ഹൈ ഹീൽ ചെരുപ്പുകളെ ചൊല്ലി തർക്കം; ഭർത്താവിന് ഡിവോഴ്സ് നോട്ടീസ് അയച്ച് ഭാര്യ

വിവാഹ ബന്ധങ്ങൾ വേർപിരിയാനുള്ള കാരണം ഓരോരുത്തർക്കും ഓരോന്നാണ്. ഒരു ചെരുപ്പ് മൂലം ഡിവോഴ്സ് ആകുന്ന ദമ്പതികളുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യ തനിക്ക് ചെരുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. വെറും ചെരുപ്പല്ല ഹൈ ഹീൽ തന്നെ വേണമെന്ന് പറഞ്ഞു. ആദ്യമായി പറയുന്നതല്ലേ എന്നോർത്ത് ഭർത്താവ് ഹീൽസ് വാങ്ങിക്കൊടുത്തു. എന്നാൽ ഹീൽസ് ആദ്യമായാണ് യുവതി ധരിക്കുന്നത്. ഹീൽസ് ഇട്ട് ശീലിച്ചിട്ടില്ലാത്തതിനാൽ എപ്പോഴും ചെരുപ്പ് ഇടുന്പോൾ യുവതി താഴെ വീണുകൊണ്ടേ ഇരുന്നു. ഇതിനെചാല്ലി പല തവണ ഭർത്താവും ഭാര്യയും വഴക്ക് ആയി. മിക്ക ദിവസങ്ങളിലും ചെരുപ്പ് ധരിച്ച് യുവതി വീഴുന്നതുകൊണ്ട് ഇവർക്ക് ആശുപത്രിയിൽ പോകേണ്ടി വരുന്നത് കൂടി വന്നു. ചെരുപ്പ് മാറ്റാൻ ആവശ്യപ്പെട്ടിട്ടും യുവതി അതിനു തയാറായില്ല. ഇക്കാരണം കൊണ്ട് ഭർത്താവുമായി വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഭര്‍ത്താവിന് ഡിവോഴ്സ് നോട്ടീസ്…

Read More

ഗപ്പിയും ഗോൾഡ് ഫിഷും ഷാർക്കും…ഓട്ടോക്കുള്ളിൽ അക്വേറിയം തീർത്ത് ഡ്രൈവർ; അന്താളിച്ച് കണ്ണ് മിഴിച്ച് സൈബറിടം

വാഹനങ്ങൾ അലങ്കരിക്കുന്നതിൽ ഓട്ടോറിക്ഷക്കാർ ഒരുപടി മുന്നിലാണ്. ചിലരുടെ ഓട്ടോ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. അത്രയ്ക്ക് ആകർഷകമായിരിക്കും അലങ്കാരപ്പണികൾ. പൂനെയിൽനിന്ന് ഇതുപോലൊരു ഓട്ടോറിക്ഷ സോഷ്യൽ മീഡിയയിൽ താരമായി.ഓട്ടോക്കുള്ളിൽ ഫിറ്റ് ചെയ്തിരിക്കുന്ന അക്വേറിയം ആണ് ഈ ഓട്ടോയുടെ പ്രത്യേകത. ഡ്രൈവറുടെ സീറ്റിനു തൊട്ടുപിന്നിലായിട്ടാണ് അക്വേറിയം. അതിൽ മീനുകൾ നീന്തിത്തുടിക്കുന്നു. ഓട്ടോക്കകത്തെ സ്പീക്കറും ഡി സ്കോ ലൈറ്റുകളും കൂടി ചേർന്ന് ആകെ അടിപൊളി അന്തരീക്ഷം. ഒരിക്കൽ ഇതിൽ കയറിയാൽ തെരഞ്ഞുപിടിച്ച് വീണ്ടും കയറും. നിരവധിപ്പേരാണു വീഡിയോ കണ്ട് രസകരമായ കമന്‍റുകളിട്ടത്. “താൻ കണ്ടതിൽ വച്ച് ഏറ്റവും കൂളായ ഓട്ടോ ഇതാണ്’ എന്നായിരുന്നു ഒരാളുടെ പ്രശംസ. “യാത്രക്കാർ ആസ്വദിക്കുന്നതുപോലെ അക്വേറിയത്തിലെ മീനുകളും ഈ ഓട്ടോയാത്ര ആസ്വദിക്കുമെന്നു പ്രതീക്ഷിക്കാം’ എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

