സ്വപ്നക്കൊട്ടാരം, പക്ഷേ വൈദ്യുതിയില്ല..! ഇവിടെ താമസിച്ചത് രാജീവ് ഗാന്ധി, ബിൽ ക്ലിന്‍റൺ…

രാജസ്ഥാനിലെ രൺഥഭോർ ദേശീയോദ്യാനത്തിലുള്ള കൊട്ടാരം ലോകപ്രശസ്തമാണ്. രൺഥംഭോറിന്‍റെ ഹൃദയം എന്നു വിളിക്കപ്പെടുന്ന “ജോഗി മഹൽ’ ആണ് സഞ്ചാരികളുടെ സ്വപ്നക്കൊട്ടാരം. നാഷണൽ പാർക്കിന്‍റെ സോൺ മൂന്നിൽ ജോഗി മഹൽ തടാകക്കരയിലാണ് ജോഗി മഹൽ സ്ഥിതിചെയ്യുന്നത്. 700 വർഷത്തോളം പഴക്കമുള്ള, ചരിത്ര പ്രാധാന്യമുള്ള കെട്ടിടമാണ് ജോഗി മഹൽ. രൺഥംഭോറിലെ ഭരണാധികാരി റാവു ഹമ്മിർ തന്‍റെ ഗുരുവിനു വേണ്ടി പണികഴിപ്പിച്ചതാണിത്. ഈ ഇരുനില കെട്ടിടത്തിൽ എട്ടിലേറെ മുറികളുണ്ട്. നാഥ് വിഭാഗത്തിലെ ആളുകളെ ജോഗി എന്നും വിളിക്കും, അങ്ങനെയാണ് ഈ സ്ഥലത്തിനു ജോഗി എന്ന പേരു ലഭിക്കുന്നത്. നിലവിൽ ജോഗി മഹൽ ഫോറസ്റ്റ് റസ്റ്റ് ഹൗസ് ആണ്. അതേസമയം, കടുവാ സംരക്ഷണകേന്ദ്രമായതിനാൽ പ്രവേശനം നിയന്ത്രണവിധേയവുമാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ജോഗി മഹലിൽ താമസിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍റെ കുടുംബവും ഇവിടെ താമസിച്ചിരുന്നു. മുൻ യുഎസ് പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ, സച്ചിൻ ടെൻഡുൽക്കർ എന്നിവരും…

Read More

മൂന്ന് വർഷം മുൻപ് കാണാതായ ആൾ സർക്കാർ പരസ്യത്തിൽ; പോലീസ് അന്വേഷണം തുടങ്ങി

മഹാരാഷ്ട്രയിലെ പൂനെയിൽനിന്നു മൂന്നു വർഷം മുമ്പ് കാണാതായ വയോധികന്‍റെ ചിത്രം സർക്കാർ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസിനെ സമീപിച്ച് കുടുംബം. 68 വയസുകാരനായ ധ്യാനേശ്വർ താംബെയുടെ ഫോട്ടോയാണ് പരസ്യത്തിൽ വന്നത്. സംസ്ഥാന സർക്കാർ പദ്ധതിയായ തീർഥ് ദർശൻ യോജനയുടെ പ്രചാരണത്തിനായുള്ള പരസ്യം സാമൂഹിക മാധ്യമങ്ങളിലാണ് പ്രസിദ്ധീകരിച്ചത്. പരസ്യം കണ്ട സുഹൃത്തുക്കളിൽ ചിലർ താംബെയുടെ മകനായ ഭരത് താംബെയെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹമാണ് അച്ഛനെ കണ്ടെത്താൻ പോലീസിന്‍റെ സഹായം തേടിയത്. ഈ ഫോട്ടോ ഉപയോഗിച്ച് കാണാതായ വ്യക്തിയെ കണ്ടെത്തണമെന്നാണ് പരാതിയിൽ അഭ്യർഥിച്ചിരിക്കുന്നത്. പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ആളിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പേലീസ് പറഞ്ഞു. അതേസമയം പരസ്യം നിലവിൽ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ധ്യാനേശ്വർ താംബെയെ കാണാതായ സമയത്ത് കുടുംബാംഗങ്ങളാരും പരാതി നൽകിയിരുന്നില്ല. വീട്ടിൽ ആരോടും പറയാതെ ചില ബന്ധു വീടുകളിൽ പോയി താമസിക്കുന്ന ശീലമുണ്ടായിരുന്നതിനാണ് അന്ന് പരാതി നൽകാതിരുന്നതെന്നാണ്…

