ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി; ആ സത്യം വെളിപ്പെടുത്തി എം.ജി. ശ്രീകുമാർ

മലയാളത്തിൽ വിദ്യാസാഗറിന് വേണ്ടി കൂടുതൽ ഗാനങ്ങൾ പാടിയിരിക്കുന്നത് സുജാതയാണ്. സുജാതയ്ക്ക് പാട്ടുകൾ പാടുമ്പോൾ‌ കുറച്ച് ഭാവങ്ങൾ ഉണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം വിദ്യാസാഗർ സുജാതയിൽ ഇഷ്ടപ്പെട്ടിട്ടുള്ളത്. ഞാൻ കൂടുതലായും ചിത്രച്ചേച്ചിയുമായിട്ടാണ് പാടിയിട്ടുള്ളത്. പക്ഷേ, വിദ്യാസാഗറിന്‍റെ പാട്ടുകൾ പാടിയത് സുജാതയോടൊപ്പമായിരുന്നു. മീശമാധവൻ സിനിമയിൽ പാടാൻ റെക്കോർ‌‍ഡിംഗിനായി വിദ്യാസാഗർ എന്നെ വിളിച്ചു. അതിന്‍റെ തലേദിവസം എനിക്ക് ചങ്ങനാശേരിയിലെ ഒരു അമ്പലത്തിൽ രാത്രി 12 മണി വരെ പരിപാടി ഉണ്ടായിരുന്നു. പിറ്റേന്ന് പത്ത് മണിയായപ്പോൾ ഞാൻ‌ റെക്കോർഡിംഗിനായി സ്റ്റുഡിയോയിലെത്തി.അപ്പോഴേക്കു ശബ്ദത്തിൽ ചില മാറ്റങ്ങൾ‌ വന്നിരുന്നു. എനിക്ക് ആ ഗാനം ശരിയായി പാടൻ കഴിഞ്ഞില്ല. ഞാൻ റെക്കോർഡിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുമോയെന്ന് വിദ്യാസാഗറിനോട് ചോദിച്ചു. പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി. അതിനുശേഷം വിദ്യാസാഗർ ആ ഗാനം വിധു പ്രതാപിനെ കൊണ്ട് പാടിപ്പിച്ചു. അതിന് പരിഹാരമായി മീശമാധവനിലെ മറ്റൊരു ഗാനം വിദ്യാസാഗർ…

Read More

രാജകുമാരിയെപ്പോലെ…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മാളവിക നിരന്തരം ഫോട്ടോഷൂട്ടുകൾ നടത്തി ഇൻസ്റ്റഗ്രാം വഴി പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കൊക്കെ ഗ്ലാമർ വേഷത്തിലും എത്താറുള്ള താരം ഏറ്റവുമൊടുലിൽ എത്തിയതും കുറച്ച് ഗ്ലാമറസായാണ്. കിരീടമൊക്കെ ചൂടി ഒരു രാജകുമാരിയെപ്പോലെയാണ് ഇത്തവണ എത്തിയിരിക്കുന്നത്. ചിത്രങ്ങൾക്ക് ലൈക്കും കമന്‍റും നൽകി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Read More

‘പൈസ ഇല്ലെങ്കിൽ നമ്മൾ ഒന്നുമല്ല’; വെറുതേ സ്കൂളിൽ പോയി പഠിച്ചിറങ്ങിയ ഒരു കുട്ടിയായിരുന്നുവെങ്കിൽ ഇപ്പോൾ എന്‍റെ കൂടെയുള്ള പല ആൾക്കാരും ഒപ്പം ഉണ്ടാകുമായിരുന്നില്ല; സാനിയ അയ്യപ്പൻ

മലയാളി പ്രേക്ഷകരുടെ കൺമുന്നിൽ വളർന്ന പ്രതിഭയാണ് നടിയും ഡാൻസറും മോഡലുമെല്ലാമായ സാനിയ അയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ പോലും സാനിയ സുപരിചിതയാകാൻ കാരണം. പണ്ട് മുതൽ ഡാൻസായിരുന്നു സാനിയയുടെ പാഷൻ. സിനിമ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് അപ്പോത്തിക്കിരിയിലും ബാല്യകാലസഖിയിലും ബാലതാരമായി സാനിയ അഭിനയിക്കുന്നത്. ഈ രണ്ട് സിനിമകളും റിലീസ് ചെയ്ത് കുറച്ച് വർഷങ്ങൾ കൂടി പിന്നിട്ടശേഷമാണ് നായികയായി സാനിയ എത്തുന്നത്. ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ താരം ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. പൃഥ്വിരാജിന്‍റെ ലൂസിഫറിലെ ആ ഒറ്റ റോൾ സാനിയയുടെ കരിയറിൽ വഴിത്തിരിവായി. ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ വേഷം ചെയ്തശേഷമാണ് സിനിമ ഉപേക്ഷിക്കേണ്ടതില്ലെന്ന് സാനിയയ്ക്ക് തോന്നി തുടങ്ങിയത്. ലൂസിഫറിനു ശേഷമാണ് നടി സിനിമയെ സീരിയസായി കാണാൻ തുടങ്ങിയത്. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും സാനിയ സജീവമാണ്. ഇതിനോടകം…

