ഡബ്ല്യുസിസി സ്ഥാപകാംഗത്തിനെതിരേ സൈബര്‍ ആക്രമണം; പ്രതികരണവുമായി നടി മഞ്ജു വാര്യര്‍

കൊച്ചി: കഴിഞ്ഞ ദിവസം ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരേ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരേ പ്രസ്താവനക്കുറിപ്പ് പുറത്തിറക്കിയ ഡബ്ല്യുസിസി നടപടിയില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. “അനിവാര്യമായ വിശദീകരണം’ എന്ന് കുറിച്ചാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്ഥാപകാംഗത്തിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകള്‍ക്കെതിരേ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Read More

ഞാൻ എന്‍റെ ജോലിയാണ് ചെയ്യുന്നത്; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മാളവിക

സൈബർ ആക്രമണങ്ങൾക്കെതിരേ തുറന്നടിച്ച് നടി മാളവിക മേനോൻ. ഒരു ലൈസൻസും ഇല്ലാതെ എന്തും പറയാമെന്ന സ്ഥിതിയാണ് ഉള്ളത്. കണ്ടന്‍റിന് വേണ്ടി ചില യുട്യൂബ് ചാനലുകൾ അവരുടെ താത്പര്യത്തിനനുസരിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും മാളവിക മേനോൻ പറഞ്ഞു. ഒരഭിമുഖത്തിലായിരുന്നു മാളവികയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ വരുന്നത്, അവർക്കാണ് വിമർശനം ലഭിക്കുക. മോശം രീതിയിൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നവർക്കെതിരേ യാതൊരു വിമർശനവും ഇല്ലെന്നും മാളവിക മേനോൻ പറഞ്ഞു. സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഇല്ലാത്തതുകൊണ്ടാണ് എന്തു കാര്യത്തിനും ആരേയും എന്തും പറയാം എന്നൊരു സ്ഥിതി വന്നത്. സ്ത്രീകളടെ കാര്യം മാത്രമല്ല, പുരുഷന്മാർക്കെതിരേയും അധിക്ഷേപം ഉണ്ട്. ഒരു ലൈസൻസും ഇല്ലാതെ, നമ്മളെ നേരിട്ട് അറിയാത്തവരാണ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ പ്രദർശിപ്പിക്കുന്നത് അവർക്കാണ് ചീത്തവിളി കിട്ടുന്നത്. അല്ലാതെ മോശം രീതിയിൽ ചിത്രങ്ങളും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നവർക്കല്ല. വേണമെങ്കിൽ നല്ല…

Read More

സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടി നൈല; ചിത്രങ്ങൾ വൈറൽ

സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ നൈല ഉഷയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. സിൽക്ക് സാരിയാണ് നൈല അണിഞ്ഞിരിക്കുന്നത്. നീല, മഞ്ഞ, ചുവപ്പ് കോമ്പിനേഷനിലുള്ള സാരിയാണ്. മുല്ലപ്പൂ ചൂടി ഒപ്പം ജുമുക്കയും താരം അണിഞ്ഞിട്ടുണ്ട്. സാരിക്കൊപ്പം വളരെ നോർമലായാണ് മേക്കപ്പ് യൂസ് ചെയ്തിരിക്കുന്നത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നൈല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. Came for the couple, stayed for the Sadhya എന്നാണ് നൈല ഉഷ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.    

Read More

‘ഇനി പിണങ്ങിയിരിക്കാൻ എന്‍റെ അച്ഛൻ ഇല്ല; ഒന്നുടെ അമർത്തി കെട്ടിപിടിക്കാനും ഉമ്മ വയ്ക്കാനും ഒക്കെ കൊതി വരുമെന്നേ’; വൈകാരിക കുറിപ്പുമായി പാര്‍വതി കൃഷ്ണ

ഏവർക്കും പ്രിയപ്പെട്ട താരമാണ് മോഡലും അവതാരകയും നടിയുമായ പാർവതി കൃഷ്ണ. താരം മാത്രമല്ല മകൻ അച്ചുവും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പാർവതി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പാർവതി തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. അച്ഛന്‍റെ വേർപാടുണ്ടാക്കിയ വേദനയും അച്ഛനൊപ്പമുള്ള ഓർമകളുമാണ് പാർവതി എഴുതിയ കുറിപ്പിൽ നിറഞ്ഞ് നിൽക്കുന്നത്. കുറിപ്പിന്‍റെ പൂർണ രൂപം… ”അച്ഛൻ… ഞാൻ മീഡിയയിൽ വരണമെന്ന് ഇ ലോകത്തു ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്‍റെ അച്ഛൻ ആരുന്നു. എന്നെ പറ്റി വാനോളം പുകഴ്ത്തുമ്പോൾ ഞാൻ പലപ്പോഴും അച്ഛനോട് പറയുമരുന്നു , അച്ഛാ എല്ലാരും കളിയാക്കും ഇനി അങ്ങനെ പറയരുതേ എന്നൊക്കെ. എന്തൊക്കെ വന്നാലും പെണ്മക്കൾക് അച്ഛൻ എന്നത് ഒരു ശക്തി തന്നെ ആണ്. ഇനി അങ്ങനെ ആളുകളോട് എന്നെ പറ്റി പറയാൻ അച്ഛനില്ല എന്നത് ഒരു സത്യം ആണെന്നത്…

