അഴകേ ആഴിക്കണ്ണാലെ തഴുകും അന്പിളിക്കുഞ്ഞോളേ… ദാവണിയഴകില്‍ അനുശ്രീ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

റിയാലിറ്റി ഷോ വഴി മലയാള സിനിമയിലെത്തി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നെത്തിയ താരം സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ് കൈയടി നേടിയത്. അടുത്തിടെയായി സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് താരം. നാടന്‍ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്. തന്‍റെ ഓരോ വിശേഷവും അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദാവണിയഴകില്‍ മുല്ലപ്പൂവും ചൂടി നാടന്‍ സുന്ദരിയായിട്ടാണ് അനുശ്രീ ചിത്രങ്ങളില്‍ തിളങ്ങുന്നത്. ‘‘എനിക്ക് എപ്പോഴും പരമ്പരാഗത ലുക്ക് ശരിക്കും ഇഷ്ടപ്പെടാറുണ്ട്…’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചി‍ത്രം പങ്കിട്ടിരിക്കുന്നത്. നിരവധി കമന്‍റുകളാണ് താരത്തെ പുകഴ്ത്തി ഇൻസ്റ്റയില്‍ നിറയുന്നത്.

Read More

ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു: അഞ്ജലി

എസ്. ശങ്കർ സംവിധാനം ചെയ്തു രാം ചരണും കിയാര അദ്വാനിയും ജോഡിയായി അഭിനയിച്ച ഗെയിം ചേഞ്ചറിന്‍റെ ബോക്‌സ് ഓഫീസ് പരാജയത്തെക്കുറിച്ച് സിനിമയിൽ മറ്റൊരു വേഷത്തിലെത്തിയ നടി അഞ്ജലി. സമീപകാല തമിഴ് ചിത്രമായ മദഗജ രാജയുടെ തെലുങ്ക് റിലീസിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടി പ്രതികരിച്ചത്. അഭിനേതാക്കൾ തങ്ങളുടെ പരമാവധി നല്‍കിയ സിനിമകൾ അടയാളപ്പെടുത്താതെ പരാജയപ്പെടുമ്പോൾ അതെങ്ങനെ വേദനിപ്പിക്കുന്നുവെന്നാണ് അഞ്ജലി വ്യക്തമാക്കിയത്. പ്രസ് മീറ്റിൽ ഗെയിം ചേഞ്ചറിന്‍റെ പരാജയം സംബന്ധിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഉത്തരമായി അഞ്ജലി പറഞ്ഞു: ‘ഒരു അഭിനേതാവ് എന്ന നിലയിൽ എന്‍റെ കഥാപാത്രത്തെ ഞാൻ എത്ര നന്നായി അവതരിപ്പിച്ചു എന്നതിന്‍റെ ഉത്തരവാദിത്തം എനിക്ക് മാത്രമേ ഏറ്റെടുക്കാൻ കഴിയൂ. ഒരു സിനിമ ബോക്സോഫീസിൽ വിജയിക്കണം എന്നതാണ് പ്രമോഷന്‍ ചെയ്യുമ്പോള്‍ അടക്കം ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ അതിനപ്പുറം, ഗെയിം ചേഞ്ചറിന് എന്ത് പറ്റി എന്ന് സംസാരിക്കാൻ…

Read More

‘അമ്മാ, ശാന്തിയിൽ ലയിക്കൂ’ എന്ന് അമൃത; ഈ വേദന മറികടക്കാൻ ഉറപ്പായും പ്രപഞ്ചം നിങ്ങൾക്ക് വേണ്ടുന്ന ഊർജം നൽകുമെന്ന് അഭയ; ഗോപി സുന്ദറിന്‍റെ അമ്മയുടെ വിയോഗത്തിൽ വേദന പങ്കിട്ട് അമൃത സുരേഷും അഭയ ഹിരൺമയിയും

