മില്‍മയും കേരള ബാങ്കും ധാരണാപത്രം ഒപ്പിട്ടു: ക്ഷീരകര്‍ഷകര്‍ക്ക് മൂന്നുലക്ഷം രൂപവരെ പലിശരഹിത വായ്പ

കോഴിക്കോട്: കാലിത്തീറ്റ വിലവര്‍ധനവും വര്‍ധിച്ച പരിപാലനച്ചെലവുകളും മൂലം തകര്‍ന്നടിയുന്ന ക്ഷീര കര്‍ഷക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പശു വളര്‍ത്തലിന് പലിശരഹിത വായ്പാപദ്ധതിയുമായി മില്‍മ. ക്ഷീരവികസന വകുപ്പിന്‍റെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെയും കേരള ബാങ്കിന്‍റെയും സഹായത്തോടെ മില്‍മ നടപ്പാക്കുന്ന പദ്ധതിക്ക് രൂപരേഖയായി. വായ്പാ വിതരണം സംബന്ധിച്ച് മില്‍മയും കേരള ബാങ്കും തമ്മില്‍ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഈടില്ലാതെ പരമാവധി മൂന്നുലക്ഷം രൂപവരെ കര്‍ഷകര്‍ക്കു പലിശരഹിത വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവില്‍ പശുവളര്‍ത്തലിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുതിയതായി ഈ മേഖലയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്നവര്‍ക്കും നഷ്‌ടം കാരണം പശുവളര്‍ത്തല്‍ ഉപേക്ഷിച്ചവര്‍ക്കും വായ്പ ലഭ്യമാക്കും. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ പ്രാഥമിക ക്ഷീരസംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിസ്റ്റ് ലഭിച്ചശേഷം മാര്‍ച്ച് അവസാനം മില്‍മ, കേരള ബാങ്ക്, ക്ഷീരവികസന, വ്യവസായ വകുപ്പുക‌ള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സംയുക്തയോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. മൂന്നുലക്ഷം…

Read More

വെനസ്വേലയിലെ പാവങ്ങളുടെ ഡോക്‌ടർ വിശുദ്ധ പദവിയിലേക്ക്

സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരേ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്ത വെനസ്വേലന്‍ ഡോക്‌ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വിശുദ്ധ പദവിയിലേക്ക്. ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച അഞ്ചുപേരെ ദൈവദാസ പദവിയിലേക്കും വാഴ്ത്തപ്പെട്ട ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിനെയും വാഴ്ത്തപ്പെട്ട ബാർട്ടോലോ ലോംഗോയെയും വിശുദ്ധരായും പ്രഖ്യാപിക്കാനുള്ള ഡിക്രിയില്‍ ഒപ്പുവച്ചു. ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും. വെനസ്വേലയിൽനിന്നുള്ള ആദ്യ വിശുദ്ധനാണ് ഡോ.ജോസ് ഗ്രിഗോറിയോ. ‘പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വിശുദ്ധമാതൃക’ എന്നാണ് ഫ്രാന്‍സിസ് മാർപാപ്പ ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ നേരത്തേ വിശേഷിപ്പിച്ചിട്ടുള്ളത്. 1864ല്‍ ആന്‍ഡെസ് പര്‍വതത്തോടു ചേര്‍ന്നുള്ള വിദൂര പട്ടണത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് ജനിക്കുന്നത്. മെഡിക്കല്‍ പഠനത്തിനായി തലസ്ഥാന നഗരിയായ കാരക്കാസിലെത്തിയ അദ്ദേഹം 1888ല്‍ പഠനം പൂര്‍ത്തിയാക്കി. സ്കോളര്‍ഷിപ്പോടെ പാരീസില്‍ ഉന്നത പഠനത്തിനെത്തിയ അദ്ദേഹം ബാക്‌ടീരിയോളജിയിലും…

Read More

ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ… ബിയറിൽ മുക്കിയ ദുരിയൻപഴം; മടികൂടാതെ കഴിച്ച് യുവാവ്; വൈറലായി വീഡിയോ