Read More

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്; മൗനം തുടര്‍ന്ന് സിനിമ സംഘടനകള്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കാതെ സിനിമ സംഘടനകള്‍. താരസംഘടനയായ അമ്മ അടക്കമുള്ളവർ വിഷയത്തില്‍ പ്രതികരിക്കാത്തത് താരങ്ങള്‍ക്കിടയിലും അഭിപ്രായവ്യാത്യാസത്തിന് ഇടയാക്കിയട്ടുണ്ട്. ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. അംഗങ്ങളുടെ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈകാതെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന ശേഷം പ്രതികരണം അറിയിക്കാനുള്ള നീക്കത്തിലാണ് അമ്മ. അതിനിടെ ഫിലിം ചേംബര്‍ യോഗത്തിനിടെ മലയാള സിനിമയില്‍ പ്രത്യേകിച്ചു പ്രശ്‌നങ്ങളൊന്നുമില്ലെന്നു പറഞ്ഞ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിന്‍റെ പ്രസ്താവനക്കെതിരായ പ്രതിഷേധം കനക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്, മലയാള സിനിമയെ അങ്ങനെ വഴിയിലിട്ട് തല്ലാന്‍ സമ്മതിക്കില്ല എല്ലാരും മാന്യന്മാരല്ല അതെല്ലാം മറച്ചുവച്ച് മറ്റുള്ളവരെ “മന്താ’ എന്ന വിളിക്കാന്‍ നില്‍ക്കണ്ടെന്നും പച്ചയ്ക്ക് ഞാന്‍ പറയുമെന്നും സജി നന്ത്യാട്ട് പറഞ്ഞിരുന്നു. അറിയാത്തവരുടേ പേരു പറയാന്‍ ഞങ്ങളെന്താ കണിയാന്മാരോ? പതിനായിരക്കണക്കിന് പേര് പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. എല്ലാവരുടേയും സ്വഭാവ…

Read More

‘സംഭവസ്ഥലത്തു നിന്നും’ തിയറ്ററുകളിലേക്ക്

സിൻസീർ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്‍റോ ഡേവിഡ് സംവിധാനം ചെയ്യുന്ന സംഭവസ്ഥലത്ത് നിന്നും എന്ന സിനിമ 30ന് പ്രദർശനത്തിനെത്തുന്നു. പ്രമോദ് പടിയത്ത്, ലാൽജോസ്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ക്രിസ് വേണുഗോപാൽ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, രേഷ്മ ആർ നായർ, ഷിബു ലാസർ, അഖിലേഷ് തയ്യൂർ, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, അശോക് കുമാർ പെരിങ്ങോട്, ബെൻസൺ, പ്രശാന്ത്, എലിസബത്ത്, ശ്രുതി സുവർണ, സിൻസി ഷാജൻ, മാളു ഗുരുവായൂർ, ഹിൽഡ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം, മാധ്യമ പ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം , ക്രിസ്റ്റീന ചെറിയാൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബിജോ തട്ടിൽ, ജോയ്, കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ്, ജോമോൻ ജോസ് എന്നിവർ നിർമിക്കുന്ന…

Read More

അതാണ് ‘വിശേഷം’ സിനിമ തനിക്ക് സെപ്ഷലാകാനുള്ള കാരണം; ബൈജു ഏഴുപുന്ന

മുപ്പത്തിമൂന്ന് വർഷമായി മലയാള സിനിമയുടെ ഭാഗമാണ് ഞാൻ. എന്‍റെ ആദ്യത്തെ സിനിമ പാതി വഴിയിൽ മുടങ്ങി. പിന്നീടാണ് ഇരിക്കൂ എം.ഡി അകത്തുണ്ട് സിനിമ ചെയ്യുന്നത്. ഇപ്പോൾ വിശേഷം വരെ എത്തി നിൽക്കുകയാണ് സിനിമാ ജീവിതം. ഇത്രയും ചെറിയ സിനിമ ഇപ്പോഴും തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. വിശേഷത്തിലെ സുഭാഷ് എന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. അതൊരു വലിയ കഥാപാത്രമായിരുന്നു. അത് എനിക്ക് അവർ തരുമെന്ന് കരുതിയില്ല. മുമ്പ് ഒരുപാട് വലിയ സിനിമകളിൽ തിരക്കഥാകൃത്തൊക്കെ ആദ്യം പറഞ്ഞു വച്ച കഥാപാത്രം കിട്ടാതെ ചെറിയ റോളുകളിലേക്ക് എന്നെ മാറ്റിയ സ്ഥിതിയുണ്ടായിട്ടുണ്ട്. ‌ ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു, ഇപ്പോഴില്ല. വിശേഷത്തിന്‍റെ പൂജാ സമയത്ത് വലിയ പരിഗണന എനിക്ക് കിട്ടിയിരുന്നു. കുടുംബത്തിലെ അംഗത്തെപ്പോലെയാണ് അവരെന്നെ കണ്ടത്. അതാണ് വിശേഷം സിനിമ തനിക്ക് സെപ്ഷലാകാനുള്ള കാരണം. -ബൈജു ഏഴുപുന്ന

