ഹാപ്പി ബർത്ത് ഡേ പ്രണവ്; പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ

പ്രണവ് മോഹന്‍ലാലിന് ഇന്ന് മുപ്പത്തിനാലാം പിറന്നാള്‍. താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസ നേര്‍ന്ന് ആരാധകര്‍. പുതിയ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചില്ലെങ്കിലും ഈ വര്‍ഷം പ്രണവിന്‍റെ ഒരു കവിതാ സമാഹാരം പുറത്തിറങ്ങും. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കഴിഞ്ഞ ദിവസം പ്രണവ് മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇംഗ്ലിഷ് കവിതകളുടെ സമാഹാരമായ ‘ലൈക്ക് ഡെസേര്‍ട് ഡ്യൂണ്‍സ്’ എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രണവ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പലപ്പോഴായി താന്‍ എഴുതിയ കവിതകള്‍ ഒന്നിച്ച് ചേര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് പ്രണവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. പ്രണവിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.    

Read More

അഭിനയിക്കുന്ന പടങ്ങള്‍ എല്ലാം വമ്പന്‍ ഹിറ്റ്; സായി പല്ലവി പ്രതിഫലം ഇരട്ടിയാക്കി!

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കാമറയ്ക്കു മുന്നിലെത്തി പിന്നീട് തെന്നിന്ത്യ മുഴുവൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സായി പല്ലവി. പ്രേമത്തിലൂടെ മലയാളികള്‍ക്ക് സ്വന്തം മലര്‍ മിസായി മാറിയ സായി പിന്നീട് മുന്‍ നിര നായികമാരെയെല്ലാം പിന്തള്ളി ഒന്നാം നിരയിലേക്ക് കുതിച്ചു. കഴിഞ്ഞദിവസമാണ് മലയാളികളുടെ മലര്‍ മിസ് ഡോ. സായി പല്ലവിയായി മാറിയത്. ജോര്‍ജിയയിലെ തിബ്‌ലിസി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് സായി പല്ലവി എംബിബിഎസ് ബിരുദം നേടിയത്. കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെയും ഡിഗ്രി സര്‍ട്ടിഫിക്കറ് ഏറ്റുവാങ്ങുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് കമന്‍റിലൂടെ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്. തിരക്കുകളില്‍നിന്നു തിരക്കുകളിലേക്ക് കുതിച്ചപ്പോഴും അഭിനയം പോലെ പാഷനായ തന്‍റെ ബിരുദവും സായി നേടുകയായിരുന്നു. ഒരിക്കലും ഡോക്ടര്‍ എന്ന പ്രഫഷന്‍ ഉപേക്ഷിക്കില്ലെന്ന് സായി പല്ലവി മുന്‍പ് പലകുറി പറഞ്ഞിരുന്നു. ആളുകളെ ചികിത്സിക്കുക എന്നത് ഒരു പ്രഫഷനായി എടുക്കാന്‍…

Read More

‘ഇമോഷൻ വിറ്റ് ജീവിക്കേണ്ട കാര്യം ലക്ഷ്മിക്ക് ഇല്ല’; വിമർശനങ്ങൾക്ക് പ്രതികരണവുമായി കൊല്ലം സുധിയുടെ ഭാര്യ

കൊല്ലം സുധിയുടെ മണം ഭാര്യ രേണുവിന്‍റെ ആഗ്രഹപ്രകാരം പെർഫ്യൂം ആക്കി വാങ്ങി ലക്ഷ്മി നക്ഷത്ര അവർക്ക് സമ്മാനിച്ചിരുന്നു. രേണുവിന്‍റെ വലിയൊരു ആഗ്രഹമാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. സുധി അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. യൂട്യൂബിലൂടെ പെർഫ്യൂം ഉണ്ടാക്കുന്നതിന്‍റെ നിമിഷങ്ങളെല്ലാം ലക്ഷ്മി പങ്കുവച്ചിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലക്ഷ്മിക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. ലക്ഷ്മി നക്ഷത്രയ്ക്ക് ഇമോഷൻ വിറ്റു ക്യാഷ് ആക്കേണ്ട കാര്യമില്ലെന്നും,പുതിയതായി പണിയുന്ന വീട്ടിൽ സുധിച്ചേട്ടൻ ഉണ്ടെന്നും നെഗറ്റീവ് കാര്യമാക്കുന്നില്ലെന്നും രേണു പറയുന്നു. ‘കേരളത്തില്‍ അറിയപ്പെടുന്ന ആങ്കറാണ് ലക്ഷ്മി, ഇമോഷൻ വിറ്റു ജീവിക്കേണ്ട കാര്യം ലക്ഷ്മിക്ക് ഇല്ലാ, എത്ര തിരക്കാണെലും എനിക്ക് മെസേജ് ഇടും, എന്‍റെ സഹോദിരിയെ പോലെയാണ് ഞാന്‍ ലക്ഷ്മിയെ…

