ഏത് റോളും ചെയ്യാൻ ഇഷ്ടമാണ്; ദീപ്തി സതി

നീന എന്ന സിനിമയ്ക്കുശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അഭിനേത്രിയാകണമെന്ന് മാത്രമെ ആഗ്രഹിച്ചിട്ടുള്ളു. ആദ്യമായി ഒരു ഷൂട്ടിംഗ് സെറ്റും കാമറയും കണ്ടതു നീനയിൽ അഭിനയിച്ചപ്പോഴാണ്. എനിക്ക് ബോൾഡ് ക്യാരക്ടേഴ്സ് മാത്രമെ ചേരൂവെന്നും അതേ ഞാൻ ചെയ്യൂവെന്നും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏത് റോളും ചെയ്യാൻ ഇഷ്ടമാണ്. എന്നെപ്പോലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന ഒരുപാട് താരങ്ങളുണ്ട്. ഞാൻ രണ്ടാമത്തെ സിനിമ ചെയ്യുമ്പോൾ മുതൽ പേളി മാണിയെ എനിക്ക് അറിയാം. പുള്ളിക്കാരൻ സ്റ്റാറാ എന്നതായിരുന്നു സിനിമയുടെ പേര്. പേളി അതിൽ എന്‍റെ സുഹൃന്‍റെ കഥാപാത്രം ചെയ്തിരുന്നു. പേളി ഒരുപാട് ഇൻസ്പെയറിംഗാണ്. അതുപോലെ തുടക്കക്കാലത്ത് ഒരു മലയാളം വാക്കുപോലും പറയാൻ എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ‍ഞാൻ ഇത്രയും നന്നായി മലയാളം സംസാരിക്കുന്നത് വലിയ കാര്യമാണ്. എന്‍റെ അമ്മ മലയാളിയാണ്. അച്ഛനാണ് നോർത്ത് ഇന്ത്യക്കാരൻ. അമ്മയ്ക്ക് വീട്ടിൽ മലയാളം പറയാൻ പറ്റില്ല. കാരണം അച്ഛനോ…

Read More

ഓർമകളിലെ മായാത്ത പുഞ്ചിരി; സിദ്ദിഖ് ഇല്ലാതെ ഒരാണ്ട്

കൊച്ചി: മലയാളികളെ ആവോളം ചിരിപ്പിച്ച ഫാമിലി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ സിദ്ദിഖ് ഓർമയായിട്ട് ഇന്ന് ഒരു വര്‍ഷം. 37 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ ചെയ്ത സിനിമകളിലെല്ലാം തനിയാവര്‍ത്തനമില്ലാത്ത നര്‍മം വിതറി വ്യത്യസ്തനായ ഇദ്ദേഹത്തിന്‍റെ യാദൃച്ഛികമായ വിയോഗം ഇന്നും സഹപ്രവര്‍ത്തകര്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കും തീരാവേദനയാണ്. സിദ്ദിഖിന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സുഹൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എറണാകുളത്ത് അനുസ്മരണപരിപാടി നടത്തിയിരുന്നു. പി.എ.മെഹബൂബ് രചിച്ച ‘സിദ്ദിഖ് ചിരിയുടെ രസതന്ത്രം’ എന്ന പുസ്തകവും കലാഭവനില്‍ സിദ്ദിഖിന്‍റെ ചിത്രവും അനാച്ഛാദനം ചെയ്തു. കലാഭവനില്‍ മിമിക്രിയിലൂടെ കലാജീവിതം തുടങ്ങിയ സിദ്ദിഖ് ഉറ്റ സുഹൃത്ത് ലാലുമായുള്ള കൂട്ടുകെട്ടില്‍ ഹാസ്യത്തോടൊപ്പം കാമ്പുള്ള ഒട്ടേറെ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. സംവിധാനരംഗത്ത് ലാലുമായുള്ള കൂട്ടുകെട്ട് വിട്ടശേഷം 13 മലയാള സിനിമകള്‍ സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്തു. രണ്ടു സിനിമകള്‍ സ്വന്തമായി നിര്‍മിക്കുകയും ചെയ്തു.

