തബുവിനെ തേടി അന്തര്‍ദേശീയ അവസരം

ഇന്ത്യന്‍ അഭിനേതാക്കളെ തേടി അന്തര്‍ദേശീയ അവസരങ്ങള്‍ വരുന്നത് ഇപ്പോള്‍ സാധാരണയായി മാറിയിരിക്കുന്നു. ബോളിവുഡ് താരം തബുവിനാണ് ഏറ്റവുമൊടുവില്‍ അത്തരത്തില്‍ ഒരു ശ്രദ്ധേയ അവസരം ലഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്‍റെ (മുന്‍പ് എച്ച്ബിഒ മാക്സ്) സിരീസിലാണ് തബു ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. സിരീസില്‍ ഉടനീളമുള്ള കഥാപാത്രമാണ് ഇത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്‍റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ ആലോചന തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിരീസ് ആണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്‍റെ ഡ്യൂണ്‍ എന്ന നോവലില്‍ പറയുന്ന കാലത്തിന് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സിരീസിലെ കാലം. ഡെനിസ് വിലെന്യുവിന്‍റെ…

Read More

സാരിയില്‍ സുന്ദരിയായി അപർണ; വൈറലായി വീഡിയോ

അഭിനയത്തിനുപുറമേ ബിസിനസ് രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ് അപർണ ബാലമുരളി. ജയറാമിന്‍റെ മകൾ മാളവികയുടെ വിവാഹത്തിനു ചുക്കാൻ പിടിച്ചത് അപർണയുടെ എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്‍റ് പ്ലാനിംഗ് കമ്പനിയാണ്. ഇതിനു പുറമേ ഓൺലൈൻ വസ്ത്ര വ്യാപാര രംഗത്തും താരം സാന്നിധ്യമറിയിച്ചിരുന്നു. hypsway.com എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമാണ് അപര്‍ണ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് അപർണ. സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് അപർണ ഷെയർ ചെയ്തത്. സാരിയിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം. ചെറിയൊരു കമ്മൽ മാത്രമാണ് അപർണ അണിഞ്ഞത്. കൈയിൽ സാരിക്ക് ഇണങ്ങുന്ന വളകളുമുണ്ട്. നെറ്റിയിലെ ചെറിയ പൊട്ട് അപർണയെ ശാലീന സുന്ദരിയാക്കുന്നുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?

റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുകളിലൊന്ന്. സോഷ്യൽ മീഡിയ വന്നപ്പോൾ സിനിമയ്ക്കു വലിയ തുണയും പ്രോത്സാഹനവുമാകുമെന്നു പലരും വിലയിരുത്തിയിരുന്നു. എന്നാൽ, അതേ സോഷ്യൽ മീഡിയതന്നെ ഇന്നു സിനിമകളുടെ അണിയറക്കാർക്കു വലിയ ഭീഷണിയുമായി വളർന്നിരിക്കുന്നു. തിയറ്റർ റിലീസിനൊപ്പം സിനിമകൾ ചോരുന്നതായിരുന്നു ഒരു ഘട്ടത്തിൽ നിർമാതാവിനെയും വിതരണക്കാരെയും സംവിധായകനെയുമൊക്കെ ആകുലപ്പെടുത്തിയിരുന്നത്. നിയമം കർശനമാക്കിയതോടെ കുറെയൊക്കെ അതിനു തടയിടാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പൂർണമായി അതു നിയന്ത്രിക്കാനുമായിട്ടില്ല. എന്നാൽ, അതുപോലെതന്നെ ഭീഷണിയാണ് റിവ്യു ബോംബ് എന്നാണ് സിനിമാവൃത്തങ്ങൾ പറയുന്നത്. സിനിമകൾ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ സിനിമയെക്കുറിച്ചു വിലയിരുത്തൽ മാധ്യമങ്ങളിൽ വരുന്നതാണ് അണിയറക്കാരെ വിഷമിപ്പിച്ചിരുന്നത്. ആദ്യമൊക്കെ തൊട്ടും തലോടിയും വിമർശിച്ചിരുന്നവർ വിമർശനം കടുപ്പിക്കുകയും അതു ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തതോടെയാണ് കളി കാര്യമായത്. ഏറ്റുമുട്ടൽ സിനിമ ഇറങ്ങുന്നതിനു പിന്നാലെ പലരും നടത്തുന്ന നിശിത വിമർശനം കാണികളെ തിയറ്ററിൽനിന്ന് അകറ്റുകയാണെന്ന ആക്ഷേപമാണ് സിനിമയുടെ അണിയറക്കാർ ഉയർത്തിയത്. സോഷ്യൽ…

