ഞാന്‍ ആരോടും ചാന്‍സ് ചോദിക്കാറില്ല; അനാര്‍ക്കലി മരിക്കാര്‍

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമലൂടെയായിരുന്നു അനാര്‍ക്കലിയുടെ തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളിലെ അനാര്‍ക്കലിയുടെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് അനാര്‍ക്കലി. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്‍റെ സിനിമാ ജേര്‍ണി ഓര്‍ത്തെടുക്കുകയാണ് അനാര്‍ക്കലി. ചില സിനിമകള്‍ കഴിയുമ്പോള്‍ തോന്നും ഇനി കൂടുതല്‍ സിനിമകള്‍ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നല്‍ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. പക്ഷെ മറ്റ് കാര്യങ്ങളില്‍ മുഴുകി ആ നിരാശ മാറ്റി. ഫാഷന്‍ ഡിസൈനിംഗ് പഠനത്തിനു ശ്രദ്ധ നല്‍കി. ഇന്‍സ്റ്റഗ്രാമിലും സജീവമായി. സുലൈഖ മന്‍സില്‍ ശ്രദ്ധിക്കപ്പെട്ടപ്പോഴും കൂടുതല്‍ അവസരം കിട്ടുമെന്ന് വിചാരിച്ചു. അദ്ഭുതമെന്നും സംഭവിച്ചില്ല. വേണ്ടത്ര സര്‍ക്കിളില്ലാത്തതു കൊണ്ടാണോ അതോ അഹങ്കാരിയാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കും. ഇപ്പോഴും അതിനുള്ള ഉത്തരം…

Read More

രണ്ടുപേരും സഹോദരിമാരെപ്പോലെ! ഹണി റോസിനൊപ്പം മാളവികയും; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ഹണി റോസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് മാളവിക മേനോൻ. ഇൻസ്റ്റഗ്രാമിലാണ് മാളവിക ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ എന്നാണ് മാളവിക ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന കാപ്ഷൻ. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. രണ്ടുപേരും സഹോദരിമാരെ പോലെയുണ്ടെന്നാണ് ചിത്രത്തിന് താഴെ വന്ന ഒരു കമന്‍റ്. കേരളത്തിൽ ഏറ്റവും കൂടുതൽ കടകൾ ഉദ്ഘാടനം ചെയ്ത അവർ അവസാനം കണ്ടുമുട്ടുകയാണെന്നാണ് മറ്റൊരു ആരാധകന്‍റെ കമന്‍റ്. സോഷ്യൽ മീഡിയയിലൂടെ നിരന്തമായി സൈബർ ആക്രമണം നേരിട്ട താരങ്ങളാണ് മാളവികയും ഹണി റോസും. മാളവിക പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോകൾക്ക് താഴെ ഹണി റോസിന് പഠിക്കുകയാണോ എന്ന കമന്‍റുകളും എത്താറുണ്ടുണ്ടായിരുന്നു.  

Read More

ഇരുളിന്‍റെ രാജകുമാരി; കർണിക 23ന് തിയേറ്ററുകളിലേക്ക്

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിലുള്ള ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ കർണ്ണിക 23ന് തിയറ്ററുകളിലേക്ക് എത്തുന്നു. അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ച ചിത്രമാണിത്. സിനിമയുടെ വിവിധ മേഖലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ഈ ചിത്രത്തിലെ ഒരു പാട്ടിന്‍റെ രചനയും നിർവഹിച്ചിട്ടുണ്ട്. പ്രിയങ്ക നായർ നായികയാവുന്ന ഈ ചിത്രത്തിൽ ടി.ജി. രവിയെ കൂടാതെ ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നു. വിയാൻ മംഗലശേരിയും ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ ലാഭവിഹിതം വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നല്കുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും കർണികയുടെ പ്രൊജക്റ്റ് ഡിസൈനറുമായ സോഹൻ റോയ് പറഞ്ഞു. പിആർഓ എം.കെ. ഷെജിൻ

Read More

ഹോട്ട് ഗ്ലാമർ ലുക്കിൽ സുരഭി; വൈറലായി ചിത്രങ്ങൾ

ക്ലാസിക് നൃത്തരംഗത്തുനിന്നു ടെലിവിഷന്‍ അവതാരകയായും അവിടെനിന്നു സിനിമയിലേക്കും എത്തിയ താരമാണ് സുരഭി സന്തോഷ്. 2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെയാണ് സുരഭി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയില്‍ പതിയെ സജീവമാകാനുള്ള ശ്രമത്തിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെയായി ഫോട്ടോഷോട്ടുകളുടെ ചിത്രങ്ങൾ അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഹോട്ട് ഗ്ലാമർ ലുക്കിലുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് താരം. മോഡേണ്‍ ലുക്കില്‍ ബ്ലാക്ക് ഔട്ട്‌ഫിറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഷോൾഡർ ലെസ് ഹൈ സ്ലിറ്റ് ബ്ലാക്ക് ഗൗൺ ഡ്രെസും ഹൈ ഹീൽസും ധരിച്ച താരത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയ ചൂടാക്കുകയാണ്. ആരാധകരിൽ പലരും ഹോട്ട് ഇമോജി നൽകിയാണ് കമന്‍റുകൾ കുറിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ആദ്യ രണ്ടു പടവും പൊട്ടി, ഇന്ന് പ്രതിഫലം 15 കോടി

