എന്‍റെ പേര് മാറ്റിയത് രാജസേനൻ; വർങ്ങൾക്ക് ശേഷം യഥാർഥ പേരും കാരണവും പറഞ്ഞ് ചാന്ദ്നി

എന്‍റെ ശരിക്കുമുള്ള പേര് സുനിത എന്നാണ്. സത്യഭാമയ്ക്കൊരു പ്രേമലേഖനം എന്ന സിനിമയ്ക്ക് വേണ്ടി ഡയറക്ടര്‍ രാജസേനന്‍ സാറാണ് എന്‍റെ പേര് മാറ്റിയത്. സത്യത്തില്‍ എന്‍റെ പേര് ചാന്ദ്നി എന്ന് മാറ്റിയത് ഞാന്‍ അറിഞ്ഞത് മാഗസിന്‍ വഴിയാണ്. സിനിമയുടെ സ്ക്രീന്‍ ടെസ്റ്റ് ഒക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ നില്‍ക്കുമ്പോള്‍ അച്ഛന്‍ വെള്ളിനക്ഷത്രം വാങ്ങി കൊണ്ട് വന്നു. അതില്‍ രാജസേനന്‍റെ പുതിയ സിനിമയില്‍ പുതുമുഖം ചാന്ദനി നായികയെന്ന് ന്യൂസ് കണ്ടു. അപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു അച്ഛാ അവര്‍ വേറെയാരെയോ സെല്ക്ട് ചെയ്തിട്ടുണ്ട്. ദാ ന്യൂസ് വന്നിട്ടുണ്ടെന്ന്. ആണോന്ന് അച്ഛനും ചോദിച്ചു. അന്ന് വലിയ സിനിമാ മോഹം ഒന്നുമില്ലാത്തത് കൊണ്ട് വിഷമം ഒന്നും തോന്നിയില്ല. വാര്‍ത്ത മുഴുവന്‍ വായിച്ച് വന്നപ്പോള്‍ അവസാനം എഴുതിയിരിക്കുന്നത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ കെ ബാലചന്ദ്രന്‍റെയും കാര്‍ത്യാനിയുടെയും മകളായ…

Read More

യുവാവിന്‍റെ വിവാഹാഭ്യർഥന; ഒടുവിൽ സാമന്തയുടെ മറുപടി, കൈയടിച്ച് ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ മുനിർനിര നായികയായി ഉയർന്നുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. താരത്തിന്‍റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളാണു കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. നടൻ നാഗ ചൈതന്യയുമായുള്ള സാമന്തയുടെ വിവാഹവേർപിരിയൽ വാർത്ത ഏറെ ശ്രദ്ധനേടിയതാണ്. ഇപ്പോഴിതാ നാഗ ചൈതന്യ നടി ശോഭിതയുമായി വിവാഹിതനാകാൻ പോവുകയാണ്. കഴിഞ്ഞ എട്ടിനായിരുന്നു വിവാഹനിശ്ചയം. സാമന്തയോട് ഇതു വേണ്ടിയിരുന്നില്ലെന്നു പറഞ്ഞു നിരവധി ആരാധകരാണ് ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കുമെതിരേ വിമർശനം ഉന്നയിക്കുന്നത്. ഈ അവസരത്തിൽ സാമന്തയോട് വിവാഹാഭ്യർഥന നടത്തിയിരിക്കുകയാണ് യുവാവ്. മുകേഷ് എന്ന ആരാധകനാണു വിവാഹാഭ്യർഥന നടത്തിയിത്. സാമന്ത വിഷമിക്കേണ്ടതില്ല. ഞാൻ എന്നും എപ്പോഴും കൂടെയുണ്ടാകും എന്നാണ് റീൽ വീഡിയോയിൽ മുകേഷ് പറഞ്ഞിരിക്കുന്നത്. ബാഗ് പാക്ക് ചെയ്തു വിമാനത്തിൽ യാത്രചെയ്ത് സാമന്തയുടെ വീടുവരെ എത്തുന്ന കാര്യങ്ങൾ മുകേഷ് ഗ്രാഫിക്സിന്‍റെ സഹായത്തോടെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാമന്ത തയാറാണെങ്കിൽ വിവാഹം കഴിക്കാൻ താൻ…

