അർജുനും നിക്കി ഗൽറാണിയും ഒന്നിക്കുന്ന വിരുന്ന് വരുന്നു

അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിരുന്ന്. ചിത്രം23ന് തീയറ്റർ റിലീസിന് ഒരുങ്ങിയെന്ന ഡേറ്റ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലും ആയിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമിക്കുന്ന ചിത്രത്തിൽ അർജുനെയും നിക്കി ഗൽറാണിയെയും കൂടാതെ മുകേഷും, ഗിരീഷ് നെയ്യാറും, അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു. ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ. ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ. ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാൻസി,…

Read More

പുതിയ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ ഇഷ്ടമാണ്; കീർത്തി സുരേഷ്

ഇന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. താരപുത്രി എന്ന പദവിയിയല്ലാതെ സ്വന്തം അധ്വാനത്തിലൂടെ മുന്നോട്ട് വന്ന ആർട്ടിസ്റ്റാണ് കീർത്തി. വ്യത്യസ്തത നിറഞ്ഞ കഥയും കഥാപാത്രങ്ങളുമാണ് കീർത്തി ഇപ്പോൾ ചെയ്യുന്നത്. രഘു താത്ത എന്ന തമിഴ് ചിത്രമാണ് കീർത്തിയുടെ പുതിയ റിലീസ്. നടിയുടെ മറ്റൊരു കരിയർ ബെസ്റ്റ് പെർഫോമൻസായിരിക്കും ഈ സിനിമയിലേതെന്നാണു ആരാധകർ പ്രതീക്ഷിക്കുന്നു. വളരെ വ്യത്യസ്തമാർന്ന സിനിമകളും കഥയുമാണ് കീർത്തി തിരഞ്ഞെടുക്കുന്നത്. ആ തിരഞ്ഞെടുപ്പുകൾ പലപ്പോഴും ശരിയാവാറുമുണ്ട്. ഇപ്പോൾ കുറച്ച് നാളുകളായി കീർത്തി തന്‍റെ ട്രാക്ക് മാറ്റിയാണ് സിനിമകൾ ചെയ്യുന്നത്. അതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. ഞാൻ എപ്പോഴും കഥ കേൾക്കുമ്പോൾ എങ്ങനെയുള്ള സബ്ജക്ട് ആണെന്ന് ആദ്യം നോക്കും. എങ്ങനത്തെ ജോണർ ആണ് എന്ന് നോക്കും. പ്രധാനമായും ഞാൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രമാണോ ഇതെന്ന് നോക്കും. ഇതുവരെ ഇന്ത്യൻ സിനിമയിൽ വരാത്ത കഥയോ…

Read More

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; ആശംസകൾ അറിയിച്ച് താരനിര

നടനും കോമഡി താരവുമായ ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യയാണ് വധു. സാലിഗ്രാം ഉമാ മഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിരവധി താരങ്ങൾ ദന്പതികൾക്ക് ആശംസകളറിയിച്ചു. താരത്തിന്‍റെ രണ്ടാം വിവാഹം ആണ്. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദ്രജിത്തും സൂര്യജിത്തും. ആദ്യ ഭാര്യ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.  

Read More

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന മഹത്തായ സന്ദേശം; ഹിമുക്രി പൂർത്തിയായി

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്‍റെ ബാനറിൽ നവാഗതനായ പി.കെ. ബിനു വർഗീസ് കഥയെഴുതി സംവിധാനം നിർവഹിക്കുകയും ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നിക്കോട്ട് എന്നിവർ ചേർന്ന് നിർമിക്കുകയും ചെയ്ത ചിത്രം ഹിമുക്രിചിത്രീകരണം പൂർത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍റെ ചുരുക്കെഴുത്താണ് ഹിമുക്രി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന മഹത്തായ സന്ദേശമാണ് ഹിമുക്രി പ്രേക്ഷകർക്ക് പകരുന്നത്. ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടയർഡ് ലൈൻമാൻ ബാലൻപിള്ളയുടെ മകൻ മനോജിന്‍റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെൺകുട്ടികളും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. അരുൺ ദയാനന്ദാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കർ, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും കഥാപാത്രങ്ങളാകുന്നു.…

Read More

ഒരു നായികയുടെ ഷെല്‍ഫ് ലൈഫ് എന്ന് പറയുന്നത് പരമാവധി അഞ്ച് മുതല്‍ പത്ത് വർഷം വരെയാണ്; മലയാള സിനിമ വളരെ അധികം മിസ് ചെയ്യുന്നുണ്ട്; മന്യ

എനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് അച്ഛന്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. അതോടെ കുടുംബത്തിന്‍റെയും ഒരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയിലേക്ക് വന്നത്. ആദ്യം മോഡലിംഗ് ആയിരുന്നു ചെയ്തത്. നായികയായി ആദ്യം അരങ്ങേറുന്നത് തെലുങ്കിലാണെന്ന് മന്യ. ഒരു സിനിമ നായികയുടെ ഷെല്‍ഫ് ലൈഫ് എന്ന് പറയുന്നത് പരമാവധി അഞ്ച് മുതല്‍ പത്ത് വർഷം വരെയാണെന്ന് എനിക്ക് അറിയാം. അതിന് ശേഷം കല്യാണം, കുട്ടികള്‍ അങ്ങനെ കരിയർ ഉണ്ടാകില്ല. അതായത് ജോക്കർ പോലുള്ള ഒരു സിനിമയൊന്നും കിട്ടില്ല. അക്കാര്യം മനസ്സിലാക്കിയാണ് പഠിക്കാന്‍ പോയതും ജോലി നേടിയത്. യഥാർഥ്യം എന്ന് പറയുന്നത് അതാണ്. എന്നാല്‍ അതിനെ മറികടക്കാന്‍ കഴിഞ്ഞ ഒരേയൊരു താരം എന്ന് പറയുന്നത് മഞ്ജുവാര്യരാണ്. അവർ ഇപ്പോഴും മികച്ച റോളുകള്‍ ചെയ്യുന്നു. അത് അഭിമാനകരമായ കാര്യമാണ്. മലയാള സിനിമ വളരെ അധികം മിസ് ചെയ്യുന്നുണ്ട്. ഫഹദിന്‍റെ ആവേശമൊക്കെ കണ്ട് വളരെ അധികം…

Read More

“നീയാണു ഞങ്ങളുടെ ഗോൾഡ് മെഡൽ”; വിനേഷിനു പിന്തുണയുമായി താരനിര

പാരീസ് ഒളിന്പിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയശേഷം അപ്രതീക്ഷിതമായി അയോഗ്യത നേരിടേണ്ടി വന്ന വിനേഷ് ഫോഗട്ടിന് പിന്തുണയുമായി താരനിരയും. നിങ്ങൾ തനിച്ചല്ല എന്നും ഒപ്പം ഇന്ത്യ എന്ന വലിയൊരു ശക്തി ഉണ്ടെന്ന് ഓർക്കണമെന്നു നടി സാമന്ത റൂത്ത് പ്രഭു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നിൽക്കുമെന്നും നടി കുറിപ്പിൽ അറിയിച്ചു. ചില സമയങ്ങളിൽ, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികൾ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. നിങ്ങൾ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓർമിക്കുക. ബുദ്ധിമുട്ടുകൾക്കിടയിലും നിലനിൽക്കാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ കഴിവ് തീർച്ചയായും പ്രശംസനീയമാണ്. നിങ്ങളുടെ എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം നിൽക്കും- സാമന്ത കുറിച്ചു. നിരവധി പേരാണ് വിനേഷിന് പിന്തുണയറിയിച്ച് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയർന്നുവരുന്നു. നിങ്ങളാണ് യഥാർഥ പോരാളി,…

Read More

‘ലാപതാ ലേഡീസ്’ ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്‍റെ മുൻ ഭാര്യ കിരൺ റാവു സംവിധാനം ചെയ്ത “ലാപതാ ലേഡീസ്’ ഇന്നു സുപ്രീംകോടതയിൽ പ്രത്യേക പ്രദർശനം നടത്തും. നിരൂപക പ്രശംസ നേടിയ ചിത്രം ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ആമിർ ഖാൻ, സുപ്രീംകോടതി ജസ്റ്റീസുമാരുടെ കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രദർശനത്തിൽ പങ്കെടുക്കും. വൈകിട്ട് 4.15 മുതൽ 6.20 വരെ സി-ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സ് ഓഡിറ്റോറിയത്തിലാണ് പ്രദർശനം. സുപ്രീം കോടതി സ്ഥാപിതമായതിന്‍റെ എഴുപത്തിയഞ്ചാം വർഷത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണു സിനിമാപ്രദർശനം.

