മനം നിറയെ ആസ്വദിക്കാം… മൂന്നാറിലെ ഡബിൾ ഡെക്കർ  യാത്ര റോയൽ ഹിറ്റ്; ഓൺലൈൻ വഴി ബുക്ക് ചെയ്യാം

മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്‍റെ ദൃശ്യമനോഹാരിത മനം നിറയെ ആസ്വദിക്കാൻ കെഎസ്ആർടിസി റോയൽ വ്യൂ എന്ന പേരിൽ തുടക്കം കുറിച്ച ഡബിൾ ഡെക്കർ ബസ് സർവീസിന് ആവേശകരമായ പ്രതികരണം. ഹൈറേഞ്ചിൽ ആദ്യമായി എത്തിയ സർവീസിന് സഞ്ചാരികളിൽനിന്നു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ സർവീസ് ഹിറ്റായതോടെ കെഎസ്ആർടിസി ഉദ്യോഗസ്ഥരും ആഹ്ലാദത്തിലാണ്. ഒരാഴ്ച പിന്നിടുന്പോൾ തന്നെ എഴുനൂറോളം പേരാണ് ബസിൽ സഞ്ചരിച്ച് രാജകീയ കാഴ്ചകൾ ആസ്വദിച്ചത്. ഇതിനോടകം 1,80,000 രൂപയോളം വരുമാനം നേടുകയും ചെയ്തു. ഒരു സർവീസിൽ അന്പതു പേർക്ക് യാത്ര ചെയ്യാം. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്. മുകൾ നിലയിൽ 400 രൂപയും താഴെ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ യാത്രക്കാർക്കും ഒരു പോലെ ബസിനുള്ളിൽ ഇരുന്നു കാഴ്ച കാണുന്ന വിധത്തിലുള്ള രൂപകൽപ്പന ജനങ്ങളെ ആകർഷിക്കുന്നുണ്ട്. മൂന്നു സർവീസുകളിൽനിന്നായി അരലക്ഷത്തിലധികം രൂപ…

Read More

മകന്‍റെ റിട്ടയർമെന്‍റ് ദിവസം 94 -കാരി അമ്മ നൽകിയ സർപ്രൈസ്; വൈറലായി വീഡിയോ

മാതാപിതാക്കളുടെ സ്നേഹവും കരുതലും കാണിക്കുന്ന ഒരുപാട് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അതുപോലെ ഒന്നാണ് ഇതും. ഗുഡ് ന്യൂസ് മൂവ്മെന്റാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്‍റെ മകൻ സ്റ്റീഫന്‍റെ റിട്ടയർമെന്‍റിന് സർപ്രൈസായി ആശംസകൾ പറയാൻ വിളിക്കുന്ന 94 -കാരിയായ ഒരു അമ്മയുടേതാണ് വീഡിയോ. 94 വയസ്സുള്ള അമ്മ മകന്‍റെ റിട്ടയർമെന്‍റ് ദിവസം അദ്ദേഹത്തെ കൺഗ്രാജുലേറ്റ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ലൈവ് ഷോയിലാണ് മകനെ കൺഗ്രാജുലേറ്റ് ചെയ്യാൻ വിളിച്ചത്. റേഡിയോ ജോക്കി സംസാരിക്കുന്നതാണ് വീഡിയോയിൽ ആദ്യം കേൾക്കുന്നത്. സംസാരിച്ചോളൂ ഇത് ലൈവാണ് എന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ, സ്റ്റീവന്‍റെ 94 -കാരിയായ അമ്മ സംസാരിക്കുന്നത് കേൾക്കാം. ‘ഹായ്, സ്റ്റീവൻ. ഇത് നിന്‍റെ 94 -കാരിയായ അമ്മയാണ് വിളിക്കുന്നത്. പാറ്റിയും ഞാനും മിഡിൽടൗണിൽ നിന്റെ ഷോ കേൾക്കുകയാണ്. റിട്ടയർമെന്റിന് നിന്നെ കൺഗ്രാജുലേറ്റ് ചെയ്യാൻ…

