ഗ്ലാമര്‍ ലുക്കില്‍ ദുര്‍ഗ കൃഷ്ണ: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദുര്‍ഗ കൃഷ്ണ. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനായ വിമാനം ആണ് ദുര്‍ഗയുടെ ആദ്യ ചിത്രം. ധ്യാന്‍ ശ്രീനിവാസനൊപ്പമുളള ഉടല്‍ സിനിമയിലെ ദുര്‍ഗയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിലെ കഥാപാത്രത്തിന് ദുര്‍ഗയ്ക്കെതിരേ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. തനിക്കെതിരേ ഉയരുന്ന നെഗറ്റീവ് കമന്‍റുകള്‍ക്ക് തക്കതായ മറുപടി നല്‍കാറുണ്ട് താരം. പുതിയ വീഡിയോ നിമിഷനേരം കൊണ്ടു സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

Read More

സൊനാക്ഷിയും ഭർത്താവും താമസിച്ച മുറിക്കരികെ സിംഹം!

ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇഖ്ബാലും ഓസ്‌ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. സാഹസികമായ യാത്രങ്ങള്‍ അസ്വദിക്കുന്ന അവരുടെ യാത്രയിൽനിന്നുള്ള ആവേശകരമായ നിമിഷങ്ങളും മനോഹരമായ കാഴ്ചകളും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഓസ്‌ട്രേലിയയുടെ വൈല്‍ഡ് ലൈഫ് അസ്വദിക്കാന്‍ എത്തിയ സൊനാക്ഷിയും സഹീറും ജമാല വൈൽഡ്‌ലൈഫ് ലോഡ്ജിൽ താമസിച്ചിരുന്നു. അതിഥികൾക്ക് വന്യമൃഗങ്ങളുടെ സമീപത്ത് താമസിക്കുന്നതിന് അവസരം നല്‍കുന്ന ആഡംബര ലോഡ്ജാണിത്. സിംഹത്തിന്‍റെ വാസസ്ഥലത്തിന് ചുറ്റും രൂപകൽപ്പന ചെയ്ത ഒരു മുറിയാണ് താര ദമ്പതികള്‍ താമസിക്കാൻ തെരഞ്ഞെടുത്തത്. ഇത് ആവേശകരമായ ഒരു അനുഭവത്തിലേക്കാണ് നയിച്ചത് എന്നാണ് ദമ്പതികള്‍ പങ്കിട്ട് ഇപ്പോള്‍ വൈറലായ ദൃശ്യങ്ങളില്‍ കാണുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അവരുടെ ഏറ്റവും അവിസ്മരണീയമായ അവധിക്കാല അനുഭവങ്ങളിലൊന്നായി മാറിയ നിമിഷം സൊനാക്ഷി പങ്കുവച്ചു. ഒരു സിംഹം അവരുടെ മുറിയുടെ പുറത്ത് ഗ്ലാസ് ഭിത്തിയിൽ മുട്ടുന്നതും ഉച്ചത്തിൽ അലറുന്നതും…

Read More

മോഹൻലാൽ വളരെ കംഫർട്ടബിൾ; മമ്മൂട്ടിയെക്കുറിച്ച്  ശോഭന പറഞ്ഞതിങ്ങനെ

മമ്മൂക്ക എപ്പോഴും കുറച്ച് അകന്നുനിൽക്കുന്ന വ്യക്തിയാണ്. പക്ഷെ അദ്ദേഹം വളരെ സിംപിളാണെന്നു എനിക്ക് സെൻസ് ചെയ്യാനായി. വർക്കിൽ ശ്രദ്ധ കൊടുക്കുന്നയാളും പ്രാക്ടിക്കലും ക്രിയേറ്റീവുമാണ് അദ്ദേഹം. അതിനാൽ മനസിൽ മറ്റൊന്നും കാണില്ല. വളരെ ഓപ്പണും തുറന്നു സംസാരിക്കുന്നയാളുമാണ്. മോഹൻലാൽ വളരെ കംഫർട്ടബിളാണ്. ഒരേ പാതയിൽ പോയവരാണ് തങ്ങൾ. -ശോഭന

Read More

ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രേഖാചിത്രം പ്രദർശനത്തിന്

ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രേഖാചിത്രം ഒന്പതിന് തിയറ്ററുകളിലെത്തും.മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ സംവിധായകൻ ജോഫിൻ ടി ചാക്കോയാണ് ചിത്രത്തിനു പിന്നിലും.കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയാറാക്കിയത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രേക്ഷകർ ഇതുവരെ കാണാത്ത വിധത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം…

