കളക്ടർ കൃഷ്ണതേജ വാക്കു പാലിച്ചു; അമൽജിത്തിനും അമ്മയ്ക്കും വീടായി; ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുകയാണ് കൃഷ്ണതേജ

ഒടുവിൽ കുട്ടികളുടെ പ്രിയ ജില്ലാ കളക്ടർ വാക്കു പാലിച്ചു. അമൽജിത്തിനും അമ്മയ്ക്കും അന്തിയുറങ്ങാൻ ഇടമായി. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കൃഷ്ണതേജ മുൻ കൈയെടുത്താണ് വിദ്യാർഥിയായ അമൽജിത്തിന് വീട് നിർമിച്ചു നൽകിയത്.’ കോവിഡ് കാലത്ത് അച്ഛനോ അമ്മയോ നഷ്ടപ്പെട്ട ആ റു വിദ്യാർഥികൾക്കാണ് അന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കൃഷ്ണതേജ മുൻകൈയെടുത്ത് കാരുണ്യമതികളുടെ സഹായത്താൽ വീടുകൾ നിർമിക്കാൻ പദ്ധതിയിട്ടത്. ഇതിലൊന്നായിരുന്നു പുറക്കാട് പഞ്ചായത്ത് പുത്തൻചിറ അമൽജിത്തിന് ലഭിച്ചത്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അമൽജിത്തിന്‍റെ പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സന്തോഷ് കുമാർ കോവിഡ് ബാധിച്ച് മരണമടഞ്ഞതോടെ മാതാവ് ദീനാമ്മയുമായി ഏത് നിമിഷവും തകരുന്ന വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഈ അമ്മയുടെയും മകന്‍റെയും ദയനീയ സ്ഥിതി ഇവിടെയെത്തി നേരിട്ടറിഞ്ഞ കൃഷ്ണ തേജ ഈ കുടുംബത്തിനും വീട് ലഭ്യമാക്കുകയായിരുന്നു. നിലവിൽ മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന കൃഷ്ണ…

Read More

ബാങ്ക് ജീവനക്കാരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരാൻ നോക്കി; കള്ളനെത്തിയത് കളിത്തോക്കുമായി; ഒടുവിൽ പിടിവീണു

തൃശൂരിൽ ബാങ്ക് ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിച്ച പ്രതിയെ അതി വിദഗ്ധമായി കേരളാ പോലീസ് പിടികൂടിയതൊക്കെ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ ബാങ്ക് കൊള്ളയടിക്കാൻ ഒരു കള്ളൻ എത്തിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുന്നത്. സൗത്ത് കൊറിയയിലെ ബുസാൻ ബാങ്കിലാണ് സംഭവം. തോക്കുമായാണ് കള്ളൻ എത്തിയത്. മുഖംമൂടി ധരിച്ച് എത്തിയ ഇയാൾ തോക്ക് പോലെ തോന്നിക്കുന്ന ഒരു വസ്തു ബാഗിൽ നിന്ന് പുറത്തെടുത്തു. ഒറ്റനോട്ടത്തിൽ ഇത് തോക്ക് തന്നെയെന്ന് തോന്നിക്കും. ഇതോടെ ബാങ്ക് ജീവനക്കാർ പരിഭ്രാന്തരായി. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരോടും ഇടപാടുകാരോടും മുട്ടുകുത്തി നിൽക്കാൻ ഇയാൾ ആവശ്യപ്പെട്ടു. പേടിച്ചുപോയ എല്ലാവരും അയാളുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു. തുടർന്ന് അയാൾ ബ്രാഞ്ച് മാനേജരുടെ മുറിയിലേക്ക് കയറാൻ ശ്രമിച്ചു. ക്ലൈന്‍റിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാനേജർ ഉടൻതന്നെ വാതിൽ പൂട്ടി. തുടർന്ന് പോലീസിനെ വിളിക്കുകയും ബാങ്കിന്‍റെ എമർജൻസി അലാറം…

Read More

ഈ ലോകമിത് എങ്ങോട്ടാ പോകുന്നത്… വാടകയ്ക്കൊരു കാമുകൻ! ഒരു ദിവസത്തേക്ക് 389 രൂപ; പ്രതിഷേധിച്ച് നാട്ടുകാർ

