പെണ്ണ് കേസ് ചിത്രീകരണം തുടങ്ങി

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അജു വർഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയുന്ന പെണ്ണ് കേസ് എന്ന സിനിമയുടെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ഇ ഫോർ എക്സിപിരിമെന്‍റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. കൊ പ്രൊഡക്ഷൻ-വി യു ടാക്കീസ് എന്‍റർടെയ്ൻമെന്‍റ്, കൊ പ്രൊഡ്യൂസർ-അശ്വതി നടുത്തൊടി. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു. സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-സരിൻ രാമകൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി. കെ, കല-അർഷദ് നക്കോത്ത്, മേക്കപ്പ്-ബിബിൻ തേജ, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കുറ്റിപ്പുറം,…

Read More

അമ്മയുടെ സ്ഥാനത്തുനിന്നു ഞാൻ വളർത്തുന്ന അനിയത്തി: തുറന്നു പറച്ചിലുകളുമായി രശ്മിക മന്ദാന

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്‍റേതായൊരു സ്ഥാനം സ്വന്തമാക്കിയ താരസുന്ദരിയാണു രശ്മിക മന്ദാന. കന്നഡ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നടി തെലുങ്കിലെത്തിയതോടെയാണ് ജനപ്രീതി നേടുന്നത്. പിന്നീട് സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നടി ഹിന്ദിയിലും സജീവമാണ്. വിക്കി കൗശലിനൊപ്പം അഭിയിച്ച ഛാവ എന്ന ചിത്രമാണ് ഒടുവിൽ റിലീസ് ചെയ്ത രശ്മികയുടെ ചിത്രം. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ പരിപാടികളിലൂടെയും മറ്റും നടി പല കഥകളും പറഞ്ഞിരുന്നു. അതിലൊന്ന് തനിക്കൊരു അനിയത്തി ഉണ്ടെന്നതായിരുന്നു. സഹോദരിയെ അമ്മയുടെ സ്ഥാനത്ത് നിന്നും നോക്കേണ്ട അത്രയും പ്രായവ്യത്യാസം ഉണ്ടെന്നാണ് രശ്മിക പറഞ്ഞത്. കര്‍ണാടകത്തിലെ വളരെ സാധാരണക്കാരുടെ കുടുംബത്തിലാണ് നടി രശ്മിക മന്ദാന ജനിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നെന്ന് നടി തന്നെ നേരത്തേ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വന്തമായി വീട് ഇല്ലാത്തത് കൊണ്ട് താമസിച്ചതൊക്കെ വാടകയ്ക്ക് ആയിരുന്നു. വാടക കൊടുക്കാന്‍…

Read More

ആടുജീവിതത്തിന്‍റെ ബജറ്റ് കവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കിട്ടിയില്ല: ബ്ലെസി

“ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാന്‍ കഴിയില്ല. കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ കിട്ടിയ കളക്ഷന്‍ നോക്കുമ്പോള്‍ ആടുജീവിതം സാമ്പത്തികലാഭം തന്നെന്ന് പലര്‍ക്കും തോന്നും. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ. എന്നാല്‍ ആ സിനിമ കൊണ്ട് മറ്റ് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു. ഒരുപാട് സ്ഥലത്ത് ആ സിനിമ ചര്‍ച്ചചെയ്യപ്പെട്ടു. ഒരു മലയാളസിനിമയ്ക്കു കിട്ടാവുന്നതില്‍ വച്ച് നല്ല റീച്ച് ആ സിനിമക്കു കിട്ടിയിട്ടുണ്ട്. അതിനു പുറമെ ഒരുപാട് പുരസ്‌കാരങ്ങള്‍ ആടുജീവിതം സ്വന്തമാക്കി. അതെല്ലാം നോക്കുമ്പോള്‍ ആടുജീവിതം നഷ്ടം വരുത്തിയെന്ന് പറയാന്‍ കഴിയില്ല’ എന്ന് സംവിധായകൻ ബ്ലെസി.

