എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം; വൈകാരിക കുറിപ്പുമായി സോനം കപുര്‍

മകന്‍റെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി ബോളിവുഡ് നടി സോനം കപുര്‍. ബോളിവുഡ് താരസുന്ദരികളിലൊരാളായ സോനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ വളരെ ആകാംക്ഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. സോനത്തിന്‍റെ മകൻ വായുവിന്‍റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്. വായുവിന്‍റെ രണ്ടാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സോനവും ഭർത്താവ് ആനന്ദ് അഹൂജയും. ഇതിനിടെ മകന്‍റെ ദൃശ്യങ്ങൾ താരം പങ്കുവച്ചതും ഏവരുടെയും ശ്രദ്ധയാകർഷിച്ചു. നിന്‍റെ അമ്മയാകാൻ സാധിച്ചതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. ഇന്ന് എന്‍റെ മകൻ വായുവിന് രണ്ട് വയസായി. നിന്‍റെ അമ്മയായതാണ് എന്‍റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനം. നിന്‍റെ ചിരി ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറച്ചു. ഞങ്ങളുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുകയും പ്രകാശം പരത്തുകയും ചെയ്തു. ഓരോ ബന്ധങ്ങളും ദൃഢപ്പെട്ടത് നിന്നിലൂടെയാണ്. നിന്‍റെ ഡാഡയുടെയും എന്‍റെയും ബന്ധം നിന്നിലൂടെ…

Read More

ലാലുമായി അകറ്റാൻ ശ്രമം; മുതലെടുക്കാന്‍ കഴിഞ്ഞില്ല; തുറന്ന് ജഗദീഷ്

ലാലിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ഗണേഷും ഞാനും തുല്യരാണ്. അതുകൊണ്ടു തന്നെ ആര്‍ക്കു വേണ്ടിയും പോകരുത് എന്നായിരുന്നു മനസില്‍. പക്ഷെ പ്രിയന് ഗണേഷുമായി നല്ല അടുപ്പമുണ്ട്. പ്രിയന്‍ വിളിച്ചു പറഞ്ഞു. നിനക്ക് വിഷമമൊന്നും തോന്നരുത്, ഞാനും ലാലും ഗണേഷിനു വേണ്ടി സംസാരിക്കും. തുറന്നു പറഞ്ഞാല്‍ അന്നെനിക്കു വിഷമം തോന്നി. എത്രയോ വര്‍ഷമായുള്ള പരിചയം. സിനിമയില്‍ എത്തും മുമ്പേയുള്ള അടുപ്പം. പിന്നീട് ആലോചിച്ചപ്പോള്‍ ലാലിന്‍റെയും പ്രിയന്‍റെയും മനസ് തിരിച്ചറിയാനായി. അവരുടെ ഭാഗത്തു നിന്നാലോചിക്കുമ്പോള്‍ ശരിയുമായിരുന്നു. ഇതിനിടയില്‍ ചിലര്‍ സംഭവത്തെ കത്തിക്കാന്‍ വന്നതോടെയാണ് ഞങ്ങളെയൊക്കെ തമ്മില്‍ അകറ്റാനായി ആരൊക്കെയോ മനഃപൂര്‍വം ശ്രമിക്കുന്നുണ്ടെന്നു മനസിലായത്. പക്ഷെ ആര്‍ക്കും അധികം മുതലെടുക്കാന്‍ കഴിഞ്ഞില്ല. മോഹന്‍ലാലും ഞാനും പഴയതു പോലെ സുഹൃത്തുക്കളായി മാറി. ഒരുമിച്ചു പിന്നെയും സിനിമകള്‍ ചെയ്തു. പഴയ അടുപ്പത്തില്‍ നിന്ന് ഒരു മണ്‍തരിയകലം പോലും വന്നിട്ടില്ല. -ജദഗീഷ്  

Read More

ഇപ്പോഴും ജീവനോടെയുണ്ട്;  ഞാന്‍ തട്ടിപ്പോയി എന്നൊരു ന്യൂസ് ഓണ്‍ലൈനില്‍ കറങ്ങുന്നുണ്ട്

ഞാന്‍ തട്ടിപ്പോയി എന്നൊരു ന്യൂസ് ഓണ്‍ലൈനില്‍ കറങ്ങുന്നുണ്ട്. ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു എന്നൊക്കെ പറഞ്ഞ്. അങ്ങനെ എന്‍റെ കുറേ ഫ്രണ്ട്‌സ് ഈ ന്യൂസ് കണ്ട് പാനിക്കായി എന്നെ തുടരെത്തുടരെ വിളിച്ചതിനാലാണ് ഞാൻ ഇപ്പോൾ ഈ സ്റ്റോറി ചെയ്യുന്നത്. പോയിട്ടില്ല, എങ്ങും പോയിട്ടില്ല, എന്നോട് ക്ഷമിക്കണം. ആ ശുഭദിനം ഇതുവരെ എത്തിയിട്ടില്ല സുഹൃത്തുക്കളെ. അങ്ങനെ സംഭവിച്ചാല്‍ ഉറപ്പായിട്ടും നിങ്ങള്‍ അറിയും. അതുകൊണ്ട് പേടിക്കണ്ട ഇപ്പോഴും ജീവനോടെയുണ്ട്. എല്ലാവരും സമാധാനത്തോടെ ഇരിക്കൂ. -ആര്യ

Read More

പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന്  പറഞ്ഞ് വരുണ്‍ ഓടി!