ബോളിവുഡില്‍ ഒരുപാട് സ്റ്റാര്‍ കിഡ്‌സുകള്‍ ഉണ്ട്. പ്രത്യേകിച്ച് കഷ്ടപ്പെടാതെ തന്നെ സിനിമാ മേഖലയിലേക്ക് ഇവർ കടന്നുവരുന്നു. അതുകൊണ്ട് നെപ്പോട്ടിസം (സ്വജനപക്ഷപാതം) എന്ന പ്രയോഗം തന്നെ ഹിന്ദി സിനിമയിലുണ്ട്. അതേസമയം, താരപുത്രിയായി സിനിമയിലെത്തിയിട്ടും‍ കരിയറില്‍ ഫ്‌ളോപ്പുകളുമായി തുടങ്ങേണ്ടി വരികയും പിന്നീട് സൂപ്പര്‍ താരമായി മാറുകയും ചെയ്ത ഒരു നടി ബോളിവുഡിലുണ്ട്. അതു മറ്റാരുമല്ല, സാക്ഷാൽ ശ്രദ്ധ കപൂർ. ഏറെ പ്രതീക്ഷയുമായി സിനിമയിലെത്തിയ ഈ നടിക്ക് വന്‍ പരാജയമാണ് തുടക്കത്തില്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ഒരൊറ്റ സിനിമയിലൂടെ ഈ നടി സൂപ്പര്‍ താരമാവുകയായിരുന്നു. ബോളിവുഡിലെ പ്രമുഖ നടനായ ശക്തി കപൂറിന്‍റെ മകളാണ് ശ്രദ്ധ. ആദ്യ സിനിമ എളുപ്പത്തില്‍ ലഭിച്ചെങ്കിലും ശ്രദ്ധയ്ക്ക് ബോളിവുഡില്‍ അടിയുറച്ച് നില്‍ക്കാന്‍ വര്‍ഷങ്ങളെടുക്കേണ്ടി വന്നിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പും ശ്രദ്ധയ്ക്ക് ധാരാളം ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ശക്തി കപൂര്‍ ബോളിവുഡിലെ സൂപ്പര്‍ താരമൊന്നും അല്ല. അതുകൊണ്ട് മറ്റ് സൂപ്പര്‍ താരങ്ങളുടെ മക്കളെ…

Read More

സൗദി വെള്ളക്കയ്ക്കു ദേശീയ പുരസ്കാരം; സന്തോഷവും അഭിമാനവുമെന്ന് തരുൺ മൂർത്തി

മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സൗദി വെള്ളക്ക നേടിയതിൽ ഏറെ സന്തോഷവും അഭിമാനവുമെന്ന് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പുതിയ ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോലികൾ നടന്നു വരുന്നതിനിടയിലാണ് ദേശീയ പുരസ്കാരം ലഭിച്ച കാര്യം അറിഞ്ഞത്. തന്‍റെ ആദ്യത്തെ രണ്ടു സിനിമകളും ജനം ഏറ്റെടുത്തതോടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്വം കൂടിയതിനാൽ ചിത്രം ചെയ്യുന്നതിൽ ഏറെ സൂക്ഷ്മത പുലർത്തുന്നു. ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവ 100 ദിവസത്തിലധികം ഓടി. മികച്ച അഭിപ്രായം നേടിയ സൗദി വെള്ളക്ക തിയറ്ററിൽ 53 ദിവസം നിറഞ്ഞോടി. ചിത്രത്തിൽ ഉമ്മയുടെ വേഷം ചെയ്ത ദേവി വർമയ്ക്ക് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. വസ്ത്രാലങ്കാരത്തിന് മഞ്ജു രാധാകൃഷ്ണനും ഡബ്ബിംഗിന് പോളി വൽസനും പുരസ്കാരം ലഭിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖരടക്കം നല്ല അഭിപ്രായം പറഞ്ഞ സൗദി വെള്ളക്കയ്ക്ക് ദേശീയ അവാർഡ് ലഭിച്ചത്…