Read More

ഇന്ദ്രൻസിനെ പോലെ ‘ഡൗൺ ടു എർത്ത്’ ആയ മനുഷ്യൻ വേറെ ഇല്ല: ജഗദീഷ്

“ഞാൻ സിനിമയിൽ വന്ന കാലം മുതൽ ഇന്ദ്രൻസുമായി ബന്ധമുണ്ട്. ഇന്ദ്രൻസ് കോസ്റ്റ്യൂമർ ആയിരിക്കുമ്പോൾ തൊട്ടുള്ള പരിചയമാണ്. ഡൗൺ ടു എർത്ത് ആയ ഒരു മനുഷ്യൻ. കുടുംബസുഹൃത്തുക്കളാണ്. എന്‍റെ ഭാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന സമയത്ത് മെഡിക്കൽ കോളജ് സ്റ്റോപ്പിൽ ഒരു കൊച്ചു കടയുണ്ടായിരുന്നു ഇന്ദ്രൻസിന്. സിനിമയിൽ പടിപടിയായി ഉയർന്നു വന്നപ്പോൾ ആ കട വിട്ട് കുമാരപുരത്ത് കുറച്ചുകൂടി വലിയ കട സ്വന്തമാക്കി. ആ കടയുടെ അടുത്താണ് എന്‍റെ മകളിപ്പോൾ താമസിക്കുന്നത്. എന്‍റെ മകളുടെ യൂണിഫോം തയ്ക്കുന്നത് ഇന്ദ്രൻസിന്‍റെ ഇന്ദ്രൻസ് ബ്രദേഴ്സ് എന്ന കടയിൽ നിന്നാണ്. ഞാൻ ഉടുപ്പുകൾ തയ്ക്കുന്നതും ഇന്ദ്രൻസിന്‍റെ കടയിൽ നിന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വീട് വയ്ക്കുന്ന കാര്യം വരെ ഞാനുമായി ഇന്ദ്രൻസ് ചർച്ച ചെയ്യാറുണ്ട്. സിനിമയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. ഇന്ദ്രൻസിന് വളരെ നേരത്തെ തന്നെ ഹാസ്യതാരം എന്നതിൽ നിന്ന് കാരക്ടർ…

Read More

സ്ലീവ്‌ലെസ് ബ്ലൗസില്‍ നയന്‍താര ചക്രവർത്തി: വൈറലായി ഫോട്ടോസ്

ബാലതാരമായി തുടങ്ങി പിന്നീട് നായികാപദവിയിലെത്തിയ നിരവധി താരസുന്ദരിമാരിൽ ഒരാളാകാൻ ഒരുങ്ങുകയാണ് നയന്‍താര ചക്രവര്‍ത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയായിരുന്നു ബേബി നയൻതാര അഭിനയരംഗത്തേക്ക് എത്തുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെ പേരുമായി എത്തിയെങ്കിലും സിനിമാലോകത്ത് തന്‍റേതായൊരു സ്ഥാനം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നു. അന്ന് ബാലതാരമായി അഭിനയിച്ച കുഞ്ഞുസുന്ദരി ഇന്ന് വളര്‍ന്ന് വലിയ ആളായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഏറ്റവും പുതിയതായി സാരി ധരിച്ച ചിത്രങ്ങളാണ് നയന്‍താര പങ്കുവച്ചത്. നീല നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ചതാണ് ചിത്രങ്ങളെ വേറിട്ടതാക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളും നടി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുകയും ചെയ്യും. ഒപ്പം വിമര്‍ശനങ്ങളും നടിക്കു ലഭിക്കാറുണ്ട്. എന്നാല്‍ സാരി ഉടുത്ത പുതിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തങ്ങള്‍ക്കുണ്ടായ ആശ്ചര്യം രേഖപ്പെടുത്തിക്കൊണ്ടാണ് ആരാധകര്‍…

