ദേശീയ ഗെയിംസ്; അത്‌ലറ്റിക്സിലെ അവസാന ഇനത്തിൽ കേരളത്തിനു സ്വർണം

38-ാമത് ദേശീയ ഗെയിംസിൽ അത്‌ലറ്റിക്സിലെ അവസാന മത്സരത്തിൽ സ്വർണ നേട്ടത്തോടെ കേരളം സൈനോഫ് ചെയ്തു. അവസാന ഇനമായ 4×400 മിക്സഡ് റിലേയിൽ കരുത്തരായ മഹാരാഷ്‌ട്രയെയും പഞ്ചാബിനെയും പിന്നിലാക്കിയാണ് കേരളം സ്വർണമണിഞ്ഞത്. ട്രാക്കിലും ഫീൽഡിലുമായി ഇന്നലെ അഞ്ച് ഇനങ്ങളിൽ മത്സരിച്ച കേരളത്തിനു ലഭിച്ച ഏക മെഡലാണിത്. ജൂഡോയിൽ കേരളത്തിനായി പി.ആർ. അശ്വതി വെള്ളിയും ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ അമാനി ദിൽഷാദ് വെങ്കലവും നേടി. അത്‌ലറ്റിക്സിൽ അവസാന ദിനം മെഡൽ പ്രതീക്ഷിച്ച ഇനങ്ങളിൽ കേരളം നിരാശപ്പെടുത്തിയപ്പോഴാണ് മികസ്ഡ് റിലേയിൽ അപ്രതീക്ഷിത സ്വർണമെത്തിയത്. 3:25.35 എന്ന സമയത്തിലായിരുന്നു കേരളത്തിന്‍റെ ഫിനിഷിംഗ്. ടി.എസ്. മനു തുടക്കത്തിൽ തന്നെ ലീഡ് നേടി. പിന്നാലെ ബാറ്റണ്‍ സ്വീകരിച്ച സ്നേഹ മറിയം വിൽസൺ, ജെ. ബിജോയ് എന്നിവരും ലീഡ് നിലനിർത്തി. ആങ്കർ ലാപ്പിൽ മഹാരാഷ്‌ട്ര താരത്തിന്‍റെ വെല്ലുവിളി മറികടന്ന് അൻസ ബാബു ഫിനിഷിംഗ് ലൈൻ കടന്നതോടെ കേരളത്തിന്‍റെ അക്കൗണ്ടിൽ…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം സെമിയിൽ

പൂന: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നി കിരീടമെന്ന സ്വപ്നത്തിനോട് ഒരു ചുവടുകൂടി അടുത്ത് കേരളം. 2024-25 രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ. ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിൽ പ്രവേശിക്കുന്നത്. ജമ്മു കാഷ്മീരിന് എതിരായ ക്വാർട്ടറിൽ ആദ്യ ഇന്നിംഗ്സിൽ നേടിയ ഒരു റൺ ലീഡാണ് കേരളത്തെ സെമിയിലെത്തിച്ചത്, ഒരു റണ്ണിന്‍റെ വില സെമി ഫൈനൽ എന്നു ചുരുക്കം. ശാന്തം സുന്ദരം… 399 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യത്തിനുവേണ്ടി പോരാടാതെ അഞ്ചാംദിനമായ ഇന്നലെ സമനിലയ്ക്കായി കേരള താരങ്ങൾ ബാറ്റേന്തിയപ്പോൾ ആദ്യ ഇന്നിംഗ്സിലെ വിലപ്പെട്ട ഒരു റണ്‍സിന്‍റെ ലീഡിൽ ജമ്മു കാഷ്മീരിനെ മറികടന്ന് ആറ് വർഷത്തിന് ശേഷം സെമിയിൽ പ്രവേശിച്ചു. കേരള താരങ്ങളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ജമ്മു കാഷ്മീർ ബൗളർമാർ പന്തെറിഞ്ഞ് തളർന്നു. ശ്രദ്ധയോടെ ബാറ്റേന്തിയ മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ എന്നിവരുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട്…

Read More

39-ാമത് ദേശീയ ഗെയിംസ് മേഘാലയയിൽ

ഷില്ലോംഗ്: 39-ാമത് ദേശീയ ഗെയിംസിനു മേഘാലയ ആതിഥേയത്വം വഹിക്കും. ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) ഇതുസംബന്ധിച്ച് മേഘാലയ സർക്കാരിന് ഔദ്യോഗിക സ്ഥിരീകരണം നൽകി. 2027 ഫെബ്രുവരി-മാർച്ചിലായിരുന്നു 39-ാം എഡിഷൻ ദേശീയ ഗെയിംസ്. ഉത്തരാഖണ്ഡിൽ ഇപ്പോൾ അരങ്ങേറുന്ന 38-ാം ദേശീയ ഗെയിംസിന്‍റെ സമാപന സമ്മേളനത്തിൽ ഐഒഎ പതാക മേഘാലയ പ്രതിനിധികൾക്കു കൈമാറും.