Read More

പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ. ചന്ദ്രനും മികച്ച നടിമാർ; പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്ലസ്സിയുടെ ആടുജീവിതമാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത്. മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്‍. ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. മികച്ച സംവിധാ‌യകൻ  ബ്ലസ്സിയാണ്. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ). ചലച്ചിത്രപുരസ്കാരം ഇവർക്ക് മികച്ച ചിത്രം: കാതൽ മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട മികച്ച സംവിധായകൻ: ബ്ലെസി. ചിത്രം: ആടുജീവിതം മികച്ച നടൻ:…

Read More

സിനിമയിൽ എത്തിയിട്ട് 20 വർഷം; സൈജു കുറുപ്പ്

ഞാൻ ഒരിക്കലും എത്തുമെന്നു പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് എത്തി. സിനിമയേക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ. വിജയ ചിത്രങ്ങൾ മാത്രമല്ല പരാജയ ചിത്രങ്ങൾ പോലും ഞാൻ കാണും, ആസ്വദിക്കും. അങ്ങനെയൊരു കാലമുണ്ടായിരുന്നു. എല്ലാ സിനിമകളും വീഡിയോ കാസ്റ്റിലാണു കാണുന്നത്. പൊതുവേ എല്ലാവരും പറയുന്ന കൂതറ സിനിമകൾ പോലും എനിക്ക് ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകൾ അത്രയ്ക്കും കാണാറില്ല. ജാക്കിച്ചാൻ സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 20 വർഷമായി. സിനിമയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ കാലത്ത് എത്തിപ്പെടാൻ പോലും സാധിക്കാത്ത മേഖലയാണിത്. പിന്നെ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ അത്രയ്ക്കും തീവ്രമായ ആഗ്രഹമായിരുന്നില്ല അത്. -സൈജു കുറുപ്പ്

Read More

പെരുന്തച്ചന്‍റെ കഥ വീണ്ടും വരുന്നു…

പെരുന്തച്ചന്‍റെ കഥ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.അജിത്ത് പൂജപ്പുര രചനയും, സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ നിഴൽ തച്ചൻ എന്ന ചിത്രത്തിലാണ് പെരുന്തച്ചന്‍റെ കഥ വീണ്ടും കടന്നുവരുന്നത്. സൂപ്പർ എസ് ഫിലിംസ് നിർമിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം കൂത്താട്ടുകുളത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. പ്രധാന കഥാപാത്രമായ രാമദാസൻ തച്ചനായി ഷിബു സി.ആർ വേഷമിടുന്നു. പെരുന്തച്ചനായി രാജേന്ദ്ര കുറുപ്പും, ജാനകിയായി നിഷിയും വേഷമിടുന്നു. പെരുന്തച്ചന്‍റെ പിൻ തലമുറയിലെ തച്ചനാണ് താനെന്ന് സ്വയം പറഞ്ഞു നടക്കുന്ന രാമദാസൻ എന്ന ആശാരിയുടെ കഥയാണ് നിഴൽ തച്ചൻ എന്ന ചിത്രം പറയുന്നത്. വരരുചിയുടെയും പഞ്ചമിയുടെയും ഈ കാലഘട്ടത്തിലേക്കുള്ള യാത്രയിലൂടെ വികസിക്കുന്ന കഥയിൽ അഗ്നിഹോത്രിയും പെരുന്തച്ചനും നാറാണത്ത്ഭ്രാന്ത്രനും കാരയ്ക്കലമ്മയും ഉൾപ്പെടെ പറയിപെറ്റ പന്തിരുകുലവും ഇന്നത്തെ കാലഘട്ടത്തിലെ പ്രതിരൂപങ്ങളായി, കഥാപാത്രങ്ങളായി ചിത്രത്തിൽ കടന്നുവരുന്നു. കാമറ- നിധിൻ ചെമ്പകശേരി, ഗാനങ്ങൾ- ബിജു ശങ്കർ, സംഗീതം – സതീശ് വിശ്വ, എഡിറ്റർ…

Read More

മമ്മൂക്കയെ ഒന്നു കെട്ടിപ്പിടിക്കണം; ആരാധികയുടെ ആഗ്രഹം സാധിച്ച് മമ്മൂക്ക

കുട്ടി ആരാധികയെ ചേർത്ത് പിടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മ സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്നൊരു പരിപാടിയിലാണ് ആരാധികയുടെ ആഗ്രഹം മമ്മൂട്ടി സാധിച്ചു കൊടുത്തത്. വേദിയിൽ എത്തിയ ആരാധിക തനിക്ക് മമ്മൂട്ടിയെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞതോടെ താരം പെൺകുട്ടിടയെ അടുത്തേക്ക് വിളിക്കുകയായിരുന്നു. താൻ ആദ്യമായിട്ടാണ് ഇത്രയും താരങ്ങളെ ഒരുമിച്ച് കാണുന്നതെന്നും വളരെ സന്തോഷമായെന്നുമാണ് കുട്ടി വേദിയിലെത്തിയതിന് പിന്നാലെ പറഞ്ഞത്.  

Read More