Read More

ചുവപ്പിനഴക്; പാർവതിയുടെ സാരിയുടെ വില കേട്ട് ഞെട്ടി സൈബർ ലോകം

മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് പാർവതി തിരുവോത്ത്. ഉർവശിയോടൊപ്പം മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്ക് എന്ന സിനിമ അടുത്തിടെയാണ് റിലീസായത്. അഭിനയ മികവു മാത്രമല്ല നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് താരം. പാ രഞ്ജിത് – വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാൻ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായും താരം എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പ്രൊമോഷൻ തിരക്കിലാണ് പാർവതി. തിരക്കിനിടയിലും തന്‍റെ പ്രമോഷൻ ലുക്കുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ പാർവതി മറക്കാറില്ല. അങ്ങനെ ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയുടുത്ത പാർവതിയാണ് ചിത്രങ്ങളിൽ. 61,500 രൂപ വില വരുന്ന സാരിയാണിത്. ബ്ലൗസിൽ ചുവപ്പ് നൂലും, സീക്വൻസും മറ്റും ഉപയോഗിച്ചു ചെയ്തിരിക്കുന്ന എംബ്രോയിഡറി വർക്കുകൾ ഏറെ ആകർഷണീയമാണ്.

Read More

താര പുത്രന്‍റെ നായകവേഷം; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രണ്ട് , ഫൈനൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവർധനാണ് ചിത്രം നിർമിക്കുന്നത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്‍റെയും ആനിയുടെയും ഇളയ മകന്‍ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു. ജോണി ആന്‍റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ, എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ചിത്രം ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിലെത്തും. സംവിധായകൻ ഷെബി…

Read More

ദിലീപുമായി നല്ല ബന്ധത്തിലാണ്; ഇനിയൊരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീർച്ചയായും ചെയ്യും; തുളസീ ദാസ്

ദിലീപുമായി ഉണ്ടായത് ചെറിയ സൗന്ദര്യ പ്രശ്നമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായി ഇനിയൊരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീർച്ചയായും ചെയ്യുമെന്ന് തുളസീ ദാസ്. ഞങ്ങള്‍ തമ്മില്‍ ആദ്യമായി ചെയ്യുന്ന സിനിമ മായപൊന്മാനാണ്. അതൊരു നല്ല സിനിമയായിരുന്നു. അതിന് ശേഷമാണ് ദോസ്ത് ചെയ്യുന്നത്. ദോസ്ത് പോലൊരു സിനിമ ചെയ്യുമോയെന്ന് പലരും ഇപ്പോഴും ചോദിക്കുന്നുണ്ട്. ദിലീപുമായി ഇടയ്ക്കൊരു സൗന്ദര്യ പിണക്കം ഉണ്ടായി എന്നത് ശരിയാണ്. ഒരു കുടുംബമാകുമ്പോള്‍ സഹോദരന്മാർ തമ്മിലൊക്കെ പിണക്കം ഉണ്ടാകുമല്ലോ? അത് പിന്നീട് അങ്ങ് മാറുകയും ചെയ്യും. അങ്ങനെ ഒരു വിഷയം ഞങ്ങള്‍ക്ക് ഇടയിലുണ്ടായി. രണ്ടു പേർക്കും വാശിയായിരുന്നു. അതില്‍ ഒരുപാട് പരാജയം ഞാന്‍ ഏറ്റുവാങ്ങി. ദിലീപുമായി വിഷയം ഉണ്ടായതിനെത്തുടർന്ന് ഒന്ന് രണ്ട് വർഷം എനിക്ക് സിനിമ ചെയ്യാന്‍ സാധിച്ചില്ല. അഡ്വാന്‍സ് തന്നെ നിർമാതാക്കള്‍ വരെ മാറിപ്പോയി. അങ്ങനെ വലിയ പ്രശ്നം അന്ന് ഞാന്‍ നേരിട്ടു. എന്നാല്‍ ഇപ്പോള്‍…

Read More

ഇയാൾ നിന്നെ ഏതെങ്കിലും ഷെയ്ഖിനു വിറ്റാലോയെന്ന് ഭർത്താവിനെ കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്; തപ്സി