ബംഗളൂരു: കർണാടക തലസ്ഥാന നഗരിയായ ബംഗളൂരുവിലെ ജയനഗറിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ സോഷ്യൽ മീഡിയയിൽ കൗതുകമായി. പാർട്ടിക്കും മറ്റും ബോയ്ഫ്രണ്ടിനെ വാടകയ്ക്കു ലഭിക്കുമെന്നാണ് പരസ്യം. “റെന്‍റ് എ ബോയ്ഫ്രണ്ട്’ എന്നാണ് പരസ്യവാചകം. കാമുകിമാരെയും കാമുകന്മാരെയും വാടകയ്ക്കെടുക്കുന്ന പ്രവണത നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെയുണ്ട്. പ്രത്യേകിച്ചും ചൈന, ജപ്പാൻ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനു പ്രചാരം വർധിച്ചുവരികയാണ്. ഇപ്പോഴിതാ ഇന്ത്യയിലും ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നുവെന്നതിന്‍റെ തെളിവാണ് ബംഗളൂരുവിലെ ഈ പരസ്യം. പങ്കാളികളെ വാടകയ്ക്കെടുക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഇന്ന് സൈബർലോകത്ത് സുലഭമാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ബംഗളൂരുവില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ദിവസത്തേക്ക് ബോയ്ഫ്രണ്ടിനെ വാടകയ്ക്കെടുക്കാൻ 389 രൂപയാണ് ചെലവെന്നും പരസ്യവാചകത്തിൽ പറയുന്നു. പോസ്റ്ററില്‍ പതിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് ഈ സേവനം ഉപയോഗിക്കാം. ജയനഗറിൽ മാത്രമല്ല, ബനശങ്കരി, ബിഡിഎ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. അതിനിടെ…

Read More

രണ്ടാമത്തെ മകന് ഭാര്യയുടെ കുടുംബ പേരിട്ടു; വിവാഹ മോചനം തേടി ഭർത്താവ്

കുഞ്ഞുങ്ങൾ ഉണ്ടായി കഴിഞ്ഞാൽ പേരിടുന്നതിനാകും മിക്ക ദന്പതികളും തമ്മിൽ തർക്കം. ഭർത്താവ് പറയുന്ന പേര് ഭാര്യയും ഭാര്യ പറയുന്ന പേര് ഭർത്താവും അംഗീകരിക്കില്ല. അങ്ങനെ ഒരു അവസ്ഥ വിവാഹ മോചനത്തിലേക്ക് കൊണ്ടെത്തിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ് ചൈനയിൽ. ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷാവോ എന്ന വ്യക്തിയാണ് കുടുംബ പേര് തർക്കത്തിൽ ഭാര്യ ജീയെ വിവാഹ മോചനം ചെയ്തത്. ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്. മൂത്തമകൾക്ക് ഷാവോയുടെ കുടുംബ പേരാണ് നൽകിയത്. രണ്ടാമത്തെ കുട്ടിക്ക് ജീ തന്‍റെ കുടുംബ പേര് ചേർത്തു. ഇത് ഷാവോയെ ചൊടിപ്പിച്ചു. ഇതിനെച്ചൊല്ലി രണ്ടുപേരും പരസ്പരം വഴക്കിട്ടു. അത് പിന്നീട് വിവാഹ മോചനത്തിലേക്ക് കൊണ്ടെത്തിച്ചു. വിവാഹ മോചന സമയത്ത് മകളുടെ സംരക്ഷണാവകാശം തനിക്ക് വേണമെന്നും മകന്‍റെ സംരക്ഷണ അവകാശം വിട്ടുകൊടുക്കാൻ തയാറാണെന്നും ഷാവോ കോടതി അറിയിച്ചു. എന്നാൽ, തനിക്ക് രണ്ട് മക്കളുടെയും സംരക്ഷണാവകാശം വേണമെന്ന് ജീ കോടതിയിൽ…

Read More

ഇന്‍വെസ്റ്റ് കേരള ഉച്ചകോടി: പ്രതീക്ഷകളോടെ എഐ റോബോട്ടിക്സ്; സംസ്ഥാനത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് തൃശൂരില്‍ സ്ഥാപിക്കാനുള്ള നടപടികളിൽ സർക്കാർ