സംഗീതസംവിധായകൻ ഗോപി സുന്ദറിന്‍റെ അമ്മ ലിവി സുരേഷ് ബാബുവിന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗോപിയുടെ മുൻ പങ്കാളിമാരായ അമൃത സുരേഷും അഭയ ഹിരൺമയിയും. ലിവിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കിട്ടുകൊണ്ടാണ് ഇരുവരും അനുശോചനം അറിയിച്ചത്. ‘അമ്മാ, ശാന്തിയിൽ ലയിക്കൂ’ എന്നാണ് ഗായിക അമൃത ചിത്രത്തിനൊപ്പം കുറിച്ചത്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്. നിങ്ങളുടെ സംഗീതത്തിന്‍റെ നാൾവഴികൾ എനിക്കറിയാം, നിങ്ങൾ അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിൽ തുടങ്ങിയതാണ് നിങ്ങളുടെ സംഗീത യാത്ര. അവർ നിങ്ങളുടെ വഴികാട്ടിയാകട്ടെ ഇനിയുള്ള കാലം അത്രയും! ഈ വേദന മറികടക്കാൻ ഏട്ടാ ഉറപ്പായും പ്രപഞ്ചം നിങ്ങൾക്ക് വേണ്ടുന്ന ഊർജം നൽകും. നിങ്ങളുടെ അമ്മയിലൂടെ നിങ്ങൾ സുഖപ്പെടും! അഭയ കുറിച്ചു. അമ്മയുടെ വിയോഗവാർത്ത ഗോപി സുന്ദർ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം നൊമ്പരത്തോടെ…

Read More

ഫിനാൻഷ്യൽ ക്രൈം ത്രില്ലർ പാർട്ണേഴ്സ്: ട്രെയിലർ റിലീസ് ചെയ്തു

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രമാണ് പാർട്ണേഴ്സ്. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രത്തിന്‍റെ ഓടിടി ട്രെയിലർ റിലീസ് ചെയ്തു. സൈന പ്ലേ ഓടിടിയിൽ 31 മുതൽ റിലീസ് ചെയുന്ന ചിത്രത്തിന്‍റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയ ചിത്രമാണിത്. ‘പിച്ചൈക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ, ഡോ. റോണി, നീരജ ശിവദാസ്,…

Read More

ചിരിക്കുന്ന ആളുകളെ എനിക്ക് വളരെയിഷ്ടമാണ്; പ്രണയസങ്കല്പം തുറന്നുപറഞ്ഞ് രശ്മിക

തെന്നിന്ത്യക്കു പിന്നാലെ ബോളിവുഡിലും തന്‍റേതായ സ്ഥാനമുറപ്പിച്ച നടിയാണ് രശ്മിക മന്ദാന. വിക്കി കൗശൽ നായകനായെത്തുന്ന ഛാവയാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് രശ്മിക. എന്നാൽ ആരാണ് ആ വ്യക്തിയെന്ന കാര്യം രശ്മിക മറച്ചു വയ്ക്കുകയും ചെയ്തു. ഏറ്റവും സന്തോഷമുള്ള സ്ഥലം ഏതാണെന്നായിരുന്നു രശ്മികയോടുള്ള ചോദ്യം. വീടാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന സ്ഥലമെന്നായിരുന്നു രശ്മിക പറഞ്ഞത്. ജീവിതത്തിൽ വിജയം ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം വന്നും പോയുമിരിക്കും. അതൊന്നും നിലനിൽക്കുന്ന ഒന്നല്ല. പക്ഷേ വീട് എന്നെന്നേക്കുമായി അവിടെ തന്നെയുണ്ടാകും. അതുകൊണ്ട് തന്നെ ഞാൻ അവിടെ നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്.എനിക്ക് ലഭിക്കുന്ന സ്നേഹവും പ്രശസ്തിയുമൊക്കെ എത്രയാണെങ്കിലും, ഞാൻ ഇപ്പോഴും വെറുമൊരു മകളാണ്, ഒരു സഹോദരിയാണ്, ഒരു പാട്ണർ ആണ്. ആ ജീവിതത്തെയും എന്‍റെ വ്യക്തിജീവിതത്തെയും ഞാൻ ബഹുമാനിക്കുന്നു- രശ്മിക പറഞ്ഞു. തന്‍റെ…