മികച്ച സിനിമകളുമായി ബോളിവുഡിൽ തന്‍റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് തപ്സി പന്നു. പക്ഷെ ബി ‌ടൗണിലെ പതിവ് രീതികളുമായൊന്നും പൊരുത്തപ്പെട്ട് പോകാൻ താരത്തിനു താത്പര്യമില്ല. ബി ടൗണിലെ പാർട്ടികളിലോ വിവാഹ ചടങ്ങുകളിലോ തപ്സിയെ കാണാറില്ല. അടുത്തിടെ നടന്ന ആനന്ദ് അംബാനിയുടെ വിവാഹത്തിന് ബോളിവുഡിലെ പ്രമുഖ താരങ്ങൾ വരെ എത്തി. എന്നാൽ തപ്സി വന്നില്ല. തനിക്കവരെ വ്യക്തിപരമായി അറിയില്ലെന്നാണ് ഇതിന് നടി പറഞ്ഞ കാരണം.അടുത്തിടെയാണ് തപ്സി വിവാഹ ജീവിതത്തിലേക്ക് കടന്നത്. ബാഡ്മിന്‍റൺ കോച്ച് മതിയാസ് ബോ ആണ് തപ്സിയുടെ ഭർത്താവ്. പത്ത് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങൾ പോലും താരം പുറത്ത് വിട്ടില്ല. ഡെൻമാർക്കുകാരനാണ് മതിയാസ് ബോ. ഇപ്പോഴിതാ മതിയാസ് ബോയുമായി അടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് തപ്സി പന്നു. 10-11 വർഷം മുമ്പാണ് പരിചയപ്പെടുന്നത്. ഒരു വർഷത്തിന് ശേഷം എന്നെ…

Read More

‘മരക്കാറി’ന് ശേഷം അര്‍ജുന്‍ സർജ വീണ്ടും മലയാളത്തില്‍; വിരുന്ന് ടീസർ

മൾട്ടിസ്റ്റാർ സാനിധ്യത്തിലൂടെ എത്തുന്ന വിരുന്ന് എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസർ എത്തി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാറാണ്. തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം ഏറെ തിരക്കുള്ള നടി നിക്കിഗൽറാണി നായികയാകുന്നതും ഏറെ ആകർഷകമാക്കുന്നു. ഏറെ ദുരുഹതകൾ ഒരുക്കിക്കൊണ്ടാണ് കണ്ണൻ താമരക്കുളം ഈ ടീസർ ഒരുക്കിയിരിക്കുന്നതെന്ന് ടീസർ ശ്രദ്ധിച്ചാൽ മനസിലാകും. പ്രേക്ഷകർ ഏറെ കൗതുകമായിത്തന്നെ ഈ ടീസറിന്നെ ഏറ്റെടുത്തു എന്നാണ് സോഷ്യൽ മീഡിയയിൽ ഇതിന്‍റെ പ്രതികരണം എത്തിയിരിക്കുന്നത്. ഉദ്വേഗവും, സസ്പെൻസുമൊക്കെ ഈ ടീസറിൽ വ്യക്തമാകുന്നു. ഇത് ഈ ചിത്രത്തിന്‍റെ പൊതുസ്വഭാവം തന്നെയാണന്നത് വ്യക്തം. ഓഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്. മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു…

Read More

ഫോട്ടോ എടുക്കുന്നതിനിടെ വയോധികനെ തളളിമാറ്റി ഷാരൂഖ് ഖാന്‍; വൈറൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തൊട്ടടുത്ത് നിന്ന വയോധികനെ തള്ളി മാറ്റുന്ന ഷാരൂഖ് ഖാന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കിംഗ് ഖാനെ വിമർശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്‌മെന്‍റ് അവാർഡ് സ്വീകരിക്കാനായി സ്വിറ്റ്‌സർലാൻഡിൽ എത്തിയതായിരുന്നു താരം. പരിപാടിക്കിടെ ഷാരൂഖിന്‍റെ ഫോട്ടോ മാധ്യമങ്ങൾ പകർത്തുന്നതിനിടെയാണ് താരം വയോധികനെ തള്ളിമാറ്റിയത്. New: King having fun times 🤣🤣 #ShahRukhKhan pic.twitter.com/N28QS46lsI — ℣ (@Vamp_Combatant) August 10, 2024 ഇതിന് പിന്നാലെ താരത്തിന് നേരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ഷാരൂഖ് ഖാനെ പോലൊരു വ്യക്തിയില്‍ നിന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകൾ. എന്നാൽ സംഭവത്തിന്‍റെ സത്യാവസ്ഥ ഇതല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഡിയോയുമായി ഷാരൂഖ് ആരാധകരും രംഗത്തെത്തിയിരുന്നു.‌ ഈ വയോധികൻ ഷാരൂഖ് ഖാന് വളരെ…