കൊച്ചി: കൊച്ചിയിൽ ഈയാഴ്ച നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ( ഐകെജിഎസ്) നിക്ഷേപകരെ പ്രതീക്ഷിച്ച് എഐ റോബോട്ടിക്സ് മേഖല. കഴിഞ്ഞ വർഷം നടന്ന ജെന്‍ എഐ കോണ്‍ക്ലേവിനുശേഷം കേരളത്തിലേക്ക് എഐ രംഗത്തെ ആഗോളകന്പനികളുടെ ശ്രദ്ധ പതിയുന്നതാണ് സർക്കാരിനും വ്യവസായ മേഖലയ്ക്കും പ്രതീക്ഷ വർധിപ്പിക്കുന്നത്. ജെന്‍ എഐ കോണ്‍ക്ലേവിനുശേഷമാണ് ഐബിഎം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മികവിന്‍റെ കേന്ദ്രം ആരംഭിച്ചത്. തുടക്കത്തില്‍ 300 പേർക്ക് ഇവിടെ ജോലി ലഭിച്ചു. ഇന്നിത് 1500ന് അടുത്തെത്തി. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളടക്കമുള്ള ആവാസവ്യവസ്ഥയെ വളരെ പ്രതീക്ഷയോടെയാണു നിക്ഷേപകര്‍ നോക്കിക്കാണുന്നത്. സംസ്ഥാനത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് തൃശൂരില്‍ സ്ഥാപിക്കാനുള്ള നടപടികളിലാണു സർക്കാർ. മുന്‍ഗണനാ മേഖലയിലായതിനാല്‍ സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരും. സംസ്ഥാന വ്യവസായനയത്തില്‍ 22 മുന്‍ഗണനാവിഷയങ്ങളില്‍ എഐയും ഇടംപിടിച്ചിട്ടുണ്ട്. ജെന്‍ എഐ, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ്, എല്‍എല്‍എം തുടങ്ങിയ…

Read More

പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിൾ പേ; ഇനി യുപിഎ പേയ്മെന്‍റുകൾ വോയ്സ് കമാൻഡ് വഴിയും

ന്യൂഡൽഹി: പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ പേ. വോയ്സ് കമാൻഡ് വഴി യുപിഐ പേയ്മെന്‍റുകൾ നടത്താൻ അനുവദിക്കുന്നതാണ് ഫീച്ചർ. ഉപയോക്താക്കൾക്ക് ഫീച്ചർ ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. വോയ്സ് കമാൻഡ് വഴി ഡിജിറ്റൽ പേയ്മെന്‍റുകൾ എളുപ്പത്തിൽ നടത്താൻ കഴിയുമെന്ന് ഇന്ത്യയിലെ ഗൂഗിൾ പേയുടെ ലീഡ് പ്രൊഡക്റ്റ് മാനേജർ ശരത് ബുലുസു പറഞ്ഞു. ഫീച്ചറിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. സ്കാൻ ചെയ്തും നന്പർ കൊടുത്തുമൊക്കെയാണ് നിലവിൽ ഗൂഗിൾ പേയിൽ ഇടപാടുകൾ നടത്തുന്നത്. വോയ്സ് കമാൻഡ് വരുന്നതോടെ നിരക്ഷരർക്ക് പോലും ഓണ്‍ലൈൻ പേയ്മെന്‍റുകൾ നടത്തുന്നത് എളുപ്പമാകും എന്നതാണ് വിലയിരുത്തൽ.

Read More

അയ്യോ സാറേ ഇത് ഞങ്ങൾടെ റിജോയെ പോലെ ഉണ്ടല്ലോ, അല്ലല്ല… ഇത് റിജോ തന്നെ: ബാങ്ക് കൊള്ള; പ്രതിയെ കുടുക്കിയത് വീട്ടമ്മ; ചേച്ചി സൂപ്പറാണെന്ന് സോഷ്യൽ മീഡിയ

ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കൊള്ള നടത്തിയ റിജോ ആന്‍റണിയെ കുടുക്കിയതു വീട്ടമ്മയുടെ സംശയം. ബാങ്കിന്‍റെ രണ്ടര കിലോമീറ്റർ അകലെയാണു റിജോയുടെ വീട്. അന്വേഷണത്തിന്‍റെ ഭാഗമായി ആശാരിക്കാട് പ്രദേശങ്ങളിലെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ നാട്ടുകാരെ കാട്ടിയിരുന്നു. ഇതു കണ്ട ഒരു വീട്ടമ്മയാണ് ഇതു നമ്മുടെ റിജോയെപ്പോലെയുണ്ടല്ലോ എന്നു പറഞ്ഞത്. പോലീസ് അന്വേഷിച്ചപ്പോൾ, അടുത്തുള്ളയാളാണെന്നും ഇതുപോലത്തെ സ്കൂട്ടറുണ്ടെന്നും ഇവർ പറഞ്ഞു. റിജോയുടെ വീട്ടിൽ പോലീസ് മഫ്തിയിൽ എത്തുന്പോൾ എൻടോർക്ക് സ്കൂട്ടറിൽ കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുന്പോൾ സ്കൂട്ടറിൽ കണ്ണാടി ഘടിപ്പിച്ചിരുന്നില്ല. എന്നാൽ, പോലീസ് ആദ്യംമുതൽ ശ്രദ്ധിച്ച ഷൂസ് വീടിനു മുന്നിലുണ്ടായിരുന്നു. ഈ അടയാളംകൂടി ലഭിച്ചതോടെയാണു പ്രതി റിജോ ആണെന്ന് ഉറപ്പിച്ചത്. മോഷണശേഷം വീട്ടിൽത്തന്നെ കഴിഞ്ഞ പ്രതി, ഞായറാഴ്ച വീട്ടിൽ കുടുംബയോഗവും നടത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ റിജോ നടത്തിയ ഒരുക്കങ്ങൾ ആദ്യംതന്നെ പോലീസ് പൊളിച്ചു. ബാങ്കിലെത്തി ഹിന്ദിയിലായിരുന്നു സംസാരമെങ്കിലും കുടവയറും മറ്റു…

Read More

കേക്ക് കഴിച്ച് മുട്ടൻ പണി കിട്ടി വെട്ടിലായി ഒപ്പോസം: ചികിത്സ പുരോഗമിക്കുന്നെന്ന് വന്യജീവി പുനരധിവാസ കേന്ദ്രത്തിലെ അധികൃതർ

അമേരിക്കയിൽ സാധാരണയായി കണ്ടുവരുന്ന ഒരുതരം ജീവിയാണ് ഒപ്പോസം. കഴിഞ്ഞ ദിവസം ഒരു മുഴുവൻ കേക്കും ഒറ്റയ്ക്ക് ഓപ്പോസം കഴിച്ച് തീർത്തു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുഎസിലാണ് സംഭവം. യുഎസിലെ നെബ്രാസ്കയിലെ ഒരു പോർച്ചിൽ വച്ചിരുന്ന കോസ്റ്റ്‌കോ ചോക്ലേറ്റ് മൗസ് കേക്കാണ് ഈ ഒപ്പോസം മുഴുവനായും കഴിച്ചു തീർത്തത്. നല്ല തണുപ്പ് കാലം ആയതിനാൽ വീട്ടുകാർ ഫ്രിഡ്ജിലുണ്ടായിരുന്ന മിക്ക സാധനങ്ങളും പുറത്തെടുത്ത് വച്ചിരിക്കുകയായിരുന്നു. കൂട്ടത്തിൽ കേക്കും വച്ചിട്ടുണ്ടായിരുന്നു. ആ കേക്കാണ് ഒപ്പോസം അകത്താക്കിയത്. എന്നാൽ കേക്ക് കഴിച്ച് കുറച്ച് നേരംക കഴിഞ്ഞപ്പോഴേക്കും ഒപ്പോസം തലകറങ്ങി വീണു. റിയൽ എസ്റ്റേറ്റ് ഏജന്‍റായ കിം ഡോഗെറ്റിന്‍റെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച കിമ്മും മകനും വീടിന്‍റെ മുറ്റത്തിട്ടിരുന്ന ഫർണിച്ചറുകളിൽ ചുരുണ്ടുകൂടി കിടക്കുന്ന ഒപ്പോസത്തെ കണ്ടു. അതിന്‍റെ കിടപ്പിൽത്തന്നെ എന്തോ പന്തികേട് അവർക്ക് തോന്നി. പിന്നീട് വിശദമായി…