Read More

വഴക്കിനിടയിലും ‘വഴക്ക്’ ഫേസ്ബുക്കിൽ പങ്കുവച്ച് ചിത്രത്തിന്‍റെ സംവിധായകൻ സനൽ കുമാർ ശശിധരൻ

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്കുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ തർക്കം നടക്കുന്നതിനിടെ ചിത്രത്തിന്‍റെ മുഴു നീള ലിങ്ക് ഫേസ്ബുക്കിൽ പങ്കുവച്ച് സംവിധായകൻ. ‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. ‘വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം’. എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രത്തിന്‍റെ ലിങ്ക് പങ്കുവച്ചത്. സിനിമ തീയറ്ററിലെത്തിക്കുന്നതിന് ടോവിനോ എതിരാണെന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ ഇതിനെതിരേ ടോവിനോ പ്രതികരിച്ചു. വഴക്ക് ഒരു നല്ല സിനിമയാണ്, അഭിനയിച്ചിട്ടുള്ള ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്ന് ടോവിനോ പറഞ്ഞു. പരിചയപ്പെട്ട കാലത്തെ സനലേട്ടനോട് എനിക്ക് ഇപ്പോഴും സ്നേഹമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് അത്യധികം വേദന ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read More

പാൻ ഇന്ത്യൻ ചിത്രം ‘ശിവം ഭജേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ്ചിത്രങ്ങൾക്കുശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം ശിവം ഭജേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗംഗ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മഹേശ്വർ റെഡ്ഢി നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് അപ്സർ ആണ്. ഗംഗ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലുള്ള ആദ്യ ചിത്രമാണിത്. ദിഗംഗന സൂര്യവംശിയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അർബാസ് ഖാൻ, ഹൈപ്പർ ആദി, സായ് ധീന, മുരളി ശർമ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശർമ, ഷകലക ശങ്കർ, കാശി വിശ്വനാഥ്, ഇനയ സുൽത്താന തുടങ്ങിയവരാണ് ചിത്രത്തിലെ സഹതാരങ്ങൾ. ഇതിനകം 80 ശതമാനം ഷൂട്ട് പൂർത്തിയാക്കിയ ചിത്രം ജൂൺ റിലീസിന് ഒരുക്കുകയാണ്. ഛായാഗ്രഹണം ദാശരധി ശിവേന്ദ്ര (ഹനുമാൻ, മംഗളവാരം ഫെയിം), എഡിറ്റർ ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാഹി സുരേഷ് (കാർത്തികേയ…

Read More

അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്; അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; വേദനയോടെ ആനി

അമ്മ എന്ന വാക്കാണ് താന്‍ ജീവിതത്തില്‍ ഒരുപാട് മിസ് ചെയ്‌തത്. എനിക്ക് 13 വയസുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ ജീവിതത്തില്‍ നല്ല നിമിഷങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല. അമ്മയുമൊത്തുള്ള ഓർമകൾ അയവിറക്കി ആനി. അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കില്‍കൂടിയും എനിക്ക് സാധിക്കില്ലെന്ന് അറിയാം. പക്ഷേ അമ്മയെ ഓര്‍ക്കാതെ ഒരു ദിവസം പോലും എന്‍റെ ജീവിത്തില്‍ ഇല്ല. എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മ കൂടെ ഉണ്ടാകണം എന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ അവസാന ശ്വാസം വരെയും അമ്മ കൂടെയുണ്ടാകണം. എന്‍റെ ജീവിതത്തില്‍ അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്. ഞാൻ മാത്രമല്ല, അമ്മയില്ലാത്ത എല്ലാവരും അനുഭവിച്ചിട്ടുള്ളത് അങ്ങനെതന്നെ ആയിരിക്കും. സ്വന്തം അമ്മ ഇല്ലാഞ്ഞതിന്‍റെ ദുഃഖം ഞാന്‍ അധികം അറിയാത്തതിന് കാരണം ഏട്ടന്‍റെ (ഷാജി കൈലാസ്)…

Read More

വിമല രാമന്‍റെയും കാമുകന്‍ വിനയ് റായിയുടെയും ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്‍. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയ ജീവിതം അത്രയും സജീവമായി കൊണ്ട് പോവാന്‍ നടിക്ക് സാധിക്കാറില്ല. എന്നിരുന്നാലും വ്യക്തി ജീവിതം ആഘോഷിക്കുകയാണ് നടിയിപ്പോള്‍. 42 വയസുകാരിയായ നടി ഇനിയും വിവാഹിതയായിട്ടില്ല. എന്നാൽ താന്‍ പ്രണയത്തിലാണെന്നു പറഞ്ഞ വിമല, കാമുകനൊപ്പമുള്ള ജീവിതത്തെപ്പറ്റിയൊക്കെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ ബോയ്ഫ്രണ്ടിനൊപ്പമുള്ള വിമല രാമന്‍റെ കുറെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത്യാവശ്യം ഗ്ലാമര്‍ ലുക്കിലാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നടിതന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ബാറിന് സമാനമായ ബാക്ഗ്രൗണ്ടില്‍ അതീവ ഗ്ലാമറസായി ഇരിക്കുന്ന വിമല രാമനും വിനയ് റായിയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വേറിട്ട രീതിയിലുള്ള ചിത്രങ്ങളാണ്…