Read More

ഉണ്ണി മുകുന്ദൻ നിഖില വിമൽ കോന്പോ; ‘ഗെറ്റ് സെറ്റ് ബേബി’ ഫെബ്രുവരി 21-ന് പ്രദർശനത്തിനെത്തും

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. ചെമ്പൻ വിനോദ്, ജോണി അന്‍റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽഎൽപി എന്നീ ബാനറിൽ സുനിൽ ജെയിൻ, സജിവ് സോമൻ, പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ തിരക്കഥ സംഭാഷണം രാജേഷ് വൈ. വി, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി. എസ് സംഗീതം പകരുന്നു.…

Read More

ഗോത്ര വിഭാഗ പ്രതിനിധികൾ കാമറയ്ക്ക് മുന്നിൽ: ‘ഏനുകൂടി’ വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ ഗിരീഷ്‌ കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന “ഏനുകൂടി” എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. പ്രമോദ് വെളിയനാട്, തീർഥ മുരളീധരൻ, ആർച്ചകല്യാണി, പ്രേമലത തായിനേരി, പ്രകാശൻ ചെങ്ങൽ, കിരൺ സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനിത ജിബിഷ്, എടക്കൽ മോഹനൻ, പ്രകാശ് വാടിക്കൽ, ഗോവിന്ദൻ കൊച്ഛംങ്കോട് , ശ്യാം പരപ്പനങ്ങാടി, ബിന്ദു പീറ്റർ, സുജാത മേലടുക്കം, വിലാസിനി, ഒ. മോഹനൻ, ഉമേഷ്‌ എന്നിവരോടൊപ്പം നിരവധി ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു. കഥ തിരക്കഥ സംഭാഷണം- ഒ. കെ പ്രഭാകരൻ, ഛായാഗ്രഹണം- വി. കെ പ്രദീപ്. എഡിറ്റർ-കപിൽ കൃഷ്ണ. സൗണ്ട് ഡിസൈൻ-ബിനൂപ് സഹദേവൻ. ഗാനരചന- പ്രമോദ് കാപ്പാട്. സംഗീതം-ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ. ആലാപനം ദേവനന്ദ ഗിരീഷ്. പശ്ചാത്തലസംഗീതം- രമേഷ് നാരായൺ. അസോസിയേറ്റ് പ്രൊഡ്യൂസർ-മെറ്റികുലേസ് കൊച്ചി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശശിന്ദ്രൻ നായർ, പ്രൊജക്റ്റ്…

Read More

ഹണി റിട്ടേൺസ്… കിടു ലുക്കിൽ താരം; വൈറലായി ചിത്രങ്ങൾ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ഫോട്ടോഷൂട്ടുകളും പങ്കിട്ടതോടെ ഹണി റോസ് തരംഗമായി. ഇതിനിടയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും താരം മലയാളത്തിലും തെലുങ്കിലും അവതരിപ്പിച്ചു തെന്നിന്ത്യയിലെ സൂപ്പർ ഹീറോയിനായി. അഭിനേത്രി ആണെങ്കിലും ഉദ്ഘാടനങ്ങളിലൂടെയാണ് ഹണി ഇത്രയും പോപ്പുലർ ആയത്. നിരന്തരമായി ഷോപ്പ് ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നതിനാല്‍ ഉദ്ഘാടനം സ്റ്റാർ എന്നൊരു പേരും ഹണിക്ക് സോഷ്യല്‍മീഡിയ നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്‍റെ ഫോട്ടോ ഷൂട്ടുകളും വളരെ പെട്ടെന്നാണ് വൈറല്‍ ആകുന്നത്. ഇപ്പോഴിതാ ബ്ലാക്ക് ഗൗണില്‍ സ്റ്റൈലിഷ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. എംബ്രോയ്ഡറി ഗൗണില്‍ സ്റ്റൈലിഷ് ഹോട്ട് ലുക്കിലാണ് ഹണി റോസ്. പതിവു പോലെ തന്നെ താരത്തിന്‍റെ ചിത്രങ്ങള്‍ തരംഗമാകുകയാണ്.