വിചിത്രമായ ഭക്ഷണരീതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സിംഗപ്പുർ സ്വദേശിയാണു കാൾവിൻ ലീ. “ദുരിയൻ-ബിയർ’ കോന്പിനേഷനുമായാണ് അദ്ദേഹത്തിന്‍റെ പുതിയ എൻട്രി. രൂക്ഷഗന്ധവും അരുചിയുമുള്ള ദുരിയൻപഴം ആരും അത്ര ഇഷ്ടപ്പെടുന്ന ഒന്നല്ല. എന്നാൽ, തായ്‌ലൻഡിന്‍റെ തലസ്ഥാനനഗരമായ ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ ദുരിയൻ പഴം ബിയറിൽ മുക്കി കഴിക്കുന്ന ലീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങളിൽ ദുരിയൻ പഴം ബിയറിൽ മുക്കി ലീ കഴിക്കുന്നതും ഒരു കഷണം പഴം ബിയറിലിട്ട് കുലുക്കുന്നതും കാണാം. ഈ കോന്പിനേഷൻ അടിപൊളിയാണെന്നും എല്ലാവരും രുചിച്ചുനോക്കണമെന്നും ലീ പറയുന്നു. ‘ബിയറിനുതന്നെ കയ്പാണ്. അപ്പോൾ അതിൽ മുക്കി ദുരിയൻ എങ്ങനെ കഴിച്ചു എന്നാണ് വീഡിയോ കണ്ടവരിലേറെയും അദ്ഭുതപ്പെടുന്നത്. എന്നാൽ, ചിലർ ഈ കോന്പിനേഷൻ പരീക്ഷിച്ചു നോക്കുമെന്നു പ്രതികരിച്ചു.

Read More

മാതാവ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചു: ഒരാളുടെ ശരീരം പൂര്‍ണമായി വളര്‍ച്ച പ്രാപിച്ചില്ല; പതിനേഴുകാരന്‍റെ വയറിനോടുചേര്‍ന്നുള്ള അധിക കാലുകള്‍ നീക്കംചെയ്തു

വയറില്‍നിന്നു തൂങ്ങിയ കാലുകളുമായി ജനിച്ച 17കാരനില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി ആരോഗ്യരംഗത്തു പുതിയ നേട്ടവുമായി ഡല്‍ഹി എംയിസ്. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ അപൂര്‍വ അവയവഘടനയുമായി ജനിച്ച കുട്ടിയുടെ വയറിലെ കാലുകളാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഡോ. അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണു വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നീക്കം ചെയ്ത അവയവത്തിന് 16 കിലോയോളം ഭാരമുണ്ടായിരുന്നു. കുട്ടിക്ക് ആരോഗ്യമുള്ള രണ്ടു കാലുകളും രണ്ടു കൈകളുമുണ്ടെങ്കിലും പൊക്കിളിനോടുചേര്‍ന്ന് രണ്ടു കാലുകള്‍ അധികമായുണ്ടായിരുന്നു. അപൂര്‍ണ പരാദ ഇരട്ട ( incomplete parasitic twin) എന്ന അവസ്ഥയാണ് കുട്ടിക്കുണ്ടായിരുന്നത്. അതായത് മാതാവ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചുവെങ്കിലും അതില്‍ ഒന്നിന്‍റെ ശരീരം പൂര്‍ണമായി വളര്‍ച്ച പ്രാപിക്കാത്ത അവസ്ഥ. ഫെബ്രുവരി എട്ടിനാണ് ശസ്ത്രക്രിയ നടന്നത്. ഇപ്പോള്‍ കുട്ടി പൂര്‍ണ ആരോഗ്യവാനായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More