Read More

2024 നെ ഞാൻ വെറുക്കുന്നില്ല; പ്രയാസമുള്ള വർഷമായിരുന്നെന്ന് മലൈക അറോറ

2024 നെ ഞാൻ വെറുക്കുന്നില്ല. പക്ഷെ പ്രയാസമുള്ള വർഷമായിരുന്നു. വെല്ലുവിളികളും മാറ്റങ്ങളും പാഠങ്ങളും നിറഞ്ഞ വർഷം. ജീവിതം ഒരു കണ്ണിമ വെട്ടത്തിനുള്ളിലാകാമെന്ന് നീ എന്നെ കാണിച്ച് തന്നു. എന്നിൽ സ്വയം വിശ്വസിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു. എല്ലാത്തിനുമുപരി മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന് മനസിലാക്കി തന്നു. ഇപ്പോഴും എനിക്ക് മനസിലാകാത്ത കാര്യങ്ങളുണ്ട്. പക്ഷെ ഞാൻ സമയത്തിൽ വിശ്വസിക്കുന്നു. സംഭവിച്ച എല്ലാ കാര്യങ്ങൾക്ക് പിന്നിലെയും കാരണവും ഉദ്ദേശവും മനസിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. -മലൈക അറോറ

Read More

വലിയ സംവിധായകരോടു വരെ നോ പറഞ്ഞു

തെന്നിന്ത്യയിൽ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ ശേഷം ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിൽ നിരവധി സൂപ്പർഹിറ്റുകളുടെ ഭാഗമായ ശേഷമാണ് കീർത്തി ബോളിവുഡിലും കൈവച്ചിരിക്കുന്നത്. കരിയറിലെ തുടക്കകാലത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കീർത്തി സുരേഷ്. താൻ ചില വലിയ ഓഫറുകളോട് നോ പറഞ്ഞതിനെക്കുറിച്ചാണ് കീർത്തി സംസാരിച്ചത്. എന്‍റെ രണ്ടാമത്തെ തമിഴ് സിനിമ രജിനിമുരുകന്‍റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഈ സിനിമ ചെയ്യുന്നതിനിടെ ഒരുപാട് ഓഫറുകൾ എനിക്ക് വന്നു. രജിനിമുരുകനിൽ എനിക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതിനാൽ റിലീസിന് ശേഷം മറ്റ് സിനിമകൾ ചെയ്യാമെന്ന് ഞാൻ ഉറപ്പിച്ചു. എനിക്ക് തിരക്കുണ്ടായിരുന്നില്ല. സിനിമയോട് പാഷനുള്ളത് കൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. പണം എനിക്ക് സെക്കൻഡറിയാണ്. മറ്റ് സിനിമകളിൽ നിന്നുള്ള ഓഫർ നിരസിച്ചപ്പോൾ ചില സംവിധായകർക്ക് ഇഷ്ടപ്പെട്ടില്ല. എന്താണ് നഷ്‌ട‌പ്പെടുന്നതെന്ന് നിങ്ങൾക്കറിയില്ല, കരിയറിലെ തുടക്കകാലത്ത് തന്നെ നോ പറയുന്നു എന്നൊക്കെ പറഞ്ഞു.…

Read More

ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷയ്ക്ക് പുല്ല് വില കൽപ്പിച്ച് ഞങ്ങൾ ആട്ടം നടത്തി ഗിന്നസ് ബുക്കിലെത്തി: ഹരീഷ് പേരടി

കലൂർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് നടനും എഴുത്തുകാരനുമായ ഹരീഷ് പേരടി. ബാരിക്കേഡിന് പകരം റിബൺ. ഒരു എംഎൽഎക്ക് ഇതാണ് സ്ഥിതിയെങ്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയെന്താണ് എന്ന് അദ്ദേഹം ചോദിച്ചു. നാഴികക്ക് നാൽപ്പതുവട്ടം വികസിതം എന്ന് അവകാശപ്പെടുന്ന കേരളമേ. ഗിന്നസ് ബുക്കിലേക്ക് ഇതുകൂടെ നിങ്ങൾ എഴുതി ചേർക്കണം. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കെട്ടിപൊക്കിയ ഒരു വേദിയിൽ നിന്ന് ഒരു ജനപ്രതിനിധി വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപ്രത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടും അവിടെ കൂടിയ ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷയ്ക്ക് പുല്ല് വില കൽപ്പിച്ച് ഞങ്ങൾ ആട്ടം നടത്തി ഗിന്നസ് ബുക്കിലെത്തി എന്ന്. ചരിത്രത്തിൽ സാക്ഷര കേരളത്തിന് വലിയ ഇടമുണ്ട്. മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്നേഹിക്കുന്നു എന്ന് ഹരീഷ് പേരടി.