Read More

ഭക്ഷണം ഉണ്ടാക്കുന്നതിനിടെ കാലിലെ തള്ളവിരൽ പൊള്ളിപ്പോയി; അണുബാധ കാരണം 40 -കാരന്‍റെ രണ്ട് കാലുകളും മുറിച്ച് മാറ്റി

പാചകം ഇഷ്ടമുള്ളവർക്ക് അതിൽ പരീക്ഷണങ്ങൾ നടത്താൻ യാതൊരു മടിയുമില്ല. എത്ര വലിയ പാചകക്കാരൻ ആയാലും സുരക്ഷിതമായി പാകം ചെയ്തില്ലങ്കിൽ മുട്ടൻ പണിതന്നെ ലഭിക്കും. പാചകത്തിനിടെ പൊള്ളലേറ്റ് കാല് മുറിച്ചു മാറ്റിയ അമേരിക്കൻ പൗരനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വേട്ടയാടുന്നതിനായി മാക്സ് ആംസ്ട്രോംഗും സുഹൃത്തുക്കളും കാട്ടിലേക്ക് പോയി. അവിടെ വച്ച് പാചകത്തിനിടെ ഇദ്ദേഹത്തിന്‍റെ കാലിൽ പൊള്ളലേറ്റു. എന്നാൽ ആദ്ദേഹം ഇതത്ര കാര്യമായി എടുത്തില്ല. വേണ്ടത്ര പരിഗണന കാലിന് കൊടുത്തില്ല. നായാട്ടും വേട്ടയാടലുമൊക്കെ കഴിഞ്ഞ് അദ്ദേഹം തിരികെ വീട്ടിലെത്തിയപ്പോഴേക്കും കാലിനു നിറ വ്യത്യാസം തോന്നി. നഖത്തിനു ഉൾപ്പടെ മഞ്ഞ നിറം കണ്ടതോടെ അദ്ദേഹം ആശുപത്രിയിൽ പോയി. എന്നാൽ ആശുപത്രിയിലെത്തി ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാര്യം അറിഞ്ഞത്. ലില്‍ സ്ട്രെപ്പ് എ ബാക്ടീറിയ ബാധിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ മാക്സിനെ അറിയിച്ചു. ഒപ്പം അത് ഭേദമാക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ…

Read More

ഇനി മുതൽ നീ എറ്റേണൽ ആടാ… എറ്റേണൽ; കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ

പേര് മാറ്റൽ നടപടിയുമായി സൊമാറ്റോ കന്പനി. ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതിൽ നിന്ന് ‘എറ്റേണൽ ലിമിറ്റഡ്’ ആയി മാറ്റാൻ അംഗീകാരം നൽകി കമ്പനി ഡയറക്ടർ ബോർഡ്. ഓഹരി ഉടമകൾക്ക് സൊമാറ്റോ സിസിഇഒ ദീപീന്ദർ ഗോയൽ അയച്ച കത്തിൽ പേര് മാറ്റാൻ അംഗീകാരം ലഭിച്ച കാര്യം അറിയിച്ചു. ഇത് ഒരു പേര് മാറ്റം മാത്രമല്ലെന്നും കമ്പനിയിലെ വലിയ മാറ്റങ്ങളുടെ തുടക്കമാണെന്നും ഗോയല്‍ കൂട്ടിച്ചേർത്തു. എന്നാൽ ആപ്പിന്‍റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും, എന്നാൽ സ്റ്റോക്ക് ടിക്കർ സൊമാറ്റോയിൽ നിന്ന് എറ്റേണലിലേക്ക് മാറും. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യൂർ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലിൽ ഉൾപ്പെടും. വലിയൊരു മാറ്റം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയും നിക്ഷേപകരുടെ സംശയങ്ങള്‍ അകറ്റാനും കൂടിയാണ് ഈ നീക്കമെന്നും ദിപീന്തർ പറഞ്ഞു. 2022ല്‍ ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോള്‍ നിക്ഷേപകര്‍ ആശങ്കയിലായിരുന്നു.എന്നാല്‍…

Read More

ലിപ് സ്റ്റഡ് അടിക്കാൻ പണം ചോദിച്ചു; കിട്ടാതെ വന്നപ്പോൾ മകൾ ചെയ്തത് കേട്ട് പോലീസ് വരെ ഞെട്ടി