Read More

സോഷ്യൽ മീഡിയ എന്നെ മാത്രം എന്തിന് ലക്ഷ്യമിടുന്നു? ആരാധ്യാ ദേവി

സോഷ്യല്‍ മീഡിയയിൽ തനിക്കെതിരേ ഉയരുന്ന ട്രോളുകള്‍ക്കെതിരേ നടി ആരാധ്യ ദേവി. സിനിമയിലും പൊതുവേദിയിലും ഗ്ലാമറസായി വേഷം ധരിച്ചെത്തുന്നതിനെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മറുപടി നല്‍കുന്നത്. ഇത് തന്‍റെ ജീവിതമാണെന്നും തന്‍റെ ബോധ്യങ്ങളെയും ശരികളെയുമാകും താന്‍ പിന്തുടരുകയെന്ന് ആരാധ്യ പറയുന്നു. നേരത്തെ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണ്. പിന്നീട് സിനിമയിലേക്ക് വന്നപ്പോള്‍ തന്‍റെ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നുവെന്നും നെഗറ്റീവ് കമന്‍റുകള്‍ കാരണം തന്‍റെ ബോധ്യങ്ങള്‍ മാറില്ലെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിനും അഭിമുഖങ്ങളില്‍ ഞാന്‍ ധരിക്കുന്ന വേഷത്തിന്‍റെ പേരിലും എന്നെ നെഗറ്റീവ് കമന്‍റുകളിലൂടെ ട്രോളുകയാണ്. മറ്റ് പല നടിമാരും ഇത് തന്നെ ചെയ്യുമ്പോഴും എന്നെ എന്തിനാണ് ടാര്‍ജറ്റ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരം വേഷങ്ങള്‍ ധരിക്കില്ലെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ അത് ഞാന്‍ സിനിമയിൽ കാമറയെ ഫേസ്…

Read More

ആ നടി അന്നെന്നോട് ചെയ്തത് ഇപ്പോഴും മനസിൽ നിന്ന് പോയിട്ടില്ല: മനസ് തുറന്ന് ഡോ. റോണി ഡേവിഡ്

ഒരു നടി ഞാൻ പേര് പറയുന്നില്ല. പണ്ട് ഞാൻ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് ഒരു വലിയ ഷോട്ട് ചെയ്യാനുണ്ടായിരുന്നു. എന്‍റെ ഏഴാമത്തെയോ എട്ടാമത്തെയോ സിനിമയാണ്. പുള്ളിക്കാരി ഒരു കാര്യം ചെയ്ത് കഴിഞ്ഞ് വേറൊരിടത്തോട്ട് പോകാൻ തുടങ്ങുമ്പോൾ ഞാൻ പോകരുതെന്ന് പറഞ്ഞ് തടയണം. നിന്നോടല്ലേ പോകേണ്ടെന്ന് പറഞ്ഞത് എന്നൊക്കെ ചോദിക്കണം. ഒരു നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമായിരുന്നു. പുള്ളിക്കാരി ഈ ഡയലോഗ് പറഞ്ഞ് കഴിയുമ്പോഴേക്കും നായകൻ വരുന്നതും എന്നെ അടിക്കുന്നതുമെല്ലാമാണ് സീൻ. കുറച്ച് ദൈർഘ്യമുള്ള ഷോട്ടാണ്. മൂന്ന് ടേക്ക് കഴിഞ്ഞപ്പോഴേക്കും എന്‍റെ കോൺഫിഡൻസ് പോകാൻ തുടങ്ങി. ടെൻഷനാകാനും തുടങ്ങി എനിക്ക്. മാത്രമല്ല എനിക്ക് അന്ന് അത്രയല്ലേ എക്സ്പീരിയൻസുള്ളു. ഞാൻ ആവർത്തിച്ച് ടേക്കുകൾ എടുക്കുന്നത് കണ്ടപ്പോൾ ആ നടി അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി. അതിനെ കൊലച്ചിരി എന്നാണോ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. പുള്ളിക്കാരി ചിരിക്കുന്തോറും സംവിധായകനും ഇറിറ്റേറ്റഡായി തുടങ്ങി.…

Read More

പുതിയ ഫോട്ടോയുമായി ശ്രീസംഖ്യ: അമ്മയെപ്പോലെയെന്ന് ആരാധകർ

മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് കൽപ്പന. കൽപ്പനയുടെ മകൾ ശ്രീസംഖ്യയോട് അതുകൊണ്ട് തന്നെ ഏവർക്കും മമതയുണ്ട്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത മരണം. അഭിനയരംഗത്തേക്കു കടന്നു വരാനൊരുങ്ങുന്ന ശ്രീസംഖ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാണാൻ അമ്മയെ പോലെയുണ്ട് എന്ന ക്യാപ്ഷനോടെയാണ് ശ്രീസംഖ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അഭിനയമാണ് ശ്രീസംഖ്യയുടെ പാഷൻ. ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. അമ്മയെ പോലെ അഭിനയത്തിൽ ശ്രീസംഖ്യയും കൈയടി നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അമ്മയെ പോലെ തന്നെയാണ് ശ്രീസംഖ്യയുടെ സംസാരമെന്ന് അഭിമുഖങ്ങൾ കാണുന്നവർ അഭിപ്രായപ്പെടാറുണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