Read More

‘അമ്മ എങ്ങും പോയിട്ടില്ല, എപ്പോഴും എനിക്കൊപ്പമുണ്ടായിരിക്കും’; അമ്മയുടെ വിയോഗ വാർത്ത അറിയിച്ച് ഗോപി സുന്ദർ

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്‍റെ അമ്മ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും. അമ്മയുടെ മരണവാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ അറിയിച്ചു. ”അമ്മ നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എന്‍റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങൾ എനിക്ക് പകർന്നുതന്ന സ്നേഹമുണ്ട്. നിങ്ങൾ പോയിട്ടില്ല. എന്‍റെ ഹൃദയത്തിലും സംഗീതത്തിലും എന്‍റെ ഓരോ ചുവടുകളിലും നിങ്ങൾ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്‍റെ ശാന്തിക്കായി ഞാൻ ദൈവത്തോട് പ്രാർഥിക്കുകയാണ്. പക്ഷേ, നിങ്ങൾ എന്നോടൊപ്പം ഉണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങൾ എല്ലായ്പ്പോഴും എന്‍റെ ശക്തിയും വഴികാട്ടിയുമാകും,” ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു.

Read More

പൃഥി സിനിമാ സംവിധാനം ചെയ്യാൻ പോകുന്നു; അയ്യോ പോയെന്ന് മകൾ…

സംവിധായകന്‍റെ മുകളില്‍ വിശ്വാസം എന്ന് പറയുമ്പോള്‍ എനിക്ക് പേടിയാണ്. മൂന്നാമത്തെ സിനിമ മാത്രം ചെയ്യുന്ന തുടക്കക്കാരനാണ് ഞാന്‍. ഞാന്‍ സിനിമ സംവിധാനം പഠിച്ചിട്ടില്ലെന്ന് ആളുകള്‍ പറയും. എന്നാല്‍, ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയുള്ള സംവിധായകരുടെ കൂടെയൊക്കെ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ഫിലിം മേക്കിംഗ് പഠിക്കുകയാണ്. അവരുടെ സെറ്റുകളിലെ ഓരോ ദിവസവും ഓരോ സീനും ഓരോ ഷോട്ടും എനിക്ക് ഒരു ട്യൂഷന്‍ തന്നെയായിരുന്നു. സുപ്രിയയ്ക്കും മോള്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ല. എന്‍റെ സിനിമാ സംവിധാനത്തിന്‍റെ പ്രോസസ് അങ്ങനെയായതുകൊണ്ട് ഒരുപാടു മാസങ്ങള്‍ കുടുംബത്തെ കാണാതെ മാറി നില്‍ക്കേണ്ടിവരും. അഭിനയം ആണെങ്കില്‍ ഷൂട്ടിംഗ് ഇല്ലാത്ത ദിവസം വീട്ടില്‍ പോകാം. മോള്‍ എന്നോട് ചോദിക്കും അടുത്തത് അഭിനയമാണോ സംവിധാനം ആണോ എന്ന്. സംവിധാനം ആണെങ്കില്‍ അയ്യോ! വീണ്ടും പോയി എന്നാവും പറയുക. -പൃഥ്വിരാജ്