Read More

മഹാകുംഭമേളയ്ക്ക് വളര്‍ത്തുനായയുമായി സ്നാനം: ‘അവന്‍ നമ്മുക്ക് മുന്നേ മോഷം നേടി’യെന്ന് സൈബറിടം; വൈറലായി വീഡിയോ

വിശുദ്ധ ത്രിവേണി സംഗമത്തില്‍ വിശുദ്ധ സ്നാനത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം ആളുകളാണ് എത്തിയത്. എല്ലാവരിൽ നിന്നും വ്യത്യസ്തമായി അതിൽ ഒരാൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. അതൊരു നായയായിരുന്നു പേര് സൊറാവർ. സമൂഹ മാധ്യമങ്ങളില്‍ സൊറാവറിന് ഇപ്പോൾ ആരാധകർ ഏറെയാണ്. കുടുംബാംഗങ്ങൾ മഹാകുംഭമേളയ്ക്ക് പോകാനൊരുങ്ങിയപ്പോൾ. സൊറാവർ വീട്ടില്‍ തനിച്ചായി. അങ്ങനെ പുറപ്പെടാന്‍ നേരത്ത് അവനും കാറില്‍ കയറുകയായിരുന്നെന്ന് സൊറാവറിന്‍റെ ഉടമ വന്‍ഷ് ഛബ്ര പറഞ്ഞു. സൊറാവറിന്‍റെ സ്നാനത്തിന്‍റെ വീഡിയോ എല്ലാവരും ഇപ്പോൾ ഏറ്റെടുത്തു കഴിഞ്ഞു. നദിയിൽ പുണ്യ സ്നാനം നടത്തുന്നതിനായി സൊറാവറിനെയും കൊണ്ട് ഛബ്ര ഇറങ്ങുന്നത് വീഡിയോയി കാണാം. നദിയില്‍ മുങ്ങുന്നതിന് മുമ്പ് ഛബ്ര അല്പം ജലമെടുത്ത് അവന്‍റെ തലയില്‍ തടവുന്നു. പിന്നാലെ സൊറാവറിനെ നദിയില്‍ മുക്കിയെടുക്കുന്നു. സൊറാവര്‍ കാര്യമായ അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കുന്നില്ല. വളരെ ശാന്തനായ അവന്‍റെ ഇരുപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.…

Read More

മൂന്ന് വർഷത്തിൽ കൂടുതൽ സേവനമനുഷ്ടിച്ച 140 ജീവനക്കാർക്ക് 14.5 കോടി രൂപ ബോണസ് നൽകി കമ്പനി; മികച്ച തീരുമാനമെന്ന് സോഷ്യൽ മീഡിയ

കോയമ്പത്തൂർ ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കമ്പനി തങ്ങളുടെ 140 ജീവനക്കാർക്ക് ബോമസ് കൊടുത്ത വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. മിക്ക കന്പനികളും അവരുടെ ജീവനക്കാർക്ക് ബോണസ് കൊടുക്കാറുണ്ട്. അതിലെന്താണ് ഇത്ര ആശ്ചര്യപ്പെടാൻ? അതൊക്കെ ശരിതന്നെ ഇതിൽ അതിശയിക്കാനൊന്നുമില്ല, പക്ഷേ ബോണസ് തുക കേട്ടാലാണ് അതിശയം ഉണ്ടാകുന്നത്. 140 കോടിയാണ് ഇവർ തങ്ങളുടെ തൊഴിലാളികൾക്ക് നൽകിയത്. ദീർഘകാലമായി കമ്പനിയിൽ തുടരുന്ന ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ട് നൽകിയ ബോണസ് “ടുഗെദർ വി ഗ്രോ” എന്ന കമ്പനി ആശയത്തിന്‍റെ ഭാഗമായിരുന്നു. 2022 -നോ അതിന് മുമ്പോ കമ്പനിയിൽ ജോലിക്കാരായി കയറിയ ജീവനക്കാർക്കാണ് ബോണസ് തുക നൽകിയത്. മൂന്ന് വർഷക്കാലമോ അതിൽ കൂടുതലോ ആയി ഇവർ കമ്പനിയോട് പുലർത്തുന്ന വിശ്വസ്തയ്ക്കാണ് ഇത്തരത്തിൽ ബോണസ് നൽകിയത് എന്നാണ് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശരവണ കുമാർ പറയുന്നത്. ജീവനക്കാരോടുള്ള നന്ദിയുടെയും അഭിമാനത്തിന്‍റെയും നേട്ടത്തിന്‍റെയും സൂചകമാണ്…