‘കല്യാണം കഴിച്ചില്ലെങ്കില്‍ പിരിച്ചുവിടും’: ചൈനീസ് കമ്പനിയുടെ സർക്കുലർ വിവാദമായി

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനം ഏറെക്കാലം ചൈനയ്ക്കായിരുന്നു. എന്നാൽ അടുത്തനാളിൽ അവർക്കത് നഷ്ടപ്പെട്ടു. ഇന്ത്യയാണ് ഇപ്പോൾ മുന്നിൽ. യുഎൻ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം 142.86 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ചൈനയിൽ 142.57 കോടിയും. ജനസംഖ്യ കുറയുന്നതിൽ ഉത്കണ്ഠാകുലരായ ചൈനീസ് ഭരണകൂടം രാജ്യത്തെ ജനനനിരക്കും വിവാഹനിരക്കും ഉയര്‍ത്താന്‍ നിരവധി പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. അതിനിടെ ഒരു ചൈനീസ് കന്പനി സ്വന്തം നിലയ്ക്ക് വിവാഹനിരക്ക് വർധിപ്പിക്കാൻ നടത്തിയ നീക്കം വലിയവിവാദമായി. സംഭവം ഇങ്ങനെ: ഷാൻഡോങ് പ്രവിശ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷുണ്ടിയൻ കെമിക്കൽ ഗ്രൂപ്പ് കന്പനി തങ്ങളുടെ ജീവനക്കാർക്കായി ഒരു സർക്കുലർ ഇറക്കി. 28നും 58നും ഇടയില്‍ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായവര്‍ സെപ്റ്റംബറോടെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കണമെന്നും അല്ലാത്തപക്ഷം അവരെ പിരിച്ചുവിടുമെന്നുമായിരുന്നു സർക്കുലറിലെ ഉള്ളടക്കം. സദുദ്ദേശ്യത്തോടെയുള്ള ഈ നിര്‍ദേശം പക്ഷേ, വലിയ വിമര്‍ശനങ്ങൾക്കാണു വഴിവച്ചത്.…

Read More

എന്തൂട്ട് ചോദ്യമാണിത്? ഇന്‍റർവ്യൂവിൽ പകച്ച് ടെക്കി, ‌’കുക്കുമ്പർ ജ്യൂസ്’ ഉണ്ടാക്കാൻ പഠിപ്പിച്ചെന്ന് യുവാവ്

ജോലിക്കായുള്ള ഇന്‍റർവ്യൂവിൽ പല തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഉദ്യോഗാർഥികളുടെ അഭിരുചി കഴിവ് സമ്മർദ്ദത്തിൽ എങ്ങനെ പ്രതികരിക്കും എന്നതൊക്കെ അറിയാനുള്ള വഴികൾ കൂടിയാണ് ഇന്‍റർവ്യൂവിലെ ചില ചോദ്യങ്ങൾ. ഇപ്പോഴിതാ ഇന്‍റർവ്യൂവിൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് യുവാവ്. ഒരു വിദേശ കമ്പനിയിലേക്ക് ജോലിക്കുള്ള ഇന്‍റർവ്യൂവിൽ പങ്കെടുത്ത അനുഭവമാണ് യുവാവ് പങ്കുവച്ചത്. ‘ടെക്നിക്കൽ അല്ലാത്ത എന്തെങ്കിലും ഒരു കാര്യം തങ്ങളെ പഠിപ്പിക്കൂ’ എന്നതായിരുന്നു യുവാവ് ചോദിച്ച ചോദ്യം. ചോദ്യം ആദ്യം കേട്ടപ്പോൾ ഒന്ന് പകച്ചു പോയെങ്കിലും അതി സാമർഥ്യമായി അദ്ദേഹം അതിനെ കൈകാര്യം ചെയ്തു. കുക്കുമ്പർ ജ്യൂസ് എങ്ങനെയാണ് ഉണ്ടാക്കുക’ എന്നാണ് യുവാവ് അവരെ പഠിപ്പിച്ചത്. ‘ചോദ്യം ഇതായിരുന്നു; ഞങ്ങളെ എന്തെങ്കിലും പഠിപ്പിക്കൂ. ഒരേയൊരു കാര്യം അത് ടെക്നിക്കൽ ആയ ഒന്നും ആയിരിക്കരുത്. ഞാനാദ്യം പകച്ചുപോയി. പിന്നീട്, അവരെ കുക്കുമ്പർ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു. പിന്നീട്, അവരോട് അതിന്‍റെ…

Read More

ഒരൊറ്റ സ്ട്രോബെറിയുടെ വില 1,600: അതിന് പിന്നിലൊരു കാരണമുണ്ടെന്ന് യുവതി; വൈറലായി വീഡിയോ