Read More

ഐസ്ക്രീം സാൻഡ്‌വിച്ച്…! ഇഷ്ടപ്പെട്ടെന്ന് ഭക്ഷണപ്രേമികൾ; വീഡിയോ വൈറൽ

ആളുകളെ കൊതിപ്പിക്കാൻ ഒരു കിടിലൻ വിഭവം കൂടി -ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്! ബ്രഡിനുള്ളില്‍ ഐസ്‌ക്രീം ചേര്‍ത്ത് മൊരിച്ചെടുക്കുന്ന ന്യൂജൻ വിഭവം ഭക്ഷണപ്രേമികളുടെ മാത്രമല്ല, അല്ലാത്തവരുടെയും ഇഷ്ടം പിടിച്ചുപറ്റിയിരിക്കുന്നു. ഒരു ഭക്ഷണപ്രിയന്‍ പങ്കുവച്ച വീഡിയോയയില്‍ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് തയാറാക്കുന്ന രീതി വിശദമായി കാണിക്കുന്നുണ്ട്. ബ്രെഡിനുള്ളില്‍ ചോക്ലേറ്റ് ഐസ്‌ക്രീം വച്ചശേഷം മൊരിച്ചെടുക്കുകയാണു ചെയ്യുന്നത്. വിഭവം തയാറാക്കിയശേഷം രുചിയോടെ കഴിക്കുന്നതും കാണാം. പാര്‍ട്ടികള്‍ക്കും ഔട്ട്‌ഡോര്‍ പിക്‌നിക്കുകള്‍ക്കും വിഭവം അടിപൊളിയാണെന്നാണ് വിഭവപണ്ഡിതന്‍റെ അഭിപ്രായം. ചൂടുള്ള റൊട്ടിയും തണുത്ത ഐസ്‌ക്രീമും ചേര്‍ന്ന് അദ്വിതീയ അനുഭവം സൃഷ്ടിക്കുന്നുവെന്ന് ചിലര്‍ കമന്‍റിട്ടു. ഈ മാസമാദ്യമാണ് വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് ലൈക്കടിച്ചത്.    

Read More

പ്രണയവിവാഹത്തിന് എതിർപ്പുമായി വീട്ടുകാർ: ഉത്തർപ്രദേശിൽ പോലീസ് സ്‌റ്റേഷൻ വളപ്പിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി ദമ്പതികൾ

പ്രണയവിവാഹങ്ങൾ ഇപ്പോഴും ചില കുടുംബങ്ങളിൽ അംഗീകരിക്കാറില്ല. എന്നാൽ  ആളുകൾ ഇപ്പോൾ നിയമങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും മുമ്പത്തേക്കാൾ കൂടുതൽ ബോധവാന്മാരായതിനാൽ ഈ എതിർപ്പിനെ വകവ‌യ്ക്കാറുമില്ലെന്നതാണ് സത്യം. എന്നാൽ പ്രണയവിവാഹത്തിന് കുടുംബാംഗങ്ങൾ എന്തെങ്കിലും തടസം സൃഷ്ടിച്ചാൽ പോലീസിന്‍റെ സഹായം തേടാൻ പല ദമ്പതികളും മടിക്കാറില്ല. ഇതുകൊണ്ടാണ് ഇപ്പോൾ പോലീസ് സ്റ്റേഷനുകളിലും വിവാഹങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് ഇത്തരമൊരു സംഭവം അടുത്തിടെ നടന്നത്. കാമുകനുമായുള്ള വിവാഹത്തിന് വീട്ടുകാർ വിസമ്മതിച്ചതിനെ തു‌‌ടർന്ന് ‌യുവതി പോലീസ് സ്റ്റേഷനിലെത്തി അവരോട് മുഴുവൻ കഥയും പറഞ്ഞു. ഇതിനുശേഷം പോലീസ് യുവതിയുടെ വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തു. ഒടുവിൽ, വീട്ടുകാർ ഇവരുടെ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവർ പോലീസ് സ്റ്റേഷനിൽ വച്ച് വിവാഹിതരായി. അടാര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന യുവതി കഴിഞ്ഞ 5 വർഷമായി മധ്യപ്രദേശിലെ ചിത്രകൂട്…