Read More

കടലില്‍വച്ച് സ്രാവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു; യുവതിയുടെ ഇരുകൈകളും കടിച്ചെടുത്ത് സ്രാവ്

ടർക്കസ് ആന്‍റ് കൈക്കോസ് നോർത്ത് അറ്റ്ലാന്‍റിക് കടലില്‍ ക്യൂബയ്ക്കും ഹെയ്ത്തി ഡൊമനിക്കന്‍ റിപ്പബ്ലിക്കുകൾക്കും സമീപത്തായുള്ള ബ്രിട്ടീഷ് അധീനതയിലുള്ള ചെറു ദ്വീപാണ്. ഇവിടെ വിശ്രമിക്കാൻ ധാരാളം ആളുകൾ ദിവസേന എത്താറുണ്ട്. കടൽത്തീരത്ത് വിശ്രമിക്കാൻ എത്തിയ കനേഡിയൻ വിനോദ സഞ്ചാരിക്ക് സ്രാവിന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്ക് എന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. വെള്ളിയാഴ്ചയാണ് സംഭവം. സ്രാവിനോടൊപ്പം ഫോട്ടോയെടുക്കാനുള്ള സ്ത്രീയുടെ ശ്രമമാണ് ആക്രമണത്തില്‍ അവസാനിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെ സ്രാവ് ഇവരുടെ ഇരു കൈകളും കടിച്ചെടുത്തു. കൈകൾ മുറിഞ്ഞതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവം തടയാൻ ബീച്ചിലുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികൾ ഇവരെ സഹായിച്ചു. ആക്രമണത്തിന് ശേഷവും സ്രാവ് ആഴക്കടലിലേക്ക് പോകാതെ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.  

Read More

സന്ദർശകരെ പറ്റിക്കാൻ കഴുതയെ പെയിന്‍റ് അടിച്ച് സീബ്രയെ പോലെയാക്കി; പിടിക്കപ്പെട്ടപ്പോൾ ‘ചുമ്മാ പറ്റിച്ചേ’ എന്ന് മൃഗശാല ഉടമ

സന്ദർശകരെ പറ്റിക്കാൻ മൃഗശാല അതികൃധർ പല അടവുകളും നടത്തുന്നത് പലപ്പോഴും വാർത്തകളായിട്ടുണ്ട്. വീണ്ടുമിതാ ഒരു പറ്റിക്കൽ വാർത്തയാണ് വൈറലാകുന്നത്. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ ഒരു മൃഗശാലയാണ് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ നമ്പറുമായി എത്തിയത്. കഴുതകളെ കറുപ്പും വെളുപ്പും പെയിന്‍റ് അടിച്ച് സീബ്രയുടെ രൂപത്തിൽ ആക്കിയിരിക്കുകയാണ് മൃഗശാല അതികൃധർ. എന്നാൽ പെയിൻറിംഗ് പാറ്റേണിൽ വന്ന മാറ്റങ്ങൾ സന്ദർശകർ കൈയോടെ പിടികൂടി. സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളളയും വരകൾ കഴുതകളുടെ ദേഹത്ത് കൃത്യമായി വരയ്ക്കാൻ സാധിക്കാതെ വന്നതാണ് മൃഗശാല നടത്തിപ്പുകാർക്ക് വെട്ടിലായത്. മൃഗങ്ങളോട് അന്യായമായി പെരുമാറിയ ഇയാൾക്കെതിരേ നിരവധി ആളുകളാണ് വിമർശനം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മൃഗശാല ഉടമ രംഗത്തെത്തി. സന്ദർശകരെ പറ്റിക്കുന്നതിനായി താൻ ഒരു തമാശ ചെയ്തതാണ് എന്നായിരുന്നു ഇയാളുടെ വിശദീകരണം.