സ്ട്രോബറി പഴങ്ങളോട് പൊതുവെ ആളുകൾക്ക് ഒരു മുഖം തിരിഞ്ഞ മനോഭാവമാണുള്ളത്. പുളി കാരണമോ അല്ലങ്കിൽ മറ്റ് പഴങ്ങളെപ്പോലെ അതിന് വില കൂടുതൽ കാരണമോ ആകാം ആളുകളുടെ ഈ മുഖം തിരിക്കലിനു പിന്നിലെന്ന് കരുതാം. എന്നാൽ ചിലരാകട്ടെ സ്ട്രോബറി പഴങ്ങളെ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റ‌വും വില കൂടിയ സ്ട്രോബറി പഴത്തിനായി 19 ഡോളർ മുടക്കിയ വാർത്തയാണ് പുറത്ത് വരുന്നത്. സമൂഹ മാധ്യമ ഇന്‍റഫ്ലുവന്‍സറായ 21കാരി അലിസ ആന്‍റോസിയാണ് വില കൂടിയ സ്ട്രോബറി പഴം സ്വന്തമാക്കിയത്. എല്ലി അമായി വിൽക്കുന്ന ‘ഓർഗാനിക് സിംഗിൾ ബെറി’ യാണിത്. ജപ്പാനിലെ ക്യോട്ടോയിൽ നിന്നാണ് ഈ സ്ട്രോബറി ഇറക്കുമതി ചെയ്തതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ട്രേയിൽ ഒരൊറ്റ സ്ട്രോബറി പഴമാണ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാണ് 19 ഡോളർ ചുമത്തുന്നത്. ലോകത്തിലെ ഏറ്റവും രുചിയേറിയ പഴമാണിതെന്നാണ് യുവതി പറഞ്ഞത്. ഇതിന്‍റെ വീഡിയോയും യുവതി പങ്കുവച്ചു.…

Read More

സംരംഭകരെ ക്ഷണിച്ചു: അംഗങ്ങളുടെ കൈപ്പുണ്യവുമായി രുചി വൈവിധ്യമുള്ള ഭക്ഷണ വിഭവങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ ജില്ലയിലും തുടങ്ങുന്നു

തൊടുപുഴ: കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യവുമായി രുചി വൈവിധ്യമുള്ള ഭക്ഷണ വിഭവങ്ങളുമായി പ്രീമിയം റസ്റ്ററന്‍റ് കഫേ ജില്ലയിലും വരുന്നു. ഉയർന്ന നിലവാരമുള്ള പ്രീമിയം റസ്റ്ററന്‍റുകൾ ജില്ലയിൽ ആരംഭിക്കുന്നതിനു താത്പര്യമുള്ള സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആണെങ്കിൽ അപേക്ഷിക്കാം. വ്യക്തിഗതമായോ ഗ്രൂപ്പായോ കഫേ നടത്തിപ്പിനായി അപേക്ഷിക്കാം. ഭക്ഷണ ശാലകൾ നടത്തിയുള്ള പ്രവർത്തന പരിചയം അഭികാമ്യം. നിലവിൽ ഹോട്ടലുകൾ നടത്തുന്നവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രീമീയം കഫേ ആക്കി മാറ്റിയും സംരംഭം ആരംഭിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും പ്രീമിയം കഫേ ബ്രാൻഡിംഗ് ചെയ്യുന്നതിന് വേണ്ട അടിസ്ഥാന ചെലവുകൾക്കായി കുടുംബശ്രീ മുഖേന ധന സഹായവും ലഭ്യമാക്കും. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ജില്ലയിൽ യാത്രികർക്കു സൗകര്യപ്രദമായ പ്രധാന പാതകളിൽ പ്രീമിയം കഫെ തുടങ്ങാനാണ് പദ്ധതി. എല്ലാ ജില്ലകളിലും ഒരു പ്രീമിയം കഫെ വീതമെങ്കിലും തുടങ്ങാനാണ് സംസ്ഥാന കുടുംബശ്രീ…