മുക്കുത്തിയും സെക്കൻഡ് സ്റ്റഡുമൊക്കെ ഇപ്പോൾ ഫാഷനാണ്. കാലം മാറുന്പോൾ ട്രെന്‍ഡിനും മാറ്റങ്ങൾ സംഭവിക്കുന്നു. ചുണ്ടിലും പുക്കിളിലുമൊക്കെ സ്റ്റഡുകൾ ഇടുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ചുണ്ടിൽ സ്റ്റഡ് അടിക്കാൻ മാതാപിതാക്കളോട് കാശ് ചോദിച്ചപ്പോൾ നൽകാതിരുന്നതിന് മകൾ ചെയ്ത ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ചൈനയിലെ ഷാംഗ്ഹായിലാണ് സംഭവം. ചുണ്ടിൽ സ്റ്റഡ് അടിക്കുന്നതിന് 680 രൂപ ആയിരുന്നു ആവശ്യം. അച്ഛനും അമ്മയും പണം കൊടുത്തില്ല. പ്രകോപിതയായ മകൾ വീട്ടിലുണ്ടായിരുന്ന അമ്മയുടെ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ വിറ്റു. ഒരു മില്യൺ യുവാൻ അതായത് 1.16 കോടി രൂപയുടെ ആഭരണങ്ങളായിരുന്നു അവ. ആഭരണങ്ങൾ മോഷണം പോയെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ പുട്ടുവോ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ വാൻലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തായത്. മകൾ തന്നോട് 60 യുവാൻ ആവശ്യപ്പെട്ടിരുന്നുവെന്നു, പക്ഷേ അവൾക്കുള്ള പണം ഞങ്ങൾ കൊടുത്തില്ല.…

Read More

കാടിറങ്ങിയ കൊന്പനെ വിറപ്പിച്ച് ജെസിബി; വൈറലായി വീഡിയോ

ആനയുമായി ബന്ധപ്പെട്ട പല വാർത്തകളും നമ്മൾ കാണാറുണ്ട്. കാടിറങ്ങി വരുന്ന കാട്ടാനയെ തുരത്തി ഓടിക്കാൻ മനുഷ്യൻ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ മാസം ഒന്നിനാണ് കാട്ടാന നാട്ടിൽ ഇറങ്ങിയത്. അപ്പൽചന്ദ് വനത്തിൽ നിന്ന് ആന പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഡാംഡിം പ്രദേശത്താണ് എത്തിയത്. കാട്ടാനയെ കണ്ട ജനങ്ങൾ ആകെ പരിഭ്രാന്തരായി. ബയന്നു വിളിച്ച നാട്ടുകാർ ആനയെ തുരത്താൻ പല മാർഗങ്ങളും പയറ്റി. എന്നാൽ അതിലൊന്നും ആന മയങ്ങിയില്ല. കണ്ണിൽ കണ്ട എല്ലാ വസ്തുക്കളും ആന തുന്പിക്കൈ കൊണ്ട് പിഴുത് എറിഞ്ഞു. ഓരോ സാധനവും നശിപ്പിച്ച് വരുന്ന സമയത്താണ് വഴിയരികിൽ നിർത്തി ഇട്ടിരുന്ന ജെസിബി ഇവന്‍റെ ശ്രദ്ധയിൽപ്പെട്ടത്. മസ്തകം കുലുക്കി ജെസിബി എടുത്തെറിയാനായി ആന അതിനരികിലേക്ക് നടന്നു. അപ്പോഴാണ് ജെസിബി ഉടമ അതിനുള്ളിൽ ഇരിക്കുന്ന്ത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ജെസിബി ഡ്രൈവർ ധൈര്യം കൈ വിടാതെ ജെസിബിയുടെ…

Read More

ലോകത്തിലെ ഏറ്റവും നേർത്ത ന്യൂഡിൽസ് ഉണ്ടാക്കി ഗിന്നസ്റിക്കാർഡ് സ്വന്തമാക്കി ഷെഫ്; വൈറലായി വീഡിയോ

