തലയിൽ പൂവച്ച് സാരിയുടുത്താൽ അപ്പോൾ കല്യാണം കഴിച്ചാലോയെന്ന് തോന്നും; അതുകഴിഞ്ഞാൽ… മനസ് തുറന്ന് അനുശ്രി

  ഫോട്ടോഷൂട്ടിൽ തലയിൽ പൂ വച്ച് സാരിയൊക്കെ ഉടുക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിച്ചാലോയെന്ന് തോന്നും. പക്ഷെ അത് അഴിച്ച് കഴിഞ്ഞാൽ തീർന്നു. ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ.   പക്ഷെ ഇപ്പോൾ എന്തോ വിവാഹം കഴിക്കാൻ ഒരു പേടി പോലെയൊക്കെ തോന്നുന്നു. എനിക്ക് ഇനി ഇങ്ങനെ നടക്കാൻ ആകില്ലേ എന്നുള്ള ചിന്ത കേറിവന്നിട്ടുണ്ട്. അണ്ണനൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശമെന്ന്.   പേടിയാണെന്ന് വീട്ടിൽ പറയുമ്പോൾ പേടിയോ എന്ന് അവർ ചോദിക്കും. കാരണം എന്നെ ആർക്കും സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. കൊച്ചിയിൽ നിൽക്കുമ്പോൾ തോന്നും എന്‍റെ നാട്ടിലേക്ക് പോകണമെന്ന്.   അവിടെ നിൽക്കുമ്പോൾ തോന്നും മുംബൈയിൽ പോയാലോയെന്ന്. അവിടെ നിൽക്കുമ്പോൾ വെറുതെ ഒന്ന് ബംഗളൂരുവിൽ പോയാലോ എന്നാകും തോന്നുക. ഉടനെ തന്നെ തോന്നും എന്നാൽ ഒന്ന് ദുബായിൽ പോയിട്ട് വന്നാലോയെന്ന്. നിന്ന നിൽപ്പിൽ തോന്നാറുണ്ട് ഇങ്ങനെ…

Read More

നാഗാർജുനയുടെ നായികമാരായി ഞാനും തൃഷ‍യും; പാതിവഴിയിൽ എന്‍റെ കഥാപാത്രം ഒതുക്കപ്പെട്ടു; മറ്റൊരനുഭവം തുറന്ന് പറഞ്ഞ് മംമ്ത

  നേരത്തെ നാഗാർജുൻ സാറിന്‍റെ കൂടെ ചെയ്ത സിനിമയിൽ എനിക്ക് നിരാശയുണ്ടായിരുന്നു. എന്‍റെ കഥാപാത്രം ഒതുക്കപ്പെട്ടു. എഴുത്തുകാരൻ എന്നോട് ട്രാൻസ്പരന്‍റ് ആയിരുന്നില്ല. തൃഷയും ഞാനുമായിരുന്നു നായിക നടിമാർ. സിനിമയുടെ സെക്കന്‍ഡ് ഹാഫിൽ എന്‍റെ കഥാപാത്രത്തിന് തീരെ പ്രാധാന്യമില്ലാതായി. ഇതിനകത്ത് തൃഷയുടെ ഒരിടപെടലും ഉണ്ടായിട്ടില്ല. ഇതെങ്ങനെയും വരാം. സിനിമ എടുത്ത ശേഷമാണറിയുന്നത് ആ കഥാപാത്രം ഒന്നുമല്ലാതായെന്ന്. ഞാനെന്‍റെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. നാഗ് സാറിന് ഇതറിയില്ലായിരുന്നു. അദ്ദേഹം സോറി പറഞ്ഞു. അടുത്ത സിനിമയ്ക്ക് അദ്ദേഹം വിളിച്ചത് എനിക്ക് കാൻസറാണെന്ന് സ്ഥിരീകരിച്ച ദിവസമാണ്. നാഗാർജുന ആ സിനിമയിൽ തന്നെ നായികയാക്കി. ഡേറ്റുകൾ എന്‍റെ കീമോ ചികിത്സയ്ക്ക് അനുസൃതമായി തന്നു. -മംമ്ത മോഹൻദാസ്