പ്രതിഫലം കൂട്ടി ചോദിക്കുന്നവരുണ്ടെങ്കില്‍ അവരെ വച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരെയെന്ന് ഷീല

പ്രതിഫലം കൂട്ടി ചോദിക്കുന്നവരുണ്ടെങ്കില്‍ അവരെ വച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരെയെന്ന്ന ഷീല. നിങ്ങള്‍ക്ക് ബെന്‍സ് വേണമെങ്കില്‍ ബെന്‍സ് വാങ്ങണം. ഓട്ടോറിക്ഷ വേണമെങ്കില്‍ ഓട്ടോറിക്ഷ വാങ്ങണം. കൂടുതല്‍ പൈസ ചോദിക്കുന്നുണ്ടെങ്കില്‍ പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കൂ. എന്തിനാണ് അവരുടെ പിറകെ പോകുന്നത്. നടിമാര്‍ക്കും നടന്മാര്‍ക്കും തുല്യപ്രതിഫലം കൊടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഹീറോ വര്‍ഷങ്ങളായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്. ഹീറോയിന്‍ കുറച്ച് കാലത്തേക്കേ ഉള്ളൂ. അവര്‍ പിന്നീട് വിവാഹവും പ്രസവവും കഴിഞ്ഞ് വരുമ്പോഴേക്ക് അമ്മ വേഷങ്ങളല്ലേ ലഭിക്കൂ. ഹേമ കമ്മിറ്റിയെല്ലാം പോയില്ലേ. ഇനിയും അതിനെ കുറിച്ച് എന്തിനാണ് പറയുന്നത്. എനിക്ക് അത് സംസാരിക്കാന്‍ ഇഷ്ടമല്ല. എന്താണ് ഹേമ കമ്മിറ്റി. എന്ത് കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്നിട്ടെന്തുപറ്റി. അതിനെ പിന്തുണച്ച് സംസാരിച്ചിട്ട് എന്താണ് കാര്യം. അവര്‍ മുന്നോട്ടുവെച്ച ഒരു കാര്യത്തിനും കൃത്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പിന്നെ ഈ പാവം ഷീലയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ഹേമ…

Read More

ഇനി പ്രണവിനെക്കുറിച്ച് സംസാരിക്കില്ല: ഗായത്രി സുരേഷ്

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടേണ്ടി വന്ന നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. അഭിമുഖങ്ങളിലെ പരാമർശങ്ങളാണ് പലപ്പോഴും ട്രോളുകൾക്കു കാരണം. പിന്നീട് ഗായത്രിയെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വന്നു. ഗായത്രിയുടെ തുറന്ന സംസാരം ഇഷ്ടപ്പെടുന്നവരും ഏറെയാണ്. വിവാഹത്തെക്കുറിച്ചുള്ള തന്‍റെ സങ്കൽപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രിയിപ്പോൾ. വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. പക്ഷെ ഇപ്പോൾ എനിക്ക് ഒരുപാട് ആലോചിക്കേണ്ടതില്ല. വർക്കൗ‌ട്ടാകുമോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസിലാകും. വിവാഹത്തിവ് വീട്ടിൽ നിന്ന് സമ്മർദമുണ്ടാകാറുണ്ട്. ഗായത്രി നീ എന്താണ് നിന്‍റെ ജീവിതം വച്ച് കാണിക്കുന്നത്, എനിക്ക് പേടിയാവുന്നുണ്ട് നീ പോകുന്നത് കണ്ടിട്ടെന്ന് അമ്മ പറയും. അമ്മയുടെ മെയിൻ ഡയലോഗാണത്. ഞാൻ മൈൻഡ് ചെയ്യില്ല. ഞാനങ്ങോട്ട് തിരിഞ്ഞു കിടക്കും. ഒറ്റയ്ക്കാകുമോ എന്ന് കുറച്ച് കാലം തോന്നിയിരുന്നു. കുറേക്കാലം കഴിഞ്ഞാൽ കൂട്ടിന് ആരാണുണ്ടാകുക എന്നൊക്കെ തോന്നാറുണ്ട്. കല്യാണത്തിലായാലും ഒറ്റയ്ക്കായാലും പെയിൻ ആന്‍റ്…

Read More