Read More

അടി ഇടി പൊടി മേളം… ടൊവിനോ തോമസിന്‍റെ ‘ഐഡന്‍റിറ്റി’

ഫോറെൻസിക്കിന് ശേഷം ടൊവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്‍റിറ്റി ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്‍റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്‍റ്ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. റോയിസി ജെയും ചേർന്നാണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്. ഐഡന്‍റിറ്റിയുടെ തമിഴ് ട്രെയ്‌ലർ സൂപ്പർ താരമായ ശിവ കാർത്തികേയനാണ് പുറത്തു വിട്ടത്. തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഐഡന്‍റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്‍റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയാറാക്കിയത്.…

Read More

എനിക്കു കിട്ടിയ എന്‍റെ വിവാഹക്ഷണക്കത്ത്! ഞാൻ പോലും തിരിച്ചറിയാതെ ഞാൻ കമ്മിറ്റഡായോ എന്ന് തോന്നി; മാളവികാ മോഹൻ

ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ് മാളവിക മോഹനന്. തമിഴിലും ഹിന്ദിയിലും തെലുങ്കിലും വലിയ സിനിമകൾ മാളവികയെ തേടിയെത്തുന്നു. ഒരുപാട് അവസരങ്ങൾ നേരത്തെയും വന്നിരുന്നെങ്കിലും മികച്ച സിനിമകൾക്കായി കാത്തിരിക്കുകയായിരുന്നു നടി. സിനിമയ്ക്കൊപ്പം ഫാഷൻ വേദികളിലും മാളവിക താരമാണ്. സിനിമോട്ടോഗ്രാഫർ കെ.യു മോഹനന്‍റെ മകളാണ് മാളവിക. മലയാളിയാണെങ്കിലും നടി വളർന്നത് മുംബൈയിലാണ്. ഇപ്പോഴിതാ തന്‍റ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മാളവിക മോഹനൻ. ഒരു ആരാധകന്‍റെ കടുത്ത സ്നേഹത്തെക്കുറിച്ചും മാളവിക മോഹനൻ സംസാരിച്ചു. ചെന്നൈയിൽ മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ഞാൻ. നഗരത്തിൽ നിന്നും മാറിയുള്ള സ്ഥലമായിരുന്നു. ഒരു ആരാധകൻ എനിക്ക് ഒരു പ്രിന്‍റ് ഔട്ട് തന്നു. പെയിന്‍റിഗോ മറ്റോ ആയിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ വിവാഹക്ഷണക്കത്തായിരുന്നു അത്. അയാളുടെയും എന്‍റെയും പേരാണ് ക്ഷണക്കത്തിലുള്ളത്. ഞാൻ പോലും തിരിച്ചറിയാതെ ഞാൻ കമ്മിറ്റഡായോ എന്ന് തോന്നി. എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നെന്നും മാളവിക മോഹനൻ…

Read More

വൈറലായി ദിയയുടെയും അശ്വിന്‍റേയും ഡാൻസ് വീഡിയോ: മുഖത്തെ തിളക്കവും വയറും കണ്ടാൽ അറിയാം ഗർഭിണി തന്നെയെന്ന് ആരാധകർ

നടൻ കൃഷ്ണകുമാറിന്‍റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും ലണ്ടൻ ട്രിപ്പിൽ ചുവടുവച്ച ഡാൻസ് ആണ് ഇപ്പോൾ വൈറലാകുന്നത്. സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ജീൻസിലെ ഗാനത്തിനാണ് ഇരുവരും ഡാൻസ് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തുന്നത്. ദിയ കൃഷ്ണ ഗർഭിണിയാണോ എന്നാണ് വീഡിയോ കണ്ട് പലരും ഉന്നയിച്ച സംശയം. മുഖത്തെ തിളക്കവും വയറും കണ്ടാൽ അറിയാം ദിയ ഗർഭിണി തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇവരുടെ ആരാധകർ. എന്തായാലും ആരാധകരുടെ സംശയത്തിന് ദിയ ഇതുവരെ മറുപടി കൊടുത്തിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ ദിയയുടെയും അശ്വിന്‍റേയും ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More