Read More

നാഗ ചൈതന്യ ഇനി ശോഭിത ധൂലിപാലയ്ക്ക് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന

മകൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന. ഹൈദരാബാദിൽ നാഗാർജുനയുടെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പുനർ വിവാഹിതനാകുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ച നടിയാണ് ശോഭിത. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ശോഭിതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പീച്ച് നിറത്തിലെ സാരിയിൽ, തലയിൽ പൂ ചൂടിയാണ് ശോഭിത വിവാഹ നിശ്ചയത്തിൽ തിളങ്ങിയത്. മിനിമൽ ആഭരണങ്ങളാണ് താരം ധരിച്ചത്. ഐവറി കുർത്തയാണ് നാഗ ചൈതന്യയുടെ വേഷം. ഏറെക്കാലമായി ഇവർ പ്രണയത്തിലാണ് എന്ന് വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നതിനിടെയാണ് വിവാഹനിശ്ചയം നടന്നത്.    

Read More

തൃശൂരിന്‍റെ പുത്രൻ… മലയാള സിനിമയുടെയും…

വർഷങ്ങൾക്കു മുമ്പ്, 1993-94 കാലഘട്ടത്തിൽ തിരുവനന്തപുരം ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്ന മിഖായേലിന്‍റെ സന്തതികൾ എന്ന സീരിയൽ വേറിട്ട ഒരു കാഴ്ചാനുഭവമായിരുന്നു. അതുവരെയുള്ള പതിവു സോപ്പുസീരിയലുകളുടെ എല്ലാ ചട്ടക്കൂട്ടുകളും പൊളിച്ചെഴുതിക്കൊണ്ടുള്ള ആ സീരിയലിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അലോഷി എന്ന കഥാപാത്രമായിരുന്നു. അഭിനയത്തിൽ നാടകീയത ഒട്ടും തന്നെയില്ലാതെ, ഗാംഭീര്യമുള്ള ഡയലോഗ് മോഡുലേഷനുമായി അലോഷി എന്ന മിഖായേലിന്‍റെ പുത്രൻ അന്ന് ദൂരദർശൻ പ്രേക്ഷകരുടെ പ്രിയങ്കരനായി. ബിജുമേനോൻ എന്ന ആ പുത്രൻ ഇന്ന് മലയാള സിനിമയുടെ പ്രിയങ്കരനാകുമ്പോൾ ആ തൃശൂർക്കാരന് ഇത് സിനിമയിലെ മുപ്പതാം വർഷം. ഈ മൂന്നു പതിറ്റാണ്ടിനിടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ചും വെറുപ്പിച്ചും അമ്പരിപ്പിച്ചും ബിജു മേനോൻ തനിക്കു കിട്ടിയ എല്ലാ വേഷങ്ങളും ഗംഭീരമാക്കി. മിഖായേലിന്‍റെ സന്തതികൾ എന്ന സീരിയലിൽ നിന്നു ജൂഡ് അട്ടിപ്പേറ്റിയും പി.എഫ്. മാത്യൂസും പുത്രൻ എന്ന സിനിമ ഒരുക്കാൻ തീരുമാനിക്കുമ്പോൾ അതിലെ നായകനായി സീരിയലിലെ അലോഷി…

Read More

ഹോട്ട് പ്രണയരംഗങ്ങളുമായ് ജൂണിയര്‍ എന്‍ടിആറും ജാൻവി കപുറും

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ദേവര പാർട്ട് 1 ലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ തരംഗമായിരിക്കുകയാണ്. ജൂ ണിയര്‍ എന്‍ടിആറും ജാഹ്നവി കപുറും ഒരുമിച്ചെത്തുന്ന ഹോട്ട് പ്രണയരംഗങ്ങള്‍ നിറഞ്ഞ ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാകുകയാണ്. തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവിയുടെ മകളും ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരവുമായ ജാൻവി കപുറും തെലുങ്കിന്‍റെ സ്വന്തം ജൂ ണിയര്‍ എന്‍ടിആറും ഒരുമിച്ചെത്തുന്ന കൊരട്ടാല ശിവയുടെ ദേവര പാർട്ട് 1 വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്. സിനിമയിലെ ആദ്യ ഗാനവും ട്രെന്‍ഡിംഗായതാണ്. ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനമായ കണ്ണിണതൻ കാമനോട്ടം… സോഷ്യല്‍ മീഡിയയെ ചൂടു പിടിപ്പിക്കുകയാണ്. റൊമാന്‍റിക് മെലഡിയിൽ‍ ജാൻവിയും ജൂണിയര്‍ എന്‍ടിആറും തമ്മിൽ ഹോട്ട് പ്രണയരംഗങ്ങളാണുള്ളത്. സാരിയണിഞ്ഞ ജാൻവിയ്ക്കൊപ്പമുള്ള എന്‍ടിആറിന്‍റെ പ്രണയം…

Read More