Read More

സസ്യഭുക്ക് ചിക്കൻ  കഴിക്കുമോ! രശ്മിക മന്ദാനയ്ക്കെതിരേ രൂക്ഷ വിമര്‍ശനം

  ഫ്രൈഡ് ചിക്കന്‍റെ പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ നടി രശ്മിക മന്ദാനയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഒരുവിഭാഗം രംഗത്ത്. നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ വെജിറ്റേറിയനാണെന്ന് നടി പറഞ്ഞിരുന്നു. അതാണിപ്പോൾ വിമർശനത്തിനു കാരണമായിരിക്കുന്നത്. സസ്യഭുക്കായ നടി ആളുകളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രമുഖ ജങ്ക് ഫുഡ് ബ്രാന്‍ഡിന്‍റെ ചിക്കന്‍ ബര്‍ഗര്‍ ആസ്വദിച്ച് കഴിക്കുന്ന രശ്മികയെയാണ് പരസ്യത്തില്‍ കാണുന്നത്. നടിക്കെതിരേയുളള വിമര്‍ശനം രൂക്ഷമായതോടെ പരസ്യത്തിന്‍റെ കമന്‍റ് ബോക്‌സ് ഓഫ് ചെയ്തു. കന്നഡക്കാര്‍ക്ക് എന്തുകൊണ്ടാണ് അവരെ ഇഷ്ടമല്ലാത്തതെന്ന് മനസിലാക്കൂ. പലപ്പോഴും അവര്‍ പറഞ്ഞ വാക്കുകള്‍ മാറ്റി പറയുന്നു എന്നാണ് ഒരാളുടെ കമന്‍റ്. അതേസമയം നടിയെ പിന്തുണച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്. മുന്പു സസ്യഭുക്ക് ആയതുകൊണ്ട് ഇപ്പോള്‍ ചിക്കന്‍ കഴിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചിലര്‍ ചോദിക്കുന്നു. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ ആ ഉത്പന്നം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടാകില്ലെന്നാണ് ഒരു വിഭാഗം…

Read More

മാപ്പ് വേണോ മാപ്പ്… വിജയം തലയ്ക്ക് പിടിച്ച് വായിൽ തോന്നിയത് വിളിച്ച് പറയുന്നൊരാൾ; അയ്യയ്യേ ഇത് നാണക്കേട്…

വി.ശ്രീകാന്ത്ഒരേ നാട്ടുകാർ, ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ തമ്മിൽ ഒരു അസ്വാരസ്യം ഉണ്ടായാൽ അത് പരസ്പരം പറഞ്ഞ് തീർത്ത് മുന്നോട്ട് പോകുകയല്ലേ വേണ്ടത്… അതിന് പകരം ഒരാൾ മറ്റൊരാൾക്കെതിരെ ആഞ്ഞടിച്ച് സ്റ്റാറാകാൻ നോക്കിയതോടെ കഥ ആകെ മാറി. വിജയം തലയ്ക്ക് പിടിച്ച് വായിൽ തോന്നിയത് വിളിച്ച് പറയുന്നൊരാൾ എന്ന നിലയിലേക്ക് ജൂഡ് ആന്തണി ജോസഫ് മാറിയെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. 2018 എന്ന സിനിമയുടെ വിജയത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ നടൻ ആന്‍റണി വർഗീസ് പെപ്പേയ്ക്കെതിരേയാണ് ജൂഡ് ആഞ്ഞടിച്ചത്. എന്നാൽ ആന്‍റണി തെളിവ് സഹിതം ആരോപണങ്ങളുടെ മുനയൊടിച്ചതോടെ സംവിധായകൻ ആകെ മൊത്തത്തിൽ പെട്ട അവസ്ഥയിലാണ്. ഒഴുക്കൻ മട്ടിൽ ഒരു മാപ്പ് ജൂഡ് തട്ടിവിട്ടിട്ടുണ്ട്. അവിടെയും ഇവിടെയും കേട്ടത് കൂട്ടിയോജിപ്പിച്ച് ഒരാളെ മനഃപൂർവം ഉപദ്രവിക്കുന്ന പ്രതിഭാസത്തിന് ആന്‍റണി ഇനി മാപ്പ് കൊടുത്താലും ആന്‍റണിയുടെ അമ്മ ജൂഡിനെതിരേ കൊടുത്ത കേസ് അതിന്‍റെ…

Read More

ദേഷ്യം വരുന്ന ഡയലോഗ്; കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലെന്ന്-നിഖില വിമൽ

കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേണ്‍ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അതു ഞങ്ങളുടെ കൈയിലുണ്ട് എന്നൊക്കെ മറുപടി പറയും. നല്ല ഭാര്യയാക്കാനുള്ള ട്രെയ്‌നിംഗ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളി. വേറൊരു വീട്ടിലേക്കു കയറി ചെല്ലാനുള്ളതാ എന്നൊക്കെയുള്ള ഡയലോഗ് വന്നാല്‍ മാറിയ കാലത്തെ പെണ്‍കുട്ടികളെ കുറിച്ചു ഞങ്ങള്‍ മറുപടി കൊടുക്കും. എനിക്ക് കേട്ടാല്‍ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ട്. ഞാന്‍ അത്യാവശ്യം പാചകം ചെയ്യും. അതു കൊണ്ട് നിന്നെ കല്യാണം കഴിക്കാന്‍ പോകുന്നയാളിന്‍റെ ഭാഗ്യം… എന്നാരെങ്കിലും പറഞ്ഞാലുണ്ടല്ലോ, അതൊടെ തീര്‍ന്നു. കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ.-നിഖില വിമൽ