Read More

ഇജ്ജാതി മനുഷ്യൻ… സോഷ്യല്‍മീഡിയ ഇളക്കിമറിച്ചു മമ്മൂക്ക; ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേയെന്ന് ആരാധകർ

മലയാളത്തിന്‍റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫോട്ടോ സെൻസ് പറയേണ്ടതില്ലല്ലോ… കാമറ ഏത് ആംഗിളില്‍ വച്ചാലും മമ്മൂക്കയുടെ ലുക്ക് റെഡിയാണ്. അങ്ങനെയൊരു ലുക്കും ചിത്രവുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രായം റിവേഴ്‌സ് ഗിയറില്‍ എന്ന പ്രയോഗം അക്ഷരാർഥത്തില്‍ ശരിവയ്ക്കാം മമ്മൂട്ടിയുടെ കാര്യത്തില്‍. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഫോട്ടോഗ്രാഫർ. മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിംഗ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഷാനി കുറിച്ചത്. രസകരമായ കമന്‍റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങേരൊക്കെ എന്തിട്ട് വന്നാലും ഒടുക്കത്തെ ലുക്കല്ലേ, 32 തികഞ്ഞ ചെറുപ്പക്കാരന്‍, ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ, ഈ പയ്യന് വേറെ പണിയൊന്നുമില്ലേ, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍, ഇതൊന്നും അത്ര നല്ലതല്ലാട്ടോ, വീണ്ടും സോഷ്യല്‍മീഡിയ ഇളക്കി മറിച്ചു, ഇങ്ങളിതെന്ത് ഭാവിച്ചാണ്, പിള്ളേരൊക്കെ മാറി നിന്നോളൂട്ടോ… എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

Read More

മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്‍റെ പേര് രേഖപ്പെടുത്താത്ത സിനിമ; ഓർമചിത്രം തിയറ്ററുകളിലേക്ക്

മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്‍റെ പേര് രേഖപ്പെടുത്താത്ത സിനിമ റിലീസിന് ഒരുങ്ങുന്നു. ഹരികൃഷ്ണൻ നായകനായ ഓർമചിത്രം ഒന്പതിന് തിയറ്ററുകളിൽ എത്തുന്നു. ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ്‌ നിർമിക്കുന്ന ചിത്രമാണ് ഓർമചിത്രം. ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി.പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർഥ്, ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര, അശ്വന്ത് ലാൽ, അമൽ രവീന്ദ്രൻ, മീര നായർ, കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവഹിക്കുന്നു. ഗാനരചന വയലാർ ശരത്ചന്ദ്ര വർമ, അലക്സ്‌ പോള്‍, സന്തോഷ്‌ വർമ, സുജേഷ് കണ്ണൂർ, സംഗീത സംവിധാനം അലക്സ് പോൾ, കൊറിയൊഗ്രാഫി വിഷ്ണു, എഡിറ്റർ-ബിനു നെപ്പോളിയൻ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ, പ്രൊജക്റ്റ് മാനേജർ-മണിദാസ് കോരപ്പുഴ, ആർട്ട്-ശരീഫ് സികെഡിഎൻ, മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്, വസ്ത്രാലങ്കാരം-ശാന്തി…

Read More

ലക്ഷങ്ങളിൽ നിന്ന് കോടിയിലേക്ക്; പ്രതിഫലം കൂട്ടി സാമന്ത

തെലുങ്ക് നടിമാരില്‍ ഏറ്റവും മുൻനിരയിലുള്ള താരമാണ് സാമന്ത. ബോളിവുഡിലേക്കും ശ്രദ്ധ ക്രേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് നടി. സിറ്റാഡെല്‍ എന്ന സീരീസിലൂടെയാണ് സാമന്ത ബോളിവുഡില്‍ അരങ്ങേറുന്നത്. ഇതേ പേരിലുള്ള ഹോളിവുഡ് സീരിസിന്‍റെ റീമേക്കാണിത്. വരുണ്‍ ധവാനൊപ്പമാണ് ഈ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. ആക്ഷന്‍ വേഷത്തിലാണ് ഈ ചിത്രത്തില്‍ സാമന്ത പ്രത്യക്ഷപ്പെടുക. ഇവേളയ്ക്കുശേഷം നടിയുടേതായി റിലീസ് ചെയ്യുന്ന സീരീസാണിത്. ഹോളിവുഡില്‍ അവഞ്ചേഴ്‌സ് സംവിധായകരായ റൂട്ടോ സഹോദരന്‍മാര്‍ രൂപപ്പെടുത്തിയെടുത്ത സീരീസാണ് സിറ്റാഡെല്‍. ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയായിരുന്നു നായിക. നിലവില്‍ തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് സാമന്ത. അതുകൊണ്ട് ഹിന്ദിയിലും താരം പ്രതിഫലം കുറച്ചിട്ടില്ല. വമ്പന്‍ പ്രതിഫലമാണ് സിറ്റാഡെലിനായി നടി വാങ്ങിയിരിക്കുന്നത്. സാമന്ത സിറ്റാഡെലിനായി തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പത്ത് കോടിയാണ് ഈ പരമ്പരയില്‍ അഭിനയിക്കുന്നതിനായി സാമന്ത വാങ്ങിയിരിക്കുന്ന പ്രതിഫലം. ആന്‍റണി റൂസോ, ജോ റൂസോ, മൈക്ക് ലാറോക്ക…

