ഗോകുലിന് അവന്‍റെ അച്ഛനോടുള്ള ബഹുമാനം തന്നെയാണ് എന്നോടും: മമ്മൂട്ടി

ഗോകുല്‍ സുരേഷിന്‍റെ അച്ഛന്‍റെ സഹപ്രവര്‍ത്തകനാണ് ഞാന്‍. അപ്പോള്‍ ഉറപ്പായും അവന് അച്ഛനോടുള്ള ബഹുമാനം എന്നോടും ഉണ്ടാകും. പക്ഷേ ആ ഒരു ബഹുമാനം സിനിമയില്‍ കാണിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. സെറ്റിലൊക്കെ വരുമ്പോള്‍ എന്നെ കാണുന്ന ഉടനെ എഴുന്നേറ്റ് നിന്ന് ഗോകുല്‍ ബഹുമാനിക്കും. അങ്ങനെയൊന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞു. സാധാരണ പെരുമാറുന്ന രീതി തന്നെ മതിയെന്നാണ് ഞാന്‍ ഗോകുലിനോട് ആവശ്യപ്പെട്ടത്. ഗോകുല്‍ വളരെ നന്നായി അഭിനയിച്ചു. മികച്ച കോംബിനേഷന്‍ ആയിരുന്നു ഞങ്ങള്‍. യാതാരുവിധ ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ല. ഗോകുലിന് എന്‍റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്‍റ് ഉണ്ട്. അത് ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്സ് എന്ന സിനിമയിലും പ്രതിഫലിച്ചു. അതാണ് ആ കഥാപാത്രം അത്രയും സ്വീറ്റ് ആയത്. പുത്തന്‍ ബൈക്ക് ആണ് അവനു സിനിമയില്‍ ഉപയോഗിക്കാന്‍ വാങ്ങിക്കൊടുത്തത്. -മമ്മൂട്ടി

Read More

നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസിന്‍റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസന്‍, യുഎഇയിലെ ബില്‍ഡിംഗ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച ഈ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. വലിയ കാന്‍വാസില്‍ വമ്പന്‍ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന നരിവേട്ടയിലൂടെ തമിഴ് നടന്‍ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടോവിനോ തോമസ്, ചേരന്‍ എന്നിവര്‍ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ഈ ചിത്രത്തിന്‍റെ…

Read More

മോഹന്‍ലാല്‍ അഴിഞ്ഞാടിയാണ് അന്ന് അഭിനയിച്ചത്; കമൽ

അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ നായികയായി ആദ്യം സൗന്ദര്യയെയാണ് കാസ്റ്റ് ചെയ്തിരുന്നത് എന്ന് സംവിധായകൻ കമൽ. ആ സമയത്താണ് അവര്‍ മരിച്ചത്. പിന്നെയാണ് നായികയെ മാറ്റിയത്. ഏത് നായികയാണ് കഥാപാത്രത്തിന് ചേരുന്നതെന്ന് നടി സരിതയോടാണ് ഞാന്‍ അന്വേഷിച്ചത്. അങ്ങനെ അവര്‍ തെലുങ്കിലെ വലിയ നായികയായ മന്ത്രയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ മന്ത്രയെ വിളിച്ചു. എന്‍റെ ചിത്രമായതുകൊണ്ട് മന്ത്ര അഭിനയിക്കാമെന്ന് വാക്ക് നല്‍കി. പക്ഷെ മോഹന്‍ലാലിന്‍റെയും മന്ത്രയുടെയും ഡേറ്റുകള്‍ തമ്മില്‍ ചേര്‍ന്നില്ല. അങ്ങനെ അത് ഒഴിവായി പോയി. അങ്ങനെയാണ് ഒടുവില്‍ കൗസല്യ (നന്ദിനി) നായികയായത്. സിനിമയുടെ ആദ്യദിവസത്തെ ഷൂട്ടിംഗ് മുതല്‍ മോഹന്‍ലാലിന്‍റെ പ്രകടനം അസാധ്യയമായിരുന്നു. ആ സിനിമയില്‍ മോഹന്‍ലാല്‍ അഴിഞ്ഞാടിയാണ് അഭിനയിച്ചത്. അത്രയും മികവുറ്റതായിരുന്നു. അന്ന് ലൊക്കേഷനുകളില്‍ മോണിറ്ററുകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് താരങ്ങളെകൊണ്ടു വീണ്ടും അഭിനയിപ്പിക്കാന്‍ കഴിയില്ലായിരുന്നു. സ്‌ക്രീനില്‍ എന്തുവരണം എന്നതിനെക്കുറിച്ച് മോഹന്‍ലാലിന് കൃത്യമായ ധാരണ…