Read More

ഈവർഷം രണ്ട് സൂര്യഗ്രഹണം; മാർച്ച് 29നും സെപ്റ്റംബർ 21നും സംഭവിക്കും

യുഎസ്: നാസയുടെ പ്രവചനങ്ങൾ പ്രകാരം 2025ൽ രണ്ട് സൂര്യഗ്രഹണങ്ങൾ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യത്തെ സൂര്യഗ്രഹണം മാർച്ച് 29നും രണ്ടാമത്തെ സൂര്യഗ്രഹണം സെപ്റ്റംബർ 21നും സംഭവിക്കും. ദക്ഷിണാർധഗോളത്തിൽ, പ്രത്യേകിച്ച് ഓസ്‌ട്രേലിയ, അന്‍റാർട്ടിക്ക, പസഫിക്, അറ്റ്ലാന്‍റിക് സമുദ്രങ്ങളുടെ ചില ഭാഗങ്ങളിൽ ഇതു ദൃശ്യമാകും. മാർച്ച് 29ന് സംഭവിക്കാനിരിക്കുന്ന ഭാഗിക സൂര്യഗ്രഹണം വടക്കൻ അർധഗോളത്തിന്‍റെ ചില ഭാഗങ്ങളിലാണു ദൃശ്യമാകുക. ചന്ദ്രന്‍റെ മധ്യനിഴൽ ഭൂമിയുടെ തെക്കുഭാഗത്തേക്കു കടന്നുപോകുന്നതിനാൽ ഗ്രഹണം പൂർണമാകില്ലെങ്കിലും അതു ഗണ്യമായ ജ്യോതിശാസ്ത്ര സംഭവമായിരിക്കുമെന്നു ഗവേഷകർ പറയുന്നു. യൂറോപ്പിന്‍റെ ഭൂരിഭാഗവും ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടും. വടക്കേ അമേരിക്കയുടെ വിദൂര കിഴക്കൻ ഭാഗങ്ങളിലാണ് ഗ്രഹണം മികച്ചരീതിയിൽ കാണാൻ കഴിയുക. അനുകൂല കാലാവസ്ഥയെങ്കിൽ ഗ്രഹണത്തിൽ മങ്ങിയ സൂര്യനെ, ഉദയസമയത്ത് കിഴക്കൻ ചക്രവാളത്തിൽ ദർശിക്കാൻ കഴിയും. എന്നാൽ, ഭാഗികസൂര്യഗ്രഹണം ഇന്ത്യയിൽനിന്നു ദർശിക്കാൻ സാധിക്കില്ല. സൂര്യഗ്രഹണംചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണമായോ മറയുന്ന…

Read More

ഇന്ത്യൻ വിപണിയിൽ കട തുറക്കാൻ ഗൂഗിൾ; അമേരിക്കയ്ക്ക് പുറത്ത് ഗൂഗിളിന്‍റെ ആദ്യ ചില്ലറ വിൽപ്പന ശാല ഇന്ത്യയിൽ

കൊല്ലം: ഇന്ത്യൻ വിപണിയിൽ സ്വന്തമായി കട തുറന്ന് ചുവടുറപ്പിക്കാർ ഗൂഗിൾ തയാറെടുപ്പുകൾ ആരംഭിച്ചു. അമേരിക്കയ്ക്ക് പുറത്ത് ഗൂഗിളിന്‍റെ ആദ്യ ചില്ലറ വിൽപ്പന ശാല ഇന്ത്യയിലായിരിക്കും തുറക്കുക. ദക്ഷിണേന്ത്യൻ നഗരങ്ങൾ അടക്കം ഗൂഗിളിന്‍റെ പരിഗണനയിൽ ഉണ്ട്. ഇതിന് മുന്നോടിയായി അമേരിക്കയിൽ നിന്നുള്ള ഗൂഗിളിന്‍റെ ഉന്നത ഉദ്യോഗസ്ഥ സംഘം അടുത്തിടെ ഇന്ത്യയിൽ എത്തുകയുണ്ടായി. വിപണി സാധ്യത സംബന്ധിച്ച വിശദമായ പഠനമായിരുന്നു അവരുടെ ലക്ഷ്യം. ന്യൂഡൽഹിയിലെയും മുംബൈയിലെയും പ്രമുഖ മാളുകൾ അടക്കം അവർ സന്ദർശിക്കുകയുണ്ടായി. ആദ്യം ഡൽഹിയിലും മുംബൈയിലും ആയിരിക്കും സ്റ്റോറുകൾ തുറക്കുക. 15,000 ചതുരശ്ര അടിയിലുള്ളതായിരിക്കും ഗൂഗിൾ കടകൾ. ആറ് മാസത്തിനുള്ളിൽ ഇവ തുറക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഗൂഗിൾ. ഇവയുടെ പ്രവർത്തനം വിജയകരമാണെങ്കിൽ ബംഗളുരുവിലും ഗുരുഗ്രാമിലും കടകൾ തുറക്കാനും ഗൂഗിളിന് പദ്ധതിയുണ്ട്. അമേരിക്കയിൽ ആകെ അഞ്ച് സ്റ്റോറുകൾ മാത്രമാണ് ഗൂഗിളിന് ഉള്ളത്. പിക്സൽ ഫോൺ, സ്മാർട്ട് വാച്ച്, ഇയർ ബഡ്സ് തുടങ്ങിയവയാണ്…

Read More