Read More

നന്നായി ഉപയോഗിച്ചാൽ ഞാൻ നല്ല നടൻ; തമിഴ്നാട്ടിൽ സിനിമാക്കാരെ ജനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് ധ്യാൻ ശ്രീനിവാസൻ

ആരെങ്കിലും നന്നായി ഉപയോഗിച്ചാൽ ഞാൻ നല്ല നടനാണ്. ചെന്നൈയിലായിരുന്ന കാലത്ത് അഭിനയം പഠിക്കാൻ പോയിട്ടുണ്ട്. അമ്മയൊക്കെ സിനിമയ്ക്ക് പോവുന്നത് കല്യാണത്തിന് പോകുന്നത് പോലെ ഒരുങ്ങിയാണ്. എന്‍റെ നാട്ടിലൊക്കെ ഒരുവിധം ആളുകൾ നൈറ്റ് ഷോയ്ക്ക് പോകുന്നതുപോലും നന്നായി ഒരുങ്ങിയാണ്. ചെന്നൈയിൽ പോയ ശേഷമാണ് അത്തരം കാര്യങ്ങളൊക്കെ മാറിയത്. തമിഴ്നാട്ടിൽ സിനിമാക്കാരെ ജനങ്ങൾ പ്രോത്സാഹിപ്പിക്കും. അടച്ച് കുറ്റം പറയില്ല. അതുപോലെതന്നെ ചേട്ടന്‍റെ മലർവാടി ഇറങ്ങിയ സമയത്ത് പ്രേക്ഷകരുടെ കൈയിൽനിന്ന് പരിഗണന കിട്ടിയിട്ടുണ്ട്. കാരണം ചേട്ടനെ എല്ലാവർക്കും പാട്ടുകാരൻ എന്ന രീതിയിൽ ഇഷ്ടമാണ്. മലർവാടി ഭയങ്കര സിനിമയൊന്നുമല്ല. ചേട്ടനോടുള്ള ഇഷ്ടമാണ് ആ സിനിമയ്ക്കും ലഭിച്ചത്. ഇന്നും ചേട്ടന് പ്രേക്ഷകരിൽനിന്ന് ആ സ്നേഹം ലഭിക്കുന്നുണ്ട്. പൊതുവെ പാട്ടുകാരോട് എല്ലാവർക്കും ഒരു സ്നേഹമുണ്ടല്ലോ. -ധ്യാൻ ശ്രീനിവാസൻ

Read More

സ്വന്തമായി അഭിപ്രായമുള്ള പെണ്ണ് താന്തോന്നിയല്ല; സിനിമയിൽ വന്നതോടെ ജീവിതത്തിൽ കുറേക്കൂടി കോൺഫിഡന്‍റായെന്ന് ഐശ്വര്യ ലക്ഷ്മി

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് വളരെ പെട്ടെന്ന് തെന്നിന്ത്യയിലെതന്നെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത് വളരെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. തന്‍റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങൾക്കും അങ്ങനെയൊരു ബോൾഡ്നെസ് കടന്നു വരാറുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ താൻ സിനിമയിലേക്ക് വന്നശേഷം ജീവിതത്തിൽ ഉണ്ടായ മറ്റാങ്ങളെക്കുറിച്ചും നടി സംസാരിച്ചിരുന്നു. തന്‍റെയും കഥാപാത്രങ്ങളുടെയും ബോൾഡ്നെസിനെപ്പറ്റി ചോദിച്ചപ്പോൾ ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. സ്വന്തം കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന പെണ്ണിനെയാണ് ബോൾഡ് എന്നതുകൊണ്ട്…

Read More

ഷെയ്ൻ നിഗം വിഷയവുമായി ബന്ധപ്പെട്ട വാർത്ത കേൾക്കുമ്പോൾ വിഷമമുണ്ടെന്ന് കോട്ടയം നസീർ