Read More

അഭ്യൂഹങ്ങൾക്ക് വിട: തൃഷ രാഷ്‌ട്രീയത്തിലേക്കില്ല സിനിമയില്‍ തന്നെ തുടരും

ഒരിടവോളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയ നായികയായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. അതിനിടെയാണ് തൃഷ അഭിനയം നിര്‍ത്തുന്നുവെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ച് ദിവസമായി പുറത്തുവന്നത്. അഭിനയം അവസാനിപ്പിച്ച് തൃഷ നടന്‍ വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ അംഗമാകും എന്നായിരുന്നു ഗോസിപ്പ്. എന്നാല്‍ ഈ ഗോസിപ്പ് തള്ളികളയുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍. തൃഷ അഭിനയം അവസാനിപ്പിക്കില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഉമ കൃഷ്ണന്‍ ഒരു ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു. തൃഷ സിനിമയില്‍ തന്നെ തുടരും എന്നും ഉമ കൃഷ്ണന്‍ പറഞ്ഞു. അഭിനയം നിര്‍ത്തി തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്ന വിവരം അമ്മയോടാണ് തൃഷ ആദ്യം വെളിപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഇക്കാര്യത്തിലാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ഇപ്പോള്‍ അര ഡസന്‍ സിനിമകളിലേറെ തൃഷ അഭിനയിക്കുന്നതും പുറത്തിറങ്ങാനുള്ളതുമായുണ്ട്. ഐഡന്‍റിറ്റി എന്ന മലയാള…

Read More

“ഛാവ’ സിനിമയ്ക്കെതിരേ മഹാരാഷ്ട്ര മന്ത്രി;ചരിത്രത്തെ വളച്ചൊടിച്ചാല്‍ റിലീസ് തടയും

മുംബൈ: ഛത്രപതി സംഭാജി മഹാരാജിന്‍റെ ജീവിതം ഇതിവൃത്തമാക്കി നിർമിച്ച “ഛാവ’ എന്ന ചിത്രത്തിനെതിരേ മഹാരാഷ്ട്ര മന്ത്രി രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടീസറിലെ നൃത്തം ചെയ്യുന്ന ഒരു രംഗം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്താണ് ചിത്രത്തിനെതിരേ എതിര്‍പ്പ് ഉയര്‍ത്തിയത്. ചരിത്രത്തെ വളച്ചൊടിക്കുന്നതും ആക്ഷേപകരവുമായ എന്തെങ്കിലും രംഗമുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നാണു ഞങ്ങളുടെ നിലപാടെന്നു മന്ത്രി പറഞ്ഞു. ചരിത്രകാരന്മാരെയും പണ്ഡിതന്മാരെയും സിനിമ ആദ്യം കാണിക്കണമെന്നും അവർ എതിർപ്പ് ഉന്നയിച്ചാൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മഡോക്ക് ഫിലിംസ് നിർമിച്ച “ഛാവ’ ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഈ ചിത്രം 1681ൽ സംഭാജിയുടെ കിരീടധാരണം മുതല്‍ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഫെബ്രുവരി 14നാണ് ചിത്രം റിലീസ്…