Read More

അദ്ദേഹം വിയർപ്പ് നീരാക്കി ഉണ്ടാക്കിയ വീട്; മരിച്ചുപോയ അച്ഛന്‍റെ ഓർമകൾ നഷ്ടപ്പെടാതിരിക്കാൻ വീട് മുഴുവനായി 100 അടി മാറ്റി സ്ഥാപിച്ച് മക്കൾ

ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാകും പലരും സ്വന്തമായി ഒരു വീട് നിർമിക്കുന്നത്. അവരുടെ്തരയും കാലത്തെ അധ്വാനവും വിയർപ്പിന്‍റേയും ഫലമാണ് ആ വീട്. എന്നാൽ ചില സാഹചര്യങ്ങളിൽ സ്വന്തം വീട് വിൽക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. പെട്ടന്ന് അത് ഉപേക്ഷിച്ച് പോവുക എന്നു പറയുന്നത് വളരെ പ്രയാസമേറിയ അവസ്ഥയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നപ്പോൾ രണ്ട് സഹോദരൻമാർ ചെയ്ത പ്രവർത്തിയാണ് വൈറലാകുന്നത്. ബംഗളൂരിലാണ് സംഭവം. അവരുടെ മരിച്ചുപോയ അച്ഛനായിരുന്നു അവരുടെ വീട് ഉണ്ടാക്കിയത്. എന്നാൽ മഴകനക്കുന്നതോടെ അവരുടെ വീട് വെള്ളത്തിലാകും. വെള്ളപ്പൊക്കം ഓരോ വർഷവും കൂടുന്നതല്ലാതെ കുറയുന്നില്ല. അതോടെ മറ്റൊരിടത്തേക്ക് മാറിത്താമസിക്കുവാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ അച്ഛന്‍റെ അധ്വാനത്തിന്‍റെ മഹത്വം അറിഞ്ഞ മക്കൾക്ക് അത് പൊളിക്കാനോ മറ്റുള്ളവർ അത് ഉപയോഗിക്കുന്നതോ ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല, അവരുടെ അമ്മയ്ക്ക് ആ വീട് വിട്ട് പോകുന്നതിനും താൽപര്യമില്ലായിരുന്നു. അങ്ങനെ മക്കൾ…

Read More

സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസര്‍ പദവിയില്‍ ആദ്യമായി കന്യാസ്ത്രീ

സർക്കാർ ആതുരശുശ്രൂഷാ മേഖലയിൽ ചുമതലക്കാരിയായി ഒരു കന്യാസ്ത്രീയും. അഗതികളുടെ സന്യാസിനീ സമൂഹാംഗമായ (സിസ്റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്) സിസ്റ്റർ ഡോ. ജീൻ റോസ് എസ്‌ഡിയാണ് ആദിവാസി-പിന്നാക്ക മേഖലയായ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ഒരു നാടിന്‍റെ കരുതലും ആശ്വാസവുമായി മാറിയിരിക്കുന്നത്. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണു 52കാരിയായ സിസ്റ്റർ ജീൻ റോസ്. 2000ത്തിൽ ബംഗളൂരു സെന്‍റ് ജോൺസ് മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. ഇവിടെനിന്നുതന്നെ എംഡിയും പൂർത്തിയാക്കി. തുടർന്ന് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷം സേവനമനുഷ്ഠിച്ചിരുന്നു. നിരവധി ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ മേഖലയിൽ അവർക്കുവേണ്ടി സേവനം ചെയ്യാനുള്ള അവസരം ചോദിച്ചുവാങ്ങുകയായിരുന്നു സിസ്റ്റർ ജീൻ റോസ്. രണ്ടു വർഷം മുന്പ് പിഎസ്‌സി പരീക്ഷയെഴുതി സർക്കാർ സർവീസിൽ കയറിയ സിസ്റ്റർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരവേ…

Read More

‘വീട്ടില്‍ ഒരു മോശം മനുഷ്യന്‍’; ഗിഫ്റ്റ് വൗച്ചർ അച്ഛനെടുത്തു; പോലീസിൽ പരാതി പറഞ്ഞ് മകൻ