Read More

പ്രശസ്ത നാടക നടൻ എം.സി. കട്ടപ്പന അന്തരിച്ചു

പ്രശസ്ത നാടക നടൻ എം.സി. കട്ടപ്പനയെന്നറിയപ്പെടുന്ന എം. സി. ചാക്കോ (75) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെന്‍റ് ജോർജ് പള്ളി സെമിത്തേരിയിൽ. 1977-ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്‌സിന്‍റെ പുണ്യതീര്‍ത്ഥം തേടി എന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു. 2007-ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. പതിറ്റാണ്ടുകളോളം നാടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധി സിനിമകളിലും വേഷമിട്ടു. കാഴ്ച, പകല്‍, പളുങ്ക്, നായകന്‍ തുടങ്ങി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചു.

Read More

ക്രിക്കറ്റ് ബോൾ പോലെ; സ്റ്റൈലായി ജാൻവി

ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ജാന്‍വി കപുര്‍. ഗ്ലാമര്‍ വേഷങ്ങളിലും ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ജാന്‍വി. ഇപ്പോഴിതാ ക്രിക്കറ്റ് ലെതര്‍ ബോളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ചുവന്ന വസ്ത്രത്തില്‍ എത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ബോളിലെ തുന്നല്‍ അടയാളങ്ങളോട് സാമ്യമുള്ള വെളുത്ത തുന്നലുകളുണ്ട്. ഔട്ട്ഫിറ്റിന്‍റെ പിന്‍ഭാഗത്ത് ചെറിയ ലെതര്‍ ബോളുകളും ഘടിപ്പിച്ചിട്ടുണ്ട്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ മിസ്റ്റര്‍ അന്‍ഡ് മിസിസ് മഹിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് താരം ഈ പ്രത്യേക കോസ്റ്റിയൂമിലെത്തിയത്. ജാന്‍വി ധരിച്ച കോസ്റ്റ്യൂമിന്‍റെ പ്രത്യേകത സഹതാരം രാജ്കുമാര്‍ കപുര്‍ ചടങ്ങില്‍ പരിചയപ്പെടുത്തുന്നുമുണ്ട്. ക്രിക്കറ്റിനോടുള്ള സ്‌നേഹം പങ്കിടുന്ന ദമ്പതികളുടെ കഥയാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് പവി.

Read More

അനുവാദമില്ലാതെ ചിത്രങ്ങളെടുത്തു; കാമറ തട്ടിയെറിഞ്ഞ് ദീപിക പദുകോണ്‍

അനുവാദമില്ലാതെ തന്‍റെയും ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്‍റെയും ചിത്രങ്ങൾ പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്‍റെ കാമറ തട്ടിത്തെറിപ്പിച്ച് നടി ദീപിക പദുകോണ്‍. അവധിക്കുശേഷം ദീപിക പദുകോണും രൺവീർ സിംഗും മുംബൈയിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം. ഗര്‍ഭിണിയായശേഷം ലൈംലൈറ്റിൽനിന്ന് മാറി നടക്കുന്ന ദീപിക രഹസ്യമായി തങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്‍റെ ഫോണാണ് തട്ടിത്തെറിപ്പിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മുംബൈ വിമാനത്താവളത്തില്‍നിന്നുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഒരു പാപ്പരാസി പോസ്റ്റ് ചെയ്തിരുന്നു. ഒരു ബാഗി ബീജ് ടോപ്പിലാണ് ദീപികയെ വീഡിയോയില്‍ കാണുന്നത്. രൺവീർ ടി-ഷർട്ട്, ഷോർട്ട്സ്, സൺഗ്ലാസ്, തൊപ്പി എന്നിവ ധരിച്ച് ഒരു വെളുത്ത കാഷ്വൽ ടീഷര്‍ട്ടില്‍ കാണപ്പെടുന്നു. ദീപികസൺഗ്ലാസും ധരിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും എയർപോർട്ട് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ അവർ കാറിനടുത്തേക്ക് പോകുമ്പോഴാണ് ഒരു ആരാധകൻ അവരെ കാമറയിൽ പകർത്താൻ ശ്രമിച്ചത്. ഉടന്‍തന്നെ ദീപിക ആ ഫോണ്‍ തട്ടിമാറ്റുകയായിരുന്നു. ദീപികയുടെ ഈ…

Read More