Read More

നിങ്ങളുടെ കണ്ണിന്‍റെ മുന്നിൽ ഇത്രയും നടന്നിട്ടും ഒന്നും അറിഞ്ഞില്ലേ? നയൻതാരയുടെ പ്രണയമറിഞ്ഞ് ധനുഷ് വിളിച്ച് ചോദിച്ചത്; രാധിക

നാനും റൗഡി താൻ പുതുച്ചേരിയിലാണ് ഷൂട്ട് ചെയ്തത്. ധനുഷ് നിർമിച്ച സിനിമയാണത്. നൈറ്റ് ഷൂട്ടിംഗാണ്. ദിവസവും ഞാനും നയൻതാരയും സംസാരിച്ച് നടക്കും. ഡിന്നർ അവൾ ഓർഗനൈസ്ചെയ്യും. സംവിധായകൻ വിഘ്നേശ് വന്ന് സംസാരിച്ച് പോകും. ആ സിനിമ പൂർത്തിയാകുന്നത് വരെ അവർക്കുള്ളിൽ എന്തെങ്കിലുമുണ്ടെന്ന് എനിക്കറിയില്ല. ചിലരെ കണ്ടാൽ അവർക്കുള്ളിൽ എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടുപിടിക്കാൻ പറ്റുമെന്ന് ഞാൻ അഭിമാനത്തോടെ പറയുമായിരുന്നു. ഞാൻ ചെന്നൈയിൽ വന്ന ശേഷം ധനുഷ് എനിക്ക് ഫോൺ ചെയ്തു. ചേച്ചി ഷൂട്ടിംഗ് എങ്ങനെയാണ് നടന്നതെന്ന് ചോദിച്ചു. നന്നായി നടന്നെന്ന് ഞാൻ. നിങ്ങൾ ഒരു കാര്യം അറിഞ്ഞോയെന്നും ധനുഷ് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ നയനും വിക്കിയും വിവാഹം ചെയ്യാൻ പോകുന്നു, നിങ്ങൾ അറിഞ്ഞോയെന്ന് ധനുഷ്. ചുമ്മാ പറയരുത്, ഞാനല്ലേ കൂടെ ഷൂട്ടിംഗിലുണ്ടായിരുന്നത്, കഥയുണ്ടാക്കരുത് എന്ന് ഞാൻ പറഞ്ഞു. വലിയ നടിയാണ് പോലും. നിങ്ങളുടെ കണ്ണിന്‍റെ മുന്നിൽ ഇത്രയും നടന്നിട്ടും ഒന്നും…

Read More

സാരിയഴകിൽ പാർവതി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തി പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് പാര്‍വതി തിരുവോത്ത്. നിരവധി സിനിമകളിലെ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്‍റേതായ ഒരിടം കണ്ടെത്താന്‍ പാര്‍വതിക്കു സാധിച്ചു. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് പാര്‍വതി. ഇപ്പോഴിതാ സാരിയഴകിലുള്ള ചിത്രങ്ങളാണ് പാര്‍വതി പങ്കുവച്ചിരിക്കുന്നത്. മേധ ഡിസൈനേഴ്സിന്‍റെ ഫോക്ക് കളക്ഷനിലുള്ള സാരിയും ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. 74,800 രൂപ വിലവരുന്ന സാരിയാണ് ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്‍റുകള്‍ കുറിക്കുന്നത്.

Read More

‘സിനിമാ സംഘടനകളുടെ മൗനത്തിന് പിന്നില്‍ പവര്‍ഗ്രൂപ്പിന്‍റെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നു; ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയും’; സാന്ദ്രാ തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണ്. അതിനർഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്‍റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സാന്ദ്ര പറഞ്ഞു. ഫേസ്ബുക്കിലാണ് താരത്തിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്‍റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ്‌ കോംപ്റ്റിറ്റിവ് കമ്മീഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്. ഒരു റിപ്പോർട്ട് പഠിക്കാൻ…

Read More