Read More

വെയ്സെൻഹോസ് ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻസ് ലാം; ഗുകേഷ് പുറത്ത്

ഹാംബർഗ് (ജർമനി): ഫിഡെ ലോക ചാന്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷ് 2025 വെയ്സെൻഹോസ് ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻസ് ലാം ചെസിന്‍റെ ക്വാർട്ടറിൽ പുറത്ത്. അമേരിക്കയുടെ ഫാബിയാനോ കരുവാനയോട് ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാംപാദത്തിൽ പരാജയപ്പെട്ടാണ് ഗുകേഷ് പുറത്തായത്. രണ്ടുപാദങ്ങളുള്ള ക്വാർട്ടർ പോരാട്ടത്തിൽ രണ്ടിലും പരാജയപ്പെട്ടതോടെ ആദ്യ നാലിൽനിന്ന് ഗുകേഷ് പുറത്തായി. പതിനെട്ടുകാരനായ ഗുകേഷ്, അഞ്ച് മുതൽ എട്ടുവരെയുള്ള സ്ഥാനങ്ങൾക്കായുള്ള പ്ലേ ഓഫ് പോരാട്ടങ്ങളിൽ ഇനി കളിക്കും.

Read More

ഡോ. ബിബിന്‍ പി. മാത്യു ഇനി അയണ്‍മാന്‍

കോട്ടയം: കോട്ടയത്തുനിന്ന് ആദ്യമായി അയണ്‍മാന്‍ പദവി നേടി ഡോ. ബിബിന്‍ പി. മാത്യു. വേള്‍ഡ് ട്രയാത്തലണ്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ദീര്‍ഘദൂര ട്രയാത്തലണ്‍ റേസുകളുടെ പരമ്പര നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അയണ്‍മാന്‍ പദവി ലഭിക്കുന്നത്. ഇതു ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കായിക ഇനങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ എട്ടിനു ഒമാനിലെ മസ്‌കറ്റില്‍ അയണ്‍മാന്‍ 70.3 ട്രയാത്തലണ്‍ ചാന്പ്യന്‍ഷിപ്പില്‍ 1.9 കിലോമീറ്റര്‍ കടലില്‍ നീന്തൽ, 90 കിലോമീറ്റര്‍ സൈക്ലിംഗ്, 21.1 കിലോമീറ്റര്‍ ഓട്ടം എന്നിവ 8.30 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അയണ്‍മാന്‍ പദവി ലഭിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ 6.41 മണിക്കൂറില്‍ പൂര്‍ത്തിയാക്കിയാണു ഡോ. ബിബിന്‍ അയണ്‍മാന്‍ മെഡല്‍ സ്വന്തമാക്കിയത്. ഐഎംഎ ഹെല്‍ത്ത് കമ്മിറ്റി മുന്‍ സംസ്ഥാന ചെയര്‍മാന്‍, ഐഎംഎ കോട്ടയം ജില്ലാ പ്രസിഡന്‍റ്, ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ബിബിന്‍ മാസങ്ങള്‍ക്കു മുമ്പാണ് അയണ്‍മാന്‍ മത്സരങ്ങള്‍ക്കായി സ്വയം തയാറെടുപ്പ് തുടങ്ങിയത്.…

Read More

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂളിന്  27.70 കോടിയുടെ സാങ്കേതിക അനുമതി

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മാണത്തിനുള്ള 27.7 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. ഈ മാസംതന്നെ ടെൻഡര്‍ വിളിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. സ്‌പോര്‍ട്‌സ് സ്വിമ്മിംഗ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്‌ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംപാറ്റ് സ്‌പോര്‍ട്‌സ് ബില്‍ഡിംഗ്, ഭിന്നശേഷി സൗഹൃദ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്‌പോര്‍ട്‌സ് പ്രവൃത്തികള്‍ക്കായുള്ള സ്‌പെഷല്‍ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. പ്രസ്തുത സ്ഥലത്തുള്ള പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുന്നതും പൂര്‍ത്തിയാക്കി. നിലവിലുണ്ടായിരുന്ന പഴയ സ്‌കൂള്‍ കെട്ടിടത്തിനു പകരമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 3.70 കോടി…

Read More

കരാർ പുതുക്കുന്നു, റൊണാള്‍ഡോ സൗദിയില്‍ തുടര്‍ന്നേക്കും

റിയാദ്: ഫുട്ബോൾ ഇതിഹാസമായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസ്‌റില്‍ തുടര്‍ന്നേക്കും. ഒരുവര്‍ഷത്തേക്ക് കരാര്‍ പുതുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസ്‌റിലെത്തിയത്. 1,749 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. ജൂണില്‍ റൊണാള്‍ഡോയുടെ കരാര്‍ പൂര്‍ത്തിയാവും. ഒരുവര്‍ഷത്തേക്ക് കരാര്‍ പുതുക്കാമെന്ന ഉപാധിയിലൂടെ റൊണാള്‍ഡോയെ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് അല്‍ നസ്ര്‍. കഴിഞ്ഞയാഴ്ച നാല്‍പത് വയസ് പൂര്‍ത്തിയായെങ്കിലും യുവതാരങ്ങളെ വെല്ലുന്നമികവോടെയാണ് റൊണാള്‍ഡോ ഇപ്പോഴും പന്തുതട്ടുന്നത്.