ചൈനയിൽ നിന്നുള്ള ലി എൻഹായ് എന്ന ഷെഫ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുന്ന വാർത്തയാണ് വൈറലാകുന്നത്. ഏറ്റവും നേർത്ത നൂഡിൽസ് ഉണ്ടാക്കിയാണ് ഇദ്ദേഹം ലോക റിക്കാർഡ് സ്വന്തമാക്കിയത്. 0.18 മില്ലിമീറ്റർ ആണ് ഓരോ ന്യൂഡിലുകളുടെയും കനം. ഒരു മുടിയിഴയേക്കാൾ കനം കുറഞ്ഞതാണ് ഇത്. ഇതിനു മുൻപ് അദ്ദേഹം നിർമ്മിച്ച നൂഡിൽസ് 0.33 മില്ലിമീറ്റർ (0.01 ഇഞ്ച്) ആയിരുന്നു. ഏറ്റവും നേർത്ത നൂഡിൽസ് ഉണ്ടാക്കുന്ന രാജാവ് എന്നാണ് അദ്ദേഹം ഇതോടെ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ഗിന്നസ് വേൾഡ് റിക്കാർഡ് കൂടി സ്വന്തമാക്കിയതോടെ അദ്ദേഹത്തിന് വലിയ ആരാധകരാണ്. അദ്ദേഹം നൂഡിൽസ് തയാറാക്കുന്നതിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്‍റ് ചെയ്തു. ഇന്ത്യയിലേക്ക് വരൂ, ഇവിടുത്തെ സോൻ പപ്പടി ഇതിലും നേരിയ നാരുകളാണ് എന്ന് ചില വിരുതൻമാരും കമന്‍റ് നൽകി.  

Read More

വില്യം കോട്ട ഇനി മുതൽ ‘വിജയ് ദുർഗ്’; സെന്‍റ് ജോർജ് ഗേറ്റ് ഇനി ശിവാജി ഗേറ്റ്; കിച്ചണർ ഹൗസ് മനേക് ഷാ ഹൗസ് എന്നും അറിയപ്പെടും

പേരുമാറ്റി ചരിത്രം മറയ്ക്കാനുള്ള ശ്രമത്തിൽ കോൽക്കത്തയിലെ പ്രശസ്തമായ വില്യം കോട്ടയും വീണു. കരസേനയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്യം ഫോർട്ടിനെ സൈന്യം പുനർനാമകരണം ചെയ്തു. ‘വിജയ് ദുർഗ്’ എന്നാണ് വില്യം കോട്ടയുടെ പുതിയ പേര്. നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കോട്ടയ്ക്കുള്ളിലെ ചില കെട്ടിടങ്ങൾക്കും പുതിയ പേരുകൾ നൽകിയതായി സൈന്യം അറിയിച്ചു. സെന്‍റ് ജോർജ് ഗേറ്റ് ഇനി ശിവാജി ഗേറ്റ് എന്നറിയപ്പെടും. കിച്ചണർ ഹൗസിനെ മനേക് ഷാ ഹൗസ് എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. കോട്ടയ്ക്കുള്ളിലെ റസ്സൽ ബ്ലോക്കിനെ ബാഗ ജതിൻ ബ്ലോക്ക് എന്ന് പുനർനാമകരണം ചെയ്തു. ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. 1781ൽ നിർമിച്ച കോട്ടയ്ക്ക് വില്യം മൂന്നാമൻ രാജാവിന്‍റെ പേരാണ് നൽകിയിരുന്നത്. ഇന്നത്തെ കോട്ട സമുച്ചയം 170 ഏക്കറിലധികം വിസ്തൃതിയുള്ളതാണ്. കൊളോണിയൽ കാലഘട്ടത്തിലെയും ആധുനിക കാലഘട്ടത്തിലെയും നിരവധി നിർമാണങ്ങളാണ് ഇതിനുള്ളിൽ സ്ഥിതിചെയ്യുന്നത്.…

Read More

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ട്യൂണയാണെന്ന് കരുതി സ്രാവ് കടിച്ചത് എന്‍റെ ഭാര്യയുടെ കൈ; തന്‍റെ ഇരയല്ലന്ന് കണ്ടപ്പോൾ പണി നോക്കി അത് പോയി; വീഡിയോ പങ്കുവച്ച് ഭർത്താവ്

