്നാണ് എനിക്ക്…

Read More

കിലി പോളിന്‍റെ ജീവിതം സിനിമയാവുന്നു: മാസായി വാറിയർ എന്ന ചിത്രം ഒരുക്കുന്നത് 25ലധികം ഭാഷകളിൽ

മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ഉണ്ണിയേട്ടന്‍. ലിപ്സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. മാസായി വാറിയർ എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കിലിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെന്‍റ്…

Read More

മലയാളിയാകാൻ മലയാളി നടിമാർക്ക് അവസരം നൽകാത്തതെന്ത്? ജാൻവി കപുറിന്‍റെ ‘പരം സുന്ദരി’ ടീസറിന് ട്രോൾമഴ

തെന്നിന്ത്യൻ സിനിമകളോടും തെന്നിന്ത്യൻ സമൂഹത്തോടുമുള്ള ബോളിവുഡിന്‍റെ സമീപനം എന്നും വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനൊരു പുതിയ തലം നൽകിയിരിക്കുകയാണ് തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ‘പരം സുന്ദരി’ എന്ന ചിത്രം. ഒരു പഞ്ചാബി ചെറുപ്പക്കാരന്‍റെയും മലയാളി പെൺകുട്ടിയുടെയും പ്രണയകഥ പറയുന്ന ഹിന്ദി ചിത്രം പരം സുന്ദരിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് സിദ്ധാർഥ് മൽഹോത്രയും ജാൻവി കപുറുമാണ്. പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസർ, മലയാളി പ്രേക്ഷകർക്ക് ഒട്ടുംതന്നെ ദഹിച്ചിട്ടില്ല. പ്രത്യേകിച്ച്, മലയാളി പെൺകുട്ടിയായുള്ള ജാൻവി കപുറിന്‍റെ കാസ്റ്റിംഗ് തികച്ചും പാളിപ്പോയി എന്ന അഭിപ്രായമാണ് കേരളത്തിലെപ്രേക്ഷകർക്ക്. ഇതുവരെ പുറത്തിറങ്ങിയ സ്റ്റില്ലുകളിലും പുതിയ ടീസറിലും പ്രത്യക്ഷപ്പെടുന്ന ജാൻവിയുടെ കഥാപാത്രം ഒരുതരത്തിലും കേരളീയ സംസ്‍കാരത്തെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. എന്ത് കൊണ്ടാണ് ഒരു മലയാളി നടിയെ ഈ കഥാപാത്രത്തിന് പരിഗണിക്കാത്തതെന്നും പ്രേക്ഷകർ ചോദിക്കുന്നു. ഇതോടെ ജാൻവി കപുറിന്‍റെ പരം സുന്ദരി…

Read More

‘ഒരു ഷോട്ടില്‍ മുഖം കാണിക്കാനുള്ള കൊതിയില്‍ എക്‌സൈറ്റ്‌മെന്‍റായി, കറക്ടായി ചെയ്യാഞ്ഞതിന് ജോഷി സാറിന്‍റെ അടുത്തുനിന്നു ചീത്ത കേട്ടു’: ജോജു ജോർജ്

ജോഷിസാറിന്‍റെ സിനിമയില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു താനെന്ന് ജോജു ജോർജ്. വലിയ പടമാണല്ലോ സാര്‍ ചെയ്യുന്നത്. അതുകൊണ്ട് ഒരുപാട് ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണം. ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ മെട്ടപ്പെട്ട റോള്‍, അതായത് സ്‌ക്രീനില്‍ മുഖം വ്യക്തമായി കാണുന്ന റോളിനായി മോഹിക്കും. അതു ചെയ്യാനുള്ള അവസരം എനിക്ക് ആദ്യമായി കിട്ടിയത് പ്രജ എന്ന പടത്തിലായിരുന്നു. പ്രജയില്‍ ഞാന്‍ പോലീസ് യൂണിഫോമിട്ട് നടന്നുവന്നു മന്ത്രിയായ എന്‍.എഫ്, വര്‍ഗീസ് ചേട്ടനു മുന്നില്‍ നിന്നു സല്യൂട്ട് അടിക്കുന്നതാണ് സീന്‍. അന്ന് ആ ഒരു ഷോട്ടില്‍ മുഖം കാണിക്കാനുള്ള കൊതിയില്‍ എക്‌സൈറ്റ്‌മെന്‍റായി അതു കറക്ടായി ചെയ്യാന്‍ പറ്റാത്തതില്‍ ജോഷി സാറിന്‍റെ അടുത്തുനിന്നു ചീത്ത കേള്‍ക്കുകയും ചെയ്തു. ഞാന്‍ കാരണം ആ ഷോട്ട് റീടേക്ക് പോയി എന്ന് ജോജു ജോര്‍ജ് പറഞ്ഞു.

Read More

തെളിവ് സഹിതം ജൂൺ 6-ന് തിയറ്ററുകളിലേക്ക്

ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പൻ നിർമിച്ച്, നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന തെളിവ് സഹിതം എന്ന ചിത്രം ജൂൺ ആറിന് തിയറ്ററുകളിൽ എത്തുന്നു. കഥ, തിരക്കഥ ഷഫീഖ് കാരാട്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമിക്കുന്ന ചിത്രമാണിത്. തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവർക്കൊപ്പം പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്, നിദ, മാളവിക അനിൽ കുമാർ, പുതുമുഖ നടൻമാരായ ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്‌, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. കാമറ എൽദോ ഐസക്. മ്യൂസിക് സായി ബാലൻ. എഡിറ്റിംഗ് അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്‍റേതാണ് വരികൾ.അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗാനങ്ങൾ…

Read More

ഫഹദിന്‍റെ പ്രകടനം അതിശയകരം: അദ്ദേഹത്തിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു; ആലിയ ഭട്ട്

ഫഹദ് ഫാസില്‍ തനിക്ക് ഏറ്റവുമധികം അഭിമാനം തോന്നുന്ന നടന്‍മാരില്‍ ഒരാളാണെന്ന് ആലിയ ഭട്ട്. അദ്ദേഹത്തിന്‍റെ പ്രകടനം അതിശയകരമാണ്. ആവേശം എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ്. അദ്ദേഹത്തിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. മലയാളത്തിലും ഹിന്ദിയിലുമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച റോഷന്‍ വളരെ അഭിരുചിയുള്ള നടനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് (ഡാര്‍ലിംഗ്സ്) സന്തോഷകരമായ അനുഭവമായിരുന്നു. പ്രാദേശികമായി സിനിമകളെ വേര്‍തിരിച്ച് കാണാറില്ല. സൃഷ്ടിപരമായ ലോകത്ത് എല്ലാവരും ഒരേ സ്പേസിലാണ്. നാം ഒരൊറ്റ യൂണിറ്റാണ്. ഇപ്പോള്‍ ഉള്ള പ്ലാറ്റ്‌ഫോമുകള്‍ കാരണം എല്ലാ തരം ഉള്ളടക്കവും ഒരു ഉറവിടത്തില്‍ ലഭ്യമാണ് എന്ന് ആലിയ ഭട്ട് പറഞ്ഞു.

Read More