ബോളിവുഡിലെ യുവതാരങ്ങളാണ് വരുണ്‍ ധവാനും ശ്രദ്ധ കപുറും. ഇരുവരും സിനിമാ കുടുംബങ്ങളില്‍നിന്നു വന്നവരാണ്. നടന്‍ ശക്തി കപുറിന്‍റെ മകളാണ് ശ്രദ്ധ കപുര്‍. സംവിധായകന്‍ ഡേവിഡ് ധവാന്‍റെ മകനാണ് വരുണ്‍ ധവാന്‍. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഈയടുത്തയിടെ പുറത്തിറങ്ങിയ ശ്രദ്ധയുടെ സ്ത്രീ 2വില്‍ വരുണ്‍ അതിഥി വേഷത്തിലെത്തിയിരുന്നു. നേരത്തെ വരുണിന്‍റെ ഭേഡിയയില്‍ ശ്രദ്ധയും അതിഥി വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ കുട്ടിക്കാലത്തെ രസകരമായ കഥകള്‍ പങ്കുവയ്ക്കുകയാണ് ശ്രദ്ധ‍. ചെറുപ്പത്തില്‍ താന്‍ വരുണിനെ പ്രൊപ്പോസ് ചെയ്തിരുന്നുവെന്നും പക്ഷെ വരുണ്‍ പ്രൊപ്പോസല്‍ നിരസിച്ചുവെന്നുമാണ് ശ്രദ്ധ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ… വളരെ പഴയ കഥയാണ്. ചില ആളുകള്‍ക്ക് അറിയാം. വരുണ്‍ എന്‍റെ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ്. അതു വലിയൊരു തമാശയാണ്. ഞങ്ങള്‍ അച്ഛന്മാരുടെ കൂടെ ഷൂട്ടിനു പോയതായിരുന്നു. എനിക്കു കുട്ടിക്കാലത്തു തന്നെ വരുണിനോട്…

Read More

ചില മിനുക്കുപണികൾ ഞാനും നടത്താറുണ്ട്; ഹണി റോസ്

അഭിനയരംഗത്ത് അടുത്ത വർഷം രണ്ട് പതിറ്റാണ് പൂർത്തിയാക്കാന്‍ പോകുകയാണ് ഹണി റോസ്. ഇന്നു തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളില്‍ ഒരാളായും ഹണി റോസ് മാറിക്കഴിഞ്ഞു. തമിഴ് താരം വിജയ് യുടെ കടുത്ത ഫാനാണ് താനെന്നാണ് ഹണി റോസ് പറയുന്നത്. ക്രഷ് ആണെന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പത്തിലെ തുടങ്ങിയതാണ്. എനിക്ക് തമിഴ് അത്യാവശ്യം സംസാരിക്കാന്‍ അറിയാമെങ്കില്‍ അത് അദ്ദേഹത്തിന്‍റെ പടം കണ്ട് പഠിച്ചതാണ്. താരത്തിന്‍റെ പഴയ പടങ്ങള്‍ എല്ലാം തന്നെ കണ്ടിട്ടുണ്ട്- ഹണി റോസ് വ്യക്തമാക്കി. ഒരു തവണ ചെർപ്പുളശേരിയില്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ വലിയ തിരക്കായിരുന്നു. വൈകുന്നേരം സമയവുമായിരുന്നു. ആള്‍കൂട്ടം എന്ന് പറഞ്ഞാല്‍ പ്രത്യേക സ്നേഹമുഉള്ള ആളുകളായിരുന്നു. ബൗണ്‍സേഴ്സിനൊക്കെ അവരെ നിയന്ത്രിക്കാന്‍ പാടുപെടേണ്ടി വന്നു. സ്റ്റേജില്‍ നിന്നും ഷോപ്പിലേക്ക് കുറഞ്ഞ ദൂരമേയുള്ളുവെങ്കിലും അങ്ങോട്ട് പോകാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ അപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചില്ല. വണ്ടി എടുത്ത് അവിടുന്ന്…

Read More

ബാഡ് ബോയ്സ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ; ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ഓണം റിലീസായി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്‍റെ നാല് വ്യത്യസ്ഥ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. തീർത്തും കോമഡി ഫൺ എന്‍റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. അബാം മൂവിസിന്‍റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്‍റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അഡാർ…

Read More

കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല; സുഹൃത്തുക്കളില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്; ഗ്രേസ് ആന്‍റണി