സ്വിമ്മിംഗ് ഇഷ്ടമല്ലാത്തവർ പൊതുവെ കുറവാണ്. നീന്താൻ അറില്ലങ്കിലും അത് കണ്ടു നിൽക്കാനെങ്കിലും കൊതിയുള്ളവരാണ് നമ്മൾ. നീന്തുന്ന സമയത്ത് ചെറിയ നേരത്തെ അശ്രദ്ധകൾ ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കാറുണ്ട്. അത്തരത്തിലൊരു നീന്തൽ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. മാലി ദ്വീപിലാണ് സംഭവം. സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സർ കൂടിയായ ചെൽസ്, അന്‍റോണിയോ ദമ്പതികളാണ് അവർ നേരിട്ട അനുഭവം പങ്കുവച്ചത്. ഭാര്യയായ ചെൽസും സുഹൃത്തുക്കളും സ്രാവുകൾക്കൊപ്പം നീന്തുന്നത് ഭർത്താവ് അന്‍റോണിയോ ഷൂട്ട്ചെയ്യുകയായിരുന്നു. പെട്ടന്നാണ് സ്രാവുകളിൽ ഒന്നിൽ ചെൽസിന്‍റെ കൈയിൽ കടിച്ചത്. തന്‍റെ ഇരയല്ലന്ന് മനസിലായ ഉടൻതന്നെ സ്രാവ് ചെൽസയുടെ കൈവിട്ടു. ട്യൂണ ആണെന്ന് കരുതി കടിച്ചു. അല്ലെന്ന് വ്യക്തമായപ്പോൾ ചെൽസയുടെ കൈ ഉപേക്ഷിച്ച് സ്രാവ്, തന്‍റെ പണി നോക്കി പോയി എന്ന കുറിപ്പോടെയാണ് സംഭവത്തിന്‍റെ വീഡിയോ അന്‍റോണിയോ പങ്കുവച്ചത്.           View this post on…

Read More

രാജസ്ഥാനിൽ ആചാരപ്രകാരം വിവാഹിതരായി സ്കോട്ട്ലൻഡുകാർ‌; വൈറലായി വീഡിയോ

പൈതൃകത്തിന്‍റെ പാരന്പര്യം വിളിച്ചോതുന്ന ഭൂപ്രകൃതിയാലും വിക്ഷവ സമൃദ്ധമായ രുചിയുടെ കലവറയാലും പ്രസിദ്ധമാണ് ഭാരതമെന്ന നമ്മുടെ രാഷ്ട്രം. ധാരാളം വിദേശികൾ ഇക്കാരണങ്ങൾക്കൊണ്ട് തന്നെ ഇന്ത്യ സന്ദർശിക്കാൻ എത്താറുണ്ട്. നമ്മുടെ തനത് കലാരൂപങ്ങളിൽ പൊതുവേ ഇവർക്ക് ആകർഷണം കൂടുതലാണ്. ഇപ്പോഴിതാ വിദേശികൾ ഇന്ത്യയിലെത്തി വിവാഹം ചെയ്തു എന്ന വാർത്തയാണ് വൈറലാകുന്നത്. ബിക്കാനീർ കാമൽ ഫെസ്റ്റിവലിൽ വച്ച് രാജസ്ഥാനി ആചാരങ്ങളോടെയാണ് ഇവരുടെ വിവാഹം നടന്നത്. സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള ജാക്‌സൺ ഹിംഗിസും റോയ്‌സിനുമാണ് ഇന്ത്യയിലെത്തി കല്യാണം കഴിച്ചത്. ഇന്ത്യയിലെ ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. അലങ്കരിച്ച ഒട്ടകപ്പുറത്താണ് വരൻ വിവാഹവേദിയിലേക്ക് എത്തിയത്. ഷെർവാണിയാണ് വരൻ ധരിച്ചത്. ഒപ്പം തലപ്പാവും കയ്യിൽ വാളും ഉണ്ടായിരുന്നു. പരമ്പരാഗതമായ രാജസ്ഥാനി വസ്ത്രമാണ് വധുവും ധരിച്ചത്. ഒരു പുരോഹിതനാണ് വിവാഹത്തിന് നേതൃത്വം നൽകുന്നത്. വധൂവരന്മാർ പരസ്പരം മാലകൾ കൈമാറുന്നതും വീഡിയോയിൽ കാണാംതികച്ചും ഒരു പരമ്പരാഗത ഇന്ത്യൻ വിവാഹം പോലെ തന്നെയായിരുന്നു…

Read More