Read More

മുക്ബാംഗ് ചലഞ്ച്: ലൈവ് സ്‌ട്രീമിംഗിൽ ‌അമിതമാ‌യി ഭക്ഷണം കഴിച്ചു; ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ലൈവ് സ്ട്രീമിംഗിനി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ടെ അമിതമായി ആഹാരം കഴിച്ച സോഷ്യൽ മീഡിയ ഇൻ‌ഫ്ലുവൻസർ മരണപ്പെട്ട വാർത്തയാണ് ‌ഇപ്പോൾ ‌സോഷ്യൽ മീഡിയ പ്ലാ‌റ്റ്ഫോമുകളിൽ ശ്രദ്ധ നേടുന്നത്. ചൈന‌യിലാണ് ഈ ഞെ‌‌‌ട്ടിക്കുന്ന സംഭവം. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌പാൻ സിയോട്ടിംഗ് എന്ന 24കാരി‌‌യാണ് പലതരത്തിലുള്ള ഭക്ഷണങ്ങൾ ക‌ഴിച്ചുകൊണ്ടിരിക്കെ തന്‍റെ ഫോളോവേഴ്സിന് മുന്നിൽ മരിച്ചു വീണത്. ഇവരു‌ടെ മരണത്തിന് കാരണമായ മുക്ബാംഗ് എന്ന ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. കിലോ കണക്കിന് ഭക്ഷണം കഴിക്കുക ‌എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ അപകടകരമാ‌‌യ ഈ ചലഞ്ച് ഏറ്റെ‌ടുത്ത് ചെയ്യുന്ന നിരവധി സ്‌ട്രീമർമാരുണ്ട്. അതിൽ ഒരാളാണ് സിയോട്ടിംഗ്. സ്ഥിരമാ‌യി സി‌യോ‌ട്ടിംഗ് ഈ ചലഞ്ച് ഏറ്റെ‌ടുത്ത് ചെയ്യുമായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. കിലോ കണക്കിന് ഭക്ഷണമാണ് ചലഞ്ചിന്‍റെ ഭാഗമാ‌യി ‌യുവതി കഴിച്ചിരുന്നത്. ഓരോ സ്ട്രീമിംഗിലും 10 കിലോയോളം ഭക്ഷണം അവർ കഴിച്ചിരുന്നു. ഇത്തരത്തിൽ ഭക്ഷണം കഴിച്ചത് സി‌യോ‌ട്ടിംഗിന്‍റെ ദഹന…

Read More

ചേരിയിൽ താമസം, ചായ വിറ്റ് കിട്ടുന്ന പണം കൊണ്ട് മകളെ പഠിപ്പിച്ച് അച്ഛൻ; ഒടുവിൽ പരിമിതികളിൽ നിന്നുകൊണ്ട് അവൾ നേടിയത് സിഎ പരീക്ഷയിൽ ഉന്നത വിജയം

മകൾ സിഎ പരീക്ഷ പാസായ വിവരം അറിയുന്ന ഒരു ചായക്കടക്കാരനായ അച്ഛന്‍റെ ആഹ്ലാദ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ലിങ്ക്ഡ്ഇനിൽ അമിത പ്രജാപതി തന്‍റെ 10 വർഷത്തെ കഠിനാധ്വാന യാത്ര, പരീക്ഷാ ഫലം അവളുടെ പിതാവിനോട് വെളിപ്പെടുത്തുന്ന ഹൃദയസ്പർശിയായ വീഡിയോയ്‌ക്കൊപ്പം പങ്കിട്ടു. താൻ ഒരു ചേരിയിലാണ് ജീവിക്കുന്നതെന്നും, തന്‍റെ വിജയത്തിന് പിന്നിൽ തന്‍റെ പിതാവിന്‍റെ അചഞ്ചലമായ പിന്തുണയും വിശ്വാസവും ഉണ്ടെന്നും ഇത് നിർണായകമായതെങ്ങനെയെന്നും അമിത പോസ്റ്റിൽ കുറിച്ചു. ‘ഇതിന് 10 വർഷമെടുത്തു. എല്ലാ ദിവസവും എന്‍റെ കണ്ണുകളിൽ സ്വപ്നങ്ങളുമായി, ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാർഥ്യമാകുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കും. 2024 ജൂലൈ 11, ഇന്ന് അത് യാഥാർഥ്യമായി. അതെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു’ അവൾ പങ്കുവെച്ചു. ശരാശരിക്ക് താഴെയുള്ള വിദ്യാർഥിയായതിനാൽ തന്‍റെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനുള്ള പിതാവിന്‍റെ തീരുമാനത്തെ ആളുകൾ ചോദ്യം ചെയ്ത…