Read More

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി റെയ്ഡ്; പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി

കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി. പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ഓപ്പറേഷന്‍ ഗുവാപ്പോ എന്ന പേരില്‍ സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്‍റെ ഇന്‍റലിജന്‍സും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റുമാണ് (ഇ.ഡി) പരിശോധന നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 35ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടന്നതായാണ് ലഭ്യമാകുന്ന വിവരം. കൊച്ചിയില്‍ 23 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. രജിസ്‌ട്രേഷന്‍ ഇല്ലാതെയും വരുമാനം കുറച്ച് കാണിച്ചുമാണ് പലസ്ഥാപനങ്ങളും നികുതി വെട്ടിപ്പ് നടത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ മൊഴിയും രേഖപ്പെടുത്തി. സ്ഥാപനങ്ങള്‍ക്ക് പുറമേ വീടുകളിലും പരിശോധന നടന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വ്യാപകമായി നികുതി വെട്ടിക്കുന്നതായി ജിഎസ്ടി വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. സംസ്ഥാനതലത്തില്‍ വിവരശേഖരണം നടത്തിയതിന് ശേഷമായിരുന്നു വ്യാപക പരിശോധന. നികുതിവെട്ടിപ്പ് പിടികൂടിയതോടെ പലരും നികുതിയടയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായും വിവരമുണ്ട്.

Read More

‘നിനക്ക് ഞാൻ കൂടെ ജനിക്കാതെ പോയ സ്വന്തം സഹോദരൻ ആണ്; ഇനി എന്നും നിന്‍റെ കൂടെയുണ്ടാകും, എന്തിനും’;നൗഫലിന്‍റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് നടൻ ടിനി ടോം

വയനാട്ടിലുണ്ടായ ദുരന്തത്തിന്‍റെ ആഘാതത്തിൽ നിന്നും ഇതുവരേയും മലയാളികൾ മുക്തരായിട്ടില്ല. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തം എന്നും തീരാ വേദനയായി നിലനിൽക്കും. ഉറ്റവരെയും ഉടയവരേയും പലർക്കും നഷ്ടമായി. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാത്ത പലരും അക്കൂട്ടത്തിലുണ്ട്. ഇതിനിടെയിൽ നൗഫലിന് നഷ്ടമായത് തന്‍റെ കുടുംബം മുഴുവനായിരുന്നു. ചാലിയാർ പുഴയുടെ തീരത്ത് ചങ്ക് തകർന്ന് നിരാലംബനായി കരയുന്ന നൗഫലിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ നൗഫലിന്‍റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് നടൻ ടിനി ടോം. ‘നൗഫലെ നിന്നേ ഞാൻ എന്‍റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു. കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാൻ കൂടെ ജനിക്കാതെ പോയ നിന്‍റെ സ്വന്തം സഹോദരൻ ആണെന്ന്’ എന്ന് ടിനി ടോം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… സഹിക്കാനാവുന്നില്ല.…