Read More

ഉലകനായകൻ ‘അമ്മ’യിൽ അംഗത്വമെടുത്തു; സ്വാഗതം ചെയ്ത് താരങ്ങൾ

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ അംഗത്വമെടുത്ത് ഉലകനായകൻ കമല്‍ഹാസന്‍. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്‍റെ ഭാഗമായി കമല്‍ ഹാസന് മെമ്പര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തു. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്. ‘അമ്മ’ കുടുംബത്തിന്‍റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്‍റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്- അമ്മയുടെ പേജില്‍ കുറിച്ചു.      

Read More

വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; ദേവദൂതൻ; വീണ്ടും എത്തുന്നു

വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. മോഹൻലാലിന്‍റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ദേവദൂതൻ വീണ്ടും റിലീസിന് തയാറെടുത്തതായി നിർമാതാക്കൾ. ചിത്രം 26ന് തിയറ്ററുകളില്‍ എത്തും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. റീ റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത ചടങ്ങിലാണ് 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്‍റെ ട്രയ്‍ലര്‍ പുറത്തിറങ്ങിയത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.…

Read More

‘എല്ലാരോടും പറയണം, എല്ലാവരും അറിയണം, അതാണ് അതിന്‍റെ ഒരു മര്യാദ’; ഗർഭിണിയാണെന്ന വെളിപ്പെടുത്തലുമായി കരിക്ക് താരം സ്നേഹ ബാബു

താൻ ഗര്‍ഭിണിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് കരിക്ക് താരം സ്നേഹ ബാബു. വീഡിയോയിലൂടെയാണ് താന്‍ അമ്മയാകാനൊരുങ്ങുന്നൂ എന്ന വിവരം സ്നേഹ ആരാധകരെ അറിയിച്ചിരിക്കുന്നത്. എല്ലാരോടും പറയണം, എല്ലാവരും അറിയണം, അതാണ് അതിന്‍റെ ഒരു മര്യാദ എന്ന വീനിത് ശ്രീനിവാസന്‍റെ ഡയലോഗിനൊപ്പം വയറില്‍ തലോടുന്ന വീഡിയോ സ്നേഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.  താരത്തിന് ആശംസകളറിയിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്‍റിട്ടിരിക്കുന്നത്. ആശംസകള്‍ മാത്രം പോരാ എന്ന അടിക്കുറിപ്പോടെയായിരുന്നു സ്നേഹ വീഡിയോ പങ്കുവച്ചത്. കരിക്കിലൂടെ പ്രശസ്തയായ താരം പിന്നീട് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍ എന്നീ ചിത്രങ്ങളിലും സ്നേഹ ശ്രദ്ധയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. കരിക്കിന്‍റെ വെബ് സീരീസിലൂടെയാണ് സ്‌നേഹ ശ്രദ്ധിക്കപ്പെട്ടത്. കരിക്ക് ടീമിന്‍റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്‍റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും.  

Read More

കാരണമില്ലാതെ 20 മിനിറ്റ് വരെ ചിരിക്കും! തുടങ്ങിയാൽ നിർത്താൻ കഴിയില്ല; രോഗാവസ്ഥയെ കുറിച്ച് അനുഷ്ക ഷെട്ടി

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ചിരിക്കുകയും ചിരിച്ച് തുടങ്ങിയാല്‍ ചിരിയടക്കാൻ കഴിയാത്തതുമായ അപൂര്‍വ രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്‍റെ രോഗാവസ്ഥയെ കുറിച്ച് അനുഷ്ക തുറന്ന് പറഞ്ഞത്. 15-20 മിനിറ്റ് വരെ തന്‍റെ ചിരി നീളാറുണ്ടെന്നും തൊഴിലിടത്തില്‍പ്പോലും അത് ചിലപ്പോള്‍ പ്രശ്നമാകുന്നുവെന്നും നടി വ്യക്തമാക്കി. ‘എനിക്ക് ലാഫിംഗ് ഡിസീസാണ്. ചിരിക്കുന്നതൊരു പ്രശ്നമാണോയെന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ എനിക്കത് പ്രശ്നമാണ്. ചിരി തുടങ്ങിയാല്‍ പത്തിരുപത് മിനിറ്റ് നീളും. കോമഡി രംഗം ചിത്രീകരിക്കുമ്പോഴും കാണുമ്പോഴുമെല്ലാം തനിക്ക് അസുഖം വില്ലനാകാറുണ്ടെന്നും ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കേണ്ടി വന്നിട്ടുണ്ട്’ എന്നും താരം പറഞ്ഞു. ചിരിയോ കരച്ചിലോ നിയന്ത്രിക്കാന്‍ കഴിയാത്തവിധത്തില്‍ ഉണ്ടാകുന്നതാണ് രോഗാവസ്ഥ. അകാരണമായി ചിരിക്കാനോ കരയാനോ തുടങ്ങുമെന്നതാണ് ഈ രോഗത്തിലെ പ്രധാന അവസ്ഥ. രോഗത്തെ ഒരു പരിധിവരെ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. പ്രധാനമായും തലച്ചോറിനെയാണ്…