കദൂൂഷെയ്ൻ നിഗം വിഷയവുമായി ബന്ധപ്പെട്ട വാർത്ത കേൾക്കുമ്പോൾ വിഷമമുണ്ട്. പേഴ്സണലി കണക്ഷനില്ല. അബീക്കയുടെ പെയിൻ ഞാൻ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്. ആ ഒരു കലാകാരൻ ഇങ്ങനൊരു മേഖലയിൽ എത്തണമെന്നത് എത്രത്തോളം ആഗ്രഹിച്ചതാണെന്നും അതിന്‍റെ പെയിൻ അദ്ദേഹത്തിന് എത്രത്തോളമായിരുന്നുവെന്നും എനിക്ക് അറിയാം. എത്ര ചെറുപ്പമാണെങ്കിലും അല്ലെങ്കിലും മാനസികമായി തകർന്നാൽ നമ്മൾ പെട്ടെന്ന് അടിയിൽ പോകും. അദ്ദേഹത്തിന്‍റെ വിയോഗസമയത്തുപോലും അദ്ദേഹം ആഗ്രഹിച്ചിടത്ത് എത്താൻ പറ്റാത്തതിന്‍റെ വിഷമമുണ്ടായിരുന്നിരിക്കാം. അത് ചിലപ്പോൾ അദ്ദേഹം പുറത്ത് കാണിച്ചിട്ടുണ്ടാവില്ല. നല്ലത് വരാൻ വേണ്ടി പ്രാർഥിക്കാം. ആരെയും കുറ്റപ്പെടുത്തിയോ ന്യായീകരിച്ചോ പറയാൻ ഇപ്പോൾ പറ്റില്ല.-കോട്ടയം നസീർ

Read More

വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും;  പ്രശ്നക്കാർ കുറച്ചുപേരെങ്കിലും എല്ലാരും ചീത്തപ്പേര് കേൾക്കേണ്ടിവരുന്നെന്ന്  സുരേഷ് കുമാർ

ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടിക പോലീസിന്‍റെ കൈവശമുണ്ട്. അതുകൊണ്ട് നടപടി എടുക്കാം. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. സിനിമാ ലൊക്കേഷനുകളിലെ പോലീസിന്‍റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ലഹരി ഉപയോഗിക്കുന്നവര്‍ ഇനിയെങ്കിലും സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്, ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോകുക. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. ഇക്കാര്യത്തില്‍ പോലീസിനും സര്‍ക്കാരിനും വേണ്ട പൂര്‍ണ പിന്തുണ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല. കുറച്ച് പേരാണ് പ്രശ്‌നക്കാർ. എന്നാല്‍ അവര്‍ കാരണം എല്ലാവരും ചീത്തപ്പേര് കേള്‍ക്കുന്ന സ്ഥിതിയാണ്. -സുരേഷ് കുമാര്‍

Read More

തൃഷയുടെ കാമുകനുമായി പ്രണയത്തിലായിരുന്നു! വെളിപ്പെടുത്തലുമായി ബിന്ദു മാധവി

വയസ് 40 ആണെങ്കിലും സിംഗിളായി തുടരുന്ന തൃഷ ഇന്നും തമിഴകത്തെ മുൻനിര നായിക നടിയാണ്. സൂപ്പർ ഹിറ്റ് നായിക നടിയാണെങ്കിലും തൃഷ സെറ്റിലും ആരാധകരോടും വളരെ സിംപിളായി പെരുമാറുന്ന വ്യക്തിയാണ്. നിരവധി സഹതാരങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.’ മുമ്പൊരിക്കൽ തൃഷയുടെ വിവാഹം നടക്കാനിരുന്നതായിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനുശേഷം ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ വരികയും ബന്ധം വേണ്ടെന്ന് വയ്ക്കുകയുമാണുണ്ടായത്. കരിയറിലെ മികച്ച സമയത്തു നിൽക്കുന്പോഴായിരുന്നു വിവാഹനിശ്ചയം. അഭിനയം ഉപേക്ഷിക്കാനുള്ള തീരുമാനം തൃഷ എടുത്തിരുന്നില്ല. വരുണും തുടക്കത്തിൽ ഇതിനു നിർബന്ധം പിടിച്ചില്ല. ഇക്കാര്യത്തിൽ പിന്നീട് വരുണിന്‍റെ കുടുംബത്തിന്‍റെ ചില ഇടപെടലാണ് ബന്ധം മുന്നോട്ട് പോവാഞ്ഞതിന് കാരണമെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. പിന്നീട് മറ്റൊരു വിവാഹത്തിലേക്ക് കടക്കാൻ തൃഷ തയാറായിട്ടില്ല. മുടങ്ങിയ വിവാഹത്തിനുശേഷം വരുൺ മന്യൻ പിന്നീട് വാർത്തകളിൽ നിറഞ്ഞത് നടി ബിന്ദു മാധവിക്കൊപ്പം ചേർത്താണ്. ഇരുവരും ഒരുമിച്ചുള്ള വെക്കേഷൻ ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു.…

Read More