Read More

അന്നമ്മേം പിള്ളേരും; ചിത്രത്തിന്‍റെ പൂജ നടന്നു

ഡിവൈന്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്‍റെ പൂജ നടന്നു. നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിര്‍വഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേല്‍ എന്നിവരാണ് നിര്‍മാതാക്കള്‍, ഡിഒപി റോണി ശശിധരന്‍, പ്രോജക്ട് ഡിസൈനര്‍ ജോസ് വരാപ്പുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോയ് മേലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് തങ്കപ്പന്‍, സോമന്‍ പെരിന്തല്‍മണ്ണ, കോസ്റ്റ്യൂമര്‍ ഇന്ദ്രന്‍സ് ജയന്‍, ആര്‍ട്ട് പ്രഭ മണ്ണാര്‍ക്കാട്. അലന്‍സിയര്‍, പൊന്നമ്മ ബാബു, മേഘനഷാ, അല്‍സാബിത്ത് (ഉപ്പും മുളകും ഫെയിം), അജാസ് (പുലി മുരുകന്‍ ഫെയിം), നീതു, നിരഞ്ജന, ആരതി, സോനാ, ജോനാഥന്‍, അമിത്ത് ഐസക്ക് സക്കറിയ, റസില്‍ രാജേഷ്, നിസാര്‍ മാമുക്കോയ, രജത്കുമാര്‍, ഫര്‍ഹാന്‍, കൃഷ്ണദേവ്, അര്‍ജുന്‍, ഡിജു വട്ടൊളി എന്നിവര്‍ അഭിനയിക്കുന്നു. തൊടുപുഴ, പീരുമേട് പ്രദേശങ്ങളില്‍ ഫെബ്രുവരിയില്‍ ചിത്രീകരണം…

Read More

കടമയ്ക്കുവേണ്ടിയല്ലാതെ ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കുകയാണെങ്കില്‍ ആയുസ് കൂടും: അത് കോകില തന്നെ വിളമ്പി തരണമെന്ന് നിർബന്ധണാണ്; ബാല

ഒരുപാട് പേര്‍ നല്ല നല്ല കമന്‍റുകള്‍ പറയുന്നുണ്ട്. എപ്പോഴും സന്തോഷമായി, സ്ട്രസ് ഇല്ലാത്ത ലൈഫ് ആയിരിക്കണമെന്നും പറയാറുണ്ട്. പക്ഷെ ആര്‍ക്കാണ് ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലാത്തത്. എല്ലാവര്‍ക്കും പ്രശ്‌നങ്ങളും ടെന്‍ഷനുമുണ്ട് എന്ന് ബാല. ‘ടെന്‍ഷനടിക്കാനുള്ള പ്രശ്‌നങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ചില ലോസ് സംഭവിച്ചു. പക്ഷെ എന്തായിരുന്നു പ്രശ്‌നമെന്ന് ഞാന്‍ പറയുന്നില്ല. ഇത്രയേറെ പ്രഷറൊക്കെ ഉണ്ടെങ്കിലും വീട്ടില്‍ വരുമ്പോള്‍ നല്ല ഭക്ഷണവും സ്‌നേഹവും ലഭിച്ചാല്‍ ഈ ലോകത്തുള്ള ഒരു പ്രശ്‌നവും വലുതായി തോന്നുകയില്ല. പ്രശ്‌നങ്ങള്‍ കല്ല് പോലെയാണ്. അടുത്ത് വച്ചാല്‍ വലിയ കല്ലായി തോന്നും. ദൂരെ വച്ചാല്‍ ഒരു പ്രശ്‌നമായി തോന്നുകയില്ല. അതുകൊണ്ടുതന്നെ നല്ല ഭക്ഷണം കഴിക്കണം. കോകില തന്നെ വിളമ്പി തരാന്‍ വാശിപിടിക്കുന്നതിന് ഒരു കാരണമുണ്ട്. തമിഴ്‌നാട്ടില്‍ അങ്ങനൊരു വിശ്വാസമുണ്ട്. കടമയ്ക്കുവേണ്ടിയല്ലാതെ ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കുകയാണെങ്കില്‍ ആയുസ് കൂടുമത്രെ’ ബാല പറഞ്ഞു.