Read More

നാഗവല്ലി വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി മണിച്ചിത്രത്താഴ്

മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഓഗസ്റ്റ് 17നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. നിരവിധി മലയാളം തമിഴ് ചിത്രങ്ങളും ഇത്തരത്തിൽ സമീപകാലത്ത് റീ റിലീസ് ചെയ്തിരുന്നു. മണിച്ചിത്രത്താഴ് തിയറ്ററില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നെങ്കിലും റീ റിലീസ് തിയതി പുറത്തുവന്നിട്ടില്ലായിരുന്നു. 1993 പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി, ഇന്നസെന്‍റ്, തിലകന്‍, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. നാഗവല്ലിയായും ഗംഗയായും അത്ഭുത പ്രകടനം ചിത്രത്തിൽ കാഴ്ച്ച വച്ച ശോഭനയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ ‘ഒരുമുറയ് വന്ത് പാര്‍ത്തായ’ അടക്കമുളള എല്ലാ പാട്ടുകളും മലയാളികളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. മണിച്ചിത്രത്താഴ് ഹിറ്റായതോടെ തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലും,…

Read More

ഫിലിംഫെയര്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടൻ, ദര്‍ശന രാജേന്ദ്രൻ മികച്ച നടി

2023 ലെ ഫിലിംഫെയര്‍ സൌത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ആണ് മലയാളത്തിലെ മികച്ച ചിത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മികച്ച സംവിധായകന്‍. മികച്ച നടന്‍ കുഞ്ചാക്കോ ബോബനും മികച്ച നടി ദര്‍ശന രാജേന്ദ്രനുമാണ്. മമ്മൂട്ടി (പുഴു), പൃഥ്വിരാജ് (ജന ഗണ മന), ടൊവിനോ തോമസ് (തല്ലുമാല), ബേസില്‍ ജോസഫ് (ജയ ജയ ജയ ജയ ഹേ), വിനീത് ശ്രീനിവാസന്‍ (മുകുന്ദനുണ്ണി അസോസിയേറ്റ്സ്) എന്നിവരെ പിന്തള്ളിയാണ് കുഞ്ചാക്കോ ബോബന്‍ അവാര്‍ഡിന് അര്‍ഹനായത്. തെലുങ്ക്, തമിഴ് ഭാഷകളിലും മലയാളികള്‍ക്ക് പുരസ്കാരങ്ങള്‍ ഉണ്ട്. മറ്റ് പ്രധാന പുരസ്കാരങ്ങള്‍… മലയാളം ചിത്രം- ന്നാ താന്‍ കേസ് കൊട്സംവിധാനം- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്) മികച്ച നടന്‍- കുഞ്ചാക്കോ ബോബന്‍ മികച്ച നടി- ദര്‍ശന രാജേന്ദ്രന്‍ മികച്ച ചിത്രം…

Read More

ഓപ്പറേഷൻ റാഹത് സ്വിച്ചോൺ; കാത്തിരിപ്പിൽ പ്രേക്ഷകർ

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജർ രവി സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍ റാഹത് എന്ന ചിത്രത്തിന്‍റെ ടീസർ പൂജാ സ്വിച്ചോൺ കർമം പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ നടന്നു. സംവിധായകൻ മേജർ രവി സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ നിർമാതാവ് അനൂപ് മോഹൻ ക്ലാപ്പടിച്ചു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്‍റർ‍നാഷണലിന്‍റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അർജുൻ രവി നിർവഹിക്കുന്നു. കഥ, തിരക്കഥ കൃഷ്ണകുമാര്‍ കെ എഴുതുന്നു. 2015-ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ഈ ചിത്രം ഒരുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. എഡിറ്റർ-ഡോണ്‍ മാക്സ്,…

Read More