Read More

നടിമാരുടെ ബിക്കിനിയിട്ട ഫോട്ടോസ് എഡിറ്റ് ചെയ്തും മോര്‍ഫ് ചെയ്തും ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്, ഇതിൽ നിന്ന് എന്ത് സംതൃപ്തിയാണ് കിട്ടുന്നത്? സാനിയ അയ്യപ്പൻ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് സാനിയയെ മലയാളികള്‍ പരിചയപ്പെടുന്നത്. ബാലതാരമായി സിനിമയിലെത്തുയും അധികം വൈകാതെതന്നെ മികച്ച വേഷങ്ങൾ ചെയ്തു കൈയടി നേടിയെടുക്കാനും സാനിയയ്ക്ക് സാധിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മുന്‍നിര താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ സാനിയയ്ക്കായി. ബോള്‍ഡ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറാറുണ്ട് സാനിയ. നടിയുടെ ഫാഷന്‍ സെന്‍സിന് സിനിമാ താരങ്ങള്‍ക്കിടയില്‍ പോലും ആരാധകരുണ്ട്. അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് സാനിയ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള സാനിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലെ ചില പേജുകള്‍ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് സാനിയ തുറന്നടിച്ചത്. വര്‍ക്കൗട്ടിന്‍റെ വീഡിയോ ആണെങ്കിലും നടക്കുന്നതിന്‍റെ വീഡിയോ ആണെങ്കിലും പോസ്റ്റ് ചെയ്താല്‍ അതെടുത്ത് മാറിടത്തിന്‍റെ ഭാഗം ഫോക്കസ് ചെയ്ത് ആ ഭാഗം മാത്രം സ്ലോ മോഷനാക്കും. ഞാനൊരു വീഡിയോ…

Read More

സാന്പത്തിക തട്ടിപ്പുകേസ് നടൻ സോനു സൂദിനെതിരേ അറസ്റ്റ് വാറണ്ട്

ലുധിയാന (പഞ്ചാബ്): സാന്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരേ പഞ്ചാബ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ലുധിയാന ജുഡീഷൽ മജിസ്ട്രേറ്റ് രമൺപ്രീത് കൗറാണ് ഇന്നലെ വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നല്‍കിയ 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ വാറണ്ട്. മോഹിത് ശുക്ല എന്നയാളാണു മുഖ്യപ്രതി. റിജിക്ക നാണയ ഇടപാടില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് മോഹിത് ശുക്ല പണം തട്ടിയെന്നാണ് ആരോപണം. കേസിൽ മൊഴി നല്‍കാന്‍ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും കോടതി ഇതിനായി അയച്ച സമന്‍സ് താരം അനുസരിക്കാത്തതിനാണ് അറസ്റ്റ് വാറണ്ട്. പത്തിനുമുന്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണു നിർദേശം. കേസിന്‍റെ അടുത്ത വാദം പത്തിനാണ്.

Read More

റെഡിൽ തിളങ്ങി വാമിഖ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡിലെ പുത്തന്‍ താരോദയമാണ് വാമിഖ ഗബ്ബി. നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ വാമിഖയെ വിളിക്കുന്നത്. തന്‍റെ സൗന്ദര്യവും ക്യൂട്ട്‌നെസും കൊണ്ട് സോഷ്യല്‍ മീഡിയയെ കൈയിലെടുത്തിരിക്കുകയാണ് വാമിഖ. പലരും ഐശ്വര്യ റായിയുടെ തുടക്കകാലത്തോട് പോലും വാമിഖയെ വിശേഷിപ്പിക്കുന്നുണ്ട്. മലയാളികള്‍ക്ക് വാമിഖയെ നേരത്തെ തന്നെ അറിയാം. 9 എന്ന മലയാള ചിത്രത്തിലും വാമിഖ അഭിനയിച്ചിരുന്നു. മലയാളത്തിലേക്കും വാമിഖ ഈ വര്‍ഷം തിരികെ വരും. ആസിഫ് അലി നായകനായ ടിക്കി ടാക്കയിലൂടൊയണ് തിരിച്ചുവരവ്. സൗന്ദര്യം മാത്രമല്ല കഴിവുമുള്ള നടിയുമാണ് വാമിഖ ഗബ്ബി. ബാലതാരമായി സിനിമയിലെത്തിയ വാമിഖ പിന്നീട് നായികയായി മാറുകയായിരുന്നു. പഞ്ചാബി സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോഴിതാ വാമിഖയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്.

Read More

ത്രില്ലർ ചിത്രം ക്രിസ്റ്റീന പൂർത്തിയായി

ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ. സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ത്രില്ലർ മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ക്രിസ്റ്റീന ചിത്രീകരണം പൂർത്തിയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്‍റെസോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു. എംഎൻആർ ഫിലിംസിന്‍റെ ബാനറിൽ സെലീന എം നസീർ നിർമിച്ച് സുദർശനൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദർശനൻ, അനീഷ്, അബി, സുനിൽ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാർവതി, മനോജ്, മാസ്റ്റർ…

Read More