Read More

‘ഇത് ഞങ്ങളുടെ വ്യക്തിജീവിതമാണ്, നിങ്ങൾ അതിൽ അഭിപ്രായം പറയേണ്ട’; ശരത്കുമാർ

ഇതെന്‍റെ കുടുംബമാണ്. എല്ലാവരും പരസ്പരം മനസിലാക്കുന്നു. അവർക്ക് വേണ്ട സ്പേസും ബഹുമാനവും നൽകുന്നു. കുടുംബത്തെക്കുറിച്ച് വരുന്ന വിമർശനങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങളെക്കുറിച്ച് ഇവർക്ക് അറിയില്ല. ഞങ്ങൾ എങ്ങനെ ഇവിടയെത്തി, എത്ര കഷ്ടപ്പെട്ടു എന്ന് അറിയില്ല. പലരും കഥകളുണ്ടാക്കുന്നു. റിലേഷൻഷിപ്പിൽ എന്തോ പ്രശ്നമായെന്ന് പറയുന്നു. എന്താണ് പ്രശ്നമായതെന്ന് ആർക്കെങ്കിലും അറിയുമോ. ഇത് ഞങ്ങളുടെ വ്യക്തിജീവിതമാണ്. അത് ഞങ്ങളുടേത് മാത്രമാണ്. നിങ്ങൾ അതിൽ അഭിപ്രായം പറയേണ്ട. സ്വന്തം ജീവിതം നോക്കുക. നടക്കാത്ത കാര്യങ്ങൾ നടന്നെന്ന് പറയുന്നു. ഇവർക്കെതിരേ ഞാൻ നടപടിയെടുക്കും. -ശരത്കുമാർ

Read More

അലീനയാവാൻ ആ രണ്ട് നടിമാർ തയാറായില്ല; ജയപ്രദയിലേക്ക് അവസരമെത്തിയതിങ്ങനെ…

വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ റീറിലീസ് ചെയ്ത് വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ ചിത്രം ദേവദൂതൻ. 2000ൽ ആണ് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ എത്തുന്നത്. എന്നാൽ ചിത്രം തിയേറ്ററിൽ പരാജയപ്പെടുകയാണ് ചെയ്തത്.  അന്ന് പരാജയപ്പെട്ടെങ്കിലും ഇന്നിതാ 24 വർഷങ്ങൾക്കിപ്പുറം റീറിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്. ദേവദൂതനിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അലീനയായി എത്തിയത് ജയപ്രദയായിരുന്നു. എന്നാൽ ജയപ്രദയ്ക്ക് മുൻപായി രണ്ടുപേരെ ആ വേഷത്തിലേക്ക് പരിഗണിച്ചെന്നാണ് പുറത്തുവരുന്ന വിവരം. അലീന എന്ന കഥാപാത്രമായി നടി മാധവിയായിരുന്നു തിരാക്കഥാകൃത്തിന്‍റെ മനസിലുണ്ടായിരുന്നത്. എന്നാൽ ഷൂട്ടിംഗ് നീണ്ടുപോയതിനാൽ അത് നടന്നില്ല. മാധവി അതിന് ഇണങ്ങില്ലെന്ന് മനസിലായതോടെ ആ വേഷം രേഖയ്ക്ക് മുന്നിലെത്തി. എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാൽ രേഖയും അലീനയെ ഉപേക്ഷിച്ചു. അങ്ങനെ ആ കഥാപാത്രം ഒടുവിൽ ജയപ്രദയിലേക്ക് എത്തുക‍യായിരുന്നു.

Read More

പിങ്ക് സ്യൂട്ടിൽ സ്റ്റൈലിഷായി വിക്രം; വൈറലായി ചിത്രങ്ങൾ

ആരാധകരേറെയുള്ള നടനാണ് ചിയാൻ വിക്രം. അഭിനയത്തിന് പുറമേ താരത്തിന്‍റെ ഡ്രസിംഗ് സ്റ്റൈലും സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. ഓരോ പരിപാടിക്കും വളരെ സ്റ്റൈലിഷായി സന്ദർഭത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ചാണ് വിക്രം എത്തുന്നത്. താരത്തിന്‍റെ ഫാഷൻ സെൻസ് പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ശോഭ ഫിലിം അവാർഡ്‌സിൽ വിക്രം ധരിച്ച വസ്ത്രത്തെ കുറിച്ചാണ് ഇപ്പോൾ സമുഹമാധ്യമങ്ങളിലെ ചർച്ച. ഇവന്‍റിനായി ഒരു പിങ്ക് സ്യൂട്ടാണ് താരം തിരഞ്ഞെടുത്തത്. പിങ്ക് ആൻഡ് ബ്ലാക്ക് കോംബോ താരത്തിനെ കൂടുതൽ സ്റ്റൈലിഷാക്കി. ‘Slay it in pink ’ എന്ന തലക്കെട്ടോടെയാണ് വിക്രം ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഇൻസ്റ്റഗ്രാമിൽ വിക്രം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഈ ലുക്കിന് ആരാധകർ നൽകുന്നത്. “Age In reverse gear ” എന്നാണ് മിക്ക ആരാധകരും കമന്റ് ചെയ്യുന്നത്.    

Read More