Read More

പോലീസുകാര്‍ക്കിടയില്‍ സമ്മര്‍ദം കൂടുന്നുവെന്ന പരാതി; കൂട്ടിന് ‘കാവല്‍ കരുതല്‍’

കൊച്ചി: പോലീസുകാര്‍ക്കിടയില്‍ സമ്മര്‍ദം കൂടുന്നുവെന്ന പരാതിയുടെ സാഹചര്യത്തില്‍ സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കാവല്‍ കരുതല്‍ പദ്ധതി നടപ്പാക്കുന്നു. പോലീസുകാരുടെ ഔദ്യോഗികവും വ്യക്തിപരവും സര്‍വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ക്ക് കാര്യക്ഷമമായ നടപടി സ്വീകരിച്ച് പരിഹാരം കാണുകയാണ് ലക്ഷ്യം. ഈ പദ്ധതി എല്ലാ ജില്ലകളിലും ഉടന്‍ നടപ്പാക്കാന്‍ ക്രമസമാധാന ചുമതലയുളള എഡിജിപി എം.ആര്‍. അജിത് കുമാര്‍ സര്‍ക്കുലര്‍ ഇറക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി. പോലീസ് സ്‌റ്റേഷന്‍ തലം മുതല്‍ ജില്ലാ പോലീസ് മേധാവി വരെ പരാതി പരിഹാര പദ്ധതി നടപ്പാക്കും. പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ എസ്എച്ച്ഒക്കാണ് ചുമതല. സ്‌റ്റേഷന്‍ റൈറ്റര്‍, വനിതാ പോലീസ് പ്രതിനിധി, അസോസിയേഷന്‍ പ്രതിനിധി, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നിവര്‍ കമ്മറ്റിയില്‍ ഉണ്ടാകും. എല്ലാ വെള്ളിയാഴ്ചയും രാവിലെ 9.30-ന് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കൂടുന്ന യോഗത്തില്‍ സ്‌റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഔദ്യോഗികവും വ്യക്തിപരവും സര്‍വീസ് സംബന്ധവുമായ പരാതികള്‍ ഉന്നയിക്കാം.…

Read More

റോമൻ പടയാളികളുടെ പടച്ചട്ട പുനഃസൃഷ്ടിച്ച് തുർക്കിയിലെ പുരാവസ്തു ഗവേഷകർ

ലോകം വിറപ്പിച്ച റോമാസാമ്രാജ്യത്തിലെ പടയാളികൾ ഉപയോഗിച്ചിരുന്ന അപൂർവമായ പടച്ചട്ട പുനർനിർമിച്ച് തുർക്കിയിലെ പുരാവസ്തുഗവേഷകർ. 2020ൽ വടക്കുകിഴക്കൻ തുർക്കിയിൽ കണ്ടെത്തിയ ചരിത്രശേഷിപ്പുകളിൽനിന്നാണ് ലോഹ ശൽക്കങ്ങൾ തുന്നിച്ചേർത്ത പടച്ചട്ട ഗവേഷകർ പുനഃസൃഷ്ടിച്ചത്. പടച്ചട്ടയുടെ അവശിഷ്ടങ്ങൾ മണ്ണിൽ പൂണ്ടുകിടക്കുന്ന നിലയിലായിരുന്നു. അവിടത്തെ മണ്ണുസഹിതം ലബോറട്ടറിയിൽ എത്തിച്ച്, എക്സ്-റേ, ടോമോഗ്രാഫി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. അതുവഴി വീണ്ടെടുത്ത പടച്ചട്ടയിൽ ലോഹ ശൽക്കങ്ങൾ കൂടി ചേർത്തു. നൂറ്റാണ്ടുകൾക്കു മുൻപുള്ള റോമൻ പടയാളികളുടെ പടച്ചട്ട ഈവിധം പുനർനിർമിക്കാൻ മൂന്നു വർഷത്തോളം വേണ്ടിവന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. വടക്കുകിഴക്കൻ തുർക്കിയിലെ ഗുമുഷാനെ പ്രവിശ്യയിലെ പുരാതന നഗരമായ സത്താലയിൽ വർഷങ്ങളായി ഗവേഷണ-ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെനിന്നു കണ്ടെത്തിയ വസ്തുക്കൾ റോമൻ സൈനികമേഖലയിലേക്കു വെളിച്ചംവീശുന്നവയാണെന്നു ഗവേഷകർ പറയുന്നു.