ചാന്ദ്ര പുതുവത്സര ആഘോഷങ്ങളാൽ മുഖരിതമാണ് ചൈന. നാടെങ്ങും പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ചൈനക്കാർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. ചിലർ ഗിഫ്റ്റ് വൗച്ചറുകളാകും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കൈമാറുന്നത്. ഇപ്പോഴിതാ തനിക്ക് കിട്ടിയ ഗിഫ്റ്റ് വൗച്ചറുകളിൽ ഒന്ന് അച്ഛൻ എടുത്തു എന്ന് പോലീസിൽ വിളിച്ച് പരാതി പറഞ്ഞിരിക്കുകയാണ് ഒരു കുറുന്പൻ. വടക്ക് കിഴക്കൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ലാൻഷോയിലെ പോലീസ് സ്റ്റേഷനിലേക്കാണ് കുട്ടി പരാതി പറയാനായി വിളിച്ചത്. വീട്ടിൽ ഒരു വൃത്തിക്കെട്ട മനുഷ്യനുണ്ടെന്നും അയാൾ തന്‍റെ സമ്മാനക്കൂപ്പണുകൾ മോഷ്ടിച്ചെന്നുമായിരുന്നു മകന്‍റെ പരാതി. ‌ചൈനക്കാരുടെ ആചാരം അനുസരിച്ച് ആഘോഷ വേളയിൽ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികൾ കൊടുക്കാറുള്ളത് പതിവാണ്. ആഘോഷമൊക്കെ അവസാനിക്കുന്പോൾ കുഞ്ഞുങ്ങളുടെ കൈയിൽ നിന്ന് മാതാപിതാക്കൾ അവയെല്ലാം തിരികെ വാങ്ങാറുമുണ്ട്. അങ്ങനെ ആകാം കുട്ടിയുടെ കൈയിൽ നിന്നും അച്ഛൻ അവനു കിട്ടിയ പൊതി എടുത്തതെന്നാണ് പോലീസ് പറയുന്നത്.

Read More

ഇന്ന് ഇതൊക്കെ മതി: ഹോം വർക്ക് ബുക്ക് ഓടയിലേക്ക് തള്ളിയിട്ട് ചാടിത്തുള്ളി പോകുന്ന കുഞ്ഞിപ്പെണ്ണ്; വൈറലായി വീഡിയോ

പരീക്ഷയും ഹോംവർക്കുമെല്ലാം മടുത്തൊരു സമയം നമുക്കെല്ലാവർക്കുമുണ്ടായിരിക്കും. കുട്ടിക്കാലത്ത് ഹോം വർക്ക് ചെയ്യാതെ സ്കൂളിൽ ചെന്നപ്പോൾ ടീച്ചറുടെ ചൂരൽ കഷായം പേടിച്ച് അസുഖമാണെന്ന് കള്ളം പറഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയതൊക്കെ എത്ര വളർന്നാലും പലർക്കും പകൽ പോലെ വ്യക്തമാണ്. നമ്മൾ അങ്ങനൊക്കെ അന്ന് അടവ് കാട്ടിയിരുന്നെങ്കിൽ ഇപ്പോഴത്തെ കുട്ടികൾ അതിനും മുകളിൽ കുസൃതിയും കുറുന്പും കാട്ടുമെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ല. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീയിന്‍ കമ്പനി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ബുക്കുമായി ഒരു പെൺകുട്ടി നടന്നു വരുന്നതാണ് വീഡിയോയുടെ തുടക്കം. സ്കൂൾ ബാഗൊക്കെയിട്ട് തുള്ളിച്ചാടിയാണ് അവളുടെ വരവ്. കുറച്ച് കഴിഞ്ഞ് അവൾ തന്‍റെ കൈയിൽ ഉണ്ടായിരുന്ന ബുക്ക് വഴിയിലെ ഓടയിലേക്ക് കളയുന്നത് കാണാൻ സാധിക്കും. റോഡ് സൈഡിൽ ഉണ്ടായിരുന്ന ഇരുന്പ് കന്പികളിൽ…

Read More