Read More

ലേഡീസിനൊക്കെ റെസ്പെക്ട് കൊടുക്കെടാ… അവരും പറക്കെട്രാ… പൊട്ടിച്ചിരിപ്പിക്കാൻ പാലും പഴവും ട്രെയിലർ

  സുമിക്കു സമ്മതമാണെങ്കിൽ നമുക്കു രണ്ടാൾക്കും കല്യാണം കഴിച്ചാലോ? എനിക്കു സമ്മതമാ. പ്രായത്തിൽ ഏറെ വ്യത്യാസമുള്ള ഒരു ആണിന്‍റേയും പെണ്ണിന്‍റേയും ഫോൺ സന്ദേശമാണിത്. ഈ ഫോൺ വിളിയിൽത്തന്നെ കൗതുകമുണ്ട്. മോളേ… സുമീ.. വയസ് പത്തുമുപ്പത്തിമൂന്നായില്ലേ ഒരു കല്യാണമൊക്കെ കഴിക്കണ്ടേ? വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലറിലെ ചില രംഗങ്ങളാണിത്. ഏറെ കൗതുകവും നർമ്മവും കലർന്ന ഇത്തരം നിരവധി മുഹൂർത്തങ്ങളുമായിട്ടാണ് ട്രയിലർ പുറത്തു വിട്ടിരിക്കുന്നത്. പ്രായവ്യത്യാസ മുള്ള ഒരു യുവതിയും യുവാവും വിവാഹം കഴിക്കുന്നതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളാണ് അത്യന്തം രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പൊതുസ്വഭാവമനുസരിച്ചുള്ള ഈ ട്രെയിലർ ഇതിനകം പ്രേഷകരുടെ ഇടയിൽ ഏറെ കൗതുകം ജനിപ്പിച്ചിരിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിലെ കണക്കുകൾ വ്യക്തമാക്കുന്നു. മീരാജാസ്മിനും, യുവാക്കളുടെ ഇടയിൽ ഏറെ സ്വാധീനമുള്ള അശ്വിൻ ജോസമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടു ക്രിയേറ്റീവ്…

Read More

മാതാപിതാക്കള്‍ക്ക് ഒപ്പമാണെങ്കിലും സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്; എന്തിനാണ് കല്യാണം എന്ന റിസ്‌ക്കെടുക്കുന്നത്; അനുശ്രീ

ചിലപ്പോഴൊക്കെ ഫോട്ടോഷൂട്ടിന് വേണ്ടി സാരിയുടുത്ത്, മുല്ലപ്പൂവൊക്കെ ചൂടി നില്‍ക്കുമ്പോള്‍ അയ്യോ ഒരു കല്യാണം കഴിച്ചാലോ എന്ന് തോന്നും.ആ ഫോട്ടോഷൂട്ട് കഴിയുമ്പോള്‍ അതങ്ങ് മാറിക്കോളും. അതെന്താ അങ്ങനൊരു തോന്നല്‍ മാറുന്നതെന്ന് എനിക്കും അറിയില്ലന്ന് അനുശ്രീ. കല്യാണം കഴിഞ്ഞ സുഹൃത്തുക്കളില്‍ പലരും നല്ല അഭിപ്രായം പറയുന്നവരുണ്ട്. കുറച്ചുപേര്‍ക്ക് മോശം അഭിപ്രായങ്ങളാണ്. കല്യാണം മോശം കാര്യമാണെന്ന ചിന്താഗതിയൊന്നും എനിക്കില്ല. ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പമാണെങ്കിലും സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്. പിന്നെന്തിനാണ് റിസ്‌ക്കെടുക്കുന്നതെന്നൊരു പേടിയുണ്ട്. ഇനി എപ്പോഴെങ്കിലും ഇതേ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ പറ്റുന്ന ഒരാളെ കിട്ടിയാല്‍ ചിലപ്പോള്‍ വിവാഹം ഉണ്ടാവുമായിരിക്കും. ഇല്ലെങ്കില്‍ ഉണ്ടാവില്ലന്നും അനുശ്രീ പറഞ്ഞു.

Read More