Read More

ഇന്‍റർപോളി സ്റ്റേറ്റ് ടേബിൾ ടെന്നീസ്; പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ് ചാമ്പ്യന്മാർ

ആലപ്പുഴ: 64-ാമത് ഇന്‍റർപോളി സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ് മത്സരങ്ങൾ എസ്ഡിവി ടേബിൾ അക്കാദമിയിൽ നടത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. എസ്‌എസ്‌എം പോളിടെക്നിക് കോളജ് തിരൂരിനെ (3-1 ) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം ഗവൺമെന്‍റ് പോളിംഗ് കോളജ് കൊരട്ടി കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. വുമൺസ് പോളിടെക്നിക് കോളജ് കോഴിക്കോടിനെ (3 -0) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം വുമൺ പോളിടെക്നിക് കോളജ് കായംകുളം കരസ്ഥമാക്കി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് വി.ജി. വിഷ്ണു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. സ്റ്റേറ്റ് ഗെയിംസ് കൺവീനർ ജെയ്ക്ക് ജോസഫ് അധ്യക്ഷത വഹിച്ചു. മത്സരങ്ങൾ കെപിഎസിയുടെ സ്റ്റേറ്റ് സെക്രട്ടറി ഡോ. രാജേഷ് കുമാർ, എസ്ഡിവി ടേബിൾ ടെന്നീസ് അക്കാദമി…

Read More

ഇന്‍റർനാഷണൽ കിക്ക് ബോക്സിംഗിൽ സ്വർണം കരസ്ഥമാക്കി നിദാ ഫാത്തിമ

കാഞ്ഞിരപ്പള്ളി: എതിരാളികളെ ഇടിച്ചുവീഴ്ത്തി കിക്ക് ബോക്സിംഗ് ടൂർണമെന്‍റിൽ സ്വർണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിംഗ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇന്‍റർനാഷണൽ കിക്ക് ബോക്സിംഗ് ടൂർണമെന്‍റിലാണ് നിദാ ഫാത്തിമ സ്വർണ മെഡൽ കരസ്ഥമാക്കിയത്. 44 കിലോയിൽ താഴെയുള്ള ജൂണിയർ കാറ്റഗറി ഫുൾ കോണ്ടാക്‌ട് വിഭാഗത്തിൽ വിദേശ രാജ്യങ്ങളിലെ താരങ്ങളെ പരാജയപ്പെടുത്തിയാണ് നിദാ സുവർണനേട്ടം കരസ്ഥമാക്കിയത്. ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെ ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിലായിരുന്നു 20 രാജ്യങ്ങളിലെ താരങ്ങൾ മാറ്റുരച്ചത്. 2024ൽ കോഴിക്കോട്ടു നടന്ന 46 കിലോയിൽ താഴെയുള്ള ഓർഡർ കേഡറ്റ്സ് വിഭാഗത്തിൽ ലൈറ്റ് കോണാക്‌ട് വിഭാഗത്തിലും തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ ചാന്പ്യൻഷിപ്പിൽ സ്വർണ മെഡലും കരസ്ഥമാക്കിയിരുന്നു. എ.എസ്. വിവേക്, ആർ. രാഹുൽ, റെയിസ് എം. സജി, എസ്. ആദർശ്, എം.എസ്.…

Read More

യൂത്ത് സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍; ആലപ്പുഴയെ അക്ഷയും ഗംഗയും നയിക്കും

ആലപ്പുഴ: തൃശൂര്‍ കുന്നംകുളം ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 2025 ഫെബ്രുവരി ഏഴു മുതല്‍ ഒൻപതുവരെ നടത്തുന്ന സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ആലപ്പുഴ ജില്ലാ പുരുഷ, വനിതാ ടീമുകളെ തെരഞ്ഞെടുത്തു. അംഗങ്ങള്‍ക്കുള്ള ജേഴ്സി വിതരണം ബാബു ജെ. പുന്നൂരാന്‍ സ്റ്റേഡിയത്തില്‍ ആലപ്പുഴ ഡിസ്ട്രിക്ട് ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജേക്കബ് ജോസഫ് നിര്‍വഹിച്ചു. സെക്രട്ടറി ബി. സുഭാഷ്, കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, ജോസ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.സി. ജോണ്‍ ഫൗണ്ടേഷനാണ് ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നത്.പുരുഷ ടീം: അക്ഷയ് – ക്യാപ്റ്റന്‍, ഷുഹൈബ് ഷാജഹാന്‍, അശ്വന്‍, അദ്വൈത്, അനുജിത്ത്, ആല്‍ബിന്‍, ബിജിന്‍, മഷ്ഹുഡ്, ഡ്രൂപ്ത്, ഇവാന്‍, അലാപ്, ഹരികൃഷ്ണന്‍, നറേഷ്- കോച്ച്, ഷഹബാസ് – അസി. കോച്ച്, റോണി മാത്യു – മാനേജര്‍. വനിതാ ടീം: ഗംഗാ രാജഗോപാല്‍ –…

Read More