സിനിമാമേഖലയില്‍ നിന്ന് തനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് നടി ഗ്രേസ് ആന്‍റണി. സുഹൃത്തുക്കളില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. തനിക്ക് അത്തരം അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലന്നും താരം കൂട്ടിച്ചേർത്തു. ഓഡിഷന്‍ വഴിയിലാണ് ആദ്യസിനിമയിലേക്ക് താന്‍ എത്തിയതെന്നും ആ സിനിമയിലെ അഭിനയം കണ്ടിട്ടാണ് എനിക്ക് മറ്റു സിനിമകളിലേക്ക് അവസരം ലഭിച്ചതെന്നും ഗ്രേസ് പറഞ്ഞു. തുടക്ക സമയത്ത് വലിയ പ്രതിഫലം കിട്ടിയിട്ടില്ല അത് ചോദിക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു . അന്നൊക്കെ നമ്മുടെ യാത്രാച്ചിലവും താമസസൗകര്യവും മാത്രമൊക്കെയേ കിട്ടിയിട്ടുള്ളൂ. അതൊക്കെ ഒരു പരാതിയും പറയാന്‍ കഴിയാത്ത രീതിയിലാണ് കിട്ടിയിട്ടുള്ളത്. കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിയ്ക്കാന്‍ സാധിച്ചതെന്നും ഗ്രേസ് വ്യക്തമാക്കി. ഏത് ജോലിയില്‍ ആയാലും ഒരു കഷ്ടപ്പാടിന്‍റെ കാലം ഉണ്ടാകും. അത് കഴിയുമ്പോഴായിരിക്കും നല്ല പ്രതിഫലം ഒക്കെ ലഭിക്കുക. ഒരു സിനിമയ്ക്ക്…

Read More

പ്രമുഖർ ചേർന്ന് ഒതുക്കിയ നടൻ തിലകനോ? ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളന്‍, ചിരിക്കണ ചിരി കണ്ടാ; തിലകന്‍റെ ചിത്രം പങ്കുവച്ച് ഒളിയമ്പുമായി ഷമ്മി തിലകന്‍

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഒളിയമ്പുമായി നടന്‍ ഷമ്മി തിലകന്‍. ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളന്‍, ചിരിക്കണ ചിരി കണ്ടാ എന്ന അടിക്കുറിപ്പോടെ തിലകന്‍റെ ചിത്രം പങ്കുവച്ചാണ് ഷമ്മി തിലകന്‍റെ കുറിപ്പ്. താരസംഘടനയായ ‘അമ്മ’യുടെ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള നടനാണ് തിലകൻ. ഹേമ കമ്മറ്റി റിപ്പോർട്ടിൽ കുറച്ച് ആളുകൾ ചേർന്ന് ഒരു നടനെ ഒതുക്കി എന്ന പരാമർശമം വന്നതിനു പിന്നാലെ അത് തിലകനാണ് ആ പ്രമുഖ നടനെന്നാണ് ഭൂരിഭാഗം ആളുകളുടേയും കമന്‍റ്. അതിനു പിന്നാലെയാണ് ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധിയാളുകളാണ് ഷമ്മി തിലകന്‍റെ പോസ്റ്റിൽ പ്രതികരണവുമായി എത്തുന്നത്.      

Read More

കോമഡി ചെയ്യാൻ ഇഷ്ടമാണ്, എന്നാൽ അത്തരം വേഷങ്ങൾ പൊതുവേ കിട്ടാറില്ല; റോഷൻ മാത്യു

എന്‍റെ ആദ്യത്തെ തിയേറ്റർ റിലീസ് ചെയ്യുന്ന ഹിന്ദി ഫിലിമാണ് ‘ഉല്ലജ്’. പിന്നെ ആദ്യമായാണ് ഒരു സ്പൈ ത്രില്ലർ മൂവിയിൽ അഭിനയിക്കുന്നത്. മലയാളി ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുന്നത്. ഒപ്പം അത്യാവശ്യം കോമഡി കലർന്ന വേഷമാണ് ലഭിച്ചത്. കോമഡി ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അത്തരം വേഷങ്ങൾ പൊതുവേ കിട്ടാറില്ല. മാത്രമല്ല ഹൊറർ ചെയ്യണമെന്നും താത്പര്യമുണ്ട്. ഇതിനു മുന്നേ ഓഫറുകൾ വന്നിരുന്നു, അതൊന്നും ചെയ്തിരുന്നില്ല. അതിൽ ഇപ്പോൾ വിഷമമുണ്ട്. -റോഷൻ മാത്യു

Read More

ബിജു മേനോന്‍, മേതിൽ ദേവിക മുഖ്യവേഷത്തിൽ; ‘കഥ ഇന്നുവരെ’ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയകൾ വഴിയാണ് കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്‌ത നർത്തകിയായ മേതിൽ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഓണം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്‍റെ ബാനറിൽ…

Read More