Read More

മമത കുല്‍ക്കര്‍ണിയുടെ ആത്മീയയാത്രകൾ

ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിനിടെ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത് ആരാധകഹൃദയങ്ങൾ കീഴടക്കിയ ബോളിവുഡ് സൂപ്പർ താരം മമത കുൽക്കർണി ഇനി ആത്മീയപാതയിൽ. അന്പത്തിരണ്ടുകാരിയായ മമത മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നര്‍ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച താരം യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി അഖാഡയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിര്‍വഹിച്ചു. ഏറെക്കാലമായി സിനിമാമേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വര്‍ഷത്തിനുശേഷം ഈ മാസമാദ്യമാണ് മമത ഇന്ത്യയിലെത്തിയത്. ഒരുകാലത്ത് ബോളിവുഡിനെ ത്രസിപ്പിച്ച സുന്ദരിയാണ് മമത. തൊണ്ണൂറുകളിലെ യുവാക്കളുടെ ഹരമായിരുന്ന മമത ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഗോവിന്ദ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെയും ഭാഗമായി. മലയാളത്തില്‍ ചന്ദാമാമ എന്ന…

Read More

‘ആത്മാര്‍ഥമായാണു പൃഥ്വി സിനിമയെ സമീപിക്കുന്നത്’ എന്ന് ആന്‍റണി പെരുമ്പാവൂർ

ലൂസിഫറിന്‍റെ ക്ലൈമാക്സ് യുഎഇയിലെ റാസല്‍ഖൈമയില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിലെ രംഗങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അവതരിപ്പിക്കാന്‍ വേണ്ടി റഷ്യയില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ലൊക്കേഷനുകളെക്കു കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ്. പൃഥ്വി ഒരു തീരുമാനമെടുത്താല്‍ അത് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്തു കാര്യവും അവന്‍ തീരുമാനിക്കുന്നതിന് മുമ്പാണെങ്കില്‍ പറഞ്ഞ് കറക്ട് ചെയ്യിപ്പിക്കാം. എല്ലാം തീരുമാനിച്ചുകഴിഞ്ഞ് മാറ്റാന്‍ ബുദ്ധിമുട്ടാണ്. കാരണം എല്ലാ ലൊക്കേഷനും പൃഥ്വി നേരിട്ടുപോയി കണ്ടാണ് തീരുമാനിക്കുന്നത്. ചിത്രീകരിക്കേണ്ട രംഗത്തിലെ താരങ്ങളെക്കുറിച്ചും കളര്‍ പാറ്റേണിനെക്കുറിച്ചും അവന് നേരത്തേ മനസില്‍ നല്ല ധാരണയുണ്ടാകും. റഷ്യയിലെ ചിത്രീകരണത്തിനുള്ള പെര്‍മിഷന്‍ വാങ്ങിക്കൊടുത്തതല്ലാതെ അവിടത്തെ ബാക്കി കാര്യങ്ങളെല്ലാം രാജുവാണ് നോക്കിയത്. ഞാന്‍ അവിടെ പോയിട്ടില്ല. ലൊക്കേഷനിലെ തണുപ്പില്‍ ടെക്നീഷ്യന്മാരുടെ ജാക്കറ്റ് വരെ വാങ്ങിക്കൊടുത്തത് രാജുവാണ്. ആത്മാര്‍ഥമായാണ് അവന്‍ സിനിമയെ സമീപിക്കുന്നത്. അപ്പോള്‍ സിനിമയുടെ നന്മയ്ക്കുവേണ്ടി അവന്‍ ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കാതിരിക്കാന്‍…

Read More

ആവിപോലെ പൊങ്ങണതിപ്പക… പേറ് പോലെ നോവണതിപ്പക… പൊൻമാനിലെ വീഡിയോ ഗാനം പുറത്ത്; ചിത്രം ജനുവരി 30 ന്

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് കെ എസ് ചിത്ര,ജസ്റ്റിൻ വർഗീസ് എന്നിവർ ആലപിച്ച ” ആവിപോലെ പൊങ്ങണതിപ്പക….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ. വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ…

Read More