Read More

ആ തീരുമാനം അവരെ വേദനിപ്പിച്ചു; താൻ ചെയ്ത തെറ്റെന്തെന്ന് പറഞ്ഞ് ദേവയാനി

അച്ഛനും അമ്മയ്ക്കും എന്നിൽ എപ്പോഴും ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. അവൾ വ്യത്യസ്തയാണ്, ജീവിതത്തിൽ എന്തെങ്കിലും നേടുമെന്നുള്ള ആത്മവിശ്വാസം. ആ ആത്മവിശ്വാസം എന്നും നിലനിർത്തണം. അവർ ഇപ്പോഴില്ല. എങ്കിലും അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അച്ഛനും അമ്മയും ഇപ്പോഴും എനിക്കൊപ്പമുണ്ടെന്ന് കരുതുന്നു. അവരുടെ അനുഗ്രഹമില്ലായിരുന്നെങ്കിൽ എനിക്ക് സിനിമ സംവിധാനം ചെയ്യാൻ പറ്റില്ലായിരുന്നു. മാതാപിതാക്കളുടെ ഒരുപാടു ഫോട്ടോയുള്ള ആൽബം എന്‍റെയടുത്തുണ്ട്. അവരുടേത് മാത്രമല്ല. രണ്ട് ജനറേഷൻ മുമ്പുള്ളവരുടെ ഫോട്ടോകളുൾപ്പെടെ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അമ്മ പൂജ ചെയ്തിരുന്ന ശിൽപ്പങ്ങളുൾപ്പെടെ എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. മാതാപിതാക്കളെ വേദനിപ്പിച്ച തന്‍റെ പ്രവൃത്തി വിവാഹമായിരുന്നു. അവരറിയാതെ ഞാൻ വിവാഹം ചെയ്തു. അവരുടെ അനുവാദമില്ലാതെ ചെയ്ത ഒരേയൊരു കാര്യം അതാണ്. തീർച്ചയായും എന്‍റെ ആ തീരുമാനം അവരെ വേദനിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് അവരെന്നോടു ക്ഷമിച്ചു. എന്‍റെ കൂടെ സന്തോഷമായി കഴിഞ്ഞു. -ദേവയാനി

Read More

ഒരു വയനാടൻ പ്രണയകഥ; ട്രെയിലർ പുറത്തിറങ്ങി

നവാഗതനായ ഇല്യാസ് മുടങ്ങാശേരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഒരു വയനാടൻ പ്രണയകഥയുടെ ട്രെയിലർ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ലത്തീഫ് കളമശേരി, ഇല്യാസ് എന്നിവർ ചേർന്നു നിർമിക്കുന്നു. സ്കൂൾ കാലഘട്ടങ്ങളിലാണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്‍റെ വേളയില്‍, നായകനു വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്കരണം. പുതുമുഖങ്ങളായ ജീസജ് ആന്‍റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധു മാടശേരിയാണ്. പ്രണയഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലെയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു. എഡിറ്റിംഗ്- ഇല്യാസ്, സൗണ്ട് എഫക്ട് ആൻഡ് മിക്സിംഗ്- കരുൺ പ്രസാദ്, കല- ശിവാനന്ദൻ, കൊറിയോഗ്രഫി- റിഷ്ധൻ, മേക്കപ്പ്-…

Read More

ജീവിതത്തിലെ പുതിയൊരു ഘട്ടം; ഞെട്ടിച്ച് ശോഭിത

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുളള താരസുന്ദരിയാണ് ശോഭിത ധൂലിപാല. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് താരം. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് താരമിപ്പോൾ. തെലുങ്ക് സിനിമയിലെ മുന്‍നിര താരം നാഗചൈതന്യയും ശോഭിതയും തമ്മിലുളള വിവാഹം ഈ അടുത്താണ് നടന്നത്. ഇതോടെ തെലുങ്കിലെ പ്രമുഖ താരകുടുംബമായ അക്കിനേനി കുടുംബത്തിന്‍റെ മരുമകളായി ശോഭിത മാറി. ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശോഭിത. മോഡലിംഗിലൂടെ സിനിമയിലെത്തിയ ശോഭിത തന്‍റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ വൈറലായി മാറാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു കമന്‍റുകളുമായി എത്തിയിരിക്കുന്നത്. താരത്തിന്‍റെ ഹോട്ട് ലുക്കിന് ആരാധകര്‍ കൈയടിക്കുന്നുണ്ട്. എന്നാല്‍, ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. വിവാഹിതയായ ശേഷവും ഇത്തരം ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കുന്നത് എന്തിനാണെന്നും ഭര്‍ത്താവിന്…

Read More