Read More

നീറ്റിൽ 11,000ത്തിലധികം വിദ്യാർഥികൾക്ക് വട്ടപ്പൂജ്യം! നൂറുകണക്കിന് പേർക്ക് നെഗറ്റീവ് മാർക്ക്

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി)എഴുതിയവരിൽ 11,000ത്തിലധികംപേർക്കു ലഭിച്ചത് വട്ടപ്പൂജ്യം. ഇതിനു പുറമേ നൂറുകണക്കിനു പേർക്ക് നെഗറ്റീവ് മാർക്കും ലഭിച്ചു. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപണത്തെത്തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം ഓരോ പരീക്ഷാകേന്ദ്രങ്ങളിലെയും മാർക്കുവിവരം പുറത്തുവന്നതോടെയാണ് ഇക്കാര്യവും വ്യക്തമായത്. ബിഹാറിലെ ഒരു സെന്‍ററിൽ പരീക്ഷയ്ക്കിരുന്ന വിദ്യാർഥി നേടിയ -180 (നെഗറ്റീവ് 180) മാർക്കാണ് ഇത്തവണത്തെ ഏറ്റവും മോശം സ്കോർ. 2250 വിദ്യാർഥികൾക്ക് ഇത്തവണ പൂജ്യമാണ്. 9,400 വിദ്യാർഥികൾക്ക് അതിലും പരിതാപകരമായ നെഗറ്റീവ് സ്കോറാണ്. വിവാദ പരീക്ഷാകേന്ദ്രങ്ങളിലൊന്നായ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിരവധി വിദ്യാർഥികൾക്കാണ് പൂജ്യം മാർക്ക്. പൂജ്യം മാർക്ക് ലഭിച്ച വിദ്യാർഥി ഒരു ചോദ‍്യത്തിനും ശരി ഉത്തരം എഴുതിയില്ല എന്നു വിലയിരുത്താനാവില്ലെന്ന് എൻടിഎ അധികൃതർ വിശദീകരിച്ചു. ചില ചോദ്യങ്ങൾക്ക് ശരിയുത്തരം എഴുതിക്കാണും. തെറ്റായ ഉത്തരങ്ങളിലൂടെയുള്ള നെഗറ്റീവ് മാർക്കിലൂടെ ശരിയുത്തരത്തിനു ലഭിച്ച മാർക്കും ഇവർക്ക് നഷ്ടപ്പെട്ടതാകാം. നെഗറ്റീവ് മാർക്ക് ലഭിച്ചവരുടെ കാര്യത്തിലും…

Read More

കുപ്പത്തൊട്ടിയിൽ വീണുപോയത് അഞ്ച് ലക്ഷത്തിന്‍റെ ഡയമണ്ട് നെക്ലേസ്; തിരികെ നൽകി ശുചീകരണ തൊഴിലാളികൾ

കുപ്പത്തൊട്ടിയില്‍ നിന്ന് ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചത് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ്. ചെന്നൈയിലാണ് സംഭവം. നഗരത്തിൽ താമസിക്കുന്ന ദേവരാജിന്‍റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ട മാലയാണ് തൊഴിലാളികൾ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. ദേവരാജിന്‍റെ മകളുടെ വിവാഹത്തിന് അദ്ദേഹത്തിന്‍റെ അമ്മ സമ്മാനമായി നൽകിയ നെക്ലേസാണ് കുപ്പൊത്തൊട്ടിയിലെത്തിയത്. വീട്ടിലെ മാലിന്യം കളയുന്നതിനിടയിൽ മാലയും പെട്ടുപോകുകയായിരുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ പൂമാലയില്‍ കുരുങ്ങിയ നിലയിലായിരുന്നു നെക്ലേസ് കണ്ടെത്തിയത്. മാല നഷ്ടപ്പെട്ട ഉടന്‍ തന്നെ ദേവരാജ് കോര്‍പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് സമീപത്തെ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍‌ തിരച്ചിൽ ആരംഭിച്ചു. പിന്നാലെ മാല കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ₹5,00,000 worth diamond necklace was recovered from garbage by the conservancy team of Dn137, Zn10.#GCC appreciates @SumeetUrbaser team that helped Mr Devaraj residing in an apartment in…

Read More