Read More

ചേട്ടാ ഒരു ലിഫ്റ്റ്… പൂച്ച കാരണം വിമാനയാത്ര രണ്ടു ദിവസം മുടങ്ങി

വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയ പൂച്ച കാരണം രണ്ടുദിവസത്തേക്കു വിമാനത്തിന്‍റെ സർവീസ് റദ്ദാക്കേണ്ടിവന്നു. റോമിൽനിന്നു ജർമനിയിലേക്കു പറക്കേണ്ടിയിരുന്ന ബോയിംഗ് 737 വിമാനത്തിലാണു പൂച്ച ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി പ്രതിസന്ധി സൃഷ്ടിച്ചത്. ടേക്ക് ഓഫിന് തൊട്ടുമുൻപായിരുന്നു സംഭവം. യാത്രക്കാർക്കു നിർദേശം നൽകുന്നതിനിടെ എയർലൈൻ ജീവനക്കാർ പൂച്ചയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിനിടെ വിമാനത്തിന്‍റെ ഇലക്ട്രിക്കൽ ബേയിൽ പൂച്ചയെ കണ്ടെത്തി. പൂച്ചയുമായി വിമാനം പറന്നുയർന്നാൽ അപകടമായേക്കുമെന്ന വിലയിരുത്തലിൽ അതിനെ പിടികൂടാനായി ശ്രമം. എന്നാൽ, പതിനെട്ടടവ് പയറ്റിയിട്ടും പൂച്ച പിടികൊടുത്തില്ല. അതോടെ അന്നത്തെയും പിറ്റേന്നത്തെയും സർവീസ് റദ്ദാക്കി. പൂച്ചയ്ക്കു മുന്നിൽ കീഴടങ്ങിയ ജീവനക്കാർക്ക് ഒടുവിൽ വിമാനത്തിന്‍റെ വാതിൽ തുറന്നിട്ട് തനിയെ ഇറങ്ങിപ്പോകാനായി കാത്തിരിക്കേണ്ടിവന്നു. ആ പരീക്ഷണം വിജയം കണ്ടു. തുറന്നിട്ട വാതിലിലൂടെ പൂച്ച പുറത്തിറങ്ങി. റൺവേയിലൂടെ നടന്നു മറയുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനൊപ്പം വിമാനക്കമ്പനിക്കു വലിയ സാമ്പത്തിക ബുദ്ധിമുട്ടും പൂച്ച വരുത്തിവച്ചെന്നു ന്യൂയോർക്ക് പോസ്റ്റിന്‍റെ…

Read More

വെറുമൊരു റൈഡ് എന്നതിനപ്പുറം ഇതൊരു കരുത്തിന്‍റെ കഥയാണ്: വൈറലായി ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ

ഒരോ ദിവസവും തള്ളി നീക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ സഹിക്കണം. ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സഹിച്ചാണ് നമ്മൾ എല്ലാവരും ജീവിതം ഒരു കരയ്ക്കടുപ്പിക്കാൻ നോക്കുന്നത്. അത് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലാകുന്നത്. ഡൽഹിയിലെ ഓട്ടോ ഡ്രൈവറായ നീലം എന്ന യുവതിയെ കുറിച്ചാണ് പോസ്റ്റ്. ‘യാത്രക്കാരുടെ സീറ്റിലിരിക്കാൻ തയാറല്ലാത്ത സ്ത്രീ’ എന്നാണ് പോസ്റ്റിട്ടിരിക്കുന്ന സ്ത്രീ നീലത്തെ വിശേഷിപ്പിക്കുന്നത്. പോസ്റ്റിന്‍റെ പൂർണ രൂപം… വീട്ടിലേക്കുള്ള തന്‍റെ യാത്രയിലാണ് താൻ അവരെ കണ്ടുമുട്ടിയത്. വെറുമൊരു റൈഡ് എന്നതിനപ്പുറം അത് പറയുന്നത് കരുത്തിന്‍റെ കഥയാണ്. മെട്രോയിൽ നിന്നിറങ്ങി ഒരു ഓട്ടോയ്ക്ക് വേണ്ടി പരതുമ്പോഴാണ് ഞാൻ അവരെ കണ്ടത്. അവരെനിക്ക് ഒരു റൈഡ് ഓഫർ ചെയ്തു. ആദ്യം ഞാനൊന്ന് മടിച്ചു. ഒരു വനിതാ ഓട്ടോ ഡ്രൈവർ, അപൂർവം അപ്രതീക്ഷിതം. എന്നാൽ, അവർക്കെന്തോ പ്രത്യേകതയുള്ളതായി തോന്നി, സ്ട്രോംഗാണ് സേഫാണ് എന്ന തോന്നലുണ്